<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2584618528800311633</id><updated>2012-02-18T20:48:43.170-08:00</updated><category term='കഥകള്‍.'/><category term='കഥ'/><title type='text'>സ്മൃതികള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://leelamc.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default?max-results=100'/><link rel='alternate' type='text/html' href='http://leelamc.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>14</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2584618528800311633.post-2440931277943815113</id><published>2011-11-07T04:13:00.000-08:00</published><updated>2011-11-07T21:01:36.232-08:00</updated><title type='text'>പറയാന്‍ പാടില്ലാത്തത്‌.</title><content type='html'>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പറയാന്‍ പാടില്ലാത്തത്‌.&lt;/span&gt;&lt;br /&gt;************************&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ  കാരുണ്യ കടാക്ഷങ്ങള്‍ അമിതയുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട്‌ ഏറെ  സന്തോഷിച്ചത്‌ ഞാനാണ്‌.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ്‌ ഏറെ  കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്‌.അതിനെന്നെ  പ്രാപ്തയാക്കിയ ദൈവത്തിനോട്‌ ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും  എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ എനിക്കു  തോന്നുന്നത്‌....&lt;br /&gt;ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!&lt;br /&gt;&lt;span&gt;അങ്ങനൊരു&lt;/span&gt; ചിന്ത മനസ്സില്‍  ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു  ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.&lt;br /&gt;ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം  ഒന്നുമല്ലല്ലൊ ഇത്‌.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ  വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.&lt;br /&gt;അടുത്തകാലത്തു തന്നെ അത്തരം  ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത്‌ എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു  കാര്യമാണ്‌.&lt;br /&gt;ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി  നടന്നിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.&lt;br /&gt;കല്ല്യാണത്തിന്‌ ആദ്യാവസാനം ഞങ്ങളും  പങ്കെടുത്തതാണ്‌.എല്ലാം അന്വേഷിച്ചറിഞ്ഞ്‌ ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു   &lt;span&gt;ബോദ്ധ്യപ്പെട്ട്&lt;/span&gt;   നടത്തിയ ചടങ്ങുകള്‍.&lt;span&gt;&lt;/span&gt;&lt;span&gt;&lt;/span&gt;&lt;br /&gt;വരന്‍ സുമുഖന്‍  ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള  പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന  അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....&lt;br /&gt;ചെക്കനു  ഗള്‍ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള  ജോലി.&lt;br /&gt;ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന്‍ ചെയ്തിരുന്ന വന്‍ ബിസിനസ്സ്‌  തുടര്‍ന്നാലും മതി.&lt;br /&gt;കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്‌.ഒരു  മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍  നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു  രണ്ടും നടന്നില്ല.&lt;br /&gt;&lt;br /&gt;എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ  നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍  ട്രാന്‍സ്‌ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും  അന്വേഷിക്കാന്‍ തോന്നിയില്ല.&lt;br /&gt;ആയിടക്കാണ്‌ അവള്‍ക്കൊരു ജോലി  ശരിയായത്‌.&lt;br /&gt;ഇന്നത്തെക്കാലത്ത്‌ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി  ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു  ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്‍ക്കും  സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള്‍ സ്വന്തം വീട്ടില്‍ വന്നു  പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.&lt;br /&gt;പക്ഷെ  ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്‌ സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍  അറിയുന്നത്‌.&lt;br /&gt;ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ്‌ അവനില്ലത്രെ.പ്രശ്നങ്ങള്‍  പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍  ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും  കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.&lt;br /&gt;അവളെ അയാള്‍ക്ക്‌  ഇഷ്ടമാണ്‌.അവള്‍ക്കായി പ്രാണന്‍ കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും  അവളോട്‌ വളരെ സ്നേഹമാണ്‌...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം  വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.&lt;br /&gt;അവള്‍ സ്വന്തം ഭാര്യയാണെന്ന  കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി  മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ  കഴിഞ്ഞില്ല.&lt;br /&gt;കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍  കന്യക....&lt;br /&gt;ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ്‌  തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്‌?&lt;br /&gt;യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ  തീരുമാനം ഡൈവോഴ്‌സിന്‌ അനുകൂലമാണെന്നാണ്‌ അറിഞ്ഞത്‌.&lt;br /&gt;അതെ...അതാണതിന്റെ  ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍  എടുക്കുക തന്നെ വേണം.&lt;br /&gt;അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത്‌  ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ   സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ  നേരിടണമെന്ന ഉപദേശം യഥാസമയം നല്‍കി എന്നതാണ്‌ അമിതയ്ക്കു ഞാന്‍ ചെയ്ത  സഹായം.&lt;br /&gt;അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു  മാത്രമാണ്‌ എന്റെ ശ്രമം വിജയിച്ചത്‌ എന്നതും ഞാന്‍ മറക്കുന്നില്ല.&lt;br /&gt;എങ്കിലും  അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ എന്റെ ആഹ്ലാദം  പൂര്‍ണ്ണമായത്‌.&lt;br /&gt;ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച്‌  വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും  ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍  ആഗ്രഹിച്ചുമില്ല.&lt;br /&gt;എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു  വിശ്വസിച്ചു.&lt;br /&gt;പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍  ഞങ്ങളുടെ സ്വസ്ഥത &lt;span&gt;തകര്‍ത്തു&lt;/span&gt;. അഭിഷേകിന്റെ  അമ്മയായിരുന്നു വിളിച്ചത്‌.&lt;br /&gt;ഒരു  പ്രധാനകാര്യം സംസാരിക്കാനുണ്ട്‌...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍  പറഞ്ഞത്‌.&lt;br /&gt;കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം  നേരില്‍ പറയാം പോലും.പക്ഷെ മാമന്‍ മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും  ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.&lt;br /&gt;ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു  സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല  എന്നേ അവളും പറഞ്ഞുള്ളു.&lt;br /&gt;ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും  കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ  വീട്ടിലെത്തി.&lt;br /&gt;"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്‌...പിന്നെ നിങ്ങളുമാത്രം  വന്നിട്ടെന്തിനാ..."&lt;br /&gt;എന്ന ഒരു തരം മുരട്ടു ചോദ്യമാണ്‌ അവരില്‍ നിന്നും  ഉണ്ടായത്‌.&lt;br /&gt;"പ്രശ്നമെന്തെന്നറിഞ്ഞിട്ട്‌ എല്ലാരെയും കൂട്ടാം എന്നു  കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.&lt;br /&gt;"ഓ....പ്രശ്നം  അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര  വിഷമിച്ച്‌ അവളെന്തിനാ ഇവിടെക്കഴിയുന്നത്‌....?കാര്യങ്ങള്‍ സംസാരിച്ച്‌ അവളെ  കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്‌...."&lt;br /&gt;അവരുടെ  വാക്കുകള്‍ ഞങ്ങള്‍ക്ക്‌ ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്‍പര്യം  അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.&lt;br /&gt;പക്ഷെ  ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ്‌ കാര്യങ്ങള്‍ എന്നു ക്രമേണ  ബോധ്യമായി.&lt;br /&gt;" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്‌..."എന്ന് ആ  അമ്മയുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു  നിന്നും വേണ്ട എന്നു അവര്‍.&lt;br /&gt;കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി   സംസാരിച്ചു.&lt;br /&gt;ഭര്‍ത്തൃ മാതാവിന്റെ   &lt;span&gt;നൂറ്&lt;/span&gt; &lt;span&gt;നൂറ്&lt;/span&gt;  കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും  ശ്രമിച്ചത്‌.&lt;br /&gt;&lt;span&gt;അതത്ര&lt;/span&gt; വലിയ കാര്യമായി എനിക്കു തോന്നിയില്ല.&lt;br /&gt;ആശാരിയുടെ പണിയില്‍  മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....&lt;br /&gt;"നീ അമ്മയോട്‌ അങ്ങനെ  പറഞ്ഞോ..."&lt;br /&gt;എനിക്കറിയേണ്ടത്‌ അതുമാത്രമായിരുന്നു.&lt;br /&gt;"പിന്നെപ്പറയാതെ....എനിക്കു  ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."&lt;br /&gt;എനിക്ക്‌  അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട്‌  ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്‌..ആ തെറ്റിനെ ന്യായീകരിക്കാന്‍  ഒന്നുമില്ല.&lt;br /&gt;അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത്‌ അമിതയുടെ സ്വഭാവത്തില്‍  വന്ന മാറ്റമാണ്‌.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും  തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച്‌  സംസാരിക്കുമ്പോള്‍....&lt;br /&gt;അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി  നില്‍ക്കുന്ന അഭിഷേകിനോട്‌ എനിക്ക്‌ അനുകമ്പ തോന്നി.&lt;br /&gt;കാര്യങ്ങള്‍ ആകെ കുഴഞ്ഞു  മറിഞ്ഞു പോയി.&lt;br /&gt;അമിതയോട്‌ എനിക്കു വെറുപ്പു&lt;span&gt;ണ്ടായി&lt;/span&gt;.....അവള്‍ പഴയതെല്ലാം  മറന്നല്ലൊ.&lt;br /&gt;ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത  സൗകര്യങ്ങള്‍.....&lt;br /&gt;പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ  നിലനില്‍പ്പിന്‌ ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള്‍ അവഗണിക്കുന്നു.അത്‌  ഓര്‍മ്മിപ്പിച്ച എന്നെ, അവള്‍ നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം  എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു  പോലെ.&lt;br /&gt;അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍  മറുത്തൊന്നും പറഞ്ഞില്ല.&lt;br /&gt;അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ  മോഹിക്കുകമാത്രം ചെയ്തു.&lt;br /&gt;എങ്കിലും അവള്‍ക്കു വേണ്ടിയാണ്‌ &lt;span&gt;ഞങ്ങള്‍&lt;/span&gt;  ആ  വീട്ടുകാരോട്‌ സംസാരിച്ചത്‌.&lt;br /&gt;അവള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും  പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും  അവരോട്‌ താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും  ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.&lt;br /&gt;കേട്ടു നിന്ന അവളുടെ മുഖത്ത്‌ അത്തരം  ഉറപ്പൊന്നുമില്ലെന്നത്‌ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.&lt;br /&gt;അവര്‍ പക്ഷെ ഒരു ബന്ധം  ഒഴിയലിന്റെ വഴിക്കാണ്‌ കാര്യങ്ങള്‍ നീക്കുന്നതെന്നു &lt;span&gt;വ്യക്തമായപ്പോള്‍&lt;/span&gt; &lt;span&gt;എന്തുകൊണ്ടാണ്&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt;  അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട്‌ പറയേണ്ടിവന്നു.&lt;br /&gt;അങ്ങനെയെന്തെങ്കിലും  പ്രശ്നമുണ്ടായാല്‍ അത്‌ അവരോട്‌ പറയാതെ അവളുടെ മാമിയായ എന്നോട്‌ പറഞ്ഞതായി പിന്നെ  കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട്‌ പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത്‌  അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.&lt;br /&gt;"എന്റെ മകന്‌ ഒരു രഹസ്യവും എന്നോടു  മറയ്ക്കാനില്ല" എന്നായി അവര്‍.&lt;br /&gt;ആ വാദഗതികളോട്‌ യോജിക്കാന്‍ എനിക്കു മുമ്പും  സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം  പറഞ്ഞിട്ടു തന്നെയാണ്‌ ഞങ്ങള്‍ അവിടെ നിന്നും പോന്നത്‌.&lt;br /&gt;പോരും മുമ്പേ അമിതയോട്‌  സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന്     &lt;span&gt;കര്‍ശനമായി&lt;/span&gt; പറയുകയും ചെയ്തു.&lt;br /&gt;മൗനമായി കേട്ടു നിന്നതല്ലാതെ അവള്‍ ഒന്നും  പറഞ്ഞില്ല.&lt;br /&gt;എന്റെ വാക്കുകള്‍ അവള്‍ അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു  നഷ്ടപ്പെട്ടിരുന്നു.&lt;br /&gt;സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ  കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.&lt;br /&gt;എങ്കിലും മനസ്സറിയാത്ത കാര്യത്തിനു  മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ &lt;span&gt;ജാളൃത&lt;/span&gt;  എന്നെ വിടാതെ  പിന്തുടര്‍ന്നു.&lt;br /&gt;&lt;span&gt;ഞാന്‍&lt;/span&gt; അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... &lt;span&gt;അവളെ&lt;/span&gt; മകളായി  കരുതിയവളാണ്‌ ഞാന്‍.&lt;br /&gt;&lt;span&gt;തിരിച്ചും&lt;/span&gt; അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത്‌ എന്റെ  തെറ്റ്‌.&lt;br /&gt;&lt;span&gt;ആവശ്യമില്ലാത്തിടത്ത്‌&lt;/span&gt; ചെന്നു കയറി ഇടപെട്ടതു പോലെ....&lt;br /&gt;&lt;span&gt;ഓര്‍ക്കുന്തോറും&lt;/span&gt;  എനിക്കു കരച്ചില്‍ വന്നു.&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ  സമാധാനിപ്പിച്ചില്ല.&lt;br /&gt;&lt;br /&gt;"നിങ്ങളെന്തിനാ അവരോട്‌ മാപ്പു പറയാന്‍ പോയത്‌....അവള്‍  പറഞ്ഞതില്‍ എന്താ തെറ്റ്‌?"&lt;br /&gt;&lt;br /&gt;പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു  മതിയായി...&lt;br /&gt;ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും  വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.&lt;br /&gt;എല്ലാം എല്ലാവരും അറിഞ്ഞു  കഴിഞ്ഞു.&lt;br /&gt;അമിത പറഞ്ഞിട്ടു തന്നെ.&lt;br /&gt;അതിത്ര രഹസ്യമാക്കി വയ്കേണ്ട  കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....&lt;br /&gt;ഇതുവരെ എത്തിച്ച എല്ലാ  പ്രശ്നങ്ങള്‍ക്കും കാരണക്കാരി  &lt;span&gt;എന്നരീതിയില്‍&lt;/span&gt; ഒരുപാട്‌ വിരലുകള്‍ എന്റെ നേരെ  ചൂണ്ടപ്പെടുന്നതു കണ്ട്‌   &lt;span&gt;ഒന്നിനും&lt;/span&gt; ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു  നിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-2440931277943815113?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/2440931277943815113/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=2440931277943815113' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/2440931277943815113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/2440931277943815113'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/11/blog-post.html' title='പറയാന്‍ പാടില്ലാത്തത്‌.'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-1494101204590412643</id><published>2011-10-13T00:50:00.000-07:00</published><updated>2011-10-13T00:59:03.067-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അമിത പറഞ്ഞത്‌</title><content type='html'>&lt;span style="font-size:130%;"&gt;അമിത പറഞ്ഞത്‌&lt;br /&gt;&lt;br /&gt;വിവാഹം കഴിഞ്ഞ്‌ അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍  അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍  ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍  പ്രിയങ്കരിയാണ്‌.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്‌...സത്യത്തില്‍  സന്തോഷിക്കുകയായിരുന്നു വേണ്ടത്‌.&lt;br /&gt;പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു  കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്‌.&lt;br /&gt;അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും  ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്‌.രണ്ടു  ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു  വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു  കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും  മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന്‌ ഒട്ടും കുറവു  വന്നില്ല.&lt;br /&gt;അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും  അവള്‍ക്ക്‌ എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത്‌  അവളാണ്‌.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക്‌  എപ്പോഴുമുണ്ടായിരുന്നു.&lt;br /&gt;ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി  അവളുടെ അച്ഛന്‍ ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍  തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും  സംതൃപ്തരായിരുന്നു.&lt;br /&gt;     പോകും മുന്‍പ്‌ ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു  നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ്‌  അവിടെയുണ്ടാകുക.&lt;br /&gt;കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും  സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌.ഒരല്ലലും അലച്ചിലും  അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക്‌ നിര്‍ല്ലോഭം  ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി  പറഞ്ഞു നടന്ന പെങ്ങളോട്‌ ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍  സൂചിപ്പിച്ചിരുന്നതാണ്‌.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട്‌  പൊരുത്തപ്പെടുന്നതായിരുന്നില്ല.&lt;br /&gt;    എന്തായാലും ചെല്ലുന്നിടത്ത്‌ ഒത്തു പോകാന്‍  അമിതയ്ക്ക്‌ നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും  അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്‌.സഹോദരിയും  വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള്‍  അമ്മയോടും അച്ഛനോടും ചോദിച്ച്‌ മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും  താല്‍പര്യങ്ങള്‍ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി  വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം  നേരിടേണം.&lt;br /&gt;      ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന  കാര്യങ്ങള്‍ ഇവിടെ പറയരുത്‌.അതിന്റെ കാരണം അവള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌.ഒരു  ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം  വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു  മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ  ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും  അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട്‌ നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും  ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്‌ കരിക്കാന്‍ ഈ  ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍  തെരഞ്ഞെടുത്തതും അതുകൊണ്ടാണ്‌.&lt;br /&gt;എന്തായാലും പുതു ജീവിതം അവള്‍ക്ക്‌ സന്തോഷവും  സമാധാനവും നല്‍കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും  പ്രാര്‍ത്ഥിക്കുകയും ചെയ്തു.&lt;br /&gt;   പക്ഷെ സല്‍ക്കാരത്തിനു വന്ന അവളുടെ മുഖത്തു  വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട്‌ എന്റെ മനസ്സ്‌  വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ്‌ അവളുടെ  കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍  നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള്‍ കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ  ശ്രദ്ധയില്‍ പെട്ടു.&lt;br /&gt;പക്ഷെ, എല്ലാവരും നല്ല  സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക്‌  വന്നിരുന്നതാണ്‌.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും  നടന്നില്ല.&lt;br /&gt;ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍  കൊള്ളില്ല എന്നു പറഞ്ഞ്‌ അവള്‍ തന്നെ അത്‌ വേണ്ടെന്നു വച്ചു.&lt;br /&gt;അക്കാര്യത്തില്‍  എനിക്കു നല്ല വിഷമം തോന്നിയിരുന്നു.&lt;br /&gt;കാരണം കാണാന്‍  കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്‌പം അങ്ങനെയെങ്കില്‍  പിന്നെ നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ലല്ലൊ.&lt;br /&gt;എന്തായാലും സുമുഖനായ ഒരു  ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും  സന്തോഷമുണ്ടായിരുന്നു.&lt;br /&gt;പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക്‌ ഉത്‌  ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍  ശ്രമിച്ചു.&lt;br /&gt;ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും  മുറപോലെ നടന്നു.&lt;br /&gt;ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും  അഭിഷേകും വന്നു പോയി.&lt;br /&gt;എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും  ഉണ്ടായിരുന്നു.&lt;br /&gt;എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി  അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.&lt;br /&gt;പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും  സന്തോഷവും കണ്ട്‌ മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.&lt;br /&gt;വിവാഹത്തിനു മുന്‍പ്‌  നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ്‌ അമിത.പക്ഷെ പലവട്ടം വന്നു  പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുകയാണെന്ന  തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍  സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും  ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും  ചോദിച്ചു.&lt;br /&gt;"വിശേഷം...?"&lt;br /&gt;ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ എന്നെ  നോക്കി.&lt;br /&gt;"എന്തു വിശേഷം...?"&lt;br /&gt;ഞാന്‍ ചിരിയോടെ തുടര്‍ന്നു.&lt;br /&gt;"അല്ല...മാസം  രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള  സമയമായി....അതു കൊണ്ട്‌ ചോദിച്ചതാ..."&lt;br /&gt;അവള്‍ ഒന്നും മിണ്ടിയില്ല.&lt;br /&gt;"കുറച്ചു  കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത്‌  ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.&lt;br /&gt;"അതിന്‌..."&lt;br /&gt;പറയാന്‍  വന്നത്‌ അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത്‌ പാരവശ്യം നിറയുന്നത്‌ ഞാന്‍  കണ്ടു.&lt;br /&gt;"എന്താ...?"&lt;br /&gt;മനസ്സില്‍ ഉത്‌ ക്കണ്ഠ പെരുകി.&lt;br /&gt;"വല്ലതും നടന്നിട്ടു  വേണ്ടേ..."&lt;br /&gt;പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള്‍ പെട്ടെന്നു  പറഞ്ഞു.&lt;br /&gt;ഒരു നിമിഷം...!!&lt;br /&gt;ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ  നോക്കി.&lt;br /&gt;"നീ....പറഞ്ഞു വരുന്നത്‌....ഇതുവരെ.....?"&lt;br /&gt;പെട്ടെന്ന് എന്റെ മാറില്‍  വീണവള്‍ പൊട്ടിക്കരഞ്ഞു.&lt;br /&gt;ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു  സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത്‌  എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.&lt;br /&gt;തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍  ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു.&lt;br /&gt;എല്ലാം കേട്ടു കഴിഞ്ഞിട്ടും  എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത്‌ ഒരേയൊരു കാര്യമാണ്‌.&lt;br /&gt;കല്ല്യാണം  കഴിഞ്ഞ്‌ രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്‌.&lt;br /&gt;അത്യാഹ്ലാദത്തോടെ  കതിര്‍ മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്‌.അല്‍പം  നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും  ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത്‌ ഏറെ  പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന  അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.&lt;br /&gt;അതെ....ഒക്കെ നന്നായി  നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക  സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം  വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും  പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും  ആഴ്ചകളും കടന്നു പോയി....പക്ഷേ....&lt;br /&gt;"ആര്‍ക്കാണ്‌ കുഴപ്പം ...?നിനക്കോ  ...അതോ...?"&lt;br /&gt;"എനിക്കു കുഴപ്പമൊന്നുമില്ല."&lt;br /&gt;അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം  നിറഞ്ഞത്‌ മനസ്സിലായി.&lt;br /&gt;നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍  പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.&lt;br /&gt;ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍  ഒരര്‍ത്ഥവുമില്ല.&lt;br /&gt;"ഞാനത്‌ പലവട്ടം പറഞ്ഞതാ..."&lt;br /&gt;അവളുടെ സ്വരത്തില്‍ അസഹ്യമായ  നിരാശയും ദേഷ്യവും പ്രകടമായിരുന്നു.&lt;br /&gt;"എന്താ നിന്നോടവനു  സ്നേഹമില്ലേ...?"&lt;br /&gt;"സ്നേഹം കൂടുതലാ..പക്ഷെ..."&lt;br /&gt;എല്ലാറ്റിനും ഒടുവില്‍  കേള്‍ക്കുന്നത്‌ 'പക്ഷെ'കളാണ്‌&lt;br /&gt;"ആരും അറിയരുത്‌ പോലും..."&lt;br /&gt;"അപ്പോള്‍ എന്നോടു  പറഞ്ഞുവെന്നറിഞ്ഞാല്‍..."&lt;br /&gt;"ഞാന്‍ പറഞ്ഞിട്ടാണ്‌...അല്ലെങ്കില്‍ എത്രനാള്‍ ഇതു  സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."&lt;br /&gt;മനസ്സിലാകുന്നുണ്ട്‌.ഈ സമ്മര്‍ദ്ദം  താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്‌.&lt;br /&gt;ഇങ്ങനെ ഒരാളോടൊപ്പം  ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച്‌ പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോരും.അവളെ  എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.&lt;br /&gt;ഇവിടെസ്വീകരിക്കേണ്ടത്‌  മനശ്ശാസ്ത്രപരമായൊരു സമീപനമാണ്‌.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ്‌ അമിത  എന്നോടുമാത്രം ഇതു പറഞ്ഞത്‌.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം  യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്‌.&lt;br /&gt;ആ  വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച്‌  പ്രാര്‍ത്ഥിച്ചു.&lt;br /&gt;എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ഒരു മനശ്ശാസ്ത്രജ്ഞന്റെ  വേഷപ്പകര്‍ച്ചയാണ്‌.&lt;br /&gt;കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം  ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്‌.വികാരത്തിന്റെ  ഉത്തുംഗശൃംഗത്തിലേയ്ക്ക്‌ ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത്‌  പുരുഷന്‍ തന്നെയാണ്‌.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന  അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന്‍ തളര്‍ന്നു കുഴഞ്ഞു  വീണുപോകുന്നു.