tag:blogger.com,1999:blog-25846185288003116332024-02-06T20:35:17.916-08:00സ്മൃതികള്ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.comBlogger24125tag:blogger.com,1999:blog-2584618528800311633.post-77034760753926851002017-06-08T12:47:00.002-07:002017-06-09T03:17:54.697-07:00തലവിധി<div dir="ltr" style="text-align: left;" trbidi="on">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"></span><br />
<div class="m_-7375963540847448148gmail-_3058 m_-7375963540847448148gmail-_ui9 m_-7375963540847448148gmail-_hh7 m_-7375963540847448148gmail-_s1- m_-7375963540847448148gmail-_52mr m_-7375963540847448148gmail-_43by m_-7375963540847448148gmail-_3oh-">
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /><br /> ഫ്രഡിക്ക്
ബാങ്കിലായിരുന്നു ജോലി. സുമുഖനും സുന്ദരനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ.
ചീത്ത കൂട്ടുകെട്ടില്ല. മദ്യപാനമില്ല... മോശമെന്നു പറയാൻ ഒരു സ്വഭാവവും
അയാൾക്കില്ലായിരുന്നു.
വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിയുമൊപ്പം അയാൾ ജീവിച്ചു. വീടുവിട്ടാൽ
ബാങ്ക് , ബാങ്ക് വിട്ടാൽ വീട്', അതിനപ്പുറമൊരു ലോകം അയാൾക്കുണ്ടായിരുന്നില്ല.
വീട്ടിലെത്തിയാലും അപ്സ്റ്റെ യറിലെ അയാളുടെ മുറിയിൽ വായനയും കമ്പ്യൂട്ടറും
ഫോണുമായി സമയം ചെലവഴിക്കും. സമയാ സമയങ്ങളിൽ ഭക്ഷണത്തിനായി മാത്രം താഴെ
വരും. </span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> പെങ്ങളുടെ കല്യാണം ആഘോഷമായി നടത്തിയത് അയാൾ തനിച്ചാണ്.
ചെറുപ്പം മുതൽ എല്ലാ ക്ലാസിലും ഒന്നാമനായാണ് അയാൾ കടന്നു കയറിയത്.
കോളേജിലും മികച്ച വിജയം കരസ്ഥ മാക്കി. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ
ഉദ്യോഗസ്ഥനുമായി.
അയാളുടെ ഭാഗ്യത്തിൽ വീട്ടുകാർ സന്തോഷിക്കുകയും നാട്ടുകാർ അസൂയപ്പെടുകയും
ചെയ്തു.
ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടാൻ പല പെൺകുട്ടികളും
തപസ്സിരുന്നു. അവരുടെ അച്ഛനമ്മമാരും അതിനാഗ്രഹിച്ചു..
പക്ഷേ, വിവാഹത്തോട് വേണ്ടത്ര താല്പര്യം അയാൾ കാണിച്ചില്ല.</span><br />
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> എന്നാൽ വീട്ടുകാർ
അതു സമ്മതിക്കാൻ തയ്യാറായില്ല.
ഒടുവിൽ അടുത്ത ഇടവകയിലെ സത്സ്വഭാവിയായ ഒരു പെൺകുട്ടിയെ അവർ കണ്ടെത്തി
. അയാളെ കല്യാണത്തിന് നിർബന്ധിച്ചു. അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.</span><br />
</div>
</div>
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh-"></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"></span><br />
<div class="m_-7375963540847448148gmail-_3058 m_-7375963540847448148gmail-_ui9 m_-7375963540847448148gmail-_hh7 m_-7375963540847448148gmail-_s1- m_-7375963540847448148gmail-_52mr m_-7375963540847448148gmail-_43by m_-7375963540847448148gmail-_3oh-">
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ശലോമി ഇടവകയുടെ സ്വത്തായിരുന്നു. ഭക്തയും സേവനതത്പരയുമായ പെൺകുട്ടി. ഇടവകയിലെ എല്ലാ സേവന സംഘടനകളിലും നേതൃനിരയിൽ നിന്നു പ്രവർത്തിക്കുന്നവൾ.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അവൾക്ക് ഐടി ഫീൽഡിൽ ജോലിയുണ്ടായിരുന്നു.
അവിടെ അവളുടെ കൂടെ ജോലി ചെയ്തി രുന്ന ജോയിസ് അവളെ വീട്ടിൽ വന്ന് പെണ്ണു
ചോദിച്ചതാണ്
. പക്ഷേ അവൾ സമ്മതിച്ചില്ല.