&lt;br /&gt;പിന്നെ അവളെ കെട്ടിപ്പിടിച്ച്‌ ക്ഷമചോദിച്ച്‌ അവന്‍  കരയുന്നു,'ആരോടും പറയരുത്‌...നീയെന്നെ ഉപേക്ഷിച്ചു പോകരുത്‌...'&lt;br /&gt;പകയും  സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.&lt;br /&gt;"കാണുമ്പോള്‍ ചിരിയാണു വരിക."&lt;br /&gt;കര്‍ശനമായ  താക്കീത്‌ അപ്പോള്‍ത്തന്നെ നല്‍കി.&lt;br /&gt;"അരുത്‌...ആ ചിരി അപകടമാണ്‌"&lt;br /&gt;"പിന്നെ  ഞാനെന്തു ചെയ്യണം..?"&lt;br /&gt;പരിഹാസത്തോടെയുള്ള ചോദ്യം.&lt;br /&gt;"ചെയ്യാനുണ്ട്‌...നീയത്‌  ചെയ്തേ തീരൂ..."&lt;br /&gt;അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത്‌ ജിജ്ഞാസ ഇതള്‍  വിടര്‍ന്നു.&lt;br /&gt;"അഭിഷേകിനോട്‌ നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"&lt;br /&gt;"അതിന്‌  ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും  ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട്‌  പറയാനുണ്ടാകുക."&lt;br /&gt;"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍  പറ്റില്ലല്ലൊ."&lt;br /&gt;ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും  കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്‌.വയസ്സ്‌  ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ  തുറക്കുന്നവന്‍.അമ്മ അഭിമാനത്തോടെ പറഞ്ഞത്‌ ഞാനും കേട്ടതാണ്‌.&lt;br /&gt;"എന്റെ അനൂപിനേയും  ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.&lt;br /&gt;എല്ലാറ്റിനും ഞാന്‍ തന്നെ  വേണം."&lt;br /&gt;ശരിയാണ്‌.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും  ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും  അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ  ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത്‌ അച്ഛന്‍ കനിഞ്ഞു നല്‍കിയ മാനേജര്‍ സ്ഥാനം  മാത്രമാണെന്നു ഇടയ്ക്ക്‌ അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ  തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം  കഴിച്ചതും അങ്ങനെ തന്നെ.&lt;br /&gt;മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന  നല്ലകാര്യങ്ങള്‍ക്ക്‌ കുറ്റം പറയാന്‍ വയ്യ.&lt;br /&gt;പക്ഷെ,ഇരുത്തിയെട്ടു വയസ്സു  കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു  സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോലും അമ്മയുടെ അനുമതി  വേണമെന്നു വരുന്നത്‌ നല്ല കാര്യമൊന്നുമല്ല.&lt;br /&gt;"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു  പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ  കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട്‌ ഒരു ദിവസം ഞാന്‍  ചോദിച്ചു."&lt;br /&gt;കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.&lt;br /&gt;"നീയില്ലാതെ എനിക്കു  ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്‍..."&lt;br /&gt;കൂടുതല്‍ അറിയുന്തോറും  പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ  വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി  പരിശ്രമം അഭിഷേക്‌ ചെയ്യുന്നുണ്ട്‌.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു  കാരണമാണ്‌ പിടികിട്ടാത്തത്‌.&lt;br /&gt;അപ്പോള്‍ സംസാരിച്ചത്‌ ഞാനായിരുന്നില്ല.&lt;br /&gt;എന്റെ  നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍  കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും  അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ്‌ പറഞ്ഞത്‌. പ്രശ്നത്തിനൊരു പരിഹാരം  കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.&lt;br /&gt;"അഭിയേട്ടനോട്‌  എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള്‍ തന്നെയാണ്‌  പ്രോത്സാഹിപ്പിച്ചത്‌.&lt;br /&gt;സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി  മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക്‌ വിളിച്ചു  വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം  സംശയിച്ചിരുന്നു.&lt;br /&gt;വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും  അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.&lt;br /&gt;എന്തായാലും അഭിഷേകിന്റെ  മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ  സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക്‌  ചോദിച്ചു.&lt;br /&gt;"ഇവളെല്ലാം പറഞ്ഞുവല്ലേ..?"&lt;br /&gt;ആ സ്വരത്തില്‍ അപകടമായൊന്നും  തോന്നിയില്ല.&lt;br /&gt;"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത്‌ അഭിഷേകാണ്‌."&lt;br /&gt;എന്റെ  വാക്കുകള്‍ കേട്ട്‌ ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക്‌ അല്‍പനേരം മുഖം  താഴ്ത്തിയിരുന്നു.&lt;br /&gt;പ്രോത്സാഹിപ്പിച്ചു.&lt;br /&gt;"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു  ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി  അറിയില്ല.വിശ്വസിക്കാം."&lt;br /&gt;വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍  തെളിഞ്ഞു.സമാധാനമായി.&lt;br /&gt;ചോദ്യങ്ങള്‍ക്ക്‌ മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും  ആവില്ലെന്ന തോന്നല്‍...അതാണ്‌ കാരണം.&lt;br /&gt;"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ  കാരണമാണ്‌ എനിക്കറിയേണ്ടത്‌."&lt;br /&gt;'അറിയില്ല."&lt;br /&gt;നിരാശയോടെ അഭിഷേക്‌ മുഖം  തിരിച്ചു.&lt;br /&gt;"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ്‌ അഭിഷേക്‌....സഹകരിച്ചാല്‍ ഇത്‌ നമുക്കു  തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം  മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."&lt;br /&gt;വളരെ ലഘുവായ ഒരു കാര്യം എന്ന  മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.&lt;br /&gt;"പക്ഷേ..."&lt;br /&gt;അഭിഷേകിന്റെ വാക്കുകളില്‍  പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...&lt;br /&gt;"ഒരു പക്ഷേയും വേണ്ട....വേണമെന്നു  വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു  കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്‌...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും  സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"&lt;br /&gt;പെട്ടെന്ന് ഒരു തിളക്കം ആ  കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക്‌  മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച്‌ അവരുടെ അഭിപ്രായം കൂട്ടുകാര്‍  ചെവിയില്‍ പറഞ്ഞു.&lt;br /&gt;"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം  പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍  നിനക്കു കഴിയില്ല..."&lt;br /&gt;എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ  പറഞ്ഞത്‌....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍  ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച  ആഘാതം....&lt;br /&gt;"രണ്ടുമാസത്തിലേറെയായില്ലേ ഇവള്‍ നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത്‌  ശരിയാണെന്നു തോന്നിയോ?"&lt;br /&gt;"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ  വരുമ്പോള്‍...അറിയാതെ....."&lt;br /&gt;അഭിഷേകിന്റെ സ്വരം നന്നേ താഴ്‌ന്നു.തെറ്റു ചെയ്ത  കുട്ടിയുടെ ഭാവം...സഹതാപം തോന്നി.&lt;br /&gt;"അതൊക്കെ മറന്നേക്ക്‌...ഇത്‌ നിങ്ങളുടെമാത്രം  ജീവിതമാണ്‌...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ്‌ ഇവിടുള്ളത്‌.നിനക്ക്‌ കഴിയുന്ന  കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."&lt;br /&gt;അസാധാരണമായ ഒരു  തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം  ഉണ്ടായി...&lt;br /&gt;തിരിച്ചു പോകും മുന്‍പ്‌ അമിതയോട്‌ മാത്രമായി പറഞ്ഞു.&lt;br /&gt;"എല്ലാം  ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും  കൊടുക്കണം.ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും  കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."&lt;br /&gt;യുദ്ധത്തിനു  മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ  വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത്‌ ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ  കാത്തിരുന്നു.&lt;br /&gt;ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ  മാമി മാത്രമാണ്‌...ഒക്കെ ശരിയായി എന്ന് അവള്‍ വിളിച്ചറിയിക്കുന്ന  ദിവസം...അതിനായാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.&lt;br /&gt;ഉറപ്പോടെ മുന്നോട്ടു പോകേണ്ട  ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം  അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍  തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍  അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌  മകളാണ്‌.&lt;br /&gt;എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവന്നില്ല.അമിതപറഞ്ഞത്‌  'അഭിയേട്ടന്‍ പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ്‌ കുളിച്ച്‌ അടുത്തുള്ള  മൂന്നമ്പലങ്ങളില്‍ പോയി തൊഴുത്‌ വഴിപാടുകള്‍ നടത്തി വന്നു'  എന്നാണ്‌.&lt;br /&gt;"തനിച്ചാണോ?"&lt;br /&gt;ഞാന്‍ എടുത്തു  ചോദിച്ചു.&lt;br /&gt;"അതെ.തനിച്ച്‌..."&lt;br /&gt;അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ  ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-1494101204590412643?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/1494101204590412643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=1494101204590412643' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1494101204590412643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1494101204590412643'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/10/blog-post.html' title='അമിത പറഞ്ഞത്‌'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-8377371405039707242</id><published>2011-09-09T22:56:00.000-07:00</published><updated>2011-09-09T23:22:00.348-07:00</updated><title type='text'>ഞങ്ങള്‍ സന്തുഷ്ടരാണ്</title><content type='html'>&lt;h3 class="post-title entry-title"&gt;&lt;a href="http://leelamc.blogspot.com/2010/09/blog-post.html"&gt;&lt;br /&gt;&lt;/a&gt; &lt;/h3&gt; &lt;div class="post-header"&gt;  &lt;/div&gt;  &lt;span style="font-size:130%;"&gt;&lt;span style="font-style: italic; font-weight: bold;"&gt;ആമുഖം.&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span style="font-size:180%;"&gt; &lt;/span&gt;        &lt;/span&gt;&lt;br /&gt;അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.&lt;br /&gt;അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത  സഹവാസ ക്യാമ്പ്‌.&lt;br /&gt;സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള  രണ്ടാഴ്ച.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാതാപിതാക്കള്‍ക്കും  സഹോദരന്‍മാര്‍ക്കും  വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ  ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.&lt;br /&gt;ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും  (എന്റെ പ&lt;/span&gt; &lt;span style="font-size:130%;"&gt;&lt;span&gt;&lt;span&gt;പ്പ&lt;/span&gt;&lt;/span&gt;)&lt;br /&gt;കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.&lt;br /&gt;അതാരെന്ന ചോദ്യത്തിനു ഞാന്‍&lt;br /&gt;'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും  പറഞ്ഞിരുന്നു.&lt;br /&gt;അവര്‍  യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന  &lt;/span&gt; &lt;span style="font-size:130%;"&gt;,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ  കയ്യില്‍ കൊടുത്തയക്കണമെന്നു  അച്ചാച്ചനോട്‌  പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;ശേഷം&lt;/span&gt;&lt;br /&gt;&lt;br /&gt;അന്നത്തെ ക്യാമ്പ്‌  പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരു&lt;/span&gt; &lt;span style="font-size:130%;"&gt;&lt;span&gt;&lt;span&gt;ന്നു&lt;/span&gt;&lt;/span&gt; സിനിമ.&lt;br /&gt;എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.&lt;br /&gt;ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.&lt;br /&gt;പപ്പ  കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു  സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍  അത്‌ ആരാ &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;&lt;span style="font-weight: bold;"&gt;  &lt;/span&gt;എന്താ&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt; &lt;/span&gt;&lt;span style="font-size:130%;"&gt;എന്ന&lt;/span&gt;&lt;span style="font-size:130%;"&gt; &lt;/span&gt;&lt;span style="font-size:130%;"&gt;ചോദ്യവുമായ്‌&lt;/span&gt;&lt;span style="font-size:130%;"&gt; &lt;/span&gt;&lt;span style="font-size:130%;"&gt;വന്നു&lt;/span&gt;&lt;span style="font-size:130%;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.&lt;br /&gt;'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ  കൂടെ വന്നിരുന്ന  ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'&lt;br /&gt;ഞാന്‍  സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.&lt;br /&gt;ഒരഞ്ചു മിനുട്ട്‌  തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;&lt;br /&gt;അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.&lt;br /&gt;പെട്ടെന്നൊരു മീറ്റിംഗ്‌...!!!&lt;br /&gt;ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...&lt;br /&gt;സിനിമയ്ക്കു  പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...&lt;br /&gt;എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം  മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.&lt;br /&gt;സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും  താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.&lt;br /&gt;എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.&lt;br /&gt;"കുട്ടി ഇങ്ങെണീറ്റു വരിക."&lt;br /&gt;ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍  ഞനൊന്നമ്പരന്നു.&lt;br /&gt;പെരുത്ത  &lt;/span&gt;&lt;span style="font-size:130%;"&gt;ആകാം&lt;/span&gt;&lt;span style="font-size:130%;"&gt;ക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.&lt;br /&gt;"ഇന്ന് ആരാ  കുട്ടിയെ കാണാന്‍ വന്നത്‌?"&lt;br /&gt;ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും  മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.&lt;br /&gt;എങ്കിലും പറഞ്ഞു.&lt;br /&gt;"അന്ന്  എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ  ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും   അച്ചാച്ചന്‍  കൊടുത്തയച്ചത്‌ ."&lt;br /&gt;ടീച്ചറുടെ മുഖം  ഇരുണ്ടു.&lt;br /&gt;"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍  ആണെന്ന്...പിന്നെ പറയണു  &lt;/span&gt;&lt;span style="font-size:130%;"&gt;അച്ചാച്ചന്‍ എന്ന്‍  &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;....ഇതൊന്നും ഇവിടെ  പറ്റില്ല."&lt;br /&gt;തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ  പോലെ ഞാന്‍ ഞടുങ്ങി...&lt;br /&gt;പറഞ്ഞതിലെ  അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.&lt;br /&gt;ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ്  വിളിക്കാറുള്ളത്‌.&lt;br /&gt;(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ  വിളിക്കാറുള്ള വിളി.)&lt;br /&gt;പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു  മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;അതിലെന്താണു  തെറ്റ്‌?&lt;br /&gt;ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.&lt;br /&gt;ഞാന്‍ എന്റെ  മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.&lt;br /&gt;&lt;span&gt;&lt;/span&gt; ഏതു വിധവും &lt;/span&gt;&lt;span style="font-size:130%;"&gt;എന്നെ&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;താറടിക്കാന്‍&lt;/span&gt;  എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു  നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന്  കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.&lt;br /&gt;ടീച്ചര്‍ കത്തിക്കയറുകയാണ്‌&lt;br /&gt;"ഇവിടുത്തെ രീതികളൊന്നും  കുട്ടിക്കറിയില്ലേ?&lt;br /&gt;ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും  പറഞ്ഞു തരണോ?&lt;br /&gt;മാതാപിതാക്കളോ സഹോദരരോ  അല്ലാതെ...മറ്റാര്‍ക്കും......"&lt;br /&gt;&lt;br /&gt;മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി  അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.&lt;br /&gt;ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി  നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.&lt;br /&gt;ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍  ആത്മാഭിമാനം അനുവദിച്ചില്ല.&lt;br /&gt;അതില്‍ എത്രയൊ ഭേദമാണ്‌ മരണം...&lt;br /&gt;തൊട്ടപ്പുറത്ത്‌  പയ്യാമ്പലം ബീച്ച്‌....&lt;br /&gt;എപ്പോഴും  കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു&lt;br /&gt;അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!&lt;br /&gt;ഒന്നുകില്‍ അതില്‍ ജീവിതം  തീര്‍ക്കുക.&lt;br /&gt;അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....&lt;br /&gt;തീരുമാനം എടുക്കാന്‍  ഏറെ താമസം വന്നില്ല.&lt;br /&gt;സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത  ചിരിയോടെ....&lt;br /&gt;ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ  പറഞ്ഞു.&lt;br /&gt;"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ  വന്നത്‌."&lt;br /&gt;"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?&lt;br /&gt;കുട്ടിയുടെ സഹോദരനാണോ  അയാള്‍?"&lt;br /&gt;സമ്മതിച്ചു.&lt;br /&gt;"അല്ല."&lt;br /&gt;"പിന്നെ???"&lt;br /&gt;തികച്ചും ശാന്തമായി  മൊഴിഞ്ഞു.&lt;br /&gt;'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...&lt;br /&gt;എന്റെ  ..ഭര്‍ത്താവാണ്‌"&lt;br /&gt;വല്ലപ്പോഴും  ചില കൊച്ചു കൊച്ചു കളവുകള്‍  പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി  ഒരു നുണ.&lt;br /&gt;അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...&lt;br /&gt;"കുട്ടിയെന്താ  കളിപറയുകയാണോ"&lt;br /&gt;ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.&lt;br /&gt;''സത്യമാണ്‌.ഞങ്ങളുടെ  വിവാഹം കഴിഞ്ഞതാണ്‌.&lt;br /&gt;വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം  കഴിയും വരെ&lt;br /&gt;അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''&lt;br /&gt;ടീച്ചര്‍ പിന്നെ ഒന്നും  മിണ്ടിയില്ല.&lt;br /&gt;കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!&lt;br /&gt;എല്ലാവരും  വിശ്വസിച്ചുവൊ?!&lt;br /&gt;ഇല്ലെങ്കിലും സാരമില്ല. ...&lt;br /&gt;പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ   ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...&lt;br /&gt;വരും വരായ്കകള്‍ എന്തും ആകട്ടെ.&lt;br /&gt;ആ  നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍  ചിന്തിച്ചതേയില്ല.&lt;br /&gt;മരിക്കാന്‍ തീരുമാനിച്ചവന്‌&lt;br /&gt;അതിനേക്കാള്‍ കടുത്ത ശിക്ഷ  നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;span&gt;&lt;span style="font-style: italic;"&gt;പിന്നാമ്പുറം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;സുഹൃത്തും സീമയുടെ ബന്ധുവും  പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും&lt;br /&gt;ബഹളവും കുശുകുശുപ്പും അവരുടെ  ശ്രദ്ധയില്‍പ്പെട്ടിരുന്നു.&lt;br /&gt;പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും  ഉണ്ടായി.&lt;br /&gt;അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.&lt;br /&gt;സിനിമയ്ക്കു പോകുന്ന വഴിയില്‍  കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.&lt;br /&gt;അവളില്‍ നിന്നും അറിഞ്ഞ കാര്യം  ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.&lt;br /&gt;&lt;br /&gt;അതെ സുഹൃത്ത്‌....!തികച്ചും നല്ല  സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...&lt;br /&gt;ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം  സുഹൃത്തുക്കളിലെ രണ്ടു പേര്‍.&lt;br /&gt;ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും  കഴിയാത്തത്ര ദൂരെ&lt;br /&gt;ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..&lt;br /&gt;ജാതിയുടെതെന്നല്ല  മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...&lt;br /&gt;എന്റെ ഒരു നിമിഷത്തെ  പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും&lt;br /&gt;അനുകൂലമായ  ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ&lt;br /&gt;ഉണ്ടാകണമെന്നൊ ഞാന്‍  ചിന്തിച്ചില്ല.&lt;br /&gt;പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും  ഉണ്ടാകില്ലായിരുന്നു.&lt;br /&gt;കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.&lt;br /&gt;പക്ഷെ&lt;br /&gt;ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍  എഴുതി വച്ചിരുന്നു.&lt;br /&gt;അത്  സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍&lt;br /&gt;സുഹൃത്‌  ബന്ധത്തിനപ്പുറം&lt;br /&gt;പിന്നീട് വളര്‍ന്ന  ഞങ്ങളുടെ  അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും&lt;br /&gt;ദൈവം കൂട്ടു നിന്നു.&lt;br /&gt;രണ്ടു  ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....&lt;br /&gt;ഞങ്ങളില്‍ നിന്നും ഞങ്ങളുടെ  കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌&lt;br /&gt;അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌&lt;br /&gt;സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....&lt;br /&gt;വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം&lt;br /&gt;മാസങ്ങള്‍  കഴിഞ്ഞ്‌&lt;br /&gt;ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍&lt;br /&gt;1980 സെപ്തംബര്‍  10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt; &lt;span style="font-weight: bold;"&gt;&lt;br /&gt;&lt;span style="font-style: italic;"&gt;ഇന്ന്‍&lt;/span&gt;&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; &lt;span style="font-weight: bold;font-size:180%;" &gt;&lt;span style="font-size:100%;"&gt;&lt;span&gt;അതെ&lt;/span&gt; .&lt;/span&gt;&lt;br /&gt;ഞങ്ങളുടെ ദാമ്പത്യത്തിന്‌ 31 വയസ്സ്‌.&lt;/span&gt;&lt;br /&gt;കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....&lt;br /&gt;എന്നും താങ്ങായ്‌  ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....&lt;br /&gt;സന്താന സൗഭാഗ്യം നല്‍കി  അനുഗ്രഹിച്ചു...&lt;br /&gt;പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.&lt;br /&gt;ആ  ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍&lt;br /&gt;ഞങ്ങള്‍ എന്നും  നന്ദിപൂര്‍വം  ഓര്‍ക്കുന്നു&lt;br /&gt;എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ&lt;br /&gt;ഒരുമിച്ചു  ചേര്‍ക്കാന്‍ നിമിത്തമായ...&lt;br /&gt;ആ ചിരി....!&lt;br /&gt;അന്നത്തെ അസ്സംബ്ലി ഹാള്‍...!!&lt;br /&gt;പ്രിയപ്പെട്ട  സൈക്കോളജി ടീച്ചര്‍......!!!&lt;br /&gt;&lt;/span&gt;&lt;h3 class="post-title entry-title"&gt;&lt;a href="http://2.bp.blogspot.com/-OcasxVvm4BA/TmsBWXOjEAI/AAAAAAAAAh4/coybK5nf-M0/s1600/6x4%2B01.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 117px; height: 78px;" src="http://2.bp.blogspot.com/-OcasxVvm4BA/TmsBWXOjEAI/AAAAAAAAAh4/coybK5nf-M0/s320/6x4%2B01.jpg" alt="" id="BLOGGER_PHOTO_ID_5650611641170202626" border="0" /&gt;&lt;/a&gt;&lt;/h3&gt;&lt;br /&gt;&lt;span style="font-size:130%;"&gt;*********************************&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-8377371405039707242?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/8377371405039707242/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=8377371405039707242' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8377371405039707242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8377371405039707242'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/09/blog-post.html' title='ഞങ്ങള്‍ സന്തുഷ്ടരാണ്'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-OcasxVvm4BA/TmsBWXOjEAI/AAAAAAAAAh4/coybK5nf-M0/s72-c/6x4%2B01.jpg' height='72' width='72'/><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-5538421825032498838</id><published>2011-07-25T04:04:00.000-07:00</published><updated>2011-07-26T10:46:30.944-07:00</updated><title type='text'>വാസുദേവന്‍ മറന്നു വച്ചത്‌</title><content type='html'>&lt;span style="font-size:130%;"&gt;വാസുദേവന്‍ മറന്നു വച്ചത്‌&lt;br /&gt;*********************&lt;br /&gt;&lt;br /&gt;    തിരക്കുള്ള  ട്രെയിനിലേയ്ക്കു കയറും മുന്‍പ്‌ വാസുദേവന്‍ ഒന്നു കൂടി ഉറപ്പു വരുത്തി;ഒന്നും  മറന്നിട്ടില്ല. &lt;/span&gt;&lt;span style="font-size:130%;"&gt;കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ എഴുതിയിരുന്ന കാര്യങ്ങള്‍  എല്ലാം ചെയ്തു.&lt;br /&gt;ഓഫീസുകളില്‍ കയറി ചെയ്യേണ്ടത്‌ ....&lt;br /&gt;മാര്‍ക്കറ്റില്‍ നിന്നും  വാങ്ങേണ്ടത്‌....&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നുംഎടുക്കാനുള്ളത്‌....&lt;br /&gt;വസുമതിക്കു  ഒരു ചുവന്ന ബ്ലൗസ്സിനുള്ള തുണി....&lt;br /&gt;ലൗ ബേഡ്‌ സിനുള്ള തീറ്റ...&lt;br /&gt;മെഡിക്കല്‍ ഷോപ്പില്‍  നിന്നും മരുന്ന്....&lt;br /&gt;&lt;br /&gt;ഒരോന്നും കയ്യിലുണ്ടെന്നു തിട്ടപ്പെടുത്തുക കൂടി  ചെയ്തപ്പോള്‍ അയാള്‍ക്ക്‌ ആത്മ വിശ്വാസം വര്‍ദ്ധിച്ചു.&lt;br /&gt;ഇന്നു വസുമതിയുടെ വഴക്കു  കേള്‍ക്കേണ്ടി വരില്ല .അല്ലെങ്കില്‍ എന്നും എന്തെങ്കിലും കാരണം കണ്ടു പിടിച്ച്‌  വഴക്കുണ്ടാക്കുക എന്നത്‌ അവളുടെ സ്വഭാവമാണ്‌.&lt;br /&gt;&lt;br /&gt;ചിലപ്പോള്‍ വീട്ടില്‍ നിന്നും  പുറപ്പെട്ടാലും അയാള്‍ ഓഫീസ്സില്‍ കയറാന്‍ മറന്നതിനാകും....&lt;br /&gt;കൊണ്ടു പോയ  ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു വല്ലാതെ വിശക്കുന്നു വസുമതി എന്നു  അയാള്‍&lt;br /&gt;പലപ്പോഴും വൈകുന്നേരം ആവലാതി പറഞ്ഞിട്ടുണ്ട്‌.അപ്പോഴെല്ലാമാണ്‌ അവളുടെ  തനി രൂപം കാണാറുള്ളത്‌. .&lt;br /&gt;&lt;br /&gt;വസുമതിയെ പറഞ്ഞിട്ടു കാര്യമില്ല.&lt;br /&gt;അയാളുടെ മറവിയാണ്‌  എല്ലാറ്റിനും കാരണം.&lt;br /&gt;അതോര്‍ക്കുമ്പോള്‍ തന്റെ നശിച്ച മറവിയെ അയാള്‍ ശപിക്കുകയും  ചെയ്യും.&lt;br /&gt;&lt;br /&gt;പലവട്ടം കൌണ്സിലിങ്ങിനെന്നും പറഞ്ഞ്‌ വാസുദേവനെ ഡോക്ടറുടെ അടുക്കല്‍  കൊണ്ടുപോയിട്ടുണ്ടവള്‍.&lt;br /&gt;&lt;br /&gt;പക്ഷെ ഡോക്ടറുടെ ഉപദേശങ്ങള്‍ കേട്ട ശേഷം അവള്‍ക്ക്‌  ഒരുപാടു മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ വാസുദേവനു സന്തോഷം ഉളവാക്കിയ  കാര്യമാണ്‌.&lt;br /&gt;നിരന്തരമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോള്‍ കുറവാണ്‌.മാത്രമല്ല തന്റെ  കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നയാള്‍  ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;വെറുതെ ഇരിക്കാന്‍ അവള്‍ സമ്മതിക്കുകയേ ഇല്ല. എന്തെങ്കിലും വായിക്കണം  അതിനുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുന്നതും അവളാണ്‌. വായിച്ച കാര്യങ്ങള്‍  ക്രമത്തില്‍ അവളോട്‌ പറയണം .ചെറുപ്പത്തില്‍ മകള്‍  സുഡോക്കുവും പദപ്രശ്നവുമൊക്കെ  പൂരിപ്പിക്കുമ്പോള്‍ വെറുതെ സമയം കളയാതെ പഠിക്കെടി എന്ന് വഴക്കു പറഞ്ഞിരുന്ന വസുമതി  ഇപ്പോള്‍ അയാള്‍ക്ക്‌ നേരം പോക്കിന്‌ എന്തെല്ലാം കളികളാണു  പറഞ്ഞുകൊടുക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഓഫീസ്സു ജോലികളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍  കഴിയുന്നില്ലല്ലൊ എന്നു പറഞ്ഞാണ്‌ അവള്‍ അയാളെ വോളണ്ടറി റിട്ടയര്‍മെന്റിനു  നിര്‍ബന്ധിച്ചത്‌.തനിക്കത്ര കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു വിചാരം എങ്കിലും  വസുമതിയെ അനുസരിക്കുന്നതില്‍ അപാകതയൊന്നും വാസുദേവനു തോന്നിയില്ല.&lt;br /&gt;എന്നിട്ടും  പലപ്പോഴും ഓഫീസില്‍ പോകുകയുണ്ടായി....മറവികൊണ്ടു തന്നെ....&lt;br /&gt;&lt;br /&gt;             പക്ഷെ ഇപ്പോള്‍  സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം  പ്രോല്‍സാഹിപ്പിച്ച്‌ വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി  തന്നോടൊപ്പമുള്ളതു കൊണ്ട്‌ താന്‍ തികച്ചും സാധാരണപോലെയാണ്‌ എന്നയാള്‍  കരുതി&lt;br /&gt;ഇത്രയും നല്ല ഒരു ഭാര്യയെ തനിക്കു ലഭിച്ചതില്‍ അയാള്‍ തികച്ചും  സംതൃപ്തനായിരുന്നു.തന്റെ ഭാഗ്യമാണവള്‍ എന്നയാള്‍ ഉറച്ചു വിശ്വസിക്കുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;ഇരു കൈയ്യിലും സഞ്ചികള്‍ തൂക്കി നിമിഷങ്ങള്‍ മാത്രം സ്റ്റോപ്പുള്ള  ഇലക്ട്രിക്‌ ട്രെയിനിന്റെ വാതിലിലെ ദ്വന്ദയുദ്ധത്തിനൊടുവില്‍ അയാളും  ഉള്ളിലെത്തി.കാലുറപ്പിക്കാനിടമില്ലാത്ത തിരക്കിന്റെ അലകളില്‍ ഒരു പൊങ്ങു തടി പോലെ  വാസുദേവന്‍ ഒഴുകി നടന്നു.അവസാനത്തെ സ്റ്റേഷനിലാണ്‌ ഇറങ്ങേണ്ടതെന്നതിനാല്‍ വാസുദേവനു  ഉത്‌കണ്ഠ ഒന്നും തോന്നിയില്ല. തിരക്കില്‍പ്പെട്ട്‌ ഇറങ്ങേണ്ടാത്ത സ്റ്റേഷനില്‍  ഇറക്കപ്പെടാതിരിക്കാന്‍ അയാള്‍ ഉള്ളിന്റെ ഉള്ളിലേയ്ക്കു നീന്തി നീന്തി  പോയി. &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;കയ്യിലെ സഞ്ചികള്‍ മുറുക്കെപ്പിടിച്ച്‌ എപ്പോഴോ കിട്ടിയ സീറ്റില്‍  അമരുമ്പോള്‍ അതു വരെ ഇല്ലാത്ത ഒരു ശങ്ക അയാളില്‍ ഉണര്‍ന്നു.&lt;br /&gt;&lt;br /&gt;'താനെന്തോ  മറന്നിരിക്കുന്നു'&lt;br /&gt;&lt;br /&gt;എന്താണത്‌ എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ  വന്നില്ല.കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ പിന്നെയും അയാള്‍  കണ്ണോടിച്ചു.സഞ്ചികളില്‍ അവയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു.എന്നിട്ടും  ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നിട്ട സ്റ്റേഷനുകളില്‍ അയാളുടെ സ്മരണയില്‍  കത്തി നിന്നത്‌ അതു മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;എന്തോ താന്‍  മറന്നിരിക്കുന്നു....&lt;br /&gt;&lt;br /&gt;വാങ്ങാനുള്ളവയുടെ ലിസ്റ്റ്‌.....കാണാനുള്ളവരുടെ  പേരുകള്‍....ചെയ്യാനുണ്ടായിരുന കാര്യങ്ങള്‍.....പിന്നെയും ഓരോന്നായി  ഇഴപിരിച്ചെടുത്തു നോക്കി.എന്നിട്ടും ഇല്ല ഒന്നും.&lt;br /&gt;എന്തോ മറന്നുവെന്നത്‌ വെറും  തോന്നലാകും...അങ്ങനെ വിശ്വസിക്കാന്‍ ആവതു ശ്രമിച്ചിട്ടും വീണ്ടും സുനാമിത്തിരകള്‍  പോലെ ആ ചിന്ത പൊന്തി വന്നു കൊണ്ടിരുന്നു...&lt;br /&gt;&lt;br /&gt;താനെന്തോ മറന്നിരിക്കുന്നു  എന്താണ്‌...എന്താണത്‌...?&lt;br /&gt;&lt;br /&gt;ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയും പരിഭ്രാന്തിയും  വാസുദേവനില്‍ നുരകുത്തി.&lt;br /&gt;&lt;br /&gt;ഏയ്‌...ഒന്നുമില്ല.താനിന്നു തികച്ചും സംതൃപ്തനാണ്‌...ഒരു  കാര്യം പോലും മറക്കാതെ ചെയ്യാന്‍ കഴിഞ്ഞവന്‍...എന്തായാലും വസുമതിക്ക്‌ ഇന്ന് തന്റെ  കാര്യത്തില്‍ കൂടുതല്‍ സന്തോഷം തോന്നും.ഉറപ്പ്‌.&lt;br /&gt;&lt;br /&gt;ശ്ശ്യേ....അല്ല ...എന്തോ  ഒന്ന്....&lt;br /&gt;&lt;br /&gt;പിന്നെയും അയാളുടെ ചിന്തയില്‍ ആ ദുരൂഹത അലറിക്കരഞ്ഞു.&lt;br /&gt;&lt;br /&gt;മനസ്സിന്റെ  സ്ലേറ്റില്‍ എഴുതിയും മായ്ച്ചും പലകാര്യങ്ങളും അയാള്‍ ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു.ഒരിടത്തു പോലും ഒരു മങ്ങിയ ഓര്‍മ്മ കടന്നു വന്നില്ല.&lt;br /&gt;എന്നിട്ടും  അയാളുടെ ഉള്ളില്‍ ആരോ ചൊറിഞ്ഞു &lt;span&gt;കൊണ്ടിരുന്നു&lt;br /&gt;&lt;br /&gt;&lt;/span&gt;എന്താണ്‌...എന്താണു  മറന്നത്‌...?&lt;br /&gt;&lt;br /&gt;അരെ ഭായ്‌ ക്യാ...?ആപ്‌ ഗാഡീസെ നഹി ഉതര്‍  രഹെംഗെ...??&lt;br /&gt;സഹോദര....താങ്കള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ലേ...?&lt;br /&gt;&lt;br /&gt;ഓട്ടം  നിലച്ച ട്രെയിനിന്റെ വാതിലുകള്‍ ലോക്കു ചെയ്യാനെത്തിയ ആള്‍ വിളിച്ചുണര്‍ത്തി  ചോദിച്ചപ്പോള്‍ വാസുദേവനു സ്ഥലകാല ബോധം ഉണ്ടായി.&lt;br /&gt;അതു വരെയുണ്ടായിരുന്ന  തോന്നലിന്റെ അര്‍ഥം അയാള്‍ വെറുതെ ഊഹിച്ചു.&lt;br /&gt;ട്രെയിനില്‍ നിന്നും ഇറങ്ങാന്‍  മറന്നതാണ്‌.&lt;br /&gt;&lt;br /&gt;ഉള്ളിലുണര്‍ന്ന ചിരിയോടെ അയാള്‍ വേഗം പുറത്തിറങ്ങി.&lt;br /&gt;പതിവിനു  വിപരീതമായി സ്റ്റേഷന്റെ വിജനത കണ്ട്‌ അയാള്‍ക്ക്‌ തെല്ലു  പരിഭ്രമമുണ്ടായി.&lt;br /&gt;തനിക്കു വേണ്ടി മാത്രം ഓടിയ  വണ്ടിയൊ?&lt;br /&gt;ആയിരിക്കില്ല.വണ്ടിയില്‍ നിന്നിറങ്ങിയവരെല്ലാം തിരക്കിട്ടു പോയതാകും&lt;br /&gt;താന്‍ എത്ര നേരം ഉറങ്ങിയെന്നറിയില്ലല്ലൊ.&lt;br /&gt;എന്തായാലും  പേടിക്കാനൊന്നുമില്ല.&lt;br /&gt;ഇരുപതു മിനുട്ട്‌ നടന്നാല്‍ ഫ്ലാറ്റിലെത്താം.&lt;br /&gt;പകല്‍  വെളിച്ചത്തില്‍ എന്നപോലെയാണ്‌ ഇടവഴികള്‍ എല്ലാം.&lt;br /&gt;&lt;br /&gt;ആള്‍ത്തിരക്കിലും അനുഭവപ്പെട്ട  അതേ ഏകാന്തതയോടെ വാസുദേവന്‍ നടന്നു.&lt;br /&gt;അയാളുടെ മനസ്സപ്പോള്‍ എന്നത്തേക്കാള്‍  ശാന്തമായിരുന്നു;വീട്ടിലെത്തുമ്പോള്‍ ഉള്ള ആനന്ദം അനുഭവിച്ചു തുടങ്ങിയ  പോലെ.&lt;br /&gt;അതുകൊണ്ടു തന്നെ ലിഫ്റ്റിനു കാത്തു നില്‍ക്കാതെ ആറാം നിലയിലെ തന്റെ  ഫ്ലാറ്റിലേയ്ക്ക്‌ അയാള്‍ നടന്നു കയറി.  മുകളിലെത്തുമ്പോഴും അയാള്‍ക്കു തളര്‍ച്ച  തോന്നിയില്ല.&lt;br /&gt;വസുമതിയോടു തന്റെ വീരകഥകള്‍ പറയാനും അവളുടെ അഭിനന്ദനം ഏറ്റു  വാങ്ങാനുമുള്ള ആവേശത്തിലായിരുന്നു അയാള്‍.&lt;br /&gt;&lt;br /&gt;ചുമരിലെ സ്വിച്ചില്‍ &lt;span&gt;&lt;/span&gt;  വിരലമര്‍ത്തി &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അയാള്‍ &lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;കാത്തു&lt;/span&gt; നിന്നു&lt;br /&gt;പലവട്ടം അകത്തു മണിയടി ശബ്ദം മുഴങ്ങിയിട്ടും വസുമതി വാതില്‍ തുറക്കാതെ വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം അയാള്‍ക്ക്‌  നഷ്ടമായി.&lt;br /&gt;&lt;br /&gt;"വസൂ..."&lt;br /&gt;&lt;br /&gt;അല്‍പം ശബ്ദമുയര്‍ത്തിത്തന്നെ വാസുദേവന്‍ ഭാര്യയെ  വിളിച്ചു.&lt;br /&gt;വാതിലില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു....&lt;br /&gt;എന്നിട്ടും മറുപടി  കിട്ടാഞ്ഞ്‌ അയാളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.വാതിലിലെ ഇടിക്കു ശക്തി  കൂടുകയും വായില്‍ തോന്നിയ ചീത്തവാക്കുകള്‍ ഭാര്യയെ വിളിക്കുകയും  ചെയ്തു....&lt;br /&gt;&lt;br /&gt;"അച്ഛാ..."&lt;br /&gt;&lt;br /&gt;മകളുടെ കരച്ചിലാണ്‌ അയാളെ  പിന്തിരിപ്പിച്ചത്‌.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.&lt;br /&gt;&lt;br /&gt;"എന്താ ഇത്രേം  വൈകിയത്‌....? &lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;ഞാന്‍&lt;/span&gt; &lt;span&gt;പേടിച്ചു&lt;/span&gt; &lt;span&gt;പോയി&lt;/span&gt;".&lt;br /&gt;&lt;br /&gt;"&lt;span&gt;വൈകിയോ&lt;/span&gt;..?&lt;span&gt;ഇതെല്ലാം&lt;/span&gt;  &lt;span&gt;വാങ്ങിയപ്പോഴേയ്ക്കും&lt;/span&gt; &lt;span&gt;സമയം&lt;/span&gt; &lt;span&gt;ആയതാ&lt;/span&gt;...."&lt;br /&gt;&lt;br /&gt;"&lt;span&gt;ഇന്നലെ&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt;  &lt;span&gt;വാങ്ങിയതല്ലെ&lt;/span&gt;...&lt;span&gt;പിന്നെന്തിനാ&lt;/span&gt; &lt;span&gt;ഇന്നും&lt;/span&gt; &lt;span&gt;അച്ഛന്‍&lt;/span&gt;....? "&lt;br /&gt;&lt;br /&gt;&lt;span&gt;മകളുടെ&lt;/span&gt; &lt;span&gt;കണ്ണുനീര്‍&lt;/span&gt; &lt;span&gt;കണ്ട്‌&lt;/span&gt;  &lt;span&gt;അയാള്‍ക്കും&lt;/span&gt; &lt;span&gt;സങ്കടം&lt;/span&gt; &lt;span&gt;വന്നു&lt;/span&gt;....&lt;br /&gt;&lt;br /&gt;"&lt;span&gt;നീയെവിടെപ്പോയതാ&lt;/span&gt;....?"&lt;br /&gt;&lt;br /&gt;" &lt;span&gt;അപ്പുറത്തെ&lt;/span&gt;  &lt;span&gt;നിലീനാന്റിയുടെ&lt;/span&gt; &lt;span&gt;അടുത്ത്‌&lt;/span&gt;.&lt;span&gt;ഞാന്‍&lt;/span&gt; &lt;span&gt;തനിച്ചായതോണ്ട്‌&lt;/span&gt; &lt;span&gt;ആന്റി&lt;/span&gt; &lt;span&gt;എന്നെ&lt;/span&gt; &lt;span&gt;വിളിച്ചോണ്ടു&lt;/span&gt;  &lt;span&gt;പോയതാ&lt;/span&gt;."&lt;br /&gt;&lt;br /&gt;"&lt;span&gt;തനിച്ചൊ&lt;/span&gt;? &lt;span&gt;അപ്പോള്‍&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;അമ്മയെന്ത്യേടി&lt;/span&gt;?&lt;span&gt;വല്ലോന്റേം&lt;/span&gt;  &lt;span&gt;കൂടെപ്പോയോ&lt;/span&gt;?"&lt;br /&gt;&lt;br /&gt;&lt;span&gt;മകളുടെ&lt;/span&gt; &lt;span&gt;മുഖം&lt;/span&gt; &lt;span&gt;അമ്പരപ്പില്‍&lt;/span&gt; &lt;span&gt;വിടരുന്നതു&lt;/span&gt; &lt;span&gt;കണ്ട്‌&lt;/span&gt; &lt;span&gt;വാസുദേവനു&lt;/span&gt; &lt;span&gt;ശങ്ക&lt;/span&gt;  &lt;span&gt;തോന്നി&lt;/span&gt;..&lt;br /&gt;&lt;br /&gt;"&lt;span&gt;എന്താടി&lt;/span&gt;...?"&lt;br /&gt;&lt;span&gt;അയാള്‍&lt;/span&gt; &lt;span&gt;തിമട്ടി&lt;/span&gt;.&lt;br /&gt;&lt;br /&gt;"&lt;span&gt;അമ്മയ്ക്കു&lt;/span&gt;   &lt;span&gt;പനികൂടുതലായിട്ട്‌&lt;/span&gt; &lt;span&gt;    ഹോസ്പിറ്റ ലിലേയ്ക്ക്   &lt;/span&gt;&lt;span&gt;അച്ഛന്റെ&lt;/span&gt; &lt;span&gt;കൂടെയല്ലേ&lt;/span&gt; &lt;span&gt;വന്നേ&lt;/span&gt;.... &lt;span&gt;അമ്മ&lt;/span&gt; &lt;span&gt;എന്ത്യേ&lt;/span&gt; &lt;span&gt;അച്ഛാ&lt;/span&gt;..."&lt;br /&gt;&lt;br /&gt;&lt;span&gt;അവളുടെ&lt;/span&gt;  &lt;span&gt;ഉച്ചത്തിലുള്ള&lt;/span&gt; &lt;span&gt;കരച്ചില്‍&lt;/span&gt; &lt;span&gt;അയാളെ&lt;/span&gt; &lt;span&gt;പരിഭ്രാന്തനാക്കി&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;വസുമതി&lt;/span&gt;....!&lt;span&gt;ഒരു&lt;/span&gt; &lt;span&gt;നിമിഷം&lt;/span&gt; &lt;span&gt;അയാള്‍&lt;/span&gt;  &lt;span&gt;ഓര്‍മ്മയില്‍&lt;/span&gt; &lt;span&gt;പരതി&lt;/span&gt;....&lt;br /&gt;&lt;span&gt;ഡോക്ടറെ&lt;/span&gt; &lt;span&gt;കണ്ടു&lt;/span&gt;.&lt;span&gt;മരുന്നിനു&lt;/span&gt; &lt;span&gt;കുറിച്ചു&lt;/span&gt; &lt;span&gt;തന്നു&lt;/span&gt;.&lt;span&gt;ഒരു&lt;/span&gt; &lt;span&gt;ഇഞ്ജെക്ഷന്‍&lt;/span&gt;  &lt;span&gt;എടുക്കുകയും&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;....&lt;br /&gt;&lt;span&gt;അഡ്മിറ്റാകണമെന്നു&lt;/span&gt; &lt;span&gt;പറഞ്ഞിട്ടും&lt;/span&gt; &lt;span&gt;കൂട്ടാക്കാതെ&lt;/span&gt; &lt;span&gt;തിരിച്ചു&lt;/span&gt; &lt;span&gt;കൊണ്ടു&lt;/span&gt;  &lt;span&gt;പോന്നതാണ്‌&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;പിന്നെ&lt;/span&gt;....&lt;span&gt;പിന്നെ&lt;/span&gt;....&lt;br /&gt;&lt;span&gt;ക്ഷീണം&lt;/span&gt; &lt;span&gt;തോന്നുന്നു&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;പറഞ്ഞ്‌&lt;/span&gt;  &lt;span&gt;സ്റ്റേഷനിലെ&lt;/span&gt; &lt;span&gt;ബെഞ്ചില്‍&lt;/span&gt; &lt;span&gt;ഇരുന്നവള്‍&lt;/span&gt;....&lt;span&gt;അവള്‍ക്കു&lt;/span&gt; &lt;span&gt;വെള്ളം&lt;/span&gt; &lt;span&gt;വാങ്ങാന്‍&lt;/span&gt; &lt;span&gt;നീങ്ങിയതാണു&lt;/span&gt;  &lt;span&gt;താന്‍&lt;/span&gt;....&lt;span&gt;ഇപ്പോള്‍&lt;/span&gt; &lt;span&gt;വരാം&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;പറഞ്ഞിരുന്നു&lt;/span&gt;.  &lt;span&gt;അവിടെത്തന്നെ&lt;/span&gt; &lt;span&gt;ഇരിക്കണം&lt;/span&gt;  &lt;span&gt;എന്നും&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;ഒന്നും&lt;/span&gt; &lt;span&gt;രണ്ടുമല്ല&lt;/span&gt; &lt;span&gt;അഞ്ചു&lt;/span&gt;  &lt;span&gt;സ്റ്റേഷനുകള്‍ക്കപ്പുറത്ത്‌&lt;/span&gt;....&lt;br /&gt;&lt;br /&gt;&lt;span&gt;അയ്യോ&lt;/span&gt;...&lt;span&gt;എന്തോ&lt;/span&gt; &lt;span&gt;മറന്നു&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;തോന്നിയത്‌&lt;/span&gt; &lt;span&gt;അപ്പോള്‍&lt;/span&gt;  &lt;span&gt;അതായിരുന്നു&lt;/span&gt;....&lt;span&gt;തന്റെ&lt;/span&gt; &lt;span&gt;ഭാര്യ&lt;/span&gt;...!&lt;br /&gt;&lt;br /&gt;&lt;span&gt;മതിഭ്രമം&lt;/span&gt; &lt;span&gt;ബാധിച്ചവനേപ്പോലെ&lt;/span&gt; &lt;span&gt;കയ്യിലിരുന്ന&lt;/span&gt;  &lt;span&gt;സഞ്ചികള്‍&lt;/span&gt; &lt;span&gt;വലിച്ചെറിഞ്ഞ്‌&lt;/span&gt; &lt;span&gt;അയാള്‍&lt;/span&gt; &lt;span&gt;ഇറങ്ങിയോടി&lt;/span&gt;.&lt;span&gt;ഇരുപതു&lt;/span&gt; &lt;span&gt;മിനുട്ടുകൊണ്ട്‌&lt;/span&gt;  &lt;span&gt;നടന്നെത്താവുന്ന&lt;/span&gt; &lt;span&gt;ദൂരം&lt;/span&gt; &lt;span&gt;അഞ്ചുമിനുട്ടില്‍&lt;/span&gt; &lt;span&gt;ഒതുക്കി&lt;/span&gt; &lt;span&gt;താനിറങ്ങിയ&lt;/span&gt; &lt;span&gt;സ്റ്റേഷനിലെത്തുമ്പോള്‍&lt;/span&gt;  &lt;span&gt;മറ്റൊരു&lt;/span&gt; &lt;span&gt;യാഥാര്‍ഥ്യം&lt;/span&gt; &lt;span&gt;അയാളെ&lt;/span&gt; &lt;span&gt;തുറിച്ചു&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt;.&lt;br /&gt;&lt;span&gt;ഇനി&lt;/span&gt; &lt;span&gt;പുലരും&lt;/span&gt; &lt;span&gt;വരെ&lt;/span&gt;  &lt;span&gt;ട്രെയിനുകളില്ല&lt;/span&gt;....&lt;br /&gt;&lt;br /&gt;&lt;span&gt;വസുമതിയേക്കുറിച്ചുള്ള&lt;/span&gt; &lt;span&gt;ഓര്‍മ്മ&lt;/span&gt; &lt;span&gt;അയാളെ&lt;/span&gt; &lt;span&gt;അടിമുടി&lt;/span&gt;  &lt;span&gt;പൊള്ളിച്ചു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;നില്‍ക്കപ്പൊറുതിയില്ലാതെ&lt;/span&gt; &lt;span&gt;അയാള്‍&lt;/span&gt; &lt;span&gt;റെയില്‍പ്പാളത്തിലൂടെ&lt;/span&gt;  &lt;span&gt;ഓടിക്കൊണ്ടേയിരുന്നു&lt;/span&gt;...... &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-5538421825032498838?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/5538421825032498838/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=5538421825032498838' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5538421825032498838'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5538421825032498838'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/07/blog-post.html' title='വാസുദേവന്‍ മറന്നു വച്ചത്‌'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-3746506938944521903</id><published>2011-04-28T07:42:00.000-07:00</published><updated>2011-04-28T07:43:12.965-07:00</updated><title type='text'>ഒരു കുഞ്ഞു കഥ</title><content type='html'>ഒരു കുഞ്ഞു കഥ&lt;br /&gt;മുഴുക്കുടിയന്‍ ആയിരുന്നു രാഘവന്‍.&lt;br /&gt;താമരപ്പൂവ്   പോലെ സദാ  വെള്ളത്തില്‍...&lt;br /&gt;ഏറെ വൈകാതെ രാഘവനും മഹാമദ്യ പാനിയുടെ   ദുരന്തം ഏറ്റു വാങ്ങി&lt;br /&gt;കരളു കരിഞ്ഞൊരു മരണം....&lt;br /&gt;ആരാണ് ഇടപെട്ടതെന്നറിയില്ല .&lt;br /&gt;കാസര്‍കോട് കാരനായ  രാഘവന്‍ വീരപുരുഷനായി.....&lt;br /&gt;എന്‍ഡോസള്‍ഫാന്‍ ദുരന്തം -ഒരു മരണം കൂടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-3746506938944521903?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/3746506938944521903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=3746506938944521903' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/3746506938944521903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/3746506938944521903'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/04/blog-post_28.html' title='ഒരു കുഞ്ഞു കഥ'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-1078547567071790509</id><published>2011-04-22T01:22:00.000-07:00</published><updated>2011-04-22T07:55:57.602-07:00</updated><title type='text'>ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.</title><content type='html'>&lt;span style="font-size:130%;"&gt;&lt;u style="font-weight: bold;"&gt;ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.&lt;/u&gt;&lt;b&gt;&lt;u&gt;&lt;br /&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;ഇന്റെര്‍വെല്ലിനു ബെല്ലടിക്കുന്നത് കേട്ട്    ക്ലാസ്സില്‍ നിന്നും സ്റ്റാഫ്  റൂമിലേയ്ക്ക് വരുമ്പോഴാണ് &lt;span&gt;ഗേറ്റു&lt;br /&gt;&lt;/span&gt;കടന്നു വരുന്ന അച്ഛനെ   കണ്ടത്.പതിവില്ലാത്ത വരവ്.എന്താണാവോ?ഉള്ളില്‍ മുളയിട്ട ആശങ്കയോടെ ഓടിച്ചെന്നു.&lt;br /&gt;&lt;br /&gt;സാരഹീനമായ ഭാവമാണ് മുഖത്തുള്ളത് .അല്ലെങ്കിലും ഉള്ളിലുള്ള ക്ഷോഭങ്ങള്‍  &lt;span&gt;ഒരിക്കലും&lt;br /&gt;&lt;br /&gt;&lt;/span&gt; പ്രകടമാക്കാത്ത ആളാണ്‌.താങ്ങാനാകാത്ത   &lt;span&gt;ഉത്&lt;/span&gt;  &lt;span&gt;കണ്ഠ&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;യോടെ   ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്തേ...?എന്തേ വന്നത്...?"&lt;br /&gt;&lt;br /&gt;ഒന്നുമില്ലെന്ന മട്ടിലുള്ള സാധാരണ മറുപടി...&lt;br /&gt;&lt;br /&gt;"അമ്മയ്ക്ക് തീരെ വയ്യാ...ആശുപത്രിയില്‍ വന്നതാ....അപ്പോള്‍ നിന്നെ ഒന്ന്...."&lt;br /&gt;&lt;br /&gt;അമ്മ എന്നത് അച്ഛന്റെ അമ്മയാണ്. ഞങ്ങളുടെ മുത്തശ്ശി ...എങ്കിലും ഞങ്ങളും അമ്മ എന്ന്  &lt;span&gt;തന്നെയാണ് &lt;/span&gt;വിളിച്ചു  ശീലിച്ചത് .&lt;br /&gt;"എന്താ   അമ്മയ്ക്ക്..?"നെഞ്ചില്‍ വെപ്രാളം തുടികൊട്ടുന്നു.&lt;br /&gt;&lt;br /&gt;"അസുഖം എന്ന് പറയാന്‍ ഒന്നുമില്ല.രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത എന്തോ   ക്ഷീണം...&lt;span&gt;വിളിച്ചിട്ട്&lt;br /&gt;&lt;/span&gt;മിണ്ടു ന്നുണ്ടായിരുന്നില്ല  .കാപ്പി കൊടുത്തതും കഴിച്ചില്ല.അതുകൊണ്ട് നേരെ &lt;span&gt;ആശുപത്രിയിലേയ്ക്ക്&lt;br /&gt;&lt;/span&gt;കൊണ്ടു വന്നു  എന്നെ ഉള്ളു..."&lt;br /&gt;&lt;br /&gt;"ഡോക്ടറെ കണ്ടില്ലേ ...?എന്ത് പറഞ്ഞു...?&lt;br /&gt;"അഡ്മിറ്റ്‌ ആക്കി. ഗ്ലുക്കോസ്   കൊടുത്തുകൊണ്ടിരിക്കുന്നു."&lt;br /&gt;ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു.&lt;br /&gt;&lt;br /&gt;"നീ വരുന്നുണ്ടോ? വണ്ടി കൊണ്ടുവന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പിന്നെ ആലോചിച്ച് നിന്നില്ല ഉടന്‍ ഓഫീസിലെത്തി ഹെഡ് മാഷിനോട് അനുവാദം ചോദിച്ചു.&lt;br /&gt;സാധാരണ അതിനു മറുപടി കിട്ടാന്‍   കാത്തു നില്‍ക്കേണ്ടതുണ്ട്.പതിവില്ലാത്ത  വിധം  ഉടന്‍ സമ്മതം തന്നു.&lt;br /&gt;ആസ്പത്രിയില്‍ ചെല്ലും വരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;വിവിധ ചിന്തകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു.അവിടെ ഞാന്‍ എന്റെ  മുത്തശ്ശിയെ കണ്ടു...ഒടിഞ്ഞു വീണ ആലിന്‍  ചില്ലപോലെ നിശ്ചലയായി....കണ്ണുകള്‍  അടച്ച്...&lt;br /&gt;ഞരമ്പിലൂടെ   ഗ്ലൂക്കോസ് തുള്ളിതുള്ളിയായി കയറുന്നുണ്ട്.&lt;br /&gt;പെയ്യാന്‍  മുട്ടുന്ന ഭാവത്തില്‍ അരികില്‍ നിന്ന സഹോദരിയാണ്  കാര്യങ്ങള്‍ വിശദമായി പറഞ്ഞത്...&lt;br /&gt;&lt;br /&gt;"രോഗമൊന്നും ഇല്ല...എന്നാലും ഇവിടുള്ള എല്ലാ മെഷ്യനുകളും    പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍  നടത്തുന്നുണ്ട്.കുത്തി വയ്പ്പിനും &lt;/span&gt;&lt;span style="font-size:130%;"&gt;മരുന്നിനും ഒരു കുറവും ഇല്ല.ഒരു   നേരത്തെ  മരുന്നിനുമാത്രം നാനൂറുരൂപയോളം ആകും  .എന്തിന്‌ കുത്തിവയ്പ്പിനുള്ള  പഞ്ഞിപോലും നമ്മള്‍ വാങ്ങിക്കൊടുക്കണം .ഇങ്ങനെ ദിവസം നാലു നേരത്തെ  മരുന്ന്....അതും...എത്ര നാള്‍ എന്ന് &lt;/span&gt;&lt;span style="font-size:130%;"&gt;   നിശ്ചയമില്ലാതെ..."&lt;br /&gt;ചേച്ചിയെ തടഞ്ഞു കൊണ്ടു തിരക്കി&lt;/span&gt;    &lt;span style="font-size:130%;"&gt;&lt;br /&gt;"രൂപ എത്രയായാലും വേണ്ടില്ല .അത് നമുക്ക് പിന്നെയും ഉണ്ടാക്കാം  .നമ്മുടെ മുത്തശ്ശിയുടെ രോഗം മാറുമെന്നു ഡോക്ടര്‍ പറഞ്ഞോ...?"&lt;br /&gt;&lt;br /&gt;നിമിഷങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ചേച്ചി ഒരുപമ പറഞ്ഞു.&lt;br /&gt;&lt;br /&gt;"പെട്രോള് തീര്‍ന്നാല്‍ പിന്നെ വണ്ടി മുന്നോട്ടു പോകുമോ?ഉന്തിയും തള്ളിയും  ചിലപ്പോള്‍ അല്പദൂരം കൂടി പോയേക്കാം....അത് തന്നെ മുത്തശ്ശിയുടെ സ്ഥിതി."&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.ഇന്ധനം നിറച്ചാല്‍ പിന്നെയും വണ്ടി ഓടും...പക്ഷെ ജീവശ്വാസത്തിന്റെ ഊര്‍ജ്ജം   അങ്ങനെ നിറയ്ക്കാന്‍ കഴിയില്ലല്ലോ.&lt;br /&gt;മരണം മുത്തശ്ശിയുടെ അരികിലെത്തി എന്ന  അറിവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി.&lt;/span&gt;    &lt;span style="font-size:130%;"&gt;&lt;br /&gt;ആകിടക്കയുടെ അരികിലിരുന്നു  മുത്തശ്ശിയുടെ മാറില്‍ കൈ വച്ച് ഞാന്‍ മെല്ലെ വിളിച്ചു.&lt;br /&gt;"അമ്മേ  ...."&lt;br /&gt;&lt;br /&gt;ആ  കണ്ണുകള്‍ തുറന്നില്ല.അധരം വിടര്‍ന്നില്ല പക്ഷെ ആ ഹൃദയതാളത്തിന്റെ വേഗത  കൂടിയത് എനിക്കറിയാന്‍ കഴിഞ്ഞു.മുത്തശ്ശി എന്റെ സാന്നിദ്ധ്യം  അറിഞ്ഞിരിക്കുന്നു.എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.&lt;br /&gt;എനിക്കറിയാം ഇന്നോളം വിശ്രമം എന്തെന്നറിയാത്ത ആ പാദങ്ങള്‍ അല്പമെങ്കിലും  &lt;span&gt;ആയം&lt;br /&gt;&lt;/span&gt;ഉണ്ടായിരുന്നെങ്കില്‍     ഇങ്ങനെ ചലിക്കാതെ ഇരിക്കില്ലായിരുന്നു...&lt;br /&gt;&lt;br /&gt;സെഞ്ചുറി  തികയാന്‍ ഇത്തിരി ഓട്ടം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ  ...പക്ഷെ  ഇന്നിങ്ങ്സ് തീര്‍ത്ത്  എന്റെ മുത്തശ്ശി മടങ്ങാന്‍ ഒരുങ്ങുന്നു.&lt;br /&gt;&lt;br /&gt;പ്രാരാബ്ദങ്ങളുടെ നാളുകള്‍ അത്യുത്സാഹം പൊരുതിക്കടന്നു പോന്ന ആ ധന്യമായ    ജീവിതത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ &lt;span&gt;ഓര്‍ത്തുപോയി&lt;br /&gt;&lt;/span&gt;സംഭവബഹുലമായിരുന്നു ആ ജീവിതം.&lt;br /&gt;സുഖസുന്ദരമായ  ബാല്യകാലം....അത് പക്ഷെ എത്രയോ ഹൃസ്വമായിരുന്നു.&lt;br /&gt;പന്ത്രണ്ടാമത്തെ വയസ്സില്‍  ഒത്തൊരു ആണിന്റെ   ഭാര്യയായി....&lt;br /&gt;കളിചിരികള്‍ നിന്നു.കഷ്ടകാലത്തിന്റെ &lt;span&gt;തുടക്കം&lt;br /&gt;&lt;br /&gt;&lt;/span&gt;ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങള്‍ക്കും  മുന്പ്....&lt;br /&gt;&lt;br /&gt;കുടുംബത്തിന്റെ അധികാരം കയ്യാളുന്നത് ഭര്‍ത്താവിന്റെ  അമ്മയായിരുന്നു.&lt;br /&gt;മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും ഉള്ള ഒരു വലിയ തറവാട്  ....അതില്‍ മൂത്തയാളുടെ ഭാര്യ....&lt;br /&gt;&lt;br /&gt;അതിനു താഴെയുള്ള നാല് സഹോദരിമാരുടെയും   വിവാഹം കഴിഞ്ഞിരുന്നു.അവരാരും ഏറെ ദൂരെ ആയിരുന്നില്ല. ഏതു നേരത്തും അവര്‍  &lt;span&gt;കയറിവരും&lt;/span&gt;.അടുപ്പത്ത് തിളയ്ക്കുന്ന ചോറ് കോരി   തണുപ്പിച്ചു തിന്നു തിരിച്ച്  പോകും.അതിനാല്‍ എന്നും അവര്‍ക്ക് ഭക്ഷണം കരുതണം&lt;br /&gt;പക്ഷെ ഭര്‍തൃ മാതാവ് അളന്നു  കൊടുക്കുന്നതില്‍ ഒരു മണി അരി പോലും കൂടുതല്‍ ഉണ്ടാകില്ല.&lt;br /&gt;അത് കൊണ്ടു വേണം  സദ്യ ഒരുക്കാന്‍ .&lt;br /&gt;&lt;br /&gt;എല്ലാരും വയറു നിറച്ചു കഴിയുമ്പോള്‍ എന്നുംഒരു വയര്‍  മാത്രം  പട്ടിണിയില്‍ എരിഞ്ഞു.&lt;br /&gt;&lt;br /&gt;രാവിലെ ഭക്ഷണം ഒരുക്കിവച്ചാല്‍ പിന്നെ പണിക്കരോടൊപ്പം പാടത്തും പറമ്പിലും പണി എടുക്കണം&lt;br /&gt;രാത്രിയിലാണ് നെല്ല് കുത്തലും   പുഴുങ്ങലും .&lt;br /&gt;വിശ്രമമില്ല ...വയര്‍ നിറയ്ക്കാന്‍ ആഹാരമില്ല.&lt;br /&gt;ആരും തുണയില്ലാതെ കുത്തുവാക്കുകള്‍ മാത്രം കേട്ട് കഴുതയെപ്പോലൊരു &lt;span&gt;ജന്മം&lt;br /&gt;&lt;br /&gt;&lt;/span&gt;ഭര്‍ത്താവിന്റെ സാമീപ്യം പോലും അവര്‍ക്ക് നിഷിദ്ധ മായിരുന്നു.ഭര്‍തൃ  മാതാവ് എപ്പൊഴും കാവല്‍ കിടക്കും .പിന്നെങ്ങനെ ഒരു സമാഗമം ...?&lt;br /&gt;ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഭര്‍തൃ സുഖം എന്തെന്നറിഞ്ഞത്  ....അതിന്റെ പേരില്‍ കേട്ട പഴികള്‍ക്ക് കൈയും കണക്കുമുണ്ടായില്ല.&lt;br /&gt;ഒളിച്ചും പതുങ്ങിയും വല്ലപ്പോഴും മാത്രം ആ സംഗമം.&lt;br /&gt;ഒരിക്കല്‍ പോലും മനസ്സ് തുറക്കാന്‍ സൗകര്യം കിട്ടിയില്ല.&lt;br /&gt;&lt;br /&gt;എങ്കിലും അധികം വൈകാതെ ഒരു പൊന്നുമോന്‍ അവര്‍ക്കുണ്ടായി.&lt;br /&gt;ദൈവം തന്ന ഭാഗ്യമെന്ന സമാധാനിച്ച് ആ കൊഞ്ചലും ചിരിയും കണ്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയി.അപ്പോഴേയ്ക്കും വിധി ഒരു ദുരന്തം അവര്‍ക്കായി കരുതി വച്ചിരുന്നു.&lt;br /&gt;&lt;br /&gt;അവര്‍ വിധവയായി.ദൈവം എന്തിന്‌ ഇത്ര ക്രൂരത കാണിച്ചു?&lt;br /&gt;ജീവിതം തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. ഇനിയും ദുരന്തത്തിന്റെ വഴികള്‍ എത്ര താണ്ടണം...!!&lt;br /&gt;&lt;br /&gt;എങ്കിലും അവര്‍ തരിച്ചു നിന്നില്ല.തളര്‍ന്നു വീണില്ല.&lt;br /&gt;അമ്മായിപ്പോരും നാത്തൂന്‍ പോരും   അവര്‍ നിറ കണ്ണുകളോടെ   സഹിച്ചു ,മകനെ പുലര്‍ത്താനായി.&lt;br /&gt;&lt;br /&gt;എത്ര രാവുകള്‍...പകലുകള്‍...എണ്ണം നോക്കിയതേയില്ല.&lt;br /&gt;മകന്റെ വളര്‍ച്ചക്കായി നിത്യവും അവര്‍ നോയമ്പ് നോറ്റു.&lt;br /&gt;&lt;br /&gt;ഇളയച്ചന്‍ ധാര്ഷ്ട്യനായിരുന്നെങ്കിലും ഈ മകനെയും കുറവൊന്നും വരുത്താതെ സ്വന്തം മക്കളോടൊപ്പം   പരിപാലിച്ചു.ഇത്രയും പഠിച്ചാല്‍ മതി ഇത്രയും കളിച്ചാല്‍ മതി എന്ന രീതിയായിരുന്നു  അദ്ദേഹത്തിന്.എങ്കിലും ജ്യേഷ്ഠ പുത്രന്റെ വിവാഹവും സമയത്ത് തന്നെ  നടത്തിക്കൊടുത്ത് കടമ തീര്‍ത്തു .&lt;br /&gt;&lt;br /&gt;എന്നാല്‍ കൊച്ചു മക്കളുടെ ദാമ്പത്യത്തിനും വിലങ്ങായി അവര്‍ക്കിടയിലും ആ അമ്മായിയമ്മ   കാവല്‍ കിടന്നു.മൂന്നരക്കൊല്ലത്തിനു ശേഷമാണ് ഒരു ദാമ്പത്യജീവിതം ആരംഭിക്കാന്‍ അവര്‍ക്കായത്.അതും അല്പം വിപ്ലവത്തിലൂടെ തന്നെ.&lt;br /&gt;&lt;br /&gt;അമ്മായിപ്പോരില്‍ നിന്നും തന്റെ പുത്രവധുവിനെ സംരക്ഷിക്കാനും ക്ലേശങ്ങള്‍  ഏറെ സഹിക്കേണ്ടിവന്നു   എന്റെ പാവം മുത്തശ്ശിക്ക് .&lt;br /&gt;വീണ്ടും കാലം ഏറെ  കഴിഞ്ഞാണ്  ഭര്‍തൃ മാതാവ്   അരങ്ങൊഴിഞ്ഞത്.&lt;br /&gt;അപ്പോഴേയ്ക്കും പൂര്‍ണ്ണമായും  ഗൃഹഭരണം ഇളയച്ഛന്റെ കയ്യിലായി.&lt;br /&gt;&lt;br /&gt;ജ്യേഷ്ഠ പുത്രനായി കുറച്ച് സ്ഥലവും ഒരു  കൊച്ചു വീടും കൊടുത്ത ഇളയച്ചന്‍ തടിയൂരി.&lt;br /&gt;ആ  കൈയൊഴിയല്‍  തീരാത്ത വേദനയായി മുത്തശ്ശിക്ക് തോന്നി.