കാരണം അവൾക്ക് നിറം കുറവാണ്. ഒറ്റ നോട്ടത്തിൽ കണ്ട് ഇതുമതി എന്നു പറയുന്ന
ഒരു പ്രകൃതവുമായിരുന്നില്ല
.</span></span><br />
<br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">" വേണ്ടമ്മേ: എളേമ്മയും എളേപ്പനും നിറത്തിന്റെ പേരിൽ കലഹിക്കുന്നത് നാം കാണുന്നതല്ലേ? എനിക്ക് നിറം കുറഞ്ഞ ഒരാൾ മതി." </span></span><br />
<br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പക്ഷേ നിറത്തേക്കാൾ സ്വർണത്തിളക്കമുള്ള അവളുടെ സ്വഭാവം ഇഷ്ടപ്പെട്ടു വന്ന
ജോയിസിന് അവളുടെ മറുപടി താങ്ങാവുന്നതിനപ്പുറമായിരുന്നു. നിരാശയോടെ ജോലി
രാജി വെച്ച് അയാൾ എങ്ങോട്ടോ പോയി.,
ഫ്രെഡിയുടെ ആലോചന വന്നപ്പോഴും അവൾ എതിർത്തു.
അവളുടെ നിർബ്ബന്ധ ബുദ്ധിക്കു വഴങ്ങി ജോയ് സിനെ ഒഴിവാക്കിയതിന്റെ കുറ്റബോധം
ഉള്ളിലുണ്ടായിരുന്നതിനാൽ വീട്ടുകാർ അവളെ ഈ വിവാഹത്തിനു സമ്മതം മൂളാൻ
കർശനമായി താക്കീതു ചെയ്തു.
ചെറുക്കൻ കാണാൻ മിടുക്കനാണെന്ന കാരണം പറഞ്ഞ് ഒരു കല്യാണാലോ ചന വേണ്ടെന്നു
വെയ്ക്കില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു.
എല്ലാവരുടേയും നിർബന്ധവും വിവാഹ ത്തിനു മുമ്പുള്ള കൗൺസിലിങ്ങുമൊക്കെയായപ്പോൾ
അവൾ സമ്മതം മൂളി.
വളരെ ആഘോഷമാ യിത്തന്നെ ആ കല്യാണം നടന്നു. അമ്മാവന്മാരും ബന്ധുക്കളും
വീട്ടുകാരും അവരുടെ കഴിവിൽ കൂടുതൽ സ്വർണവും പണവും സമ്മാനങ്ങളും കൊടുത്ത്
അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. </span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">വിവാഹം ആശിർവദിച്ച വികാരിയച്ഛൻ ഫ്രഡിയെ പ്രത്യേകം ഓർമ്മിപ്പിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> '' ഫ്രഡി യു ടെ ഭാഗ്യമാണ് ശലോമി. അവളോടൊത്ത് സന്തോഷമായി ജീവിക്കണം,
സന്താനഭാഗ്യം നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കും- മക്കളെ
ദൈവഹിതത്തിനനുസരിച്ച് നന്മയുള്ളവരായി വളർത്തണം. നീ ഉണ്ടില്ലെങ്കിലും ഇവളെ
ഊട്ടണം. നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം. ഒരി ക്കലും ഇവളുടെ കണ്ണു
നനയാൻ ഇടവരുത്തരുത് - മകളേ ശലോമി, ഭർത്താവിന്റെ ഇഷ്ടങ്ങള റിഞ്ഞ് നീ
ജീവിക്കുക. ഇനി നിങ്ങൾ രണ്ടല്ല. ഒന്നാണ്. ഒരാത്മാവും ഒരു ശരീരവും " </span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ആദിയിലഖിലേശൻ </span></span><br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">നരനെ സൃഷ്ടിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവനൊരു സഖിയുണ്ടായ് </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവനൊരു തുണയുണ്ടായ്
.......</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഇരുമെയ് അല്ലവരീ-</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ധരമേലൊരു നാളും</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഏക ശരീരം പോൽ </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">വാഴണമെന്നെന്നും..... </span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഗായക സംഘത്തോടൊപ്പം ഇടവകാംഗങ്ങളും ആശംസാ ഗാനം പാടി അവരെ അനുഗ്രഹിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
</div>
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72">
</span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh-"></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><div class="m_-7375963540847448148gmail-_3058 m_-7375963540847448148gmail-_ui9 m_-7375963540847448148gmail-_hh7 m_-7375963540847448148gmail-_s1- m_-7375963540847448148gmail-_52mr m_-7375963540847448148gmail-_43by m_-7375963540847448148gmail-_3oh-">
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവന്റെ
കൈ പിടിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഏതൊരു മണവാട്ടിയേയും പോലെ വലതുകാൽ
വെച്ച് അവളും നടന്നു കയറി
.</span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">സ്വന്തം വീട്ടിൽ നിന്നും അപ്പനോടും അമ്മയോടും യാത്ര പറയുമ്പോൾ അവർ കരഞ്ഞു.
സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ? പതിവുകാര്യമായതിനാൽ എല്ലാവരും അതുകണ്ട്
ചിരിച്ചതേയുള്ളു. </span><br />
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഫ്രഡിയുടെ വീട്ടുകാർ അവരെ ആഘോഷത്തോടെ സ്വീകരിച്ചു. അവൾ ആ
വീട്ടിലെ മരുമകളായി. </span><br />
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പകൽ വെളിച്ചത്തിൽ ഫ്രഡി പന്തലഴിക്കുന്നവരുടേയും മുറ്റം
വൃത്തിയാക്കുന്നവരുടേയും ഇടയിൽ പണിയൊന്നും ചെയ്യാതെ ഒരു ഫോണുമായി
ചുറ്റിത്തിരിയുന്നത് അവൾ കണ്ടു. </span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അമ്മയോടും പെങ്ങളോടും ചുരുക്കം ചില ബന്ധു ക്കളോടുമൊപ്പം
അടുക്കളയിൽ അവളും സഹായിച്ചു.
അമ്മ ഒടുവിൽ സ്നേഹപൂർവം അവളോടു പറഞ്ഞു.</span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "മോളുപോയി കുളിച്ചു വരൂ. നമുക്ക് അത്താഴം കഴിക്കാം." </span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">മുകളിൽ ഒരുക്കിയ മണിയറയിൽ പെങ്ങൾ അവളെ കൊണ്ടുചെന്നാക്കി. അലമാരയിൽ നിന്നും
മാറ്റാനുള്ള ഡ്രസ് എടുത്ത് കട്ടിലിൽ വെച്ച് അവളെ അറിയിച്ചു. </span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">" തോർത്തും സോപ്പുമൊക്കെ കുളിമുറിയിലുണ്ട്. കുളി കഴിഞ്ഞ് വന്നിട്ട് ഡ്രസ്
മാറ്റിയാൽ മതി. അവിടുന്ന് മാറ്റി നനയേണ്ട "</span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /> പെങ്ങൾ പോയപ്പോൾ അവൾ
വാതിലടച്ച് ബോൾട്ടിട്ടു. രാവിലെ മുതലുള്ള തിരക്കാണ്, വല്ലാത്ത ക്ഷീണം
തോന്നുന്നു. എങ്കിലും വേഗംകളി കഴിഞ്ഞ് വന്ന് ഡ്രസ് മാറ്റി. വാതിൽ തുറന്നു.</span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"കുളി കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ വന്നോളൂ മോളെ. ഭക്ഷണം വിളമ്പി. "</span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ താഴെയെത്തുമ്പോൾ ഭക്ഷണമേശയ്ക്കൽ എല്ലാവരും ഇരിപ്പുറപ്പിച്ചിട്ടുണ്ട് ; ഒരാളൊഴികെ.</span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">" ഈ ഏട്ടന്റെ ഒരു കാര്യം . ഇന്നും അവൻ ഒറ്റയ്ക്കിരുന്ന് കഴിച്ചിട്ട് പോയല്ലേ ?"</span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> </span></span><br />
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ആ</span></span><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> വാക്കുകളിൽ ഒരു ശകാരം....ഒരു കുറ്റപ്പെടുത്തൽ...പതിവുകാര്യം എന്ന സൂചന അടങ്ങിയിട്ടുണ്ടെന്ന് ശാലോമിക്കു തോന്നി.</span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവളുടെ നെഞ്ച് അകാരണമായി ഒന്ന് പിടഞ്ഞു. അവൾക്കു ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു.</span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"കഴിക്കു
മോളെ എന്ന നിർബന്ധത്തിനു മുന്നിൽ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു. പെങ്ങൾ ഒരു ഗ്ലാസ്
പാലും തന്ന് മുറിയിലെത്തിക്കുമ്പോൾ ഫ്രെഡി മൊബൈലിൽ എന്തോ
തോണ്ടിയിരിക്കുന്നു ണ്ടായിരുന്നു . അവളെക്കണ്ട് എഴുന്നേറ്റു പോയ അയാൾ