&lt;br /&gt;&lt;br /&gt;അതിനൊക്കെ പരിഹാരമായി ഉള്ളതെല്ലാം വിറ്റു പെറുക്കി മകനോടും ഭാര്യയോടുമൊപ്പം മുത്തശ്ശി മലബാറില്‍ എത്തി.&lt;br /&gt;&lt;br /&gt;കാടുകള്‍ വെട്ടിത്തെളിച്ച്   രാപകല്‍ മണ്ണില്‍ പണിയെടുത്തു.കാട്ടാനയോടും കാട്ടു പന്നിയോടും കരടിയോടും കടുവയോടുമൊക്കെ പടവെട്ടി മുന്നേറിയ കുടിയേറ്റ  ജീവിതം .&lt;br /&gt;കിളച്ചു, കൃഷി ചെയ്തു, കള പറിച്ചു  .സന്തോഷത്തോടെ....ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ.&lt;br /&gt;വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി...&lt;br /&gt;ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞു.&lt;br /&gt;ജീവിതം   ഉത്സവമായി....&lt;br /&gt;&lt;br /&gt;മുത്തശ്ശിക്ക്   ഞങ്ങള്‍ അഞ്ചു  പൊന്‍ മണികള്‍     ആയിരുന്നു.&lt;br /&gt;ഞങ്ങളും വളര്‍ന്നു.ഓരോവഴിയിലൂടെ യാത്രയായി.&lt;br /&gt;ജ്യേഷ്ടന്‍ മാര്‍ രണ്ടുപേരും വിവാഹംചെയ്തു പുതിയ വീടുകള്‍ തീര്‍ത്ത് താമസമായി.&lt;br /&gt;സഹോദരിയും ഭര്‍ത്താവും അയല്‍പക്കത്ത്‌  തന്നെ ആയിരുന്നു.&lt;br /&gt;ഞങ്ങള്‍  പട്ടണത്തിലും അനിയത്തിയും ഭര്‍ത്താവും   &lt;span&gt;മുംബൈയിലും.&lt;br /&gt;&lt;br /&gt;&lt;/span&gt;വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ എല്ലാവരും തറവാട്ടില്‍ ഒത്തു ചേര്‍ന്ന് ആഹ്ലാദം  പങ്കുവച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു ജ്യേഷ്ടന്റെ മരണം.&lt;br /&gt;&lt;br /&gt;കോളേജ്  വിദ്യാര്‍ഥികള്‍ ആയ മക്കള്‍  .....അവരുടെ അമ്മ വീട്ടില്‍ ഒറ്റയ്ക്ക്.&lt;br /&gt;&lt;br /&gt;മുത്തശ്ശിയുടെ കൈപിടിച്ച് ഏട്ടന്‍ അവസാനമായി ആവശ്യപ്പെട്ടത് തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കരുതെ എന്നായിരുന്നു.&lt;br /&gt;&lt;br /&gt;മെയിന്‍ റോഡിനു ഇരുവശത്തുമാണ്‌   തറവാടും ഏട്ടന്റെ വീടും.&lt;br /&gt;&lt;br /&gt;മുത്തശ്ശിയെ സമ്പന്ധിച്ചിടത്തോളം ഒരിടത്ത് മകനും കുടുംബവും മറ്റേതില്‍ കൊച്ചുമോന്റെ കുടുംബവും.&lt;br /&gt;&lt;br /&gt;ആരെയും ഒറ്റയ്ക്കക്കാന്‍ മുത്തശ്ശിക്കായില്ല.അവിടെയും ഇവിടെയും അവര്‍ വിശ്രമമില്ലാതെ സഞ്ചരിച്ചു.&lt;br /&gt;അഞ്ചല്‍ ഓട്ടം എന്ന്  പറഞ്ഞു പലരും പരിഹസിച്ചിട്ടും മുത്തശ്ശി തന്റെ വാക്ക് നിറവേറ്റി.&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷെ ഇന്ന് കണ്ണു തുറക്കാന്‍ പോലും കഴിയാതെ ജരാനരകള്‍ കട ന്നേ റി  ആ ശരീരം തളര്ത്തിയിരിക്കുന്നു.&lt;/span&gt; &lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;"കരഞ്ഞിട്ടെന്ത   കാര്യം? " സഹോദരി തോളില്‍ തട്ടി.&lt;br /&gt;"അനിവാര്യമായത് സ്വീകരിക്കാതെ പറ്റില്ലല്ലോ."&lt;br /&gt;&lt;br /&gt;ഗ്ലൂക്കോസ്  കുപ്പികള്‍ ഒഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന് മുത്തശ്ശി കണ്ണു തുറന്നു.&lt;br /&gt;ആ കൈവിരലുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു.നാവ് കുഴഞ്ഞ്‌      എന്തോ പറയുന്നു.&lt;br /&gt;&lt;br /&gt;"വെള്ളം വേണോ?" ഞാന്‍ ചോദിച്ചു.&lt;br /&gt;ആ തല മെല്ലെ ചലിച്ചു.വേഗം ഒരു സ്പൂണില്‍ വെള്ളം കോരി കൊടുത്തു. അത് മുത്തശ്ശി ഇറക്കി.എനിക്ക് ആശ്വാസം തോന്നി.&lt;br /&gt;&lt;br /&gt;"എന്താ വേണ്ടത്? ഒന്നിരിക്കണോ?"&lt;br /&gt;&lt;br /&gt;സമ്മതം .മെല്ലെ ആ ദേഹം ഉയര്‍ത്തി ചാരിയിരുത്തി.&lt;br /&gt;&lt;br /&gt;അധിക   നേരം വേണ്ടി വന്നില്ല, ആവിരലനക്കത്തിന്റെ സൂചനപോലും എനിക്ക് മനസ്സിലായി തുടങ്ങി.&lt;br /&gt;&lt;br /&gt;അച്ഛനെ വിളിക്കണം....അമ്മയെ കാണണം...ആരാ വന്നത് ? എന്താ അവര് പറഞ്ഞത്...?&lt;br /&gt;&lt;br /&gt;ആവശ്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യന് വാക്കുകള്‍ വേണമെന്നില്ലല്ലോ.&lt;br /&gt;&lt;br /&gt;ബന്ധുക്കള്‍ എല്ലാവരും വന്നു കണ്ടു പോയി...അസ്വസ്തത കൂടിയും കുറഞ്ഞും ദിവസങ്ങള്‍ പലതു കഴിഞ്ഞു.&lt;br /&gt;ഡോക്ടര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"വേണമെങ്കില്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകാം .കൂടുതലൊന്നും..."&lt;br /&gt;&lt;br /&gt;പോകാന്‍ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു.&lt;br /&gt;&lt;br /&gt;മുംബൈലുള്ള അനിയത്തി മാത്രമേ എത്താതുള്ളു  .&lt;br /&gt;ഉടന്‍ പുറപ്പെടാന്‍   അവര്‍ക്കും സന്ദേശം അയച്ചു.&lt;br /&gt;ഏഴുമാസം   ഗര്‍ഭവതി യായിരുന്നു അവള്‍ .കിട്ടിയ ഫ്ലൈറ്റില്‍  അവരും എത്തി.&lt;br /&gt;&lt;br /&gt;അവര്‍ വന്നതും വിളിച്ചതും മുത്തശ്ശി അറിഞ്ഞു.&lt;br /&gt;കൈയുയര്‍ത്തി ആ വീര്‍ത്ത വയറില്‍ മുത്തശ്ശി മെല്ലെ തട്ടി.&lt;br /&gt;കുഞ്ഞിനു ആശിസ്സ്   നല്കുകയായിരുന്നിരിക്കണം.അതിനായി കാത്തിരുന്നതുപോലെ ......&lt;br /&gt;&lt;br /&gt;അന്ന്,&lt;br /&gt;മാര്‍ച്ചുമാസം മുപ്പത്തി ഒന്നാം   തിയതി. ഓശാന ഞായര്‍ ....വൈകുന്നേരം അഞ്ചു  മണിയായി  .അച്ഛനും ഞാനും മാത്രമേ അപ്പോള്‍ മുത്തശ്ശിയുടെ അരികില്‍  ഉണ്ടായിരുന്നുള്ളൂ.&lt;br /&gt;ഞങ്ങള്‍ പതിവുപോലെ മുത്തശ്ശിയുടെ ശരീരം തുടച്ച്....പൌഡര്‍ ഇട്ടു...&lt;br /&gt;വിരിപ്പുമാറ്റി.നല്ല വസ്ത്രവും ഉടുപ്പിച്ചു.&lt;br /&gt;ഇടയ്ക്കിടെ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ഞാന്‍ മുത്തശ്ശിയുടെ മുഖത്ത് ഉറ്റു   നോക്കി ഇരിക്കുകയായിരുന്നു.&lt;br /&gt;അപ്പോഴാണ്‌ പതിവ് കുത്തി വയ്പ്പിനു വേണ്ടി ഡോക്ടര്‍ വന്നത്.&lt;br /&gt;&lt;br /&gt;ഒരു നിമിഷം !&lt;br /&gt;&lt;br /&gt;മരുന്ന് സിറിഞ്ചിലേയ്ക്ക്  എടുക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചു.&lt;br /&gt;&lt;br /&gt;മുത്തശ്ശിയുടെ വായിലെയ്ക്കിറ്റിച്ച്     കൊടുത്ത വെള്ളം കടവായിലൂടെ ഒഴുകുകയാണ്.&lt;br /&gt;തളര്‍ന്ന ശ്വാസം....മന്ദം....മന്ദം....നിലയ്ക്കുന്നു.&lt;br /&gt;&lt;br /&gt;അച്ഛന്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍...ഞാന്‍...കരഞ്ഞില്ല.&lt;br /&gt;&lt;br /&gt;പക്ഷെ കരള്‍ പറിഞ്ഞു പോരുന്ന ഒരു നോവുമാത്രം എന്നില്‍ നിറഞ്ഞു.&lt;br /&gt;&lt;br /&gt;ആരെയും ദ്രോഹിക്കാതെ ...ഒന്നുമേ മോഹിക്കാതെ....ഒരു ജന്മസാഗരം നിശ്ശബ്ദമായി തുഴഞ്ഞു തുഴഞ്ഞ്...എന്റെ മുത്തശ്ശി.....!&lt;br /&gt;&lt;br /&gt;ഇന്ന് ഈരേഴു സംവത്സരം കഴിഞ്ഞു പോയി....&lt;br /&gt;&lt;br /&gt;എങ്കിലും ഒരു നിറദീപമായി തെളിഞ്ഞു   നില്‍ക്കുന്ന മുത്തശ്ശിയുടെ പാവനസ്മരണയ്ക്ക് മുന്‍പില്‍ ഈ അക്ഷര പുഷ്പങ്ങള്‍ അല്ലാതെ മറ്റെന്താണ് നല്കാനാകുക...!!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-1078547567071790509?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/1078547567071790509/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=1078547567071790509' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1078547567071790509'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1078547567071790509'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2011/04/blog-post.html' title='ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-8682760962520118629</id><published>2010-11-13T07:34:00.000-08:00</published><updated>2010-11-17T01:27:52.967-08:00</updated><title type='text'>രോഗി.</title><content type='html'>&lt;span style="font-size:130%;"&gt;രോഗി.&lt;br /&gt;&lt;br /&gt;&lt;br /&gt;          ഓഫീസില്‍ നിന്നും വൈകുന്നേരം പതിവിലും നേരത്തെ  വീട്ടിലെത്തുമ്പോള്‍ ശശാങ്കന്‍ ക്ഷീണിതനായിരുന്നു.പകലത്തെ ജോലിത്തിരക്കിന്റെ  സമ്മര്‍ദ്ദം.ഒന്നുറങ്ങിയാല്‍ക്കൊള്ളാമെന്ന തോന്നലില്‍ ഡ്രസ്സ്‌ മാറ്റുക പോലും  ചെയ്യാതെ അയാള്‍ സോഫയിലേയ്ക്കു ചാഞ്ഞു.വലതു കൈത്തണ്ടകൊണ്ട്‌ കണ്ണുകള്‍ക്കു മുകളിലെ  പകല്‍ വെളിച്ചം മറച്ച്‌ സുഖമായ ആ കിടപ്പില്‍ ഉറക്കം കടന്നു വരാന്‍ ഒട്ടും അമാന്തം  കാണിച്ചില്ല.&lt;br /&gt;&lt;br /&gt;"അയ്യോ..ശശാങ്കേട്ടാ...എന്താ പറ്റീത്‌....?"&lt;br /&gt;സുജാതയുടെ  പരിഭ്രാന്തമായ ശബ്ദം അയാളുടെ ഉറക്കം മുറിച്ചു.കണ്ണിനു മുകളിലെ ഭാരം മാറ്റി അവളെ  നോക്കി പുഞ്ചിരിച്ച്‌ അയാള്‍ മൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;"ഒന്നുമില്ലെടൊ...വെറുതെ  കിടന്നതാ."&lt;br /&gt;&lt;br /&gt;അവളുടെ മുഖം തെളിഞ്ഞില്ല.സാധാരണ ഇങ്ങനെ ക്ഷീണം  കാണാറുള്ളതല്ല.ഓഫീസില്‍ എത്ര ജോലിത്തിരക്കുണ്ടായാലും വീട്ടിലെത്തിയാല്‍പ്പിന്നെ  ഉല്ലാസവാനാണയാള്‍.പിന്നെന്തെ ഇന്നിങ്ങനെ..?&lt;br /&gt;ചൂടു ചായ പകര്‍ന്നു കൊടുക്കുമ്പോള്‍  സുജാത തിരക്കി.&lt;br /&gt;"വല്ലാതെ ക്ഷീണം തോന്നുന്നുണ്ടോ? ഡോക്ടറെ  കണ്ടാലോ...?&lt;br /&gt;ശശാങ്കന്‍ ചിരിച്ചു.പക്ഷെ ഇടയ്ക്കിടെ അവള്‍ ചോദിച്ചു  കൊണ്ടിരുന്നു.&lt;br /&gt;"ഓഫീസില്‍ വച്ച്‌ വിഷമം തോന്നിയോ....?തലവേദനയുണ്ടോ...?ദാഹം  തോന്നുന്നുണ്ടോ..?"&lt;br /&gt;&lt;br /&gt;സഹികെട്ടപ്പോള്‍ അവളുടെ കവിളത്തൊന്നു നുള്ളി  പൊട്ടിച്ചിരിച്ചു കൊണ്ട്‌ അയാള്‍ പറഞ്ഞു.&lt;br /&gt;"നീയെന്നെ വെറുതെ ഒരു രോഗിയാക്കല്ലെ  പെണ്ണേ....."&lt;br /&gt;&lt;br /&gt;പക്ഷെ ,സുജാതയുടെ മനസ്സില്‍ അസ്വസ്ഥത പടര്‍ന്നു.പെട്ടെന്നിങ്ങനെ  ക്ഷീണം തോന്നാന്‍ കാരണമില്ലാതിരിക്കുമോ? ഈയിടെയായി ശശാങ്കന്റെ ശരീരം അല്‍പം  മെലിഞ്ഞിട്ടുണ്ട്‌.രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോയാണു തൂക്കം  കുറഞ്ഞത്‌.&lt;br /&gt;&lt;br /&gt;അതേപ്പറ്റി പറഞ്ഞപ്പോഴും നിസാരമായ മറുപടി.പത്തു കിലോയെങ്കിലും  കുറയ്ക്കാനാ കഷ്ടപ്പെട്ട്‌ വ്യായാമം ചെയ്യുന്നത്‌ എന്ന്.വ്യായാമം ചെയ്യുമ്പോഴുള്ള  കഷ്ടപ്പാട്‌ അവളും കാണുന്നുണ്ട്‌.&lt;br /&gt;വിയര്‍ത്തൊഴുകി അവശനേപ്പോലെ...&lt;br /&gt;&lt;br /&gt;അത്‌ അവളുടെ  തോന്നലാണെന്നാണ്‌ ശശാങ്കന്‍ പറയുക.&lt;br /&gt;ശരീരത്തിലെ മസ്സിലുകള്‍ പെരുപ്പിച്ചു കാട്ടി  അയാള്‍ ചോദിക്കും.&lt;br /&gt;" എന്താ... അരക്കൈ നോക്കുന്നോ..?"&lt;br /&gt;&lt;br /&gt;എന്നാലും സുജാതയുടെ ശങ്ക  തീരില്ല.ശശാങ്കന്റെ മുഖം ഒന്നു വാടുന്നതു പോലുമവള്‍ക്ക്‌  സഹിക്കില്ല.&lt;br /&gt;രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ തീരുമാനം  അറിയിച്ചു.&lt;br /&gt;&lt;br /&gt;"നാളെ രാവിലെ പോയി രക്തമൊന്നു പരിശോധിപ്പിക്കണം നാല്‍പ്പത്തിയഞ്ചു  കഴിഞ്ഞാല്‍ പിന്നെ ഷുഗറും പ്രഷറുമൊക്കെ വാരാനുള്ള സാദ്ധ്യതയുണ്ടെന്നെ.."&lt;br /&gt;&lt;br /&gt;ശശാങ്കന്‍ ഉറപ്പിച്ചു പറഞ്ഞു.&lt;br /&gt;"ഇപ്പോള്‍ അതിന്റെ ആവശ്യമില്ല.എന്റെ  ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ല.നീ കിടന്നുറങ്ങ്‌"&lt;br /&gt;&lt;br /&gt;അയാളുടെ അലസഭാവം അവളെ  നിരാശപ്പെടുത്തി.&lt;br /&gt;അപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കിലും രാവിലെ അവള്‍ പതിവു ചായ  ശശാങ്കനു നല്‍കിയില്ല.&lt;br /&gt;അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍  അറിയിച്ചു.&lt;br /&gt;&lt;br /&gt;"ഫാസ്റ്റിങ്ങില്‍ വേണം രക്തം പരിശോധിപ്പിക്കാന്‍.ശശാങ്കേട്ടന്‍  കുറച്ചു നേരത്തെ പോ.ലാബില്‍ കയറി രക്തം കൊടുത്തിട്ട്‌ ഓഫീസില്‍ പോയാല്‍ മതി.ലാബിനു  താഴെയുള്ള റസ്റ്റോറന്റില്‍ നിന്നും ഇന്നത്തെ ബ്രേക്‌ഫാസ്റ്റ്‌ ആകാം."&lt;br /&gt;&lt;br /&gt;അവളുടെ  വാക്കുകള്‍ നിരസിക്കാന്‍ അയാള്‍ക്കു തോന്നിയില്ല.സ്നേഹപൂര്‍വമുള്ള  അപേക്ഷയാണ്‌.&lt;br /&gt;ഒന്നു ടെസ്റ്റ്‌ ചെയ്യുന്നതു കൊണ്ട്‌ കുഴപ്പമൊന്നും  ഇല്ലല്ലൊ.&lt;br /&gt;&lt;br /&gt;ലാബില്‍ എല്ലാ ടെസ്റ്റിനുമുള്ള രക്തം നല്‍കി റിസള്‍ട്ട്‌ വാങ്ങാന്‍  പിന്നെ വരാം എന്നു പറഞ്ഞാണയാള്‍ ഓഫീസിലേയ്ക്കു പോയത്‌.പക്ഷേ വൈകുന്നേരം മടങ്ങി  വരുമ്പോള്‍ അയാള്‍ അക്കാര്യം മറന്നു.&lt;br /&gt;&lt;br /&gt;കാത്തു നിന്ന സുജാത ശശാങ്കനെ  കുറ്റപ്പെടുത്തി.എന്തായാലും നാളെ റിസള്‍ട്ട്‌ വാങ്ങി ഡോക്ടറേയും കണ്ടിട്ടുവന്നാല്‍  മതി എന്ന് അവള്‍ നിര്‍ബന്ധിച്ചു പറഞ്ഞു.കുറേനാളായി സൂചിപ്പിച്ചു കൊണ്ടിരുന്ന ഒരു  കാര്യം കൂടി ഡോക്ടറെ കാണുന്നതിന്റെ ആവശ്യപ്പട്ടികയില്‍ അവള്‍ എഴുതിച്ചേര്‍ത്തു.ഈ  മറവി..!&lt;br /&gt;'തന്മാത്ര' സിനിമ കണ്ടതിനു ശേഷമാണ്‌ അക്കാര്യത്തില്‍ അവളുടെ ശങ്ക  വര്‍ദ്ധിച്ചത്‌.&lt;br /&gt;അവള്‍ പറഞ്ഞ സാധനം വാങ്ങാന്‍ മറന്നു എന്നു പറഞ്ഞാല്‍,,,,ഏതെങ്കിലും  വസ്തുക്കള്‍ എവിടെയാണു വച്ചിരിക്കുന്നതെന്നന്വേഷിച്ചാല്‍...അപ്പോള്‍ തുടങ്ങും  ഈശ്വരനോടുള്ള അവളുടെ ആവലാതി.&lt;br /&gt;&lt;br /&gt;"ഈശ്വരാ...എന്തേ ശശാങ്കേട്ടനു പറ്റീത്‌...?എങ്ങനെ  മറവിയായാല്‍ പിന്നെ എന്താ..ചെയ്യുക..?"&lt;br /&gt;&lt;br /&gt;ഡോക്ടറെ കാണാന്‍ പലപ്രാവശ്യം അവള്‍  സൂചിപ്പിച്ചതും നിര്‍ബ്ബന്ധിച്ചതുമാണ്‌.&lt;br /&gt;പക്ഷെ ഇത്തരത്തിലുള്ള അവളുടെ ശങ്കയും  വെപ്രാളവും അയാള്‍ ചിരിച്ചു കൊണ്ട്‌ തള്ളുകയേയുള്ളു.&lt;br /&gt;&lt;br /&gt;ഇന്നും ഇന്നലെയുമല്ല അവളെ  അയാള്‍ അറിയാന്‍ തുടങ്ങിയിട്ട്‌.രണ്ടു വ്യാഴവട്ടം കഴിഞ്ഞു.&lt;br /&gt;ഒരു നിസാര പ്രശ്നം  കിട്ടിയാല്‍ മതി അതു പെരുപ്പിച്ചു പര്‍വതമാക്കാന്‍  മിടുമിടുക്കിയാണവള്‍.&lt;br /&gt;മക്കളുടെ കാര്യം ആയാലും ഭര്‍ത്താവിന്റെ കാര്യമായാലും  എന്തിന്‌ സ്വന്തം കാര്യം ആയാലും  അതിനു മാറ്റമില്ല.  കറിക്കരിയുമ്പോള്‍ അവളുടെ  കൈവിരലൊന്നു പോറിയാല്‍ മതി ,&lt;br /&gt;"ടി ടി ഇഞ്ചക്‌ഷന്‍ എടുക്കേണ്ടേ ശശാങ്കേട്ടാ...ഇല്ലേല്‍  സെപ്റ്റിക്‌ ആകും"&lt;br /&gt;എന്നാകും പറച്ചില്‍.&lt;br /&gt;&lt;br /&gt;മക്കള്‍ പതിവിനു വിപരീതമായി ഒന്നു  തുമ്മിയാല്‍...ഉണരാന്‍ അല്‍പം വൈകിയാല്‍...&lt;br /&gt;ഉറങ്ങാന്‍ കൂട്ടാക്കാതെ കളിച്ചു  നടന്നാല്‍പ്പോലും സുജാതയുടെ നെഞ്ചിടിപ്പു കൂടും.&lt;br /&gt;എന്തോ കാര്യമായ അസുഖം  ഉണ്ടെന്നാണവള്‍ പറയുക.&lt;br /&gt;&lt;br /&gt;കല്ല്യാണം കഴിഞ്ഞു മൂന്നു നാലു മാസത്തിനകം തലചുറ്റലും  ശര്‍ദ്ദിലും വന്ന് സുജാത കരഞ്ഞു വിളിച്ചത്‌ ഇന്നും ശശാങ്കന്റെ ചുണ്ടില്‍ ചിരി  വിടര്‍ത്തുന്ന ഓര്‍മ്മയാണ്‌.&lt;br /&gt;&lt;br /&gt;"എന്നെ ആസ്പത്രിയില്‍ കൊണ്ടുപോ ശശാങ്കേട്ടാ...ഞാന്‍  മരിച്ചു പോകും"&lt;br /&gt;എന്നു പറഞ്ഞായിരുന്നു അവളുടെ നിലവിളി...&lt;br /&gt;&lt;br /&gt;ആസ്പത്രിയില്‍  വച്ച്‌ ഡോക്ടര്‍ കളിയാക്കിയപ്പോഴാണ്‌ അവള്‍ക്ക്‌ അബദ്ധം മനസ്സിലായത്‌.&lt;br /&gt;ലജ്ജയില്‍  മൂടിയ ആ മുഖം ഇപ്പോഴും ശശാങ്കന്റെ മനസ്സിലുണ്ട്‌.&lt;br /&gt;&lt;br /&gt;ഭര്‍ത്താവിനും മക്കള്‍ക്കും  വേണ്ടിയാണ്‌ അവളുടെ ജീവിതം...അവര്‍ക്ക്‌ നല്ല ഭക്ഷണം ഉണ്ടാക്കി ക്കൊടുക്കാനും..  വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടു കൊടുക്കാനും.. ..കുട്ടികളുടെ പഠിപ്പില്‍  ശ്രദ്ധിക്കാനുമെല്ലാം സമര്‍ഥയായ ഒരു നല്ല കുടുംബിനി.സുജാത എന്ന പേര്‌ അവള്‍ക്ക്‌  ജനിക്കും മുന്‍പേ ഈശ്വരന്‍ കണ്ടു വച്ചിരുന്നതാണെന്നു ശശാങ്കനു  തോന്നാറുണ്ട്‌.&lt;br /&gt;&lt;br /&gt;എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന ഭാര്യയെ അയാള്‍ ജീവനേക്കാള്‍  സ്നേഹിച്ചു.&lt;br /&gt;അതുകൊണ്ടു തന്നെ കര്‍ശനമായ ഒരു തീരുമാനവും അവള്‍ക്കെതിരെ അയാള്‍  ഇന്നോളം കൈക്കൊണ്ടിട്ടില്ല.&lt;br /&gt;അവളുടെ ആഗ്രഹങ്ങളും ശാഠ്യങ്ങളും പലതും കണ്ടെന്നും  കണ്ടില്ലെന്നും നടിച്ച്‌ കേട്ടെന്നും കേട്ടില്ലെന്നും നടിച്ച്‌ സൗഹാര്‍ദ്ദപൂര്‍വം  ജീവിച്ചു.തിരിച്ചറിവായപ്പോള്‍ മക്കളും അയാളുടെ വഴി സ്വീകരിച്ചു.തികച്ചും സ്വസ്ഥവും  സമാധാനവുമുള്ള ജീവിതം.സുജാതയെ ഭാര്യയായി കിട്ടിയതാണ്‌തന്റെ ജീവിതത്തിലെ ഏറ്റവും  വലിയ സൗഭാഗ്യമെന്നു ശശാങ്കന്‌ ഉറപ്പുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;"ശശാങ്കേട്ടാ...ഇന്നു  മറക്കാതെ ടെസ്റ്റ്‌ റിസള്‍ട്ട്‌ വാങ്ങണേ..."&lt;br /&gt;&lt;br /&gt;ഓഫീസിലേയ്ക്ക്‌ ഇറങ്ങുമ്പോള്‍  മാത്രമല്ല ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ഫോണ്‍ ചെയ്തും അവള്‍  ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;ലാബില്‍ നിന്നും  റിസള്‍ട്ടു വാങ്ങിയപ്പോള്‍ പരിചയക്കാരനായ  ടെക്‌നീഷന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.&lt;br /&gt;"ഒരു പ്രശ്നവും ഇല്ല സാര്‍,എല്ലാം  നോര്‍മ്മല്‍ .ഒരല്‍പം ഷുഗര്‍ കാണുന്നുണ്ട്‌.അതിമധുരം ഒഴിവാക്കിയാല്‍ മാത്രം  മതി".&lt;br /&gt;&lt;br /&gt;ശശാങ്കന്റെ മനസ്സില്‍ തണുപ്പു വീണു. സുജാതയുടെ ശങ്ക അല്‍പം തന്നിലേയ്ക്കു  പകര്‍ന്നുവോ എന്ന്&lt;br /&gt;അയാള്‍ക്കു തോന്നിയിരുന്നു.  അതു മറ്റാനായി കൂടിയാണ്‌  സുജാതയുടെ നിര്‍ബ്ബന്ധം എന്ന നിലയില്‍ അയാള്‍ രക്തം പരിശോധിപ്പിച്ചത്‌.&lt;br /&gt;തന്റെ  ആരോഗ്യത്തിനു യാതൊരു തകരാറും ഇല്ലെന്ന് ശശാങ്കന്‌ അറിയാം .കുന്നുകള്‍  ഓടിക്കയറിയാല്‍ കിതയ്ക്കുന്നത്‌ ഒരു രോഗമാണോ?  ജോലി ചെയ്തു തളരുമ്പോള്‍ ശരീരം  അല്‍പം വിശ്രമം ആവശ്യപ്പെടുന്നത്‌ രോഗമാണോ?&lt;br /&gt;ഇടയ്ക്കൊരു ജലദോഷം...ചെറിയ ഒരു  പനി...കൊച്ചു തലവേദന...ഒരു പുളിച്ചു തികട്ടല്‍...&lt;br /&gt;ഇതൊക്കെ സാധാരണം...മരുന്നു പോലും  വേണ്ടാത്ത രോഗങ്ങള്‍...&lt;br /&gt;ഇതെങ്കിലും ഇല്ലെങ്കില്‍ ആരോഗ്യത്തിന്റെ സംതൃപ്തി  കിട്ടില്ലല്ലൊ.&lt;br /&gt;പക്ഷെ സുജാതയുടെ മുന്നില്‍ ഈ ന്യായവാദങ്ങള്‍ വെറുതെയായി.&lt;br /&gt;കേട്ടതേ  ടെക്‌നീഷനെ ചീത്തപറയുകയാണവള്‍ ചെയ്തത്‌.&lt;br /&gt;&lt;br /&gt;"ഓനെപ്പഴാ...ഡോക്ടറായത്‌...?!ഓന്റെ  വാക്കു കേട്ടിട്ട്‌ ശശാങ്കേട്ടന്‍ ഡോക്ടറെ കാണാതിരിക്കരുത്‌.നാളെത്തന്നെ ഡോക്ടറെ  കാണണം".&lt;br /&gt;&lt;br /&gt;അവളുടെ സ്വരത്തിലെ ഉത്‌കണ്ഠ അയാളെ  രസിപ്പിച്ചു.&lt;br /&gt;"എന്താവശ്യത്തിനാടോ...?ടെക്‌നീഷനെ വിട്‌.നമുക്കു നോക്കിയാലും  മനസ്സിലാക്കാവുന്ന റിസള്‍ട്ട്‌ അല്ലേ ഇത്‌...?"&lt;br /&gt;അവള്‍ സമ്മതിച്ചില്ല.&lt;br /&gt;"ഇത്‌  ഒന്നോ രണ്ടോ കാര്യങ്ങള്‍ അല്ലല്ലൊ.ചിലത്‌ നില്‍(nil) ആണ്‌.ചിലത്‌ 20000 എന്നൊക്കെ  എഴുതിയിരിക്കുന്നതു കണ്ടോ...അതൊക്കെ വേണ്ടതാണോ അത്രയും എണ്ണം മതിയോ എന്നൊക്കെ  ഡോക്ടര്‍ക്കല്ലേ അറിയു...പിന്നെ ഷുഗര്‍...60-110 എന്നതില്‍ ശശാങ്കേട്ടന്‌  114  ആണ് . അത്    കൂടുതല്‍ തന്നല്ലേ...അതുകൊണ്ട്‌ ഒഴികഴിവൊന്നും വേണ്ട...നാളെ ഡോക്ടറെ  കാണണം...ഞാനും വരാം "&lt;br /&gt;&lt;br /&gt;ശശാങ്കന്‍ മറുപടി പറഞ്ഞില്ല.ഇനി ഡോക്ടര്‍ക്കു ഒരു തുക  നേര്‍ച്ചയിട്ടാലേ സുജാതയ്ക്കു തൃപ്തിയാകു...&lt;br /&gt;പോട്ടെ...അവളുടെ  താല്‍പ്പര്യമല്ലേ... ഡോക്ടറുടെ വാക്കു കേട്ടാലേ വിശ്വാസമാകുകയുള്ളു എങ്കില്‍ അങ്ങനെ  തന്നെ ആകാം...&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഓഫീസു വിട്ടു വരുമ്പോള്‍ ടൗണിലെ ബേയ്ക്കറിക്കു  മുന്നില്‍ സുജാത കാത്തു നിന്നിരുന്നു.&lt;br /&gt;പ്രശസ്തനായ ഡോക്ടറുടെ ക്യാബിനു വെളിയില്‍  ഊഴവും കാത്തിരിക്കുമ്പോള്‍ ശശാങ്കന്‍ പറഞ്ഞു...&lt;br /&gt;&lt;br /&gt;"വെറുതെ സമയം കളയുകയാ സുജു...നമുക്കു  വീട്ടിലേയ്ക്കു പോകാം."&lt;br /&gt;സുജാത സമ്മതിച്ചില്ല.&lt;br /&gt;മണിക്കൂറുകള്‍ നീണ്ട  കാത്തിരിപ്പിനൊടുവില്‍ അവരുടെ ഊഴമായി. ഡോക്ടറുടെ മുന്നിലിരിക്കുമ്പോള്‍  ശശാങ്കന്‌ ജാളൃത   തോന്നി.  എന്ത്‌ ആരോഗ്യപ്രശ്നങ്ങളാണ്‌ ഡോക്ടറോടു  പറയാനുള്ളത്‌..?&lt;br /&gt;അവള്‍ അതിനു പരിഹാരം കണ്ടു.  ഡോക്ടര്‍ ചോദിക്കും മുന്‍പ്‌  അവള്‍ വാചാലയായി.&lt;br /&gt;&lt;br /&gt;"ശശാങ്കേട്ടനു കുറച്ചു ദിവസമായി ഭയങ്കര ക്ഷീണമാണ്‌  ഡോക്ടര്‍..എപ്പോഴും ഉറക്കം തൂങ്ങുന്നു...&lt;br /&gt;രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോ  തൂക്കമാണ്‌ കുറഞ്ഞത്‌...ഭക്ഷണവും വേണ്ടത്ര കഴിക്കുന്നില്ല...."&lt;br /&gt;&lt;br /&gt;ഡോക്ടര്‍  സൗമ്യമായി സുജാതയെ തടഞ്ഞു.&lt;br /&gt;"ഇദ്ദേഹം പറയട്ടെ."&lt;br /&gt;ശശാങ്കനെ  നോക്കി ഡോക്ടര്‍  ചോദിച്ചു.&lt;br /&gt;"ഇപ്പറഞ്ഞതാണോ പ്രശ്നം..?"&lt;br /&gt;ശശാങ്കന്‍ ചിരിച്ചു.&lt;br /&gt;"എനിക്കൊരു  പ്രശ്നവും ഇല്ല ഡോക്ടര്‍..പക്ഷേ.."&lt;br /&gt;സുജാത ഇടയില്‍ കടന്നു.&lt;br /&gt;"ഇതാ ഡോക്ടര്‍  ഞാന്‍ തന്നെ പറഞ്ഞത്‌..ഈ ശശാങ്കേട്ടന്‍ ഒന്നുമില്ലെന്നേ എപ്പഴും  പറയൂ..."&lt;br /&gt;&lt;br /&gt;ഡോക്ടറുടെ ചുണ്ടില്‍ ചിരിയൂറി.&lt;br /&gt;"ശരി. ഞാനൊന്നു  നോക്കട്ടെ.."&lt;br /&gt;&lt;br /&gt;ഡോക്ടര്‍ ശശാങ്കന്റെ നെഞ്ചിലും പുറത്തും സ്റ്റെതസ്കോപ്‌ വച്ച്‌  ഹൃദയമിടിപ്പ്‌ പരിശോധിച്ചു.ശ്വാസം വലിച്ചു വിടാന്‍ ഇടയ്ക്കു നിര്‍ദ്ദേശിച്ചു.  പള്‍സ്‌ റേറ്റ്‌ കണക്കാക്കി.കണ്‍പോളകള്‍ വിടര്‍ത്തി നോക്കി. ചെറിയ ടോര്‍ച്ച്‌  തെളിച്ച്‌ മൂക്കിനുള്ളില്‍ നോക്കി.പ്രഷര്‍ അളന്നു.പരിശോധനാമുറിയുടെ അരികില്‍  കര്‍ട്ടനപ്പുറമുള്ള കട്ടിലില്‍ കിടത്തി പൊക്കിളിനിരുവശത്തും ഞെക്കി നോക്കി.ചെറിയ  ചുറ്റിക കൊണ്ട്‌ മെല്ലെ തട്ടി,കാല്‍ മുട്ടുകള്‍ മടക്കി നിവര്‍ത്താന്‍  നിര്‍ദ്ദേശിച്ചു.&lt;br /&gt;&lt;br /&gt;പരിശോധന കഴിഞ്ഞ്‌ തിരിച്ചു വന്ന് ഡോക്ടര്‍ അവളോടു  ചോദിച്ചു...&lt;br /&gt;"കിടക്കറയില്‍ ആളെങ്ങനെ..?"&lt;br /&gt;&lt;br /&gt;ഉത്‌കണ്ഠയോടെയിരുന്ന അവളുടെ കവിളിണയില്‍  പെട്ടെന്നു ചുവപ്പു രാശി പടര്‍ന്നു.&lt;br /&gt;ഭാവം വീണ്ടെടുത്ത്‌ അവള്‍ ശശാങ്കനെ  തോണ്ടി.അയാള്‍ തിരിഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്നും അവള്‍ തന്നെ ടെസ്റ്റ്‌  റിസല്‍ട്ട്‌ എടുത്ത്‌ ഡോക്ടര്‍ക്കു നീട്ടി.&lt;br /&gt;&lt;br /&gt;"എന്താണിത്‌?"&lt;br /&gt;ഡോക്ടര്‍  ആകാംക്ഷയോടെ നോക്കി&lt;br /&gt;"ആരാണ്‌ ടെസ്റ്റിനു റഫര്‍ ചെയ്തത്‌...?"&lt;br /&gt;അയാള്‍  ശശാങ്കനോടു തിരക്കി.&lt;br /&gt;&lt;br /&gt;'ഡോക്ടര്‍ സുജാത 'എന്നൊരു തമാശ പറയാന്‍ ശശാങ്കനു  തോന്നി.&lt;br /&gt;റിസള്‍ട്ടിലൂടെ കണ്ണോടിച്ച്‌ ഡോക്ടര്‍ സുജാതയെ നോക്കി ചിരിച്ചു.&lt;br /&gt;&lt;br /&gt;"നോ  പ്രോബ്ലം...ഹി ഈസ്‌ ഓള്‍ റൈറ്റ്‌.പിന്നെ...ആവശ്യമില്ലാത്ത ടെസ്റ്റുകളും സ്വയംചികിത്സയും...!വിദ്യാഭ്യാസമുള്ളവരും ഇതു തുടരുന്നതു കാണുമ്പോഴാ...&lt;br /&gt;ഇതൊക്കെ  ഒഴിവാക്കാവുന്നതല്ലേ ശശാങ്കന്‍...!?"&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയതേ സുജാത ഇടഞ്ഞു.&lt;br /&gt;"അയാള്‌  തീരെ ശരിയല്ല ശശാങ്കേട്ട...വഷളന്‍..!നമുക്കു മറ്റൊരു ഡോക്ടറെ കാണാം  ."&lt;br /&gt;&lt;br /&gt;ശശാങ്കനത്‌ കേട്ടതായി ഭാവിച്ചില്ല.ഒന്നു രണ്ടു ദിവസം അവളുടെ ചിന്തയില്‍ അതു  പുകഞ്ഞു കിടന്നു.&lt;br /&gt;മറവിയുടെകാര്യം പറഞ്ഞില്ലെന്ന ഓര്‍മ്മ വന്നപ്പോഴാണ്‌ അവളുടെ ചിന്ത  മാറിയത്‌.&lt;br /&gt;&lt;br /&gt;"ശശാങ്കേട്ട ...ഡോക്ടറോട്‌ ഒരു കാര്യം പറയാന്‍ മറന്നു..."&lt;br /&gt;ശശാങ്കന്‍  ചിരിച്ചതേ ഉള്ളു.  പിന്നെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ആ രോഗം ശരിക്കും നിനക്കു  തന്നെയാ.അതുകൊണ്ട്‌ സുജു നീ തന്നെ മരുന്നു വാങ്ങ്‌..."&lt;br /&gt;&lt;br /&gt;അയാളത്‌ തമാശയ്ക്കു  പറഞ്ഞതാണെങ്കിലും അവളതു കാര്യമായെടുത്തു.പിറ്റേന്നു തന്നെ അവള്‍ തനിയെ പോയി മറ്റൊരു  ഡോക്ടറെ കണ്ടു.അവള്‍ക്ക്‌ അയാളെ നന്നായി ഇഷ്ടപ്പെട്ടു. മറവി രോഗത്തിന്‌ അയാള്‍  നിര്‍ദ്ദേശിച്ച ചികിത്സ ബ്രഹ്മി അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ  കഴിക്കു ക എന്നതായിരുന്നു. പിറ്റേന്നു മുതല്‍ രാവിലത്തെ ചായക്കു പകരം അയാള്‍ക്കും  കിട്ടി ബ്രഹ്മിപ്പാല്‍.&lt;br /&gt;&lt;br /&gt;അവളുടെ പുതിയ ഭക്ഷണ ക്രമങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നു  എങ്കിലും അയാള്‍ വെറുപ്പൊന്നും കാണിച്ചില്ല.    എന്നാല്‍ പതിവില്ലാതെ വായനയിലും  പഠിപ്പിലും സുജാത കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അയാള്‍ ശ്രദ്ധിച്ചു.ആരോഗ്യ  പ്രശ്നങ്ങള്‍...രോഗവും ചികിത്സയും...പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍...പ്രമേഹ രോഗികളുടേ ഭക്ഷണക്രമം..തുടങ്ങിയ പുസ്തകങ്ങളും  ബുക്‌ലെറ്റുകളും.&lt;br /&gt;&lt;br /&gt;"ഇതെന്തിനാ നീ വായിച്ചു പഠിക്കുന്നത്‌..?"&lt;br /&gt;അയാള്‍ക്ക്‌  ആകാംക്ഷ അടക്കാനായില്ല.&lt;br /&gt;&lt;br /&gt;"ഇതില്‍ ഒരുപാട്‌ കാര്യങ്ങള്‍ നമുക്ക്‌  ആവശ്യമുള്ളതുണ്ട്‌ ശശാങ്കേട്ടാ...നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങള്‍ വരാതെ  പ്രതിരോധിക്കാനും നമ്മള്‍ പഠിച്ചിരിക്കണം."&lt;br /&gt;&lt;br /&gt;"നീയെന്താ ഗവേഷണം നടത്താന്‍  പോകുവാണോ...?"&lt;br /&gt;അയാള്‍ അവളെ കളിയാക്കി. അവള്‍ക്കത്‌  ഇഷ്ടപ്പെട്ടില്ല.&lt;br /&gt;&lt;br /&gt;"കളിയാക്കേണ്ട...ശശാങ്കേട്ടന്റേയും മക്കളുടെയും കാര്യത്തില്‍  ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും,"&lt;br /&gt;&lt;br /&gt;പറയുക മാത്രമല്ല അടുത്ത ദിവസം മുതല്‍ അവളത്‌  നടപ്പില്‍ വരുത്തുകയും ചെയ്തു.&lt;br /&gt;പക്ഷെ,കുട്ടികളുടെ അടുത്ത്‌ അവളുടെ ശാഠ്യം ഒട്ടും  വിജയിച്ചില്ല.അതിനും കൂടി ശശാങ്കന്റെ ഡയറ്റില്‍&lt;br /&gt;അവള്‍ കൃത്യത  പാലിച്ചു.തൃപ്തിയോടെയല്ലെങ്കിലും അയാള്‍ കുറച്ചൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍  ശ്രമിച്ചു.&lt;br /&gt;&lt;br /&gt;'ഈ സ്വയം ചികിത്സ ശരിയല്ല സുജു...'എന്ന് അയാള്‍  വിലക്കിയതാണ്‌.&lt;br /&gt;'അതില്‍ കുഴപ്പമില്ല. ആര്‍ക്കും സ്വീകരിക്കാവുന്ന  ഭക്ഷണക്രമമാണിത്‌'&lt;br /&gt;എന്നായിരുന്നു അവളുടെ പ്രതികരണം&lt;br /&gt;ഇടയ്ക്കിടെ ചൂടു ചായ  കുടിക്കുക അയാളുടെ ശീലം ആയിരുന്നു.അതിന്റെ എണ്ണം കുറച്ചു രണ്ടു നേരം ആക്കി.ഓഫീസില്‍  നിന്നും കുടിക്കരുതെന്നവള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പഞ്ചസാര ഇല്ലാത്ത  ചായ...നിഷേധിക്കപ്പെട്ട മധുര പലഹാരങ്ങള്‍...അളവു കുറച്ച്‌ അരിഭക്ഷണം ..സ്ഥാനത്തും  അസ്ഥാനത്തുമുള്ള നിയന്ത്രണങ്ങള്‍...&lt;br /&gt;&lt;br /&gt;"നീ എന്തിനുള്ള പുറപ്പാടാ ഇത്‌..  ?പച്ചപ്പുല്ലും കൊത്തിമുറിച്ച്‌ പുഴുങ്ങിയ കുമ്പളങ്ങയുമൊക്കെത്തിന്നാന്‍ ഞാനെന്താ  മൃഗമാണോ?"&lt;br /&gt;&lt;br /&gt;അയാള്‍ക്കു ദേഷ്യം തോന്നിത്തുടങ്ങി.&lt;br /&gt;"നമ്മള്‍ ശ്രദ്ധിക്കേണ്ടതു  ശ്രദ്ധിച്ചാല്‍ കുഴപ്പമൊന്നും ഇല്ലല്ലോ.."&lt;br /&gt;അവള്‍ക്ക്‌ ന്യായീകരണം  ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കഷ്ടകാലത്തിനു ഓഫീസില്‍ ഒരു നല്ല പാര്‍ട്ടി നടന്നതിനു തൊട്ടു  പിന്നാലെ രക്തം പരിശോധിച്ചപ്പോള്‍  114 എന്നത്‌ 124 എന്ന്  കാണുകയും  ചെയ്തു.&lt;br /&gt;അതോടെ അവളുടെ കരച്ചിലും പിഴിച്ചിലും കൂടുതലായി. വീട്ടില്‍  മര്യാദക്കാരനാണെങ്കിലും പുറത്തിറങ്ങിയാല്‍  വാരി വലിച്ചു തിന്നുന്നു എന്നു പറഞ്ഞവള്‍  ശകാരിച്ചു.&lt;br /&gt;&lt;br /&gt;വേണമെങ്കില്‍ അയാള്‍ക്കത്‌ ആകാമായിരുന്നു..പലപ്പോഴും വിശന്നു  തളര്‍ന്നിട്ടും അയാള്‍&lt;br /&gt;പുറം ഭക്ഷണത്തില്‍ തല്‍പ്പരനായില്ല.സുജാതയുടെ സ്നേഹ  പരിചരണങ്ങള്‍ അവളുടെ അസാന്നിദ്ധ്യത്തിലും ഒരു രക്ഷാ വലയം പോലെ തന്നെ  പൊതിഞ്ഞിട്ടുണ്ട്‌ എന്നയാള്‍ വിശ്വസിച്ചു.അതുകൊണ്ട്‌ തീര്‍ത്തും ഒഴിവാക്കാന്‍  പറ്റാത്ത സാഹചര്യങ്ങളിലൊഴികെ അയാള്‍ അവളോട്‌ നീതി  പുലര്‍ത്തിയിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ,ചിലപ്പോഴെല്ലാം അവളുടെ നിയന്ത്രണത്തിന്റെ ആഴം  അസഹ്യമായിത്തീര്‍ന്നപ്പോള്‍&lt;br /&gt;താനൊരു രോഗിയാണെന്ന തോന്നല്‍ അയാളില്‍  വേരൂന്നിത്തുടങ്ങി.&lt;br /&gt;മരുമകന്റെ വിവാഹ സല്‍ക്കാരത്തിന്റെ ദിവസമാണ്‌ അത്‌ പൂര്‍ണ്ണ  വളര്‍ച്ചയിലെത്തിയത്‌.&lt;br /&gt;വധൂഗൃഹത്തില്‍ നിന്നും എത്തിയ വിരുന്നുകാരോടൊപ്പം ഭക്ഷണം  കഴിഞ്ഞ്‌ ഐസ്ക്രീം കഴിക്കാന്‍ എടുത്തതാണയാള്‍..&lt;br /&gt;"വേണ്ട ശശാങ്കേട്ടാ...അതു  കഴിച്ചു കൂടല്ലോ."&lt;br /&gt;അവള്‍ സ്നേഹപൂര്‍വം ഐസ്ക്രീം അയാളുടെ കയ്യില്‍ നിന്നും  പിടിച്ചു വാങ്ങി.&lt;br /&gt;"ഓ...പ്രമേഹമുണ്ടല്ലേ...എങ്കില്‍ ശ്രദ്ധിക്കണം..."&lt;br /&gt;&lt;br /&gt;വധുവിന്റെ കാരണവര്‍ അതുകൊണ്ടും നിര്‍ത്തിയില്ല.രോഗം വര്‍ദ്ധിച്ച്‌ ഇരു കാലുകളും  മുറിച്ചു മാറ്റിയ&lt;br /&gt;വലിയച്ഛന്റെ ദുരന്ത കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച്‌  വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;കേട്ടു നിന്ന സുജാതയുടെ മുഖം കാര്‍മേഘംകൊണ്ടു മൂടി.മിഴികള്‍  പെയ്തു തുടങ്ങുകയും ചെയ്തു.&lt;br /&gt;ശശാങ്കന്‍ ഒന്നും മിണ്ടിയില്ല.വെള്ളക്കടലാസ്സില്‍  കരിമഷി തട്ടി മറിഞ്ഞതു പോലെ ഒരു പാട ഹൃദയത്തില്‍ പടര്‍ന്നത്‌ അയാള്‍  അറിഞ്ഞു.തുടച്ചു നീക്കാനുള്ള ഓരോ ശ്രമവും മനസ്സില്‍ വികൃത ചിത്രങ്ങള്‍ വരച്ചു  കൊണ്ടിരുന്നു.അതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാന്‍ അയാള്‍ക്ക്‌  ആയതുമില്ല.&lt;br /&gt;&lt;br /&gt;"സുജാതേ,ശശാങ്കനു രോഗമുണ്ടെന്നത്‌ നിന്റെ വെറും തോന്നലാണ്‌.എല്ലാ  മനുഷ്യരിലും ഇങ്ങനെ ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിലെ പഞ്ചസാരയുടെ  അളവിലുണ്ടാകും.പിന്നെ, ഇത്ര കടുത്ത നിയന്ത്രണവും ആള്‍ക്കാരുടെ മുന്നില്‍ വച്ചുള്ള  അവഹേളനവും വിപരീത ഫലങ്ങളേ ഉണ്ടാക്കൂ.."&lt;br /&gt;അവളുടെ മൂത്ത സഹോദരി അവളെ കണക്കറ്റു  ശകാരിച്ചു. ചെയ്തതു തെറ്റായിപ്പോയി എന്ന തോന്നല്‍ അവളില്‍ ഉണ്ടായി.എങ്കിലും  ന്യായീകരണത്തിനാണവള്‍ ശ്രമിച്ചത്‌.&lt;br /&gt;&lt;br /&gt;"ശശാങ്കേട്ടന്റെ ആരോഗ്യം നോക്കേണ്ടത്‌ എന്റെ  കടമയല്ലേ നന്ദിനിയേച്ചി...?"&lt;br /&gt;&lt;br /&gt;"ശരിതന്നെ സുജു...പക്ഷേ നിന്റെ സമീപനം തികച്ചും  തെറ്റായിപ്പോയി.ഇനി എങ്കിലും നിന്റെ അബദ്ധ ധാരണകള്‍ തിരുത്ത്‌. അഥവ  രോഗമുണ്ടെങ്കില്‍ തന്നെ അത്‌ സ്വയം നിയന്ത്രിക്കാനുള്ള ആത്മധൈര്യമാണ്‌നീ അയാള്‍ക്കു  കൊടുക്കേണ്ടത്‌."&lt;br /&gt;&lt;br /&gt;സുജാത തെറ്റു തിരുത്താന്‍ തന്നെ തീരുമാനിച്ചു.ശശാങ്കന്റെ  ദിനചര്യകളില്‍ അവള്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം പൂര്‍ണ്ണമായും  ഒഴിവാക്കി.അയാള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങള്‍ വച്ചു വിളമ്പാന്‍ അവള്‍  തിടുക്കം കൂട്ടി.&lt;br /&gt;&lt;br /&gt;പക്ഷേ, സ്നേഹപൂര്‍വം അതെല്ലാം നിഷേധിച്ചു കൊണ്ട്‌ അയാള്‍ അവളെ  ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;"ഞാനൊരു പ്രമേഹ രോഗിയല്ലേ,എനിക്കിതൊന്നും കഴിക്കാന്‍ പാടില്ല  സുജു.."&lt;br /&gt;അവള്‍ വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകത്തിലെ കാര്യങ്ങള്‍ അയാള്‍  അവള്‍ക്ക്‌ വീണ്ടും ബോധ്യപ്പെടുത്തി.&lt;br /&gt;&lt;br /&gt;'മണ്ണിനടിയില്‍ നിന്നുള്ള ഭക്ഷണ  പദാര്‍ത്ഥങ്ങളില്‍ സ്റ്റാര്‍ച്ച്‌ കൂടുതല്‍ ഉണ്ടാകും .അരിയാഹാരങ്ങള്‍ തീര്‍ത്തും  ഒഴിവാക്കണം.വറുത്തതും പൊരിച്ചതുമൊക്കെ ഉപേക്ഷിച്ചേ മതിയാകൂ.&lt;br /&gt;മധുര പലഹാരങ്ങളേപ്പറ്റി  ചിന്തിക്കുകയേ വേണ്ട...'&lt;br /&gt;&lt;br /&gt;"ഇതൊക്കെ ശ്രദ്ധിച്ചാലല്ലേ സുജൂ നമുക്ക്‌ വളരെക്കാലം  ജീവിച്ചിരിക്കാന്‍ കഴിയൂ."&lt;br /&gt;&lt;br /&gt;അയാളുടെ ഒരോ വാക്കും അവളുടെ മനസ്സില്‍ തറച്ച  മുള്ളുകളായിരുന്നു.&lt;br /&gt;ഒരിക്കല്‍ പുഡ്ഡിംഗ്‌ കഴിക്കുന്നതില്‍ നിന്നും അവള്‍ അയാളെ  വിലക്കിയപ്പോള്‍&lt;br /&gt;'ഒന്നും തിന്നാതെ നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത്‌  ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്‌&lt;br /&gt;രണ്ടു ദിവസം കഴിയുന്നതാ"എന്നായിരുന്നു അയാള്‍  പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;എന്നിട്ടും അവള്‍ക്കു വേണ്ടി അയാള്‍ എല്ലാ നിയന്ത്രണങ്ങളും  പാലിച്ചിരുന്നു.&lt;br /&gt;ഇല്ലാത്ത രോഗ കാരണം പറഞ്ഞ്‌ ഓഫീസിലെ പാര്‍ട്ടികളില്‍ നിന്നും  ഒഴിഞ്ഞു മാറിയപ്പോള്‍&lt;br /&gt;സഹപ്രവര്‍ത്തകരുടെ നിശിതമായ കമന്റ്‌ അയാള്‍  കേട്ടിട്ടുള്ളതാണ്‌&lt;br /&gt;&lt;br /&gt;"അയാള്‍ക്ക്‌ ഷുഗറല്ല രോഗം.ബി.പി.യാ"&lt;br /&gt;ബി.പി. എന്നതിന്‌  അവരുടെ വ്യാഖ്യാനം ഭാര്യയെ പേടി എന്നായിരുന്നു.&lt;br /&gt;പക്ഷേ,ഇപ്പോള്‍ അയാള്‍ക്ക്‌ ആ  രോഗമില്ല. ഭാര്യയുടെ സാമീപ്യവും സാന്ത്വനവും സൗമ്യമായി നിഷേധിച്ചു കൊണ്ട്‌  ശശാങ്കന്‍ കാരണം പറഞ്ഞത്‌'ഈ മധുര വാക്കുകള്‍ എന്റെ രോഗം വര്‍ദ്ധിപ്പിക്കും'  എന്നാണ്‌.&lt;br /&gt;അവളുടെ കണ്ണീരും യാചനയും ഒന്നും ശശാങ്കന്റെ മനസ്സില്‍ പടര്‍ന്ന കരിമഷി  തുടച്ചു മാറ്റാന്‍ പര്യാപ്തമായില്ല. കൂടെക്കൂടെ രക്തം പരിശോധിപ്പിക്കുകയും സ്വയം  ചികില്‍സ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു  അയാളുടെ വഴി.&lt;br /&gt;&lt;br /&gt;രോഗം കൂടി എന്നു  തോന്നിയാല്‍ അയാള്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കും.&lt;br /&gt;നോര്‍മ്മലായി എന്നു കണ്ടാല്‍  ഇഷ്ടം പോലെ കഴിക്കും.&lt;br /&gt;&lt;br /&gt;ഈ താളം തെറ്റാന്‍ ഏറെ നാളു വേണ്ടി വന്നില്ല.&lt;br /&gt;കാണക്കാണെ അയാളുടെ  ആരോഗ്യം ക്ഷയിച്ചു.&lt;br /&gt;ശരീരം ശോഷിച്ചു.&lt;br /&gt;സൗന്ദര്യം മങ്ങി.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഓഫീസില്‍ കുഴഞ്ഞു  വീണ ശശാങ്കനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ഡോക്ടറുടെ അരികില്‍ എത്തിച്ചു.ഏതാനും  മാസങ്ങള്‍ക്കു മുന്‍പ്‌ പൂര്‍ണ്ണ ആരോഗ്യവാനായി തന്റെ അരികിലെത്തിയ ആളാണിതെന്നു  വിശ്വസിക്കാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;പ്രമേഹം മൂര്‍ച്ഛിച്ചതാണെന്ന്  സഹപ്രവര്‍ത്തകര്‍ കരുതി.&lt;br /&gt;പക്ഷേ സ്ഥിരീകരിച്ച മരണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ എഴുതിയ  മരണ കാരണം&lt;br /&gt;ഹൃദയാഘാതം എന്നായിരുന്നു.&lt;br /&gt;******************&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-8682760962520118629?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/8682760962520118629/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=8682760962520118629' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8682760962520118629'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8682760962520118629'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2010/11/blog-post.html' title='രോഗി.'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-5658663627749077151</id><published>2010-10-18T22:41:00.000-07:00</published><updated>2010-10-19T08:21:15.661-07:00</updated><title type='text'></title><content type='html'>&lt;span style="font-weight: bold;font-size:180%;" &gt;ശിക്ഷാ വിധി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;**************&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;span style="font-size:130%;"&gt;സെന്‍ട്രല്‍ ജയിലിന്റെ കവാടം കടന്നു മെയിന്‍ റോഡിലെത്തിയപ്പോള്‍ ഗൌതമന്റെ  മനസ്സ് ആഹ്ലാദാതിരേകത്താല്‍   തുടിച്ചു തുള്ളി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വതന്ത്രന്‍ ...!താനിന്നു സ്വതന്ത്രനാണ് ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നീണ്ട പതിനാലു വര്ഷം ...ഒരു കൊലപാതകത്തിനുള്ള ശിക്ഷ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അത് വളരെ നിസ്സാരമായേ തോന്നിയുള്ളൂ. ചെയ്തു കൂട്ടിയ പാപകര്‍മ്മങ്ങള്‍ എണ്ണം അറ്റതാണ്  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം തികച്ചും അപര്യാപ്തം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ശിക്ഷയും ഒഴിവാക്കാവുന്നതായിരുന്നു  .കരാര്‍ പ്രകാരമുള്ള തുക കൈപ്പറ്റി&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സുരക്ഷിതനായി   രക്ഷപ്പെടാന്‍ റയില്‍വേ സ്റ്റേഷന്‍  വരെ എത്തിയതാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നേരെ മഹാനഗരത്തിലേയ്ക്ക് ...തല്ലിനും കൊല്ലിനും  സര്‍വ്വ സ്വാതന്ത്ര്യമുള്ള തന്റെ തട്ടകത്തി&lt;/span&gt;&lt;span style="font-size:130%;"&gt;ലേയ്ക്ക് &lt;/span&gt;&lt;span style="font-size:130%;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ...,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഊറിക്കൂടിയ  അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ആയിരുന്നുവോ..?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോരക്കറ പുരണ്ട മാര്‍ഗ്ഗത്തില്‍ നിന്നും    പിന്തിരിയാന്‍ നിരന്തരം ഉള്ളിലിരുന്നു മന്ത്രിച്ച ഏതോ അദൃശ്യ  ശക്തിയുടെ പിന്‍ വിളി ആയിരുന്നുവോ..?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിശ്ചയമില്ല&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വെട്ടേറ്റു മുറിഞ്ഞ കഴുത്തില്‍ നിന്നും രക്തം ചീറ്റിത്തെറിക്കുന്നത്   ക്രൂരമായ  ആത്മ സംതൃപ്തിയോടെ  നോക്കിനിന്നിട്ടുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനികൃഷ്ടമായ എത്രയെത്ര കൊലപാതകങ്ങള്‍...കൊള്ളകള്‍...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേവലം ഒരു ഉറുമ്പിന്റെ വിലപോലും മനുഷ്യജീവന് കല്‍പ്പിച്ചില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഓരോ കുറ്റകൃത്യങ്ങളും സ്വയം സൃഷ്ടിക്കുന്ന വലക്കണ്ണികളായി  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന വെറും ഒരു യന്ത്രം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആളെ നിശ്ചയിക്കുന്നതും  സമയം കുറിക്കുന്നതുമെല്ലാം മറ്റാരോ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൊല്ലണം എങ്കില്‍ അങ്ങനെ...ജീവന്‍ ബാക്കി വയ്ക്കണമെങ്കില്‍ അങ്ങനെ..എന്തിനെന്ന്‍ അറിയേണ്ട  . ആരാണെന്ന് ശ്രദ്ധിക്കേണ്ട.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോരയുടെ മണം ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ശങ്കിച്ചു നിന്നിട്ടില്ല .കൈ വിറച്ചിട്ടില്ല  .ഒരറവുകാരന്റെ മനസ്സിലെ നിസ്സംഗതയും നിര്‍വികാരതയും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ ലാഘവത്വത്തോടെ തന്നെയാണ് അന്ന് ജീപ്പില്‍ കയറിയത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബോംബും സൈക്കിള്‍ ചെയിനും തോക്കും വടിവാളും ഒക്കെ മുന്നില്‍ .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സഹായികള്‍ എടുത്തു നീട്ടിയത്‌ വാളാണ്  .ചെയ്യേണ്ട ജോലി വ്യക്തം ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എല്ലാ അര്‍ത്ഥത്തിലും പരമാവധി .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ഒരു ജോലിക്കായി മാത്രം അമീര്‍ദാദയുടെ  അരികില്‍ നിന്നും എത്തിപ്പെട്ടവനാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജോലി തീര്‍ക്കുക. കനത്ത പ്രതിഫലം കൈപ്പറ്റുക. സ്ഥലം വിടുക.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമീര്‍ ദാദയുടെ അനുചരനില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അസ്വാസ്ഥ്യം .ചാഞ്ചല്ല്യം ....!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബലിമൃഗം മുന്നില്‍ എത്തിയപ്പോഴോ ,സഹായികളുടെ മര്‍ദ്ദനമേറ്റ്‌  കണ്‍മുന്നില്‍ക്കിടന്നു  പിടഞ്ഞപ്പോഴോ ,'അരുതേ' എന്ന നിലവിളി കേട്ടപ്പോഴോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദയയുടെ ഒരു കണികപോലും മനസ്സില്‍ ഉണ്ടായില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവസാന ശ്രമം  പോലെ പിടഞ്ഞെഴുന്നേറ്റ്‌ ഓടാന്‍ തുടങ്ങിയ അയാളുടെ നേരെ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വടിവാള്‍ ആഞ്ഞു വീശി .നിലവിളി നിന്നു ...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു നിമിഷത്തെ നിശ്ശബ്ദത  ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ കുഴഞ്ഞു നിലത്തേയ്ക്ക് വീഴുംനേരം അഭയത്തിനായി   നീട്ടിയ കൈകളോടെ .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇടറിത്തുളുമ്പിയ  ഒരു വിളിയൊച്ച...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"മോനെ...''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൊടുന്നനെ   ഹൃദയത്തിലേയ്ക്ക്     ആരോ ചുട്ടു പഴുത്ത ഒരു ഇരുമ്പാണി&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തുളച്ചു കയറ്റിയത്   പോലെ തോന്നി...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്ഥലകാല ബോധം ഇല്ലാതായി .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഓര്‍മ്മയിലെന്നും അവ്യക്തമായ ഒരു ഉത്സവമേളം   ഉച്ചസ്ഥായിയില്‍ കേട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചെവിടടപ്പിക്കുന്ന  കതിനാ വെടികളും ...നക്ഷത്രപ്പൂക്കള്‍ വിരിയിക്കുന്ന വെടിക്കെട്ടുകളും&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്‍മുന്‍പില്‍ തെളിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ...ആളിക്കത്തുന്ന തീയില്‍   നിന്നും   ദൂരേയ്ക്ക് പറന്നു പറന്നു പോകും പോലെ...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൂട്ടുകാര്‍ പിടിച്ചു വലിച്ച് ജീപ്പില്‍ കയറ്റിയപ്പോഴും പണപ്പെട്ടിയും ടിക്കറ്റും തന്നു റയില്‍വേ സ്റ്റേഷനില്‍  എത്തിച്ചപ്പോഴും മിണ്ടാനായില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൂടെയുള്ളവര്‍ ഓരോ മാര്‍ഗത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ, എന്തിനെന്നറിയാതെ കാലുകള്‍ ചലിച്ചത്   പോലിസ്  സ്റ്റേഷനിലേയ്ക്കാണ്    . &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" അതെ. ഞാനാണ് അയാളെ   കൊന്നത്."&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''എന്തിന്‌?' '&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''നിര്‍ദ്ദേശം കിട്ടി. ചെയ്തു. ''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണ് എന്നും അറിയാത്ത കാര്യം   .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അറിയണം എന്ന് ആഗ്രഹിക്കാത്ത കാര്യം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മുറപോലെ നടന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേസ് ...കോടതി...റിമാണ്ട് ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാര്‍ട്ടി നേതാക്കള്‍ കൈ മലര്‍ത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ല.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏതു ദുര്‍ഘട സന്ധികളെയും തരണം ചെയ്യാറുള്ള ഗൌതമന്റെ കീഴടങ്ങല്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമീര്‍ദാദയേയും   അത്ഭുതപ്പെടുത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്തരക്കാരെ എത്രയും  വേഗം ഇല്ലാതാക്കുക എന്നതായിരുന്നു അധോലോക നിയമം .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നിട്ടും തയ്യാറാണെങ്കില്‍ രായ്ക്കുരാമാനം രക്ഷപ്പെടുത്താം എന്ന  സന്ദേശമാണ്&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമീര്‍ ദാദ യില്‍ നിന്നും കിട്ടിയത്.ഗൌതമനോട് മാത്രം ഉണ്ടായിരുന്ന പ്രത്യേക പരിഗണന.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ തയ്യാറായില്ല.ഈ ചോരക്കളി മതിയെന്ന് മനസ്സ് ശഠിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏതു ശിക്ഷയും ഏറ്റു വാങ്ങാനാണ് തീരുമാനിച്ചത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സത്യം മാത്രമേ പറഞ്ഞുള്ളൂ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''അയാള്‍ ആരെന്നു എനിക്കറിയില്ല.എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ഭംഗിയായി ചെയ്തു.അത്രമാത്രം''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒറ്റുകാരന്‍ എന്ന കുറ്റബോധം ഉണ്ടായിട്ടും വരുന്നത്  വരട്ടെ എന്ന് കരുതി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമീര്‍ &lt;/span&gt;&lt;span style="font-size:130%;"&gt; ദാദയ്ക്കും സംഘത്തിനും കുഴപ്പം ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്വേഷണങ്ങള്‍ അവിടേയ്ക്കും നീണ്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെ വിലയ്ക്കെടുത്തവര്‍   സുഖമായി  രക്ഷപ്പെട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാത്രമല്ല അവസരം മുതലെടുത്ത്  എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാനും അവര്‍ക്കായി .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്നെപ്പോലുള്ളവര്‍ ആണ്   രാഷ്ട്രീയക്കാരുടെ കൊടുംകൃത്യങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗൌതമന് ബോധ്യമായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്റെ ഈ കീഴടങ്ങല്‍ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്നെപ്പോലെ ഇനിയും എത്ര എത്രപേര്‍   ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ എവിടെ നിന്നോ വീണു കിട്ടിയ സംശയത്തിന്റെ ആനുകൂല്യം...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജീവപര്യന്തം കഠിന തടവ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അത് എത്ര നിസ്സാരമായ ശിക്ഷ ..പതിനാലു സംവത്സരങ്ങള്‍ ഇരുണ്ടു വെളുത്ത് കഴിഞ്ഞു പോയി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജയിലഴികളുടെ വിഘ്നങ്ങളില്ലാത്ത വിശാലമായ ഒരു ലോകമാണ്  തനിക്കു മുന്നില്‍ എന്നോര്‍ത്തപ്പോള്‍ ഗൌതമന് അഭിമാനം തോന്നി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്തരം ഒരനുഭൂതി ആദ്യമായാണ്‌ .കാറ്റില്‍ പെട്ട്  പറന്നു പോകുന്ന ഒരു അപ്പൂപ്പന്‍ താടി പോലെ ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അനുകൂലമായ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട് ഒരു പുതു ജീവിതം തുടങ്ങാനാണ് അതിന്റെ യാത്ര....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ   ...തനിക്കോ...?!!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു ഇത്രനാള്‍ ...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജീവഭയം കൂടാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന രാവുകള്‍...ബന്ധുക്കള്‍... സ്വന്തക്കാര്‍...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എല്ലാവരോടുമൊപ്പം ഒരു ജീവിതം...!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ തനിക്ക് ആരാണുള്ളത്?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു അനാഥന്റെ ഒടുങ്ങാത്ത നിരാശ ഗൌതമനെ വീര്‍പ്പുമുട്ടിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിശാലമായ  മൈതാനത്തിലെ നിരത്തിക്കെട്ടിയ തമ്പുകളില്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിരല്‍ അറ്റ് പോയ വികൃതരൂപിയായ ഒരു മനുഷ്യക്കോലം അവനെ ആശ്വസിപ്പിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിശന്നപ്പോള്‍ കിട്ടിയ ആഹാരത്തിന്റെ പേരില്‍,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുഷ്ഠരോഗം വികൃതമാക്കാത്ത ആ മനസ്സിലെ     ദയാവായ്പ്പിന്റെ     പേരില്‍,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയാളെ  അച്ഛന്‍ എന്ന് വിളിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പട്ടിണിയും പരിവട്ടവുമായി ആ നാട് തെണ്ടികളോടൊപ്പം  നടന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വളര്‍ന്നു.അനുഭവങ്ങള്‍ നല്‍കിയ അറിവുകള്‍ മാത്രം സ്വായത്തമായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യാത്രയ്ക്കിടയില്‍  വഴിവക്കില്‍ എവിടെയോ വീണു മരിച്ച ആ &lt;/span&gt;&lt;span style="font-size:130%;"&gt;കുഷ്ഠ&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;രോഗിയുടെ&lt;/span&gt; സ്നേഹം ഒരു നഷ്ടമായി തോന്നാത്ത വിധം കഠിനമായ മനസ്സോടെയാണ് നാട് വിട്ടതും അമീര്‍ ദാദയോടൊപ്പം   ചേര്‍ന്നതും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൈക്കരുത്തും എന്തിനും പോന്ന ചക്കൂറ്റവും അമീര്‍ ദാദയുടെ പ്രിയപ്പെട്ടവനാക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കിട്ടിയ പണം ധൂര്‍ത്തടിച്ച്  ജീവിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആരോടും ബാധ്യതയില്ലാതെ .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആര്‍ക്കുവേണ്ടിയും നീക്കി വയ്ക്കാതെ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വന്തം നിലനില്‍പ്പിനപ്പുറം ഒരു ബന്ധവും വിലപ്പെട്ടതായില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ശ്വാസം നിലയ്ക്കുന്നതിനു മുന്‍പേ കേട്ട  ഹൃദയം തകര്‍ന്ന ഒരു നിലവിളി....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചാരം  മൂടിക്കിടന്ന  മൃദുല  വികാരങ്ങളെ  അത്  തൊട്ടുണര്‍ത്തി .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു വഴിത്തിരിവിന് അത് പ്രേരകമായി.കിട്ടിയ ശിക്ഷ ആശ്വാസത്തോടെ അനുഭവിക്കുമ്പോഴും സ്വസ്ഥത നശിപ്പിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വെറും ഒരസ്വാസ്ഥ്യം   അല്ല  .ആര്‍ദ്ര മായ സാന്ത്വനം പോലെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരികാനുഭവം ...!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനൊരു വ്യാഖ്യാനം കണ്ടെത്താന്‍ ഇത് വരെ ആയില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ശിക്ഷകഴിഞ്ഞു പുറത്തു വന്ന ഈ നിമിഷത്തിലും ആ വിളി തന്റെ ചുറ്റും പ്രകമ്പനം കൊള്ളുന്നുണ്ടെന്ന് ഗൌതമന് തോന്നി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബസ് സ്റ്റോപ്പിലെ    വെയ്റ്റിംഗ് ഷെഡില്‍ നിരാശയോടെ അയാള്‍ ഇരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എവിടെയ്ക്കാണ് പോകേണ്ടത്..?  തന്റെ കീഴടങ്ങലും കുറ്റസമ്മതവും അമീര്‍ ദാദയുടെ മരണത്തിനും സംഘത്തിന്റെ നാശത്തിനും ഇടയാക്കിയെന്നു പിന്നീട് അറിഞ്ഞിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരിച്ചു ചെന്നാല്‍ അവരില്‍ ഒരാളെങ്കിലും പ്രതികാരത്തിന്  ഒരുങ്ങി  എങ്കിലോ...?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അല്ലെങ്കില്‍ തന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണല്ലോ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഗൌതം..''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്നെ പേര് ചൊല്ലി വിളിക്കുന്നതാരാണ്? ജയിലില്‍ വെറും നമ്പര്‍ ആയിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇടയ്ക്കൊക്കെ അമീര്‍ ദാദ പേര് വിളിച്ചിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ ഇപ്പോള്‍...?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാറില്‍ നിന്നിറങ്ങി തനിക്ക്  നേരെ നടന്നു വരുന്ന അപരിചിതനെ സംശയത്തോടെ നോക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഓര്‍മ്മയുണ്ടോ എന്നെ...?ഞാന്‍ സിദ്ധാര്‍ഥന്‍ ...നിന്റെ ചിത്തുവേട്ടന്‍   ...''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗൌതമിന്റെ   മുഖത്ത് അമ്പരപ്പ് നിറഞ്ഞു. .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ ജയിലില്‍ വന്നിരുന്നു....''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിദ്ധാര്‍ത്ഥന്റെ കൈകള്‍ കൂട്ടി പിടിച്ച് ആവേശത്തോടെ ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''എവിടെ ....?ആ അമ്മ എവിടെ..?എനിക്ക് ഒരിക്കല്‍ക്കൂടി അവരെ ഒന്ന് കാണാന്‍ പറ്റ്വോ    ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുഞ്ചിരിയോടെ    സിദ്ധാര്‍ഥന്‍ ഗൌതമന്റെ   തോളില്‍   തട്ടി  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''തീര്‍ച്ചയായും. അമ്മ നിന്നെ കാത്തിരിക്കുകയാണ് ...വരൂ...''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്തര്പ്രേരണ കൊണ്ടെന്നപോലെ  ഗൌതം സിദ്ധാര്‍ഥനെ അനുഗമിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാര്‍ നഗരത്തിന്റെ തിരക്കിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗൌതമന്റെ മനസ്സ് നിറയെ ആ അമ്മയുടെ രൂപമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്ന്,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തനിക്കു സന്ദര്‍ശകരുണ്ടെന്നു കേട്ടപ്പോള്‍ അമീര്‍ ദാദയുടെ ആള്‍ക്കാര്‍ ആരെങ്കിലും&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആയിരിക്കുമെന്നെ കരുതിയുള്ളു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മറ്റാരും  വരാനില്ലല്ലോ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ കണ്ടത് തന്നെപ്പോലൊരു ചെറുപ്പക്കാരനെയും ദു:ഖ ത്തിന്റെ മൂര്‍ത്തി മദ്ഭാവമായ ആ അമ്മയെയും ആണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്പരപ്പിനറുതി   വരുത്തി ചെറുപ്പക്കാരന്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''വെറുതെ  ....ഒന്ന് കാണാന്‍ വന്നതാണ്.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്നെ നിര്‍ന്നിമേഷം നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രതീക്ഷിക്കാത്ത ഒരു നിമിഷം അവര്‍ അരികിലെത്തി വിറയ്ക്കുന്ന കൈകള്‍ക്കുള്ളില്‍  മുഖമൊതുക്കി  &lt;/span&gt;&lt;span style="font-size:130%;"&gt;തന്റെ  &lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;നെറ്റിയില്‍&lt;/span&gt;   ചുംബിച്ചു  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ കണ്ണുനീര്‍ തന്റെ മുഖത്തും നെഞ്ചിലും പടര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പെട്ടെന്ന് അവരെ   പിടിച്ച് മാറ്റി പുറത്തേയ്ക്ക് നയിക്കുന്നതിനിടയില്‍ ആ മകന്‍ ശാസിക്കുന്നത് വ്യക്തമായി കേട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്..എന്നിട്ടിപ്പോ...&lt;/span&gt;&lt;span style="font-size:130%;"&gt;.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വെള്ള സാരിത്തുമ്പ്  കടിച്ചു പിടിച്ച് കരച്ചിലമര്‍ത്തി  തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു നീങ്ങിയ ആ രൂപം മനസ്സില്‍ നിന്നും മാഞ്ഞതേയില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒന്നും പറഞ്ഞില്ലെങ്കിലും ആ മൌനം എത്ര വാചാലമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്നത്തെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെട്ടതുപോലെ ഗൌതമന്‍ നെറ്റി തടവി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയാളുടെ നോട്ടം സിദ്ധാര്‍ത്ഥനില്‍   ആയി  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നോക്കും തോറും അപരിചിതത്വത്തിന്റെ മറ നീങ്ങുകയാണെന്നും&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വന്തം രൂപം മുന്നില്‍ കാണുകയാണെന്നും ഗൌതമിന് തോന്നി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പേരറിയാത്ത   ഒരു വികാരം ഉള്ളില്‍ ഉണര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയാള്‍ മന്ത്രിച്ചു. ''ചിത്തുവേട്ടന്‍  ...!'&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിളികേട്ടത്‌ പോലെ സിദ്ധാര്‍ഥന്‍  മുഖം തിരിച്ചു.ആ കണ്ണുകളില്‍ കനിവും വാത്സല്യവും തുളുമ്പി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''എന്താണ് ആലോചിക്കുന്നത്  ? ''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഗൌതമന്‍ തുറന്നു പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''എനിക്ക് .....   എനിക്കൊന്നും ...മനസ്സിലാകുന്നില്ല.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആര്‍ദ്ര സ്വരത്തില്‍ സിദ്ധാര്‍ഥന്‍ ആശ്വസിപ്പിച്ചു..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഒക്കെ പറയാം.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മുത്തശ്ശിക്കഥ കേള്‍ക്കാന്‍ വെമ്പുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ഗൌതമനില്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിദ്ധാര്‍ഥന്റെ വാക്കുകള്‍ കേള്‍ക്കുന്തോറും അത്ഭുതവും സന്തോഷവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഓര്‍മ്മകളില്‍ അവ്യക്തമായിരുന്ന കാഴ്ചകള്‍ തെളിഞ്ഞു വന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചെവിക്കുള്ളില്‍ മുഴങ്ങുന്ന ഉത്സവമേളം...കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്രപ്പൂക്കള്‍...അച്ഛന്റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാതടപ്പിക്കുന്ന പൊട്ടിത്തെറി...അഗ്നിപ്രളയം  ..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''എല്ലാം തീര്‍ന്നു എന്നാണ് കരുതിയത്..കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഇടയില്‍ നിന്നും കിട്ടിയ ഒരു കൊച്ചു  ശരീരം...അത് നിന്റെതെന്നു വിശ്വസിച്ചു.പക്ഷെ...''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ തുടര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''കേസിന്റെ അന്വേഷണത്തിനിടയില്‍ നിന്റെ വേര് തേടി എത്തിപ്പെട്ടത് ഒരു നാടോടിക്കൂട്ടത്തില്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആയിരുന്നു.നീ ഒരു കുഷ്ഠരോഗിയുടെ  വളര്‍ത്തു പുത്രന്‍..അല്ലേ..?ശരിയല്ലേ?''