തിരികെവന്ന് പാൽ മുഴുവൻ കുടിച്ചിട്ട് അടുത്ത </span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">മുറിയിൽ കയറി കതകടച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"മോൾ ഇരുന്നോ . ഏട്ടൻ ഇപ്പോൾ വരും"</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ കാത്തിരുന്നു.</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">കാത്തിരുന്ന്
തളർന്ന് വീണ് മയങ്ങിയിട്ടും ഫ്രഡി വന്നില്ല . </span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഉറക്കമുണർന്നു താഴേയ്ക്ക്
ചെല്ലുമ്പോൾ അമ്മയുടെ ഉച്ചത്തിലുള്ള ശകാരമാണ് കേട്ടത്</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">."നീയിതെന്തുഭവിച്ചാ
ഫ്രഡി ...നിന്റെ ഭാര്യയല്ലേ ഇന്നലെ രാത്രി ഒറ്റയ്ക്ക് ആ മുറിയിൽ കഴിഞ്ഞത്
...കഷ്ടമുണ്ട് കേട്ടോ. ഒരു പെണ്ണിന്റെ ശാപം നീ വാങ്ങിക്കൂട്ടേണ്ട." </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവളുടെ നിഴൽ കണ്ട അമ്മ നിശ്ശബ്ദയായി. ഫ്രഡി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി.<br />അന്ന് പകലന്തിയോളം ഫ്രഡി വീട്ടിൽ വന്നില്ല. ആരും അതത്ര കാര്യമായി </span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">എടുത്തതായി തോന്നിയുമില്ല .<br />രാത്രി എപ്പോഴോ തിരിച്ചു വന്ന അയാൾ അടുത്തമുറിയിലേക്കാണ് പോയത് .</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ആ പതിവ് ഒരാഴ്ച ...രണ്ടാഴ്ച....ഒരു മാസം ...അങ്ങനെ തുടർന്നു.</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഒടുവിൽ </span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ അമ്മയോട് ചോദിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"ചേട്ടന് എന്നെ ഇഷ്മാകാഞ്ഞിട്ടാണോ?"</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"അല്ല. അവൻ സമ്മതിച്ചിട്ടുതന്നെയാ ... അഥവാ അവനു ഇഷ്ടമായിരുന്നില്ലെങ്കിൽ അന്നേ പറയാമായിരുന്നില്ലേ? എന്താണവന്റെ മനസ്സിൽ എന്ന് ആർക്കറിയാം ."</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പിന്നെ ഒരു പിറു പിറു പ്പാണ് അവൾ കേട്ടത്.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"കല്യാണം കഴിഞ്ഞാലെങ്കിലും മാറ്റം വരുമെന്ന് കരുതി. . തലവിധി...."</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">'ഈശ്വരാ ...ഈ വിധി തന്റെ തലയിൽ തന്നെ വേണമായിരുന്നോ ..!'</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ ഒന്നും പറഞ്ഞില്ല. ഒരു ഭാവമാറ്റവും കാണിച്ചില്ല. കൗൺസിലിംഗിന് കിട്ടിയ ഉപദേശം അവൾ ഓർത്തു .</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "ഭർത്താവിനെ
ദൈവത്തിന്റെ സ്ഥാനത്തു കാണണം . ദൈവത്തിന്റെ മുന്നിൽ നമുക്കൊന്നും
മറയ്ക്കാനില്ല തുറന്ന മനസ്സോടെ ആ സ്നേഹം പിടിച്ചു പറ്റാൻ എന്തും
ചെയ്യാം. കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ ഉറക്കറയിൽ എന്തും
പറയാനും പ്രവർത്തിക്കാനും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഏദൻ
തോട്ടത്തിലെ ആദവും ഹവ്വയുമായി മാറാൻ നിങ്ങൾ ഇരുവരും ഒട്ടും
നാണിക്കേണ്ടതില്ല."</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവളതിനു
ശ്രമിച്ചെങ്കിലും അതിനുള്ള അവസരം ഫ്രഡി അവൾക്കു കൊടുത്തില്ല . അവൾ
പുറത്തി റങ്ങുമ്പോൾ വാതിൽ ബോൾട്ടിട്ടിട്ടേ അയാൾ ഡ്രസ്സുമാറൂ . അയാളുടെ
മുന്നിൽനിന്ന് അവൾ അതിനു ശ്രമിച്ചാലും അവളെ നോക്കുകയോ അവളുടെ മുന്നിൽനില്
ക്കുകയോ ചെയ്യില്ല.</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> </span></span><br />
<br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അയാളുടെ മുന്നി ലൊരു മൊബൈലും അതിലുള്ള ചാറ്റിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളൂ .</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അവളെയും കൂട്ടി ഒരു സിനിമയ്ക്കോ ഔട്ടിങ്ങിനോ ഒരിക്കലും അയാൾ പോയില്ല.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഒന്ന്
രണ്ടു പ്രാവശ്യം അവളുടെ വീട്ടിൽ , വീട്ടുകാരുടെ നിർബന്ധത്തിനു പോയെങ്കിലും
അന്ന് തന്നെ തിരിച്ചു പോരുകയാണുണ്ടായത്. അവളെയും അവിടെ നില്ക്കാൻ
അനുവദിച്ചില്ല.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "എന്താണ്ശാലോമി, ഫ്രഡി ഇങ്ങനെ...? നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ"</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">എന്ന, വീട്ടുകാരുടെ ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചതേ ഉള്ളു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ട്രെയിനിൽ കുറെയാത്ര ചെയ്ത് പിന്നീട് ബസ്സിലും പോകേണ്ട ദൂരത്തായതിനാൽ അവളോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞത് സ്നേഹം </span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">കൊണ്ടാണെന്ന് വീട്ടുകാർ കരുതി .</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അതല്ലെന്നു തുറന്നു പറയാനുള്ള തെളിവോ സൗകര്യമോ ശാലോമിക്കുണ്ടായതുമില്ല.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഏകദേശം ഒരുവർഷത്തിലേറെ ഈ നിസ്സഹായതയിൽ അവൾ നീറി.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പക്ഷേ ,</span></span><br />
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "ഉദ്യോഗസ്ഥനായ
ഭർത്താവിനെ കിട്ടിയപ്പോൾ അവൾ നമ്മളെയെല്ലാം മറന്നല്ലോ. ഒന്ന് വരാനോ ഒന്ന്
ഫോൺ വിളിക്കാൻ പോലുമോ അവൾക്കു നേരമില്ല." </span></span><br />
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">എന്ന് അവളുടെ വീട്ടുകാർ പരിഭവം
പറഞ്ഞു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഇതിനൊരവസാനമുണ്ടാക്കണമെന്നും വ്യക്തമായ തെളിവോടെ അയാളെ സമൂഹത്തിനു മുന്നിൽ നിർത്തണമെന്നും അവൾ തീരുമാനിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ഒരിക്കൽ അനുജൻ വീട്ടിലെ ലാൻഡ് ഫോണിൽ അവളെ വിളിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "എന്താടി...അളിയനു
വിലകൂടിയ മൊബൈൽ ഫോണും മറ്റു സെറ്റപ്പുമൊക്കെയുണ്ടല്ലോ. എന്നിട്ടും
ഇങ്ങോട്ടൊന്നു വിളിക്കാനോ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനോ, പോട്ടെ, ഒരു മെസ്സേജ്
അയച്ചാൽ മറുപടി തരാനോ അളിയന് നേരമില്ലെന്നാണോ? ഇവിടെ എല്ലാവരെയും എത്ര
തവണയാ നാട്ടിൽ നിന്ന് വിളിക്കുന്നതും ഇവർ നാട്ടിലേക്കു വിളിക്കുന്നതും. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇവരങ്ങനെ പറയുന്നു "</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"ഇല്ല" എന്നവൾ പറഞ്ഞില്ല ആ നിശ്ശബ്ദതയുടെ തേങ്ങൽ ചെറുപ്പം മുതൽ തമ്മിൽതല്ലി കളിച്ചു വളർന്ന ആ കൂടപ്പിറപ്പിനു മനസ്സിലായി. </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">നാട്ടിലേക്കു വന്ന ഒരു സുഹൃത്തിന്റെ കൈവശം അവൻ ചേച്ചിക്കൊരു മൊബൈൽ ഫോൺ കൊടുത്തയച്ചു.</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ആരും അറിയാതെ അതീവ രഹസ്യമായി അവളതു സൂക്ഷിച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അയാളുടെ മൊബൈൽ പരിശോധിക്കാൻ അവൾ അവസരത്തിനായി കാത്തു. ഒരു ദിവസം അവൾക്കതിനു സൗകര്യം കിട്ടി . അയാൾ കുളിക്കാൻ പോയ തക്കം നോക്കി അവൾ മൊബൈൽ എടുത്തു നോക്കി. </span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഒരു ഐ ടി വിദഗ്ദ്ധയായിരുന്നതിനാൽ</span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അയാൾ കെട്ടിപ്പൂട്ടിവെച്ച പാസ് വേഡ് കണ്ടെത്താനും അതു തുറന്നു നോക്കാനും അവൾക്കു കഴിഞ്ഞു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br />വിദേശീയരായ വനിതകളുമായുള്ള അയാളുടെ ചാറ്റിംഗ്
കൂമ്പാരവും നഗ്ന ചിത്രങ്ങളും കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അയാൾ അവർക്കയച്ച
പൂർണ്ണ നഗ്ന ചിത്രങ്ങൾ അയാളുടേതെന്നു അവൾ തിരിച്ചറിഞ്ഞത് മുഖം കണ്ടപ്പോൾ
മാത്രമാണ്. </span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">സ്വന്തം ഫോണിലേക്കു അത് ഫോർവേഡ് ചെയ്യാനുള്ള സാവകാശം അവൾക്കു
കിട്ടിയില്ല. അയാൾ കുളികഴിഞ്ഞു പുറത്തു വരാനുള്ള സമയം ആയപ്പോൾ അവൾ ആ ഫോൺ
ലോക്ക് ചെയ്ത യഥാസ്ഥാനത്ത് വെച്ച് മുറിയിൽ നിന്നും പുറത്തിറങ്ങിപ്പോയി. ആരും
കാണാത്തിട ത്തിരുന്നു അവൾ മതിവരുവോളം കരഞ്ഞു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> പിന്നെ സ്വന്തം ഫോണിൽ ഒരു ഫേക്ക് ഐ ഡി ഉണ്ടാക്കി ഒരു വിദേശ സുന്ദരിയുടെ പ്രൊഫൈൽ ചിത്രവും വെച്ചു . ഡീറ്റെയിൽസ് ഹൈഡ് ചെയ്തു. എന്നിട്ട് അയാൾക്കൊരു ഫ്രണ്ട് റിക്വസ്റ്
അയച്ചു. അത് അവിടെ എത്താനുള്ള നേരമേ വേണ്ടി വന്നുള്ളൂ അക്സെപ്റ് ചെയ്യാനും
ചാറ്റിങ് തുടങ്ങാനും..</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അയാളുടെ സ്പീഡിന് മുൻപിൽ മറുപടി കൊടുക്കാനാകാതെ അവൾ പലപ്പോഴും അന്തം വിട്ടു നിന്നു. ഒരു മനുഷ്യന് എത്രത്തോളം മോശമായി അശ്ലീല ഭാഷ ഉപയോഗിക്കാനാകുമെന്നും വാക്കു കൾ കൊണ്ട് എങ്ങനെ രതീമൂർച്ഛയിലെത്താൻ കഴിയുമെന്നും അവൾ അമ്പരപ്പോടെ അറിയുകയാ യിരുന്നു.<br /> "ഈ മനുഷ്യന്റെ വൊക്കാബുലറിയിൽ ഇത്രയേറെ വാക്കുകൾ ഉണ്ടായിരുന്നോ?! "</span></span></div>
<div class="m_-7375963540847448148gmail-_aok">
<br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പലതിന്റെയും അർത്ഥമറിയാൻ അവൾക്ക് ഡിക് ഷണറിയുടെ സഹായം വേണ്ടി വന്നു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അയാൾ
പലപ്പോഴും അവളോട് ഫോട്ടോ ആവശ്യപ്പെട്ടു. വിത്ത് ഔട്ട് ഡ്രസ്സ് ....ആ
രൂപത്തിൽ ഒന്ന് സ്കൈപ്പിൽ വരാൻ അയാൾ നിർബന്ധിച്ചു. ആവശ്യങ്ങളുടെ
പ്രളയമായിരുന്നു. </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ നയത്തിൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">എന്നാൽ ദിവസവും അയാളുടെ അതീവ മ്ലേച്ചമായ നഗ്നചിത്രങ്ങൾ അവൾക്കു അയച്ചു കൊടുത്തു. ഒരു ദിവസം അയാൾ പറഞ്ഞു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> "മോളെ..ഇന്നലെ എന്റെ രതി മൂർ</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ച്ഛ </span></span></span></span></span></span>നിന്നോടൊപ്പമായിരുന്നു. നീ എത്രയോ ദൂരെയാണെങ്കിലും എന്റെ അടുത്ത്
ദേ ...എന്റെ അരികുചേർന്ന് ....എന്നെ ആലിംഗനം ചെയ്ത് ...ഉമ്മകൾ കൊണ്ട് മൂടി
...ഹോ...അതൊക്കെ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്കു വയ്യ...."</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അവൾക്ക്
അറപ്പും വെറുപ്പും തോന്നി. ഇടയ്ക്കിടെ ശർദ്ദിക്കണമെന്ന തോന്നൽ അവൾ
പണിപ്പെട്ടടക്കി...നനച്ചാലും കുളിച്ചാലും പോകാത്ത ഒരു വഴുവഴുപ്പ് തന്റെ
ശരീരത്തെ മാലിന്യ ക്കൂമ്പാരമാക്കിയോ എന്നവൾ സംശയിച്ചു.</span></span><br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"എന്റെ പെണ്ണെ നാളെ നിന്നോട് ഒരു സുപ്രധാനകാര്യം പറയാനുണ്ട്. പറയാനല്ല.. കാണിച്ചു താരാൻ . വേറിട്ട ഒരൈറ്റം "</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ മറുപടി കൊടുത്തില്ല.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അടുത്തമുറിയിൽ അയാൾ ചെയ്യുന്നതെന്നറിയാനുള്ള ജിജ്ഞാസ അവൾക്കുണ്ടായി...</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പിറ്റേന്ന്
അയാൾ ബാങ്കിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവൾ അടച്ചിട്ട ആ മുറിയുടെ ചുമരുകളിൽ
ഒരു പഴുതു തേടി നടന്നു. അയാളുടെ ഓഫിസ് ജോലികളാണ് അവിടെ നടക്കുന്നതെന്ന്
അവൾക്കു തോന്നിയില്ല. സ്വന്തം അമ്മയെപ്പോലും അയാൾ ആ മുറിയിൽ പ്രവേശിക്കാൻ
അനുവദിച്ചിരുന്നില്ല....അടിച്ചു വരാതെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന
ഒരു മുറി അവൾ മനസ്സിൽ കണ്ടു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ചുറ്റി
നടന്നു നോക്കുന്നതിനിടയിൽ പിന്നിലെ ഒരു ജനാലയുടെ വിടവ് കടലാസ്സു തിരുകി
അടച്ചിരിക്കുന്നത് അവൾ കണ്ടു. മെല്ലെ ആ കടലാസുകൾ അടർത്തിമാറ്റി അവൾ അകം
കാഴ്ചയിലേക്ക് കണ്ണയച്ചു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">വൃത്തിയും ചിട്ടയുമുള്ള ഒരു മുറി. മുറിയുടെ നടുക്കുള്ള മേശയിൽ ഒരു കംപ്യുട്ടർ സ്ഥാനം പിടിച്ചിരിക്കുന്നു അതിനു മുന്നിൽ കുറച്ചകലെയായി വിരിച്ചൊരുക്കിയ ഒരു കട്ടിൽ. കംപ്യുട്ടർ മേശക്കടിയിലെ</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ത്തട്ടിൽ </span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">സീഡികളുടെ ശേഖരം. മറ്റൊന്നും അവളുടെ കാഴ്ച പരിധിയിൽ തെളിഞ്ഞില്ല.</span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> രാത്രി പന്ത്രണ്ടു മണിക്ക് ശേഷം അവളുറങ്ങി എന്ന ഉറപ്പിലാണ് അയാളുടെ പ്രകടനം എന്ന് ചാറ്റിങ്ങിലൂടെ അവൾ മനസ്സിലാക്കിയതാണല്ലോ.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അതെന്താണെന്ന് ഇന്ന് സ്പെഷ്യൽ ഐറ്റം കാണിച്ചു തരുമ്പോൾ അവളറിയും.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ജനൽ വിടവിലെ കടലാസ്സുമറയിൽ ഒരു കണ്ണിനുള്ള കാഴ്ചയ്ക്കായി മാത്രം പഴുതിട്ട് അവൾ അതടച്ചുവെച്ചു. </span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പതിവില്ലാത്ത
ഒരുത്കണ്ഠ അവളെ ആവേശിച്ചു. രാത്രിയിൽ ചാറ്റിങ്ങിന്റെ പരിധി വിട്ടു
തുടങ്ങിയപ്പോഴാണ് അവൾ ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരികിലെത്തിയത്.