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗൌതമന്‍ മറുപടി പറഞ്ഞില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചിത്തു വേ ട്ടന്‍ ..!...അമ്മ....!.അച്ഛന്‍...!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗൌതമന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആശ്വസിപ്പിക്കും   പോലെ സിദ്ധാര്‍ഥന്‍ മൊഴിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മനസ്സായത് കൊണ്ടാകാം വ്യക്തമായ തെളിവ് കിട്ടും വരെ ഞാന്‍ വിശ്വസിച്ചില്ല.  പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ അമ്മ നിന്നെ തിരിച്ചറിഞ്ഞു.''&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നോ നഷ്ടപ്പെട്ട മകനെ ഒരു കൊലപാതകിയുടെ വേഷത്തില്‍ കാണേണ്ടി വന്ന അമ്മയുടെ തളര്‍ന്ന മുഖം ആയിരുന്നു   ഗൌതമന്റെ മനസ്സില്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കരയണോ ചിരിക്കണോ എന്നയാള്‍ സംശയിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതൊന്നും  സ്വപ്നമല്ല. താന്‍ അനാഥനല്ല .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ തിരിച്ചു പോക്ക് അച്ഛനമ്മമാരുടെ സന്നിധിയിലേയ്ക്കാണ്&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അരികിലിരിക്കുന്നത് സഹോദരന്‍.....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ വിശ്വാസം തോന്നി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ  സ്നേഹതീരത്ത് അണയാന്‍   തനിക്കെന്തു യോഗ്യതയാണ് ഉള്ളത്?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാപി....മഹാപാപി...!!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനസ്സ് വായിച്ചതുപോലെ സിദ്ധാര്‍ഥന്‍   പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കേണ്ട .കുറ്റബോധം മനസ്സിനെ പരുവപ്പെടുത്താന്‍ ശിക്ഷയുടെ കാലാവധി വേണ്ടുവോളം ഉപകരിച്ചില്ലേ?അതിനു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി  ഓരോ ദിവസവും എണ്ണിത്തീര്‍ത്ത് അമ്മ നിന്നെ കാത്തിരിക്കുകയാണ്.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗൌതമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒക്കെ മറക്കാന്‍ ശ്രമിച്ചു കൊണ്ട് വരും നിമിഷങ്ങളിലെ ആനന്ദം അയാള്‍ അനുഭവിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അച്ഛനമ്മമാരുടെ കാല്‍ തൊട്ട്   അനുഗ്രഹം വാങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്നേഹ ചുംബനങ്ങള്‍ ഏറ്റ് കോരിത്തരിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്മയുടെ കൈപിടിച്ച് മുറ്റത്ത്‌ പിച്ചവച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അച്ഛന്റെ  നെഞ്ചില്‍ ചേര്‍ന്നിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിദ്ധാര്‍ഥന്‍  ചിന്തകളില്‍ നിന്നും ഗൌതമനെ തൊട്ടുണര്‍ത്തി  .&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;''വരൂ...ഇതാണ് നമ്മുടെ വീട്....''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗൌതമന്റെ പാദങ്ങള്‍ വിറച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മണല്‍ത്തരികളുടെ   സ്പര്‍ശം അയാളെ ഇക്കിളിപ്പെടുത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ശരീരത്തിനുള്ളില്‍ ഉഷ്ണജല പ്രവാഹം ഉറവെടുത്തു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിദ്ധാര്‍ഥന്റെ തോളോട് ചേര്‍ന്ന് മുറ്റത്തെത്തുമ്പോള്‍ ,&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;'മോനെ...'എന്ന വിളിയോടെ വാതില്‍ക്കല്‍  അമ്മ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അടക്കാനാവാത്ത ആനന്ദത്തിരത്തള്ളലോടെ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ കൈകളിലേയ്ക്ക് ഗൌതമന്‍ ഓടി അണഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പെട്ടെന്ന് തീപ്പൊള്ളല്‍    ഏറ്റപോലെ അയാള്‍ പിന്നോട്ട് മാറി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്മയുടെ ദീപ്ത രൂപത്തിനും അപ്പുറം ചുവരില്‍ പൂമാല ഇട്ട് അലങ്കരിച്ച ഒരു മുഖം...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്ന ശബ്ദ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രതിക്കൂട്ടില്‍ വിധിവാചകത്തിനു കാതോര്‍ത്തു നില്‍ക്കുന്ന കുറ്റവാളി ..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ന്യായാധിപന് അമ്മയുടെ മുഖം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൈവം പോലും മാപ്പ് തരാത്ത കുറ്റത്തിന്       മരണശിക്ഷ      അല്ല&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മരണം വരെ ശിക്ഷ....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വീകരിക്കാതെ   വയ്യാ.  ...അനുഭവിക്കാതെ വയ്യാ...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  പൊട്ടിക്കരയുന്ന ഗൌതമനെ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്നേഹത്തിന്റെ കൈവിലങ്ങിനുള്ളില്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ അമ്മ പൊതിഞ്ഞു പിടിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;***********************&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-5658663627749077151?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/5658663627749077151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=5658663627749077151' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5658663627749077151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5658663627749077151'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2010/10/blog-post.html' title=''/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-9190613012660035405</id><published>2010-09-09T14:41:00.000-07:00</published><updated>2010-09-10T05:52:58.732-07:00</updated><title type='text'>ഞങ്ങള്‍ സന്തുഷ്ടരാണ്</title><content type='html'>&lt;span style="font-size:130%;"&gt;&lt;span style="font-style: italic; font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold;font-size:180%;" &gt;ഞങ്ങളുടെ ദാമ്പത്യത്തിന്‌  30 വയസ്സ്‌.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-style: italic; font-weight: bold;"&gt;&lt;br /&gt;ആമുഖം.&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span style="font-size:180%;"&gt; &lt;/span&gt;        &lt;/span&gt;&lt;br /&gt;അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.&lt;br /&gt;അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത  സഹവാസ ക്യാമ്പ്‌.&lt;br /&gt;സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള  രണ്ടാഴ്ച.&lt;br /&gt;മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും  വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.&lt;br /&gt;ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും  (എന്റെ പപ്പ)&lt;br /&gt;കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.&lt;br /&gt;അതാരെന്ന ചോദ്യത്തിനു ഞാന്‍&lt;br /&gt; 'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും  പറഞ്ഞിരുന്നു.&lt;br /&gt;അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന ,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു  അച്ചാച്ചനോട്‌  പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;ശേഷം&lt;/span&gt;&lt;br /&gt;&lt;br /&gt;അന്നത്തെ ക്യാമ്പ്‌  പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.&lt;br /&gt;എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.&lt;br /&gt;ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.&lt;br /&gt;പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.&lt;br /&gt;സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.&lt;br /&gt;'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ  കൂടെ വന്നിരുന്ന  ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'&lt;br /&gt;ഞാന്‍  സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.&lt;br /&gt;ഒരഞ്ചു മിനുട്ട്‌  തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;&lt;br /&gt;അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.&lt;br /&gt;പെട്ടെന്നൊരു മീറ്റിംഗ്‌...!!!&lt;br /&gt;ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...&lt;br /&gt;സിനിമയ്ക്കു  പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...&lt;br /&gt;എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം  മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.&lt;br /&gt;സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും  താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.&lt;br /&gt;എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.&lt;br /&gt;"കുട്ടി ഇങ്ങെണീറ്റു വരിക."&lt;br /&gt;ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍  ഞനൊന്നമ്പരന്നു.&lt;br /&gt;പെരുത്ത  &lt;/span&gt;&lt;span style="font-size:130%;"&gt;ആകാം&lt;/span&gt;&lt;span style="font-size:130%;"&gt;ക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.&lt;br /&gt;"ഇന്ന് ആരാ  കുട്ടിയെ കാണാന്‍ വന്നത്‌?"&lt;br /&gt;ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും  മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.&lt;br /&gt;എങ്കിലും പറഞ്ഞു.&lt;br /&gt;"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും  അച്ചാച്ചന്‍  കൊടുത്തയച്ചത്‌ ."&lt;br /&gt;ടീച്ചറുടെ മുഖം  ഇരുണ്ടു.&lt;br /&gt;"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍  ആണെന്ന്...പിന്നെ പറയണു  &lt;/span&gt;&lt;span style="font-size:130%;"&gt;അച്ചാച്ചന്‍ എന്ന്‍  &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;....ഇതൊന്നും ഇവിടെ  പറ്റില്ല."&lt;br /&gt;തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ  പോലെ ഞാന്‍ ഞടുങ്ങി...&lt;br /&gt;പറഞ്ഞതിലെ  അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.&lt;br /&gt;ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ്  വിളിക്കാറുള്ളത്‌.&lt;br /&gt;(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ  വിളിക്കാറുള്ള വിളി.)&lt;br /&gt;പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു  മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;അതിലെന്താണു  തെറ്റ്‌?&lt;br /&gt;ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.&lt;br /&gt;ഞാന്‍ എന്റെ  മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.&lt;br /&gt;&lt;span&gt;&lt;/span&gt; ഏതു വിധവും &lt;/span&gt;&lt;span style="font-size:130%;"&gt;എന്നെ&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span&gt;താറടിക്കാന്‍&lt;/span&gt; എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.&lt;br /&gt;ടീച്ചര്‍ കത്തിക്കയറുകയാണ്‌&lt;br /&gt;"ഇവിടുത്തെ രീതികളൊന്നും  കുട്ടിക്കറിയില്ലേ?&lt;br /&gt;ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും  പറഞ്ഞു തരണോ?&lt;br /&gt;മാതാപിതാക്കളോ സഹോദരരോ  അല്ലാതെ...മറ്റാര്‍ക്കും......"&lt;br /&gt;&lt;br /&gt;മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി  അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.&lt;br /&gt;ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി  നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.&lt;br /&gt;ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍  ആത്മാഭിമാനം അനുവദിച്ചില്ല.&lt;br /&gt;അതില്‍ എത്രയൊ ഭേദമാണ്‌ മരണം...&lt;br /&gt;തൊട്ടപ്പുറത്ത്‌  പയ്യാമ്പലം ബീച്ച്‌....&lt;br /&gt;എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു &lt;br /&gt;അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!&lt;br /&gt;ഒന്നുകില്‍ അതില്‍ ജീവിതം  തീര്‍ക്കുക.&lt;br /&gt;അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....&lt;br /&gt;തീരുമാനം എടുക്കാന്‍  ഏറെ താമസം വന്നില്ല.&lt;br /&gt;സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത  ചിരിയോടെ....&lt;br /&gt;ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ  പറഞ്ഞു.&lt;br /&gt;"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ  വന്നത്‌."&lt;br /&gt;"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?&lt;br /&gt;കുട്ടിയുടെ സഹോദരനാണോ  അയാള്‍?"&lt;br /&gt;സമ്മതിച്ചു.&lt;br /&gt;"അല്ല."&lt;br /&gt;"പിന്നെ???"&lt;br /&gt;തികച്ചും ശാന്തമായി  മൊഴിഞ്ഞു.&lt;br /&gt;'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...&lt;br /&gt;എന്റെ  ..ഭര്‍ത്താവാണ്‌"&lt;br /&gt;വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍  പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി  ഒരു നുണ.&lt;br /&gt;അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...&lt;br /&gt;"കുട്ടിയെന്താ  കളിപറയുകയാണോ"&lt;br /&gt;ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.&lt;br /&gt;'സത്യമാണ്‌.ഞങ്ങളുടെ  വിവാഹം കഴിഞ്ഞതാണ്‌.&lt;br /&gt;വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം  കഴിയും വരെ&lt;br /&gt;അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.&lt;br /&gt;ടീച്ചര്‍ പിന്നെ ഒന്നും  മിണ്ടിയില്ല.&lt;br /&gt;കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!&lt;br /&gt;എല്ലാവരും  വിശ്വസിച്ചുവൊ?!&lt;br /&gt;ഇല്ലെങ്കിലും സാരമില്ല. ...&lt;br /&gt;പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ   ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...&lt;br /&gt;വരും വരായ്കകള്‍ എന്തും ആകട്ടെ.&lt;br /&gt;ആ  നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍  ചിന്തിച്ചതേയില്ല.&lt;br /&gt;മരിക്കാന്‍ തീരുമാനിച്ചവന്‌&lt;br /&gt;അതിനേക്കാള്‍ കടുത്ത ശിക്ഷ  നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;span&gt;&lt;span style="font-style: italic;"&gt;പിന്നാമ്പുറം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;സുഹൃത്തും സീമയുടെ ബന്ധുവും  പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും&lt;br /&gt;ബഹളവും കുശുകുശുപ്പും അവരുടെ  ശ്രദ്ധയില്‍പ്പെട്ടിരുന്നു.&lt;br /&gt;പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും  ഉണ്ടായി.&lt;br /&gt;അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.&lt;br /&gt;സിനിമയ്ക്കു പോകുന്ന വഴിയില്‍  കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.&lt;br /&gt;അവളില്‍ നിന്നും അറിഞ്ഞ കാര്യം  ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.&lt;br /&gt;&lt;br /&gt;അതെ സുഹൃത്ത്‌....!തികച്ചും നല്ല  സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...&lt;br /&gt;ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം  സുഹൃത്തുക്കളിലെ രണ്ടു പേര്‍.&lt;br /&gt;ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും  കഴിയാത്തത്ര ദൂരെ&lt;br /&gt;ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..&lt;br /&gt;ജാതിയുടെതെന്നല്ല  മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...&lt;br /&gt;എന്റെ ഒരു നിമിഷത്തെ  പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും&lt;br /&gt;അനുകൂലമായ  ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ&lt;br /&gt;ഉണ്ടാകണമെന്നൊ ഞാന്‍  ചിന്തിച്ചില്ല.&lt;br /&gt;പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും  ഉണ്ടാകില്ലായിരുന്നു.&lt;br /&gt;കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.&lt;br /&gt;പക്ഷെ &lt;br /&gt;ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍  എഴുതി വച്ചിരുന്നു.&lt;br /&gt;അത്  സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍ &lt;br /&gt;സുഹൃത്‌  ബന്ധത്തിനപ്പുറം&lt;br /&gt;പിന്നീട് വളര്‍ന്ന  ഞങ്ങളുടെ  അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും&lt;br /&gt;ദൈവം കൂട്ടു നിന്നു.&lt;br /&gt;രണ്ടു  ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....&lt;br /&gt;ഞങ്ങളില്‍ നിന്നും ഞങ്ങളുടെ  കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌&lt;br /&gt;അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌&lt;br /&gt;സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....&lt;br /&gt;വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം&lt;br /&gt;മാസങ്ങള്‍  കഴിഞ്ഞ്‌&lt;br /&gt;ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍&lt;br /&gt;1980 സെപ്തംബര്‍  10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt; &lt;span style="font-weight: bold;"&gt;&lt;br /&gt;&lt;span style="font-style: italic;"&gt;ഇന്ന്‍&lt;/span&gt;&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; &lt;span style="font-weight: bold;font-size:180%;" &gt;&lt;span style="font-size:100%;"&gt;&lt;span&gt;അതെ&lt;/span&gt; .&lt;/span&gt;&lt;br /&gt;ഞങ്ങളുടെ ദാമ്പത്യത്തിന്‌  30 വയസ്സ്‌.&lt;/span&gt;&lt;br /&gt;കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....&lt;br /&gt;എന്നും താങ്ങായ്‌  ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....&lt;br /&gt;സന്താന സൗഭാഗ്യം നല്‍കി  അനുഗ്രഹിച്ചു...&lt;br /&gt;പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.&lt;br /&gt;ആ  ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍&lt;br /&gt;ഞങ്ങള്‍ എന്നും  നന്ദിപൂര്‍വം  ഓര്‍ക്കുന്നു&lt;br /&gt;എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ&lt;br /&gt;ഒരുമിച്ചു  ചേര്‍ക്കാന്‍ നിമിത്തമായ...&lt;br /&gt;ആ ചിരി....!&lt;br /&gt;അന്നത്തെ അസ്സംബ്ലി ഹാള്‍...!!&lt;br /&gt;പ്രിയപ്പെട്ട  സൈക്കോളജി ടീച്ചര്‍......!!!&lt;br /&gt;*********************************&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-9190613012660035405?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/9190613012660035405/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=9190613012660035405' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/9190613012660035405'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/9190613012660035405'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2010/09/blog-post.html' title='ഞങ്ങള്‍ സന്തുഷ്ടരാണ്'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-1717209518654695675</id><published>2010-02-02T10:23:00.000-08:00</published><updated>2010-11-08T10:01:59.769-08:00</updated><title type='text'>ഊര്‍മ്മിള.</title><content type='html'>&lt;span style="font-size:130%;"&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ലക്ഷ്മണനെ&lt;/span&gt; &lt;span&gt;വിഴുങ്ങിയസരയു&lt;/span&gt; &lt;span&gt;നദിയിലെ&lt;/span&gt; &lt;span&gt;അലകളുടെ&lt;/span&gt; &lt;span&gt;അലര്‍ച്ച&lt;/span&gt; ....&lt;br /&gt;&lt;span&gt;രാമാ&lt;/span&gt;,&lt;span&gt;നീ&lt;/span&gt; &lt;span&gt;അതു&lt;/span&gt; &lt;span&gt;കേള്‍ക്കുന്നുണ്ടോ&lt;/span&gt;?&lt;br /&gt;&lt;span&gt;ആ&lt;/span&gt; &lt;span&gt;സ്വരത്തിലെ&lt;/span&gt; &lt;span&gt;ദീനത&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;മനസ്സിനെ&lt;/span&gt; &lt;span&gt;സ്പര്‍ശിക്കുന്നതേയില്ലേ&lt;/span&gt;?&lt;br /&gt;&lt;span&gt;ഉണ്ടാവില്ല&lt;/span&gt;.&lt;span&gt;നീ&lt;/span&gt; &lt;span&gt;വലിയവനാണല്ലൊ&lt;/span&gt;.&lt;br /&gt;&lt;span&gt;മറ്റു&lt;/span&gt; &lt;span&gt;നൂറു&lt;/span&gt; &lt;span&gt;നൂറു&lt;/span&gt; &lt;span&gt;കാര്യങ്ങള്‍ക്കിടയില്‍&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;വിലാപങ്ങള്‍ക്ക്‌എന്തു&lt;/span&gt; &lt;span&gt;പ്രസക്തി&lt;/span&gt;.?&lt;br /&gt;&lt;span&gt;എങ്കിലും&lt;/span&gt; &lt;span&gt;രാമാ&lt;/span&gt;,&lt;br /&gt;&lt;span&gt;ഇത്രയും&lt;/span&gt; &lt;span&gt;ക്രൂരനാകാന്‍&lt;/span&gt; &lt;span&gt;നിനക്കെങ്ങനെ&lt;/span&gt; &lt;span&gt;കഴിഞ്ഞു&lt;/span&gt;.?&lt;br /&gt;&lt;span&gt;നിനക്കറിയാമായിരുന്നില്ലെ&lt;/span&gt; &lt;span&gt;ഞങ്ങളുടെ&lt;/span&gt; &lt;span&gt;ദാമ്പത്യം&lt;/span&gt; &lt;span&gt;എത്ര&lt;/span&gt; &lt;span&gt;സന്തോഷകരമായിരുന്നു&lt;/span&gt; &lt;span&gt;എന്ന്‌&lt;/span&gt;.&lt;br /&gt;&lt;span&gt;അതില്‍&lt;/span&gt; &lt;span&gt;വിഷം&lt;/span&gt; &lt;span&gt;കലര്‍ത്തി&lt;/span&gt; &lt;span&gt;രസിച്ചത്‌&lt;/span&gt; &lt;span&gt;ആരായിരുന്നു&lt;/span&gt;?&lt;br /&gt;&lt;span&gt;ഒഴിഞ്ഞു&lt;/span&gt; &lt;span&gt;മാറാന്‍&lt;/span&gt; &lt;span&gt;നോക്കേണ്ട&lt;/span&gt;...&lt;span&gt;എനിക്കറിയാം&lt;/span&gt;&lt;br /&gt;&lt;span&gt;നീ&lt;/span&gt;...&lt;span&gt;നീ&lt;/span&gt;...&lt;span&gt;നീയാണതു&lt;/span&gt; &lt;span&gt;ചെയ്തത്‌&lt;/span&gt;.&lt;br /&gt;&lt;span&gt;എന്തിന്‌&lt;/span&gt;?&lt;br /&gt;&lt;span&gt;സദാ&lt;/span&gt; &lt;span&gt;രാമ&lt;/span&gt; &lt;span&gt;രാമ&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;ജപിച്ചു&lt;/span&gt; &lt;span&gt;നടന്ന&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;അനുജനോട്‌&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;എന്തിനതു&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;.?&lt;br /&gt;&lt;span&gt;അല്‍പം&lt;/span&gt; &lt;span&gt;കരുണ&lt;/span&gt; &lt;span&gt;കാണിക്കാമായിരുന്നില്ലെ&lt;/span&gt;?&lt;br /&gt;&lt;span&gt;ഒന്നോര്‍ത്താല്‍&lt;/span&gt;,&lt;br /&gt;&lt;span&gt;നിന്നേക്കാളും&lt;/span&gt; &lt;span&gt;എത്ര&lt;/span&gt; &lt;span&gt;വലിയവനാണു&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;അനുജന്‍&lt;/span&gt;....&lt;br /&gt;&lt;span&gt;പാവം&lt;/span&gt; &lt;span&gt;ലക്ഷമണന്‍&lt;/span&gt; .....&lt;br /&gt;&lt;span&gt;സ്വന്തം&lt;/span&gt; &lt;span&gt;മഹത്വം&lt;/span&gt; &lt;span&gt;അദ്ദേഹം&lt;/span&gt; &lt;span&gt;അറിഞ്ഞില്ല&lt;/span&gt;.&lt;br /&gt;&lt;span&gt;വിഡ്ഡി&lt;/span&gt;...&lt;span&gt;പമ്പര&lt;/span&gt; &lt;span&gt;വിഡ്‌ഡി&lt;/span&gt;!!!&lt;br /&gt;&lt;span&gt;അതു&lt;/span&gt; &lt;span&gt;മുതലെടുക്കാന്‍&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;സാമര്‍ഥ്യം&lt;/span&gt; &lt;span&gt;കാണിച്ചു&lt;/span&gt;.&lt;br /&gt;&lt;span&gt;ഇതൊന്നും&lt;/span&gt; &lt;span&gt;മനസ്സിലാകാതെ&lt;/span&gt; &lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ലക്ഷ്മണന്‍&lt;/span&gt; &lt;span&gt;നിനക്കു&lt;/span&gt; &lt;span&gt;പാദസേവ&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;.&lt;br /&gt;&lt;span&gt;രാമ&lt;/span&gt;....&lt;span&gt;പതിനാലു&lt;/span&gt; &lt;span&gt;വര്‍ഷം&lt;/span&gt; &lt;span&gt;സീതയോടൊപ്പം&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;ആരണ്യകത്തില്‍&lt;/span&gt; &lt;span&gt;മധുവിധുവിനു&lt;/span&gt; &lt;span&gt;പോയപ്പോഴും&lt;/span&gt;&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;പതിയെ&lt;/span&gt; &lt;span&gt;നിങ്ങളുടെ&lt;/span&gt; &lt;span&gt;വിടുപണിക്കായി&lt;/span&gt; &lt;span&gt;കൂടെ&lt;/span&gt; &lt;span&gt;കൊണ്ടു&lt;/span&gt; &lt;span&gt;പോയില്ലേ&lt;/span&gt;?&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ദു&lt;/span&gt;:&lt;span&gt;ഖം&lt;/span&gt;....,&lt;br /&gt;&lt;span&gt;ലക്ഷ്മണന്റെ&lt;/span&gt; &lt;span&gt;ദു&lt;/span&gt;:&lt;span&gt;ഖം&lt;/span&gt;...&lt;br /&gt;&lt;span&gt;ഒന്നും&lt;/span&gt; &lt;span&gt;നിനക്കു&lt;/span&gt; &lt;span&gt;പ്രശ്നമായില്ല&lt;/span&gt;...&lt;br /&gt;&lt;span&gt;അസൂയ&lt;/span&gt; &lt;span&gt;നിറഞ്ഞ&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;മനസ്സ്‌&lt;/span&gt; ..&lt;br /&gt;&lt;span&gt;അഹങ്കാരം&lt;/span&gt; &lt;span&gt;നിറഞ്ഞ&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;മനോഭാവം&lt;/span&gt;....&lt;br /&gt;&lt;span&gt;രാമാ&lt;/span&gt;...&lt;br /&gt;&lt;span&gt;ഇനിയെങ്കിലും&lt;/span&gt; &lt;span&gt;സത്യം&lt;/span&gt; &lt;span&gt;പറയൂ&lt;/span&gt;...&lt;br /&gt;&lt;span&gt;മധുവിധുവിന്റെ&lt;/span&gt; &lt;span&gt;മാദക&lt;/span&gt; &lt;span&gt;ലഹരി&lt;/span&gt; &lt;span&gt;അടങ്ങിയപ്പോള്‍എന്തിനാണു&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;സീതയെ&lt;/span&gt; &lt;span&gt;പരിത്യജിച്ചത്‌&lt;/span&gt;?&lt;br /&gt;&lt;span&gt;എന്തിനാണ്‌&lt;/span&gt; &lt;span&gt;അവളെ&lt;/span&gt; &lt;span&gt;അഗ്നിയിലെരിച്ചത്‌&lt;/span&gt;.?&lt;br /&gt;&lt;span&gt;പ്രജാഹിതം&lt;/span&gt; &lt;span&gt;നിറവേറ്റാനാണു&lt;/span&gt; &lt;span&gt;പോലും&lt;/span&gt;....!!&lt;br /&gt;&lt;span&gt;കഷ്ടം&lt;/span&gt;...&lt;span&gt;നീതിമാനായ&lt;/span&gt; &lt;span&gt;രാജാവ്‌&lt;/span&gt;...&lt;br /&gt;&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;നീതിയും&lt;/span&gt; &lt;span&gt;സത്യവും&lt;/span&gt; &lt;span&gt;എങ്ങനെയുള്ളതായിരുന്നു&lt;/span&gt; &lt;span&gt;എന്ന്‌&lt;/span&gt;&lt;br /&gt;&lt;span&gt;ആരും&lt;/span&gt; &lt;span&gt;മനസ്സിലാക്കിയില്ല&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;വ്യാമോഹിച്ചു&lt;/span&gt;..&lt;br /&gt;&lt;span&gt;ഒരു&lt;/span&gt; &lt;span&gt;സാധാരണ&lt;/span&gt; &lt;span&gt;മനുഷ്യന്‍&lt;/span&gt; &lt;span&gt;പോലും&lt;/span&gt; &lt;span&gt;നിന്നേക്കാള്‍&lt;/span&gt; &lt;span&gt;വിവേകം&lt;/span&gt; &lt;span&gt;കാണിക്കുമായിരുന്നു&lt;/span&gt;.&lt;br /&gt;&lt;span&gt;ദൈവം&lt;/span&gt; &lt;span&gt;എന്നഹങ്കരിച്ച&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;പ്രവര്‍ത്തികള്‍&lt;/span&gt; &lt;span&gt;എത്ര&lt;/span&gt; &lt;span&gt;മ്ലേച്ഛമായിരുന്നു&lt;/span&gt;&lt;br /&gt;&lt;span&gt;രാമാ&lt;/span&gt;,&lt;br /&gt;&lt;span&gt;എനിക്കറിയാം&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt; &lt;span&gt;അറിയാം&lt;/span&gt;.&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ലക്ഷ്മണനെ&lt;/span&gt; &lt;span&gt;എന്നില്‍&lt;/span&gt; &lt;span&gt;നിന്നകറ്റി&lt;/span&gt;&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;സ്വപ്നങ്ങളെല്ലാം&lt;/span&gt; &lt;span&gt;നഷ്ടപ്പെടുത്തി&lt;/span&gt;,&lt;br /&gt;&lt;span&gt;എന്നെ&lt;/span&gt; &lt;span&gt;നിത്യ&lt;/span&gt; &lt;span&gt;ദു&lt;/span&gt;:&lt;span&gt;ഖത്തിലേയ്ക്കുതള്ളിയിട്ട&lt;/span&gt; &lt;span&gt;നിന്നോട്‌&lt;/span&gt;&lt;br /&gt;&lt;span&gt;ഞാനെന്തിനു&lt;/span&gt; &lt;span&gt;കരുണ&lt;/span&gt; &lt;span&gt;കാണിക്കണം&lt;/span&gt;...??&lt;br /&gt;&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;മുഖം&lt;/span&gt; &lt;span&gt;മൂടി&lt;/span&gt; &lt;span&gt;ഞാന്‍&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;ലോകത്തിനു&lt;/span&gt; &lt;span&gt;മുന്‍പില്‍&lt;/span&gt; &lt;span&gt;തുറന്നു&lt;/span&gt; &lt;span&gt;കാണിക്കും&lt;/span&gt;&lt;br /&gt;&lt;span&gt;എന്തായാലും&lt;/span&gt; &lt;span&gt;സീത&lt;/span&gt; &lt;span&gt;ബുദ്ധിമതി&lt;/span&gt; &lt;span&gt;ആയിരുന്നു&lt;/span&gt;.&lt;br /&gt;&lt;span&gt;അല്ലെങ്കില്‍&lt;/span&gt; &lt;span&gt;നിന്നില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;രക്ഷപ്പെടാന്‍&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt; &lt;span&gt;വെമ്പുമായിരുന്നില്ല&lt;/span&gt;.&lt;br /&gt;&lt;span&gt;എന്നിട്ട്‌&lt;/span&gt; ,&lt;br /&gt;&lt;span&gt;അവളുടെ&lt;/span&gt; &lt;span&gt;ജീവ&lt;/span&gt; &lt;span&gt;ത്യാഗം&lt;/span&gt; &lt;span&gt;പോലും&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;ദൈവീകത്വത്തിന്റെ&lt;/span&gt; &lt;span&gt;പൊന്‍&lt;/span&gt; &lt;span&gt;തൂവലാക്കി&lt;/span&gt; &lt;span&gt;മാറ്റാന്‍നീ&lt;/span&gt; &lt;span&gt;ശ്രമിച്ചു&lt;/span&gt;.&lt;br /&gt;&lt;span&gt;പക്ഷെ&lt;/span&gt; &lt;span&gt;രാമാ&lt;/span&gt;,&lt;br /&gt;&lt;span&gt;ഉപയോഗിച്ചു&lt;/span&gt; &lt;span&gt;പഴകിയ&lt;/span&gt; &lt;span&gt;സീതയുടെ&lt;/span&gt; &lt;span&gt;ശരീരത്തേക്കാള്‍&lt;/span&gt; &lt;span&gt;ഭംഗിയും&lt;/span&gt; &lt;span&gt;തുടിപ്പുംഈ&lt;/span&gt; &lt;span&gt;ഊര്‍മ്മിളയുടെ&lt;/span&gt;&lt;span&gt;മേനിക്കുണ്ടായിരുന്നു&lt;/span&gt;.&lt;span&gt;അല്ലെ&lt;/span&gt;?&lt;br /&gt;&lt;span&gt;സീതയുടെ&lt;/span&gt; &lt;span&gt;ഇല്ലായ്മ&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;വികാരങ്ങള്‍ക്കു&lt;/span&gt; &lt;span&gt;തീപിടിപ്പിച്ചത്‌&lt;/span&gt; &lt;span&gt;ഞാനറിഞ്ഞിരുന്നു&lt;/span&gt;...&lt;br /&gt;&lt;span&gt;തണുത്ത&lt;/span&gt; &lt;span&gt;നിശീഥിനികളില്‍&lt;/span&gt;,&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;കിടക്കറയില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;ഉയരാറുള്ള&lt;/span&gt; &lt;span&gt;നെടു&lt;/span&gt; &lt;span&gt;വീര്‍പ്പുകള്‍&lt;/span&gt; &lt;span&gt;കേട്ട്‌&lt;/span&gt;&lt;br /&gt;&lt;span&gt;സീതയോടുള്ള&lt;/span&gt; &lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;സ്നേഹത്തിന്റെ&lt;/span&gt; &lt;span&gt;ആഴത്തേപ്പറ്റി&lt;/span&gt;&lt;br /&gt;&lt;span&gt;പാവം&lt;/span&gt; &lt;span&gt;ലക്ഷ്മണന്‍&lt;/span&gt; &lt;span&gt;അടക്കം&lt;/span&gt; &lt;span&gt;പറഞ്ഞപ്പോള്‍എന്റെ&lt;/span&gt; &lt;span&gt;ഉള്ളില്‍&lt;/span&gt; &lt;span&gt;ചിരി&lt;/span&gt; &lt;span&gt;പൊടിഞ്ഞത്‌&lt;/span&gt;&lt;br /&gt;&lt;span&gt;ആരും&lt;/span&gt; &lt;span&gt;കണ്ടില്ല&lt;/span&gt;&lt;br /&gt;'&lt;span&gt;ജ്യേഷ്ഠന്‍&lt;/span&gt; &lt;span&gt;ഇങ്ങനെ&lt;/span&gt; &lt;span&gt;ദു&lt;/span&gt;:&lt;span&gt;ഖിക്കുമ്പോള്‍നമ്മളെങ്ങനെ&lt;/span&gt; &lt;span&gt;സന്തോഷമായി&lt;/span&gt; &lt;span&gt;കഴിയും&lt;/span&gt; &lt;span&gt;ഊര്‍മ്മിളേ&lt;/span&gt; '&lt;span&gt;എന്നു&lt;/span&gt; &lt;span&gt;പറഞ്ഞ്‌&lt;/span&gt; &lt;span&gt;ലക്ഷ്മണന്‍&lt;/span&gt;&lt;span&gt;ഓരോ&lt;/span&gt; &lt;span&gt;നിമിഷവും&lt;/span&gt;&lt;br /&gt;&lt;span&gt;എന്നില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;അകന്നു&lt;/span&gt; &lt;span&gt;മാറിയപ്പോള്‍ഞാനനുഭവിച്ച&lt;/span&gt; &lt;span&gt;വീര്‍പ്പു&lt;/span&gt; &lt;span&gt;മുട്ടലും&lt;/span&gt; &lt;span&gt;ആരും&lt;/span&gt; &lt;span&gt;അറിഞ്ഞില്ല&lt;/span&gt;.&lt;br /&gt;&lt;span&gt;ഇന്നല്ലെങ്കില്‍&lt;/span&gt; &lt;span&gt;നാളെ&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt; &lt;span&gt;ശരിയാകും&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;കാത്തിരുന്ന&lt;/span&gt;&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;എല്ലാ&lt;/span&gt; &lt;span&gt;സ്വപ്നങ്ങളും&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;തകര്‍ത്തില്ലെ&lt;/span&gt;?&lt;br /&gt;&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;സാര്‍ത്ഥത&lt;/span&gt;...&lt;br /&gt;&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;അസൂയ&lt;/span&gt;...&lt;br /&gt;&lt;span&gt;ആരുടെ&lt;/span&gt; &lt;span&gt;കൂട്ടു&lt;/span&gt; &lt;span&gt;പിടിച്ചായാലും&lt;/span&gt; &lt;span&gt;നീയതു&lt;/span&gt; &lt;span&gt;സാധിച്ചെടുത്തു&lt;/span&gt;....&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ലക്ഷ്മണനെ&lt;/span&gt; &lt;span&gt;നീ&lt;/span&gt; &lt;span&gt;ഇല്ലാതാക്കി&lt;/span&gt;.&lt;br /&gt;&lt;span&gt;രാമാ&lt;/span&gt;...,&lt;br /&gt;&lt;span&gt;ഇനിയും&lt;/span&gt; &lt;span&gt;സഹിക്കാന്‍&lt;/span&gt; &lt;span&gt;എനിക്കു&lt;/span&gt; &lt;span&gt;മനസ്സില്ല&lt;/span&gt;.&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;ദു&lt;/span&gt;:&lt;span&gt;ഖം&lt;/span&gt; &lt;span&gt;ഹിമാലയത്തേക്കാള്‍&lt;/span&gt; &lt;span&gt;വളര്‍ന്നിരിക്കുന്നു&lt;/span&gt;.&lt;br /&gt;&lt;span&gt;ഇതിനൊരു&lt;/span&gt; &lt;span&gt;അവസാനം&lt;/span&gt; &lt;span&gt;കണ്ടേമതിയാകു&lt;/span&gt;...&lt;br /&gt;&lt;span&gt;ഈ&lt;/span&gt; &lt;span&gt;ഏകാന്തത&lt;/span&gt; &lt;span&gt;എനിക്ക്‌&lt;/span&gt; &lt;span&gt;അസഹ്യം&lt;/span&gt;..&lt;br /&gt;&lt;span&gt;കണ്ണീനീര്‍&lt;/span&gt; &lt;span&gt;ഒന്നിനും&lt;/span&gt; &lt;span&gt;പരിഹാരം&lt;/span&gt; &lt;span&gt;ആകില്ലെന്നു&lt;/span&gt; &lt;span&gt;എനിക്കു&lt;/span&gt; &lt;span&gt;മനസ്സിലായി&lt;/span&gt;....&lt;br /&gt;&lt;span&gt;എല്ലാറ്റിനും&lt;/span&gt; &lt;span&gt;കാരണം&lt;/span&gt; &lt;span&gt;നീയാണ്‌&lt;/span&gt;.&lt;span&gt;നീ&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt;....&lt;br /&gt;&lt;span&gt;ഇതിനൊരു&lt;/span&gt; &lt;span&gt;പോംവഴി&lt;/span&gt; &lt;span&gt;കാണാനും&lt;/span&gt; &lt;span&gt;നിനക്കേ&lt;/span&gt; &lt;span&gt;കഴിയു&lt;/span&gt;...&lt;br /&gt;&lt;span&gt;ഇനിയെങ്കിലും&lt;/span&gt; &lt;span&gt;സമ്മതിക്കു&lt;/span&gt; &lt;span&gt;രാമാ&lt;/span&gt;...&lt;br /&gt;&lt;span&gt;എന്റെ&lt;/span&gt; &lt;span&gt;സൗന്ദര്യം&lt;/span&gt; &lt;span&gt;നിന്നെ&lt;/span&gt; &lt;span&gt;ലഹരി&lt;/span&gt; &lt;span&gt;പിടിപ്പിച്ചിരുന്നു&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;സത്യം&lt;/span&gt;..&lt;br /&gt;&lt;span&gt;അതിന്റെ&lt;/span&gt; &lt;span&gt;സാക്ഷാത്‌കാരത്തിനായിട്ടായിരുന്നു&lt;/span&gt; &lt;span&gt;ഇത്രനാള്‍&lt;/span&gt; &lt;span&gt;കാത്തിരുന്നത്‌&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;യാഥാര്‍ത്ഥ്യം&lt;/span&gt;....&lt;br /&gt;&lt;span&gt;ഈ&lt;/span&gt; &lt;span&gt;അയോദ്ധ്യ&lt;/span&gt;...,&lt;br /&gt;&lt;span&gt;അതിന്റെ&lt;/span&gt; &lt;span&gt;സൗഭാഗ്യം&lt;/span&gt; &lt;span&gt;വീണ്ടെടുക്കുവാന്‍&lt;/span&gt;..&lt;br /&gt;&lt;span&gt;ഈ&lt;/span&gt; &lt;span&gt;രാജധാനിയുടെ&lt;/span&gt; &lt;span&gt;മുറ്റത്ത്‌&lt;/span&gt; &lt;span&gt;നമ്മുടെ&lt;/span&gt; &lt;span&gt;ഓമനക്കുഞ്ഞുങ്ങള്‍ഓടിക്കളിക്കുവാന്‍&lt;/span&gt;...,&lt;br /&gt;&lt;span&gt;നീ&lt;/span&gt; &lt;span&gt;ഇതു&lt;/span&gt; &lt;span&gt;വരെ&lt;/span&gt; &lt;span&gt;ചെയ്ത&lt;/span&gt; &lt;span&gt;ദുഷ്ക്കര്‍മ്മത്തിനു&lt;/span&gt;&lt;br /&gt;&lt;span&gt;ഇങ്ങനെയെങ്കിലും&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;പ്രായശ്ചിത്തമാകട്ടെ&lt;/span&gt;...&lt;br /&gt;&lt;span&gt;ഈ&lt;/span&gt; &lt;span&gt;ഊര്‍മ്മിളയുടെ&lt;/span&gt; &lt;span&gt;വികാരം&lt;/span&gt; &lt;span&gt;അഗ്നിയായി&lt;/span&gt; &lt;span&gt;ജ്വലിക്കും&lt;/span&gt; &lt;span&gt;മുന്‍പ്‌&lt;/span&gt;,&lt;br /&gt;&lt;span&gt;ഇവളുടെ&lt;/span&gt; &lt;span&gt;ശാപമേറ്റ്‌&lt;/span&gt; &lt;span&gt;അയോദ്ധ്യയും&lt;/span&gt; &lt;span&gt;രഘുവംശം&lt;/span&gt; &lt;span&gt;ആകെയും&lt;/span&gt;&lt;br /&gt;&lt;span&gt;നാമാവശേഷം&lt;/span&gt; &lt;span&gt;ആകാതിരിക്കാന്‍&lt;/span&gt;...&lt;br /&gt;&lt;span&gt;അയോദ്ധ്യാധിപതി&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;നല്ല&lt;/span&gt; &lt;span&gt;കാര്യം&lt;/span&gt; &lt;span&gt;എങ്കിലും&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt; &lt;span&gt;എന്ന്&lt;/span&gt; &lt;span&gt;ലോകം&lt;/span&gt; &lt;span&gt;പ്രകീര്‍ത്തിക്കാന്‍&lt;/span&gt;....&lt;br /&gt;&lt;span&gt;നിന്നിലെ&lt;/span&gt; &lt;span&gt;അഹന്ത&lt;/span&gt; &lt;span&gt;വെടിയൂ&lt;/span&gt;...&lt;br /&gt;&lt;span&gt;നിന്റെ&lt;/span&gt; &lt;span&gt;മാനുഷിക&lt;/span&gt; &lt;span&gt;ദൗര്‍ബല്യങ്ങള്‍അംഗീകരിച്ചുകൊണ്ടു&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt;&lt;br /&gt;&lt;span&gt;ദയവായി&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;ഊര്‍മ്മിളയെ&lt;/span&gt; &lt;span&gt;സ്വീകരിക്കൂ&lt;/span&gt;...&lt;br /&gt;&lt;span&gt;ഇവളുടെ&lt;/span&gt; &lt;span&gt;മനസ്സിലെ&lt;/span&gt; &lt;span&gt;അഗ്നി&lt;/span&gt; &lt;span&gt;അണയ്ക്കൂ&lt;/span&gt;.&lt;br /&gt;**************************************&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-1717209518654695675?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/1717209518654695675/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=1717209518654695675' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1717209518654695675'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/1717209518654695675'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2010/02/blog-post.html' title='ഊര്‍മ്മിള.'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-5282438963742512806</id><published>2009-03-30T01:21:00.000-07:00</published><updated>2009-03-31T02:54:02.655-07:00</updated><title type='text'>നിയോഗ വ്യഥകള്‍</title><content type='html'>&lt;span style="font-size:130%;"&gt;സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരുന്ന പോലെയല്ല.മനസ്സിനെ ഞെരുക്കുന്നതു പോലെ.&lt;br /&gt;അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ഛാലും സത്യം അതാണ്‌.ഒരു നീണ്ട യാത്രയുടെ സമാപ്തി.&lt;br /&gt;കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.&lt;br /&gt;ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. ഒക്കെയും തീരുന്നു.&lt;br /&gt;സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹപൂര്‍വം നല്‍കിയ ഉപഹാരങ്ങള്‍ കൈയ്യിലൊതുക്കിപ്പിടിച്ച്‌ ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.&lt;br /&gt;അദ്ദേഹം വരും.&lt;br /&gt;ടീച്ചര്‍ക്ക്‌ ഉറപ്പുണ്ട്‌.എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു വന്നാക്കാനും കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന്‍ കൃത്യമായി എത്തും.പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും പിരിഞ്ഞതിനു ശേഷം.&lt;br /&gt;പക്ഷെ, കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന്‍ എത്തിയില്ല എന്നതില്‍ ടീച്ചര്‍ക്ക്‌ അത്ഭുതവും അമ്പരപ്പുമുണ്ടായി.പതിവില്ലാത്തതാണിത്‌&lt;br /&gt;ഒരല്‍പം പരിഭവത്തോടെ ടീച്ചര്‍ ഓര്‍ത്തു&lt;br /&gt;അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.&lt;br /&gt;ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്‌&lt;br /&gt;സമയം കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത്‌ ശങ്കയ്ക്കും വഴിമാറുന്നത്‌ ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു പിടച്ചില്‍...&lt;br /&gt;ശരീരം തളരുന്നു&lt;br /&gt;എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി&lt;br /&gt;അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന്‍ ഇറങ്ങുന്നതും കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.&lt;br /&gt;"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."&lt;br /&gt;മകന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ ടീച്ചര്‍ ചോദിച്ചു.&lt;br /&gt;"അച്ഛന്‍...?"&lt;br /&gt;മകന്‍ ചിരിച്ചു.&lt;br /&gt;"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."&lt;br /&gt;മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.&lt;br /&gt;പല പ്രാവശ്യം മകന്റെ മുന്‍പില്‍ അച്ഛന്‍ ഇങ്ങനെ അപഹാസ്യനായിട്ടുണ്ടെന്നും ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ടീച്ചര്‍ പെട്ടെന്നോര്‍ത്തു.&lt;br /&gt;"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്‌?"&lt;br /&gt;ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.&lt;br /&gt;ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു&lt;br /&gt;ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.&lt;br /&gt;"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"&lt;br /&gt;ചിരിച്ചു കൊണ്ടാണു പറഞ്ഞത്‌ എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.&lt;br /&gt;കാരണം ,പിന്നീടവന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല.&lt;br /&gt;എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.&lt;br /&gt;അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ്‌ ടീച്ചര്‍ക്കുള്ളത്‌.മകനോടു പറയാനുള്ള കാര്യങ്ങള്‍ അച്ഛന്‍ അമ്മയോടു പറയുന്നു അച്ഛനുള്ള മറുപടി മകന്‍ അമ്മയെ അറിയിക്കുന്നു.&lt;br /&gt;നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും&lt;br /&gt;അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.&lt;br /&gt;മകന്റെ മനസ്സില്‍ അച്ഛനോട്‌ സ്നേഹവും ബഹുമാനവും ഉണ്ട്‌.അതിലേറെ, മകനേക്കുറിച്ച്‌ സദാ ഉത്‌കണ്ഠാകുലനാണ്‌ ഭര്‍ത്താവ്‌.&lt;br /&gt;രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം&lt;br /&gt;മകനോട്‌ സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.&lt;br /&gt;ആദ്യമൊക്കെ ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന്‍ പിന്നീട്‌ ഒറ്റയും പെട്ടയും പറയാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍ ശ്രമിച്ചു.വിശ്വനാഥന്‌ അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.&lt;br /&gt;"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായിട്ടില്ലേ?സ്നേഹമില്ലാഞ്ഞിട്ടാ..?"&lt;br /&gt;ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു&lt;br /&gt;മകനു പറയാനുള്ളതും അതു തന്നെ.&lt;br /&gt;"എനിക്കച്ഛനോട്‌ സ്നേഹമില്ലാഞ്ഞിട്ടാണോ?ഒരു നല്ലവാക്ക്‌ ഒരിക്കലും അച്ഛനു പറയാനില്ല.എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."&lt;br /&gt;സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത്‌ ടീച്ചര്‍ തന്നെ.&lt;br /&gt;"അമ്മേ.. എനിക്കൊരു ബുക്ക്‌ വേണം .."&lt;br /&gt;"നീ അച്ഛനോട്‌ പറയ്‌.."&lt;br /&gt;"അമ്മ പറഞ്ഞാല്‍ മതി."&lt;br /&gt;അച്ഛനോടു പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത അമ്മയ്ക്കാണ്‌ ആവശ്യങ്ങള്‍ അറിഞ്ഞ്‌ സാധിച്ചു കൊടുക്കുമ്പോഴും അച്ഛന്‍ പറയും.&lt;br /&gt;"അവന്‌ എന്നോട്‌ ചോദിച്ചാലെന്താ..?"&lt;br /&gt;ആ ചോദ്യത്തില്‍ വിഷമമുണ്ട്‌.&lt;br /&gt;'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...'എന്നെല്ലാം ആവശ്യപ്പെടുന്നത്‌ കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്‌&lt;br /&gt;പക്ഷേ,&lt;br /&gt;അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല&lt;br /&gt;തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.&lt;br /&gt;"അമ്മ എന്താ ആലോചിക്കുന്നത്‌...?"&lt;br /&gt;പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത്‌ ടീച്ചര്‍ നിഷേധിച്ചു.&lt;br /&gt;"ഏയ്‌...ഒന്നുമില്ല.....പിന്നെ,നിനക്ക്‌ ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"&lt;br /&gt;പെട്ടെന്നോര്‍ത്തപോലെ മകന്‍ പറഞ്ഞു.&lt;br /&gt;"ങാ...അതു പറയാന്‍ കൂടിയാ ഞാന്‍ വന്നത്‌... ശ്രീജയുടെ ലീവ്‌ തീരാറായി.അവള്‍ ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത്‌ ആളു വേണമല്ലൊ. അമ്മയ്ക്കു കുറച്ചു നാള്‍ ഞങ്ങളോടൊപ്പം വന്നു നിന്നു കൂടെ...?"&lt;br /&gt;ടീച്ചര്‍ മറുപടി പറഞ്ഞില്ല.&lt;br /&gt;തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.&lt;br /&gt;വീടിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന്‍ പറഞ്ഞു.&lt;br /&gt;"അമ്മ ആലോചിക്ക്‌. ഞാന്‍ നാളെ വരാം."&lt;br /&gt;"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."&lt;br /&gt;"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."&lt;br /&gt;മകന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.&lt;br /&gt;"നീ അച്ഛനോടു പറഞ്ഞോ?"&lt;br /&gt;"ഇല്ല അമ്മ പറഞ്ഞാല്‍ മതി."&lt;br /&gt;കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.&lt;br /&gt;പട്ടണത്തില്‍ സ്വന്തം വീടെടുത്ത്‌ മകന്‍ താമസമാരംഭിച്ചിട്ട്‌ നാലു വര്‍ഷം കഴിഞ്ഞു.അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന്‌ താല്‍പര്യമില്ലായിരുന്നെന്ന്ടിച്ചര്‍ക്കുനന്നായറിയാം&lt;br /&gt;പക്ഷേ ,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ എതിര്‍ത്തില്ലെന്നു മാത്രം.&lt;br /&gt;ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.&lt;br /&gt;പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവള്‍...അച്ഛനമ്മമാരുടെ ഓമന മകള്‍...പണത്തിന്റേയും പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ഒഴിഞ്ഞു മാറി.&lt;br /&gt;ഗ്രാമത്തിലെ ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.അതുകൊണ്ട്‌ താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്‌.അല്‍പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ കെട്ടുറപ്പിനു നന്ന്.&lt;br /&gt;ഇന്നത്‌ തികച്ചും ബോധ്യമാകുന്നു.&lt;br /&gt;ഇപ്പോള്‍,ശ്രീജയെ പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന്‍ കൂടെക്കൂടെ വരും.,വിശേഷങ്ങള്‍ അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...&lt;br /&gt;വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.&lt;br /&gt;എന്നാലും സന്തോഷമാണ്‌.അത്രയെങ്കിലും ഉണ്ടല്ലൊ.&lt;br /&gt;ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.&lt;br /&gt;ഇല്ല.അകത്തെവിടെയോ ഉണ്ട്‌.&lt;br /&gt;മകനോടുള്ള പരിഭവത്തിലാണ്‌.ഇനി,&lt;br /&gt;ആ പരിഭവം മാറ്റി ആളെ നോര്‍മലാക്കാന്‍ അല്‍പം പാടുപെടണം.&lt;br /&gt;കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച്‌ ടീച്ചര്‍ കിടക്കമുറിയിലേയ്ക്കു ചെന്നു.&lt;br /&gt;കൈകളില്‍ തലവച്ച്‌ കണ്ണടച്ച്‌ നീണ്ടു നിവര്‍ന്നു കിടക്കുന്നു.ഉറക്കമല്ലവന്നതറിഞ്ഞ ഭാവമില്ല.&lt;br /&gt;മെല്ലെ തൊട്ടു വിളിച്ചു.&lt;br /&gt;"ഉറങ്ങ്വാണോ?"&lt;br /&gt;പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന്‍ കണ്ണു തുറന്നു.മൗനം കണ്ട്‌ ടീച്ചര്‍ വീണ്ടും ചോദിച്ചു.&lt;br /&gt;"എന്തേ....സുഖമില്ലേ?"&lt;br /&gt;ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച്‌ ചൂടു നോക്കുകയും ചെയ്തു.&lt;br /&gt;പെട്ടെന്ന് ആ മുഖം തെളിഞ്ഞു.&lt;br /&gt;"ഒന്നുമില്ല, വെറുതെ കിടന്നതാ...?"&lt;br /&gt;ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.&lt;br /&gt;"മോന്‍ വന്നിട്ട്‌ ഒന്നും മിണ്ടിയില്ലേ?"&lt;br /&gt;"പ്രത്യേകിച്ച്‌ എന്താ മിണ്ടേണ്ടത്‌?.വിളിച്ചിരുത്തി സത്‌കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."&lt;br /&gt;ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.&lt;br /&gt;ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.&lt;br /&gt;"പോട്ടെന്നേ...മോനല്ലേ..."&lt;br /&gt;വിശ്വനാഥന്‍ ഒന്നു മൂളി.ആ മൂളലില്‍ ഒരുപാട്‌ അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.&lt;br /&gt;സാരി മടക്കി ഹാങ്ങറില്‍ തൂക്കി,കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.&lt;br /&gt;"അവനിന്നു വന്നതു വെറുതെയല്ല.ശ്രീജയുടെ ലീവു തീരാറായി.എന്നോട്‌ അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്‌."&lt;br /&gt;"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത്‌ നീയല്ലേ."&lt;br /&gt;ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.&lt;br /&gt;അല്‍പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.&lt;br /&gt;"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട്‌ നാളെ എന്താണ്‌ പറയേണ്ടത്‌..?"&lt;br /&gt;"ആവാമെന്നല്ലാതെ വേറെന്ത്‌..?"&lt;br /&gt;വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.&lt;br /&gt;'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്‌.&lt;br /&gt;പക്ഷേ....!&lt;br /&gt;ഭക്ഷണമൊരുക്കുമ്പോഴും മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള ഭര്‍ത്താവ്‌ ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത്‌ ടീച്ചറെ നൊമ്പരപ്പെടുത്തി.&lt;br /&gt;ഗാഡമായ വായനയിലാണ്‌ എന്ന അഭിനയം ഒട്ടും വിജയിക്കുന്നില്ലെന്ന് വിശ്വനാഥനും അറിഞ്ഞു.&lt;br /&gt;അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.&lt;br /&gt;പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.&lt;br /&gt;ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.&lt;br /&gt;രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്നവണ്ണം ടീച്ചര്‍ മന്ത്രിച്ചു.&lt;br /&gt;" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല..?!"&lt;br /&gt;വിശ്വനാഥന്‍ എന്നിട്ടും മിണ്ടിയില്ല.&lt;br /&gt;ഏറെ നേരത്തെ നിശ്വബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.&lt;br /&gt;"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"&lt;br /&gt;ടീച്ചര്‍ അമ്പരന്നു.&lt;br /&gt;"എന്തേ ഇപ്പം ചോദിക്കാന്‍..?"&lt;br /&gt;"ഓ...വെറുതെ."&lt;br /&gt;മറക്കുന്നതെങ്ങനെ..?!!&lt;br /&gt;ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!&lt;br /&gt;വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്‌.&lt;br /&gt;അതൊരു തുടക്കം മാത്രം.&lt;br /&gt;ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...&lt;br /&gt;പിന്നെ,ഏറെ കഷ്ടപ്പെട്ട്‌ സ്വന്തമാക്കിയ വീട്‌...അതിനു വേണ്ടിവന്ന കടങ്ങള്‍...സാമ്പത്തിക വൈഷമ്യങ്ങള്‍...!അതെ ഒന്നല്ലെങ്കില്‍ മറ്റോരോ കാരണങ്ങള്‍.&lt;br /&gt;വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയും കൈവന്നു.&lt;br /&gt;പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത്‌ എത്ര വര്‍ഷങ്ങള്‍...&lt;br /&gt;വിശ്വനാഥന്‍ ജോലിയില്‍ നിന്നും വിരമിച്ചു.&lt;br /&gt;വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.&lt;br /&gt;പെന്‍ഷന്‍ പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!&lt;br /&gt;ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.&lt;br /&gt;"ഞാനും കൂടി വരണമെന്ന് അവന്‍ പറഞ്ഞോ?"&lt;br /&gt;വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.&lt;br /&gt;അങ്ങനെ ഒരാവശ്യം അവന്‍ പറഞ്ഞില്ലല്ലൊ.&lt;br /&gt;തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.&lt;br /&gt;"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."&lt;br /&gt;ആ തമാശ ആസ്വദിച്ച്‌ വിശ്വനാഥന്‍ ചിരിച്ചു. പിന്നെ പറഞ്ഞു.&lt;br /&gt;"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"&lt;br /&gt;ടീച്ചര്‍ ഒന്നും മിണ്ടിയില്ല&lt;br /&gt;കാരണം ,അനുഭവങ്ങള്‍ പലതുണ്ട്‌.ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.&lt;br /&gt;"പെന്‍ഷന്‍ പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്‌."&lt;br /&gt;മറ്റുള്ളവര്‍ക്ക്‌ നാണക്കേട്‌ ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന്‍ ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.&lt;br /&gt;വിശ്വനാഥന്‍ അങ്ങനെയാണ്‌.വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.&lt;br /&gt;ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്‍...&lt;br /&gt;ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്‌.പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.&lt;br /&gt;പക്ഷേ...,&lt;br /&gt;അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്‌ ഒരര്‍ത്ഥമേ അവര്‍ക്കറിയു...&lt;br /&gt;ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക്‌ എത്രനാള്‍ വേണ്ടിവരും...?&lt;br /&gt;ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.&lt;br /&gt;ഭര്‍ത്താവിന്റെ കൈമടക്കില്‍ തലവച്ച്‌ അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു.ആ മുഖം തന്റെ നേരെ തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.&lt;br /&gt;ഒരുറക്കുപാട്ടിന്റെ താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്തമര്‍ന്നപ്പ്പ്പോള്‍,ടീച്ചറിന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത്‌ അദ്ദേഹം മന്ത്രിച്ചു.&lt;br /&gt;"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു തോന്നുന്നു.അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്‌.മക്കളെ വളര്‍ത്തി ഒരു നിലയില്‍ എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ."&lt;br /&gt;ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.&lt;br /&gt;" പക്ഷേ...അവിടെ മുത്തശ്ശന്‍ ഒരധികപ്പറ്റാ."&lt;br /&gt;ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ്‌ പൊത്തി.&lt;br /&gt;"അരുത്‌,,, അങ്ങനെ പറയരുത്‌."&lt;br /&gt;വിശ്വനാഥന്‍ ചിരിച്ചു.&lt;br /&gt;"ഞാന്‍ വെറുതെ പറഞ്ഞതല്ലെടാ.മക്കളുടെ നിര്‍ദ്ദേശമനുസരിച്ച്‌ കൊച്ചു മക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍.....ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു ഭാരമാണെന്ന്"&lt;br /&gt;ടീച്ചര്‍ മിണ്ടിയില്ല.&lt;br /&gt;കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്‌&lt;br /&gt;കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്‍ഷന്‍ പറ്റിയ അമ്മതന്നെ.&lt;br /&gt;പക്ഷേ...??!!&lt;br /&gt;ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്കു ക്ഷീണം തോന്നി.ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ ഏറെ നേരമിരുന്നു.&lt;br /&gt;ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.