ഒറ്റക്കണ്ണിലൂടെ അവൾ അകത്തെ വിസ്മയം കണ്ടു.</span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> കംപ്യുട്ടർ ഓണിലാണ്. ഡസ്ക് ടോപ്പിൽ അതിവികൃതമായ ലൈംഗിക ചേഷ്ഠകളുമായി രണ്ടു നഗ്ന രൂപങ്ങൾ പുളച്ചു മറിയുന്നു. ചാറ്റിങ്ങിനൊടുവിൽ അയാൾ ഫോൺ വീഡിയോ റെക്കോർഡിങ് മൂഡിൽ വെച്ച് പറയുന്നു.</span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> ''ചക്കരെ.. നീ </span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">സ്കൈപ്പിൽ വരില്ലെന്ന വാശികൊണ്ടല്ലേ...എന്നാലും ഞാനിത് റെക്കോർഡ് ചെയ്ത് നിനക്കയച്ചു തരാം....മോളെ...
സുന്ദരി....നീയെന്റെ അരികിലാണിപ്പോൾ ..എനിക്ക് നിന്നെ തൊടാം. നിന്നെ
ആലിംഗനം ചെയ്ത് ..നിന്റെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് നിന്റെ തുടുത്ത ഉടൽ എന്റെ നഗ്ന ശരീരത്തോട് അമർത്തിപ്പിടിച്ച് ..... നിന്റെ ചുവന്ന ചുണ്ടുകൾ കടിച്ചു പറിച്ച് ...നിന്റെ മുലകൾ </span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ഞെരിച്ചുടച്ച്...നിന്റെ...."</span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> പറയുന്നതിനനുസരിച്ചു സ്വന്തംവസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്വയം കെട്ടിപ്പിടിച്ച് ചുണ്ടുകൾ അമർത്തിക്കടിച്ച് സിക്സ് പാക്കിന്റെ മുലകൾ ഞെരിച്ച് </span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അയാൾ </span></span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">മുഷ്ടി മൈഥുനം നടത്തുന്നതും സുഖത്തിന്റെ പരമോ</span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">ച്ച</span></span></span>യിൽ കണ്ണുകൾ അടച്ച് നിർവൃതിയോടെ ശക്തിയായി നിശ്വസിക്കുമ്പോൾ എന്തോ മുന്നിലുള്ള കംപ്യുട്ടറിലേക്കു തെറിച്ചു വീഴുന്നതും തുറിച്ച കണ്ണുകളോടെ അവൾ കണ്ടു.</span></span></span></div>
<div class="m_-7375963540847448148gmail-_aok">
<br />
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"></span></span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> കൊട്ടിയടച്ച ചെവികളും ഇരുള് നിറഞ്ഞ കണ്ണുകളുമായി ...</span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">അവൾ തിരികെ നടന്നു.</span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">കരഞ്ഞില്ലവൾ. അതിനുമപ്പുറമായിരുന്നു അവളുടെ മാനസികാവസ്ഥ.</span></span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> മുറിയിലെത്തി ആദ്യമായ വൾ ചെയ്തത് ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും അടുക്കുക യായിരുന്നു.</span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">രാവുറക്കം മറന്ന് അവൾ ഇരുന്ന് നേരം വെളുപ്പിച്ചു.<br /> ആരോടും അനുവാദം ചോദിക്കാതെ </span></span></span></span><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">പുറത്തേക്കു നടക്കുമ്പോൾ അപ്പനും അമ്മയും അവളെ തടഞ്ഞു.</span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"എവിടെയാ മോളെ നീ പോകുന്നത് ..?എന്താ കാര്യം..? ഇന്നലെ നിങ്ങൾ വഴക്കിട്ടോ ?"</span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അവരുടെ ഉത്കണ്ഠയുടെ നേരെ മുഖമുയർത്തി അവൾ പറഞ്ഞു.</span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">"
മകന് ഒരു ഭാര്യയുടെ ആവശ്യമില്ല . മുകളിലെ പൂട്ടിക്കിടക്കുന്ന മകന്റെ മുറി
അല്‍പ്പം ബലം പ്രയോഗിച്ചെങ്കിലും ഒന്ന് തുറന്നു നോക്കുക. അപ്പനും
അമ്മയ്ക്കും അറിയേണ്ട ഉത്തരം അവിടെ നിന്നും കിട്ടും." </span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
</div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"> അന്തം വിട്ടു നില്
ക്കുന്ന ആ മാതാപിതാക