ഇനി തിരക്കൊന്നും ഇല്ല.എങ്കിലും,&lt;br /&gt;ഇന്നു മകന്‍ വരും .അവന്‌ ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം.അതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു തോന്നി.&lt;br /&gt;ഒന്നും ചെയ്യാനില്ലാത്തതു പോലെ.&lt;br /&gt;ഒന്നും പറയാനില്ലാത്തതൂപോലെ...&lt;br /&gt;വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക്‌ അനുഭവപ്പെട്ടു.&lt;br /&gt;പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..&lt;br /&gt;മകന്റെ വരവാണ്‌.&lt;br /&gt;'അമ്മേ' എന്നുറക്കെ വിളിച്ച്‌ അവന്‍ പണ്ടത്തെ വികൃതിക്കുട്ടിയേപ്പോലെ അകത്തേയ്ക്ക്‌ വന്നു.&lt;br /&gt;പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.&lt;br /&gt;"അമ്മ അച്ഛനോട്‌ പറഞ്ഞോ?"&lt;br /&gt;അവന്റെ കൈ പിടിച്ച്‌ ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച്‌&lt;br /&gt;ടീച്ചര്‍ നിര്‍ബന്ധിച്ചു.&lt;br /&gt;"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട്‌ എത്ര നാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"&lt;br /&gt;"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."&lt;br /&gt;ഒരു യാചനപോലെ അവര്‍ പറഞ്ഞു.&lt;br /&gt;"ഒരു കപ്പ്‌ ചായ എങ്കിലും...?"&lt;br /&gt;മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി.പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ്‌ കൈയ്യിലെടുത്തു.&lt;br /&gt;മകന്‍ ചായ കുടിക്കുന്നതും നോക്കി ഒരല്‍പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.&lt;br /&gt;"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."&lt;br /&gt;മകന്റെ മുഖത്ത്‌ അമ്പരപ്പുണ്ടായി.&lt;br /&gt;"അമ്മ ഉദ്ദേശിക്കുന്നത്‌....?"&lt;br /&gt;"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ്‌ നീട്ടുന്നതു തന്നെയാണ്‌ യുക്തം"&lt;br /&gt;പകുതി കുടിച്ച ചായക്കപ്പ്‌ മേശമേല്‍ വച്ച്‌ മകന്‍ തലകുലുക്കി.&lt;br /&gt;"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"&lt;br /&gt;'ഇല്ല'എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.&lt;br /&gt;തന്റെ ധര്‍മ്മസങ്കടം മകന്‍ മനസ്സിലാക്കാത്തതില്‍ അവര്‍ക്ക്‌ കഠിനമായ വ്യഥയുണ്ടായി.&lt;br /&gt;എങ്കിലും അവര്‍ പറഞ്ഞു.&lt;br /&gt;"മോനെ...ഒന്നു നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. നീ മറന്നാലും അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല്"&lt;br /&gt;മകന്റെ മുഖം വിളറി.&lt;br /&gt;"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"&lt;br /&gt;മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.&lt;br /&gt;അവന്റെ ചുമലില്‍ തഴുകിക്കൊണ്ട്‌ ടീച്ചര്‍ മൊഴിഞ്ഞു.&lt;br /&gt;"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."&lt;br /&gt;അതിനെ എതിര്‍ത്ത്‌ മകന്‍ ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക്‌ ആശ്വാസം തോന്നി.അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.&lt;br /&gt;"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ട വേണം...പഴയ കാടന്‍ രീതികളൊന്നും അല്ലിപ്പോള്‍"&lt;br /&gt;ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.&lt;br /&gt;'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,&lt;br /&gt;സ്റ്റെറിലൈസ്‌ ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'&lt;br /&gt;എത്രയെത്ര കുറ്റങ്ങള്‍...!!&lt;br /&gt;"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത്‌ അമ്മയ്ക്കില്ലാ.അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"&lt;br /&gt;ടീച്ചര്‍ ണെടുവീര്‍പ്പിട്ടു&lt;br /&gt;."ഞാനത്രയും ചിന്തിച്ചില്ല.കുറച്ചു നാള്‍ അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ എന്നേ ഞാന്‍ വിചാരിച്ചുള്ളു... അമ്മ ക്ഷമിക്കണം"&lt;br /&gt;നിര്‍ബന്ധിച്ച്‌ ബോര്‍ഡിങ്ങില്‍ ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട്‌ ടീച്ചറുടെ നെഞ്ചു പിടഞ്ഞു.&lt;br /&gt;"അരുത്‌...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം"&lt;br /&gt;അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന്‍ ആവശ്യപ്പെട്ടു.&lt;br /&gt;"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്‌."&lt;br /&gt;നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച്‌ ടീച്ചര്‍ പറഞ്ഞു.&lt;br /&gt;"ഒന്നും തോന്നില്ല. മോന്‍ സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."&lt;br /&gt;പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്‍ക്കല്‍ കേട്ടു.&lt;br /&gt;"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട്‌ കേട്ടോ...പണ്ടു നടക്കാതെ പോയവ...."&lt;br /&gt;നേര്‍ത്തൊരു ചിരിയോടെ മകന്‍ അച്ഛനെ നോക്കി.&lt;br /&gt;"ഊട്ടി...? കൊടൈക്കനാല്‍...?"&lt;br /&gt;ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു.ആ കുസൃതിയേറ്റുവാങ്ങി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;"അതെയതെ...തീര്‍ന്നില്ല,കാശി...രാമേശ്വരം...തിരുപ്പതി..."&lt;br /&gt;അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട്‌ ടീച്ചര്‍ കോരിത്തരിച്ചു.&lt;br /&gt;*****************************&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-5282438963742512806?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/5282438963742512806/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=5282438963742512806' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5282438963742512806'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5282438963742512806'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2009/03/blog-post.html' title='നിയോഗ വ്യഥകള്‍'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-8391629430820657826</id><published>2008-11-16T09:42:00.000-08:00</published><updated>2008-11-23T10:08:31.909-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍.'/><title type='text'>തിരിച്ചു വരവ്‌</title><content type='html'>&lt;span style="font-size:130%;"&gt;                    ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ സംഗിയുടെയുള്ളില്‍ ദേഷ്യം ജ്വലിക്കുന്നുണ്ടായിരുന്നു.ഇത്രയും നാണക്കേട്‌ ഇന്നു വരെ അനുഭവിച്ചിട്ടില്ല&lt;br /&gt;കേട്ടപ്പോള്‍ തൊലിയുരിയുന്നതു പോലെയാണു തോന്നിയത്‌.കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ പരിഹസിക്കാനേ അവര്‍ ഉപയോഗിച്ചിട്ടുള്ളു ലയണസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ സ്ഥാനം കിട്ടാത്തതിന്റെ പകയാണ്‌ ശോഭാമേനോന്‌.ഡോക്ടര്‍ വിശ്വത്തെ കമ്പനികൂടാന്‍ കിട്ടാത്ത ദേഷ്യം രുഗ്മിണി നമ്പ്യാര്‍ക്കുമുണ്ട്‌. താനാരോടും ഒന്നും പിടിച്ചു പറിച്ചതല്ല. സ്വന്തം കഴിവുകൊണ്ടു നേടിയതാണ്‌. അതില്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം...?ചിരിച്ചു കാണിച്ചും സോപ്പിട്ടും എല്ലാം നേടാനാകുമെന്നാണെങ്കില്‍ അവര്‍ക്കും ശ്രമിക്കാവുന്നതല്ലെയുള്ളു.&lt;br /&gt;അല്ലാതെ,തന്റെ നേരെമാത്രം ഈ പരിഹാസം...? &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഓര്‍ക്കുന്തോറും നെഞ്ചില്‍ സങ്കടവും ദേഷ്യവും നിറയുന്നത്‌ സംഗി അറിഞ്ഞു.&lt;br /&gt;"അത്ര പാവമൊന്നും അല്ല കേട്ടൊ....ഒരു കൊച്ചു പെണ്ണാ...അല്ലേലും മധ്യവയസ്കര്‍ക്കിഷ്ടം അതാണല്ലൊ...."&lt;br /&gt;&lt;br /&gt;സ്വകാര്യം പോലെ ,ആനന്ദവല്ലിയോട്‌ ശോഭാ മേനോന്‍ ഉറക്കെ പറഞ്ഞത്‌ തന്നെ കേള്‍പ്പിക്കാനാണെന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതാണ്‌. രാഗിണി നമ്പ്യാരാണ്‌ ഏറ്റു പിടിച്ചത്‌.&lt;br /&gt;"ഒന്നും ചോദിക്കാനും പറ്റില്ലല്ലോ.അങ്ങേര്‌ തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ മിണ്ടാനൊക്കുമോ?" സഹിച്ചില്ല. മുഖത്തടിച്ചപോലെ മറുപടി നല്‍കി.&lt;br /&gt;&lt;br /&gt;ആരും അത്ര നല്ലപിള്ള ചമയേണ്ട...എല്ലാ അവളുമാരുടേം കാര്യം എനിക്കുമറിയാം"&lt;br /&gt;പെട്ടെന്ന് ശോഭാമേനോന്‍ ചൂടായി.&lt;br /&gt;"എന്തറിയാമെന്നാ...? നിന്നേപ്പോലെ കണ്ട അവന്മാരുടേ പുറകെ പോകുന്നെന്നോ?&lt;br /&gt;...ദേ... എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ...കണ്ണടച്ചു പാലു കുടിക്കുന്നത്‌ ആരും കാണുന്നില്ലെന്നാ വിചാരം..."&lt;br /&gt;വാക്കുകളുടെ നിയന്ത്രണം അറ്റു. തെമ്മാടിത്തം പറയുന്നതിനു ഒരതിരില്ലെ..?&lt;br /&gt;കൈ തരിച്ചതാണ്‌. അഷിത തടഞ്ഞിരുന്നില്ലെങ്കില്‍ അടി ഉറപ്പായിരുന്നു. താനെന്തു തെറ്റു ചെയ്തെന്നാ....?&lt;br /&gt;&lt;br /&gt;വിശ്വത്തിന്റെ കൂടെ രണ്ടു മൂന്നു തവണ പാര്‍ട്ടിക്കു പോയിട്ടുണ്ടെന്നതു സത്യം തന്നെ. അവര്‍ക്കതിനു കഴിയാത്തതിന്‌ അസൂയ തീര്‍ക്കുന്നത്‌ അപവാദം പറഞ്ഞിട്ടാണോ?&lt;br /&gt;എല്ലാം കേട്ടു ചിരിക്കാന്‍ കുറേ അവളുമാരും...കെട്ടിയൊരുങ്ങി വന്നിരിക്കുന്നത്‌ അതിനു മാത്രമാണല്ലോ. തന്റെ കാര്യം പോട്ടെ... അത്‌ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.&lt;br /&gt;പക്ഷെ ...വിനയന്‍...!!?&lt;br /&gt;&lt;br /&gt;വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പോലും ഒരു കാമുകന്റെ വികാര പ്രകടനങ്ങള്‍ കാണിച്ചിട്ടില്ലാത്ത മനുഷ്യന്‍...,ഈ പ്രായത്തില്‍ ഒരു പെണ്ണിനേയും കൊണ്ടു ചുറ്റിയടിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും..?!!&lt;br /&gt;"വേണ്ട...ഞങ്ങള്‍ പറഞ്ഞതു കാര്യമാക്കേണ്ട...കണ്ടു വിശ്വസിച്ചാല്‍ മതി. ദാ...ഇപ്പോള്‍ പോയാല്‍ നേരില്‍ കാണാം.ബീച്ചിലേയ്ക്കു പോയിട്ടുണ്ട്‌. ആരതി പ്രഭാകരനും ലേഖയും ദൃക്‌ സാക്ഷികളാ.."&lt;br /&gt;വെല്ലു വിളിയായിരുന്നു...&lt;br /&gt;അതെ, കണ്ടിട്ടേ വിശ്വസിക്കുന്നുള്ളു. അതിനു വേണ്ടിത്തന്നെയാണു പോകുന്നതും സത്യമല്ലെങ്കില്‍ സംഗി ആരെന്ന് അവളുമാരറിയും.&lt;br /&gt;സത്യമാണെങ്കിലോ...?&lt;br /&gt;ഒരു നിമിഷം മനസ്സു ചാഞ്ചല്യപ്പെട്ടു.&lt;br /&gt;പിന്നെ തീരുമാനം ഉറച്ചതായി.&lt;br /&gt;ഇനി ഒരു വിട്ടു വീഴ്ചയില്ല.&lt;br /&gt;ഇങ്ങനെ തണുത്തുറഞ്ഞൊരു ജീവിതം തനിക്കെന്തിന്‌...?&lt;br /&gt;ഒഴിവാക്കണം&lt;br /&gt;വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു തുടങ്ങിയ നാണക്കേടില്‍ നിന്നും മോചനം വേണം ..&lt;br /&gt;മകള്‍ ആഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ കഴിവുണ്ടായിരുന്ന ഡാഡിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു വിനയന്‍.&lt;br /&gt;സുന്ദരനും സുശീലനുമായ ഒരു കോളേജു പ്രൊഫസര്‍...!പക്ഷെ....?!&lt;br /&gt;ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്നു മനസ്സിലായപ്പോള്‍ഒഴിവാക്കാന്‍ ഡാഡിയും നിര്‍ബ്ബന്ധിച്ചു..&lt;br /&gt;അപ്പോഴേയ്ക്കും അപശകുനം പോലെ ഇടയിലെത്തിയ മകള്‍..!!!&lt;br /&gt;വേണമെന്നു കരുതിയതല്ല നശിപ്പിക്കാന്‍ ഒരുങ്ങിയതുമാണ്‌ വിനയന്‍ യാചിക്കുകയായിരുന്നു.&lt;br /&gt;"എല്ലാം എനിക്കു വിട്ടേയ്ക്കു.ഒന്നിനും ബുദ്ധിമുട്ടിക്കില്ല....നിന്റെ സ്വാതന്ത്ര്യത്തിനു ഒരിക്കലും തടസ്സമാവില്ല.." ശരിയായിരുന്നു. പെറ്റിട്ട ബന്ധമേയുള്ളു.വളര്‍ത്തിയത്‌, പഠിപ്പിച്ചത്‌...എല്ലാം വിനയന്‍ ആയിരുന്നു. പറഞ്ഞപോലെ തന്നെ തന്റെ സ്വതന്ത്രജീവിതത്തിന്‌ മകളൊരു തടസ്സമേയായില്ല, വിനയനും.&lt;br /&gt;ഒരിക്കല്‍ പറഞ്ഞു."സംഗീ...മകള്‍ വളരുകയാണ്‌"&lt;br /&gt;"അതിനെന്താ...?"ധിക്കരിക്കാനുള്ള ആവേശം മറു ചോദ്യത്തില്‍ നിറച്ചു.&lt;br /&gt;"പൊള്ളയായ സ്റ്റാറ്റസിന്റെ പേരില്‍ നീ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങള്‍..."&lt;br /&gt;പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല.&lt;br /&gt;ബന്ധങ്ങളുടെ പേരു പറഞ്ഞ്‌ തന്നെ അടിമയാക്കാനാണു ഭാവമെങ്കില്‍ അതു നടപ്പില്ലെന്ന് അറുത്തു മുറിച്ചു പറഞ്ഞു.പിന്നീട്‌ സംവാദങ്ങള്‍ ഉണ്ടായില്ല.&lt;br /&gt;പക്ഷെ...,ഒരിക്കല്‍ മകളെ പാര്‍ട്ടിക്കു കൊണ്ടു പോയതിന്റെ പേരില്‍ ശരിക്കും വഴക്കുണ്ടായി.&lt;br /&gt;സുന്ദരിയാണ്‌ മകള്‍...അണിഞ്ഞൊരുങ്ങിയാല്‍ അവളെ വെല്ലാന്‍ ആരു മുണ്ടാകില്ല.&lt;br /&gt;നിര്‍ബന്ധിച്ചാണു കൊണ്ടുപോയത്‌.&lt;br /&gt;പാര്‍ട്ടിക്കിടയില്‍ കലക്ടര്‍ വിനായക്‌ അവളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.അദ്ദേഹവുമായി അവളെ അടുപ്പിക്കണമെന്നായിരുന്നു ആഗ്രഹം.ഒരുപാടു പേര്‍ക്ക്‌ അയാളില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ്‌മകളെ അതിനു പ്രേരിപ്പിച്ചത്‌.&lt;br /&gt;പക്ഷെ ,അച്ഛനേക്കാള്‍ പിന്തിരിപ്പാന്‍ സ്വഭാവമുള്ള മകള്‍....!&lt;br /&gt;എങ്ങനെ ഉണ്ടാകാതിരിക്കും.? വളര്‍ത്തിയത്‌ അങ്ങനെയല്ലെ?!&lt;br /&gt;"എങ്കില്‍ നിനക്കാകാമായിരുന്നല്ലൊ...."&lt;br /&gt;കുറ്റങ്ങളൊന്നും ഏറ്റെടുക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.&lt;br /&gt;പറഞ്ഞു പറഞ്ഞ്‌ എവിടെയോ എത്തി.&lt;br /&gt;അതിന്റെ വാശിക്കാണ്‌ വിനയന്‍ മകളെ ഹോസ്റ്റലില്‍ ആക്കിയത്‌.&lt;br /&gt;തന്നേപ്പോലെ ആകരുതു പോലും.&lt;br /&gt;തന്റെ അച്ഛനേപ്പോലെ അല്ല വിനയന്‍ എന്ന്‌...&lt;br /&gt;തന്റെ അച്ഛനെന്താണൊരു കുറവ്‌..?&lt;br /&gt;തനിക്കു വേണ്ടതെല്ലാം ഒരു മടിയും കൂടാതെ സാധിച്ചു തന്നു.&lt;br /&gt;എന്തിനും സ്വാതന്ത്ര്യമുണ്ടായിരുന്നു&lt;br /&gt;ആരുടെ ചങ്ങാത്തവും കൂടാം...എവിടേയും പോകാം എപ്പോള്‍ വേണമെങ്കിലും വരാംചോദ്യമില്ല. ശകാരമില്ല.&lt;br /&gt;അച്ഛന്റെ ബിസ്സിനസ്സ്‌ ടൂറുകള്‍ പോലും തനിക്ക്‌ ആഘോഷമായിരുന്നു.&lt;br /&gt;ഒക്കെ തകര്‍ന്നത്‌ വിവാഹത്തോടെയാണ്‌&lt;br /&gt;സമൂഹത്തില്‍ ജീവിക്കാനറിയാത്ത ഒരു മൊശടന്‍ ഭര്‍ത്താവ്‌....&lt;br /&gt;ഒരു പാര്‍ട്ടിക്കു വരില്ല ഒരുമിച്ചൊരു യാത്രയില്ല...എന്തിന്‌...ഒരു സിനിമയ്ക്കു പോലും ഒന്നിച്ചു പോയിട്ടില്ല എന്നിട്ടും എല്ലാം സഹിച്ചു..ക്ഷമിച്ചു.&lt;br /&gt;ഡോക്ടര്‍ വിശ്വം പലപ്പോഴും പറഞ്ഞു, 'നിന്റെ ഈ സ്മാര്‍ട്ട്‌നെസ്സ്‌ കാണാന്‍ അയാള്‍ക്കാവുന്നില്ലല്ലോ' എന്ന്സമ്മതം എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, തന്റെ ജീവിതം തികച്ചും വ്യത്യസ്തമാക്കാന്‍ വിശ്വത്തിനാകും. ഉറപ്പുണ്ട്‌.&lt;br /&gt;ശോഭാ മേനോനോടും മറ്റും നേര്‍ക്കു നിന്നു പൊരുതാനുള്ള ധൈര്യം വിശ്വം തരും.&lt;br /&gt;എന്നിട്ടും...,അവഗണിക്കാനാവാത്ത ഏതോ കെട്ടു പാടിന്റെ പേരില്‍ മുറിച്ചു മാറ്റാതിരുന്ന വിവാഹ ബന്ധം....ഒരേ വീട്ടില്‍...തികച്ചും അന്യരേപ്പോലെ....&lt;br /&gt;എന്തിന്‌വെറുതെ ഈ പ്രഹസനം..?!!&lt;br /&gt;അതുകൊണ്ട്‌, ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടായേതീരൂഉള്ളിലെ ചൂടുകൊണ്ടാകാം കാറിന്റെ വേഗത കൂടുന്നുണ്ടെന്ന്&lt;br /&gt;സംഗി ഓര്‍ത്തു.&lt;br /&gt;തിരക്കുപിടിച്ച നഗരമാണ്‌. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാന്‍...അതീവ ശ്രദ്ധയോടെ നഗരത്തിന്റെ തിരക്കു പിന്നിട്ട്‌ ബീച്ച്‌ റോഡിലേയ്ക്കു തിരിയുമ്പോള്‍ എതിരെ കടന്നു പോയ ടാക്സിക്കാറില്‍ വിനയന്റെ മുഖം സംഗി കണ്ടു.&lt;br /&gt;ഇന്നത്തെ സല്ലാപം കഴിഞ്ഞുള്ള തിരിച്ചു പോക്ക്‌...&lt;br /&gt;അവളും കൂടെയുണ്ടാകും... കൈയോടെ പിടിക്കണം.&lt;br /&gt;പെട്ടെന്ന് അല്‍പം കടന്ന സാഹസികതയോടെ കാര്‍ തിരിച്ച്‌ സംഗി അവരെ പിന്തുടര്‍ന്നു&lt;br /&gt;തിരക്കുള്ള റോഡില്‍ നിന്നും തിരിഞ്ഞ്‌ ഇടവഴിയിലൂടെ മുന്നോട്ടു പോയ കാര്‍ വളവിനപ്പുറം ഒരു വലിയ ഗേറ്റിനു മുമ്പില്‍ നിന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം സൈഡു ചേര്‍ത്ത്‌ സംഗിയും കാര്‍ നിര്‍ത്തി.&lt;br /&gt;കാറില്‍ നിന്നും ആദ്യം വിനയന്‍ ഇറങ്ങുന്നത്‌ അവള്‍ കണ്ടു,&lt;br /&gt;ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍, മറുവശത്തെ ഡോര്‍ തുറന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ട്‌ സംഗി ഞെട്ടി. .....മകള്‍.....!&lt;br /&gt;അസഹ്യമായ ഒരു ശൂന്യത മനസ്സില്‍ നിറയുന്നത്‌ അവള്‍ അറിഞ്ഞു.&lt;br /&gt;അച്ഛന്റെ നേരെ കൈവീശി ചിരിച്ചു കൊണ്ട്‌ ഗേറ്റുകടന്ന് അകത്തേയ്ക്കു പോകുന്ന മകള്‍...! മകളെ നിര്‍ന്നിമേഷം നോക്കി നില്‍ക്കുന്ന അച്ഛന്‍...!&lt;br /&gt;ഇന്നോളം തനിക്കപരിചിതമായ ഒരു അസ്വാസ്ഥ്യം തന്നെ കെട്ടി വരിയുന്നു.ഹൃദയത്തില്‍ വിങ്ങി നിറഞ്ഞ്‌ എന്തോ പൊട്ടിത്തകരുന്നതു പോലെ ...&lt;br /&gt;"ഒക്കെ നിനക്കറിയാത്ത വികാരങ്ങളാണെന്ന് എനിക്കറിയാം സംഗീ.&lt;br /&gt;നിനക്കു കിട്ടാത്തതൊന്നും നീ മകള്‍ക്കു നല്‍കുമെന്നും ഞാന്‍ കരുതുന്നില്ല..പക്ഷെ... എന്നെങ്കിലും ഈ ബന്ധങ്ങളുടെ പവിത്രത നീ തിരിച്ചറിയും..."&lt;br /&gt;ശാപമായിരുന്നുവോ?&lt;br /&gt;പണത്തിനു വേണ്ടിയല്ലാതെ,അച്ഛന്‍ തനിക്ക്‌ ഒരാവശ്യമായി തോന്നിയിട്ടില്ല.&lt;br /&gt;അച്ഛനെ സ്നേഹിക്കുന്ന മകള്‍...!&lt;br /&gt;മകളെ സ്നേഹിക്കുന്ന അച്ഛന്‍...!&lt;br /&gt;അതെ. തനിക്ക്‌ അന്യമായ വികാരം.വിവാഹം പോലും എല്ലാ തോന്ന്യാസങ്ങള്‍ക്കുമുള്ള ഒരു മറയായി മാത്രമേ കണ്ടുള്ളു.&lt;br /&gt;കുതിക്കുകയായിരുന്നു...കടിഞ്ഞാണറ്റ അശ്വത്തേപ്പോലെ....&lt;br /&gt;എന്നിട്ടോ...?എന്നിട്ടോ...?&lt;br /&gt;പരാജിതയേപ്പോലെ സംഗി കിതച്ചു.&lt;br /&gt;ക്ലബ്ബിലേയ്ക്ക്‌ തിരിച്ചു പോകാന്‍ വയ്യ.&lt;br /&gt;ഇനി ഒരു വാക്‌ സമരത്തിനു ത്രാണിയില്ല.&lt;br /&gt;തിരക്കിനിടയിലൂടെ അതിധൃതം കാറോടിക്കുമ്പോള്‍ സംഗിക്കു ലക്ഷ്യമേ ഉണ്ടായിരുന്നില്ല.&lt;br /&gt;മരണമാണ്‌ മധുരം എന്നു തോന്നിപ്പിച്ച വിഭ്രാന്ത നിമിഷങ്ങള്‍...!&lt;br /&gt;പക്ഷേ..,&lt;br /&gt;ഒടുവില്‍ മനസ്സറിയാതെ കാര്‍ വന്നു നിന്നത്‌ സ്വന്തം വീട്ടുമുറ്റത്തു തന്നെ ആയിരുന്നു..............&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-8391629430820657826?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/8391629430820657826/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=8391629430820657826' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8391629430820657826'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8391629430820657826'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2008/11/blog-post.html' title='തിരിച്ചു വരവ്‌'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-8037457577084708357</id><published>2008-08-02T06:59:00.000-07:00</published><updated>2008-08-03T10:06:07.942-07:00</updated><title type='text'>മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്‌</title><content type='html'>പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.&lt;br /&gt;പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.&lt;br /&gt;&lt;br /&gt;ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.&lt;br /&gt;ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.&lt;br /&gt;&lt;br /&gt;ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.&lt;br /&gt;&lt;br /&gt;പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.&lt;br /&gt;എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ്‌ വിധിയാളന്‍ ഇടയിലെത്തിയത്‌.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്‌,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.&lt;br /&gt;ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത്‌ പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.&lt;br /&gt;അതില്‍പ്പിന്നീടാണ്‌ പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്‌.&lt;br /&gt;വിധിയാളന്‍ അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ്‌ തിരിച്ചെത്തി.&lt;br /&gt;പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന്‍ പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.&lt;br /&gt;&lt;br /&gt;എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.&lt;br /&gt;പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്‍പു നല്‍കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത്‌ എല്ലാവരും കൂടിയാണ്‌.&lt;br /&gt;പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്‌, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന്‍ മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.&lt;br /&gt;സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്‍ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത്‌ സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്‍കി വിധിയാളന്‍ പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്‌നമ്മുടെ ആഗ്രഹം.&lt;br /&gt;അതു സാധിപ്പിക്കാനുള്ള കഴിവ്‌ പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന്‍ തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.&lt;br /&gt;&lt;br /&gt;പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന്‍ നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.&lt;br /&gt;പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.&lt;br /&gt;പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന്‍ പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.&lt;br /&gt;വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.&lt;br /&gt;എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.&lt;br /&gt;പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക്‌ നിമിത്തകാരനെ വലിച്ചെറിഞ്ഞ്‌,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന്‍ അവനു നല്‍കി.&lt;br /&gt;നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത്‌ ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.&lt;br /&gt;നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....&lt;br /&gt;ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട്‌ തൊഴിച്ചകറ്റി.&lt;br /&gt;&lt;br /&gt;അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന്‍ കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.&lt;br /&gt;വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.&lt;br /&gt;അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-8037457577084708357?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/8037457577084708357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=8037457577084708357' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8037457577084708357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/8037457577084708357'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2008/08/blog-post_02.html' title='മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്‌'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-2584618528800311633.post-5046285447943017361</id><published>2008-07-19T02:46:00.000-07:00</published><updated>2008-07-19T09:47:42.348-07:00</updated><title type='text'>ജൂലായ്‌ 19</title><content type='html'>&lt;span style="font-size:180%;"&gt;&lt;strong&gt;ജൂലായ്‌ 19&lt;/strong&gt;&lt;/span&gt;.&lt;br /&gt;&lt;br /&gt;മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .&lt;br /&gt;എന്റെ ചരമവാര്‍ഷിക ദിനം.&lt;br /&gt;മരണം സംഭവിച്ചത്‌ കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ്‌ 19 .സമയം പകല്‍ 11മണിക്ക്‌.&lt;br /&gt;വെറും മരണമല്ല. കൊലപാതകം.&lt;br /&gt;പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക്‌ എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ്‌ മരണത്തിന്റെ പടുകുഴിയിലേയ്ക്ക്‌ എന്നെ ചതിച്ചു വീഴ്ത്തിയതും&lt;br /&gt;എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത്‌ തികച്ചും സാധാരണ മട്ടിലാണ്‌.&lt;br /&gt;എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്‍ മുമ്പിലുണ്ട്‌.&lt;br /&gt;ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ,പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.&lt;br /&gt;വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.&lt;br /&gt;സ്വര്‍ണക്കൂട്ടിലിട്ട്‌ പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.&lt;br /&gt;പക്ഷെ, മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു.ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ്‌ അയാള്‍ എത്തിയത്‌.&lt;br /&gt;അയാള്‍ക്ക്‌ അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു.എന്നെ വിശ്വസിപ്പിച്ചു.&lt;br /&gt;പക്ഷെ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്‌.&lt;br /&gt;എത്ര വിദഗ്ദ്ധമായ കളി...!&lt;br /&gt;എത്ര മനോഹരമായ ചതി.....!&lt;br /&gt;രക്ഷക വേഷം കെട്ടി തന്മയത്തത്തോടെഅയാളെന്നെ ഇല്ലാതാക്കി.&lt;br /&gt;മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.&lt;br /&gt;ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!&lt;br /&gt;വിധി...!&lt;br /&gt;ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.&lt;br /&gt;മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്‌...&lt;br /&gt;ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്‌...&lt;br /&gt;നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്‌...&lt;br /&gt;ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്‌...&lt;br /&gt;അതെ എല്ലാം അക്ഷന്തവ്യങ്ങള്‍...&lt;br /&gt;എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.&lt;br /&gt;എന്റെ ജന്മം...ആത്മാവ്‌...ആത്മാവിന്‌ ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്‌...&lt;br /&gt;ഞാന്‍ വെറും ഊഷരഭൂമി...&lt;br /&gt;എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത്‌ ഓശാന പാടി തിമര്‍ക്കുന്നത്‌ ഞാന്‍ കണ്ടു.&lt;br /&gt;എന്നിട്ടും എല്ലാം സഹിച്ച്‌ ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.&lt;br /&gt;പക്ഷേ,അവരെന്നെ കണ്ടില്ല.കണ്ടതായി നടിച്ചില്ല.&lt;br /&gt;എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.&lt;br /&gt;ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.&lt;br /&gt;കഷ്ടം...! മറന്നു.ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.&lt;br /&gt;ആര്‍ക്കും വേണ്ടാത്ത,&lt;br /&gt;ആരും കാണാത്ത,&lt;br /&gt;വെറും ഒരാത്മാവ്‌.&lt;br /&gt;എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!&lt;br /&gt;അതെ...ജുലായ്‌ 19&lt;br /&gt;വാര്‍ഷിക ദിനമാണ്‌...&lt;br /&gt;എന്റെ ചരമവാര്‍ഷിക ദിനം.&lt;br /&gt;***********************************&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2584618528800311633-5046285447943017361?l=leelamc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://leelamc.blogspot.com/feeds/5046285447943017361/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2584618528800311633&amp;postID=5046285447943017361' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5046285447943017361'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2584618528800311633/posts/default/5046285447943017361'/><link rel='alternate' type='text/html' href='http://leelamc.blogspot.com/2008/07/19_19.html' title='ജൂലായ്‌ 19'/><author><name>ലീല എം ചന്ദ്രന്‍..</name><uri>http://www.blogger.com/profile/02565749455275448556</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_NtTtYxDjCSM/TKmSi0cqqkI/AAAAAAAAAKY/gz4Eq_i38_s/S220/8.JPG'/></author><thr:total>16</thr:total></entry></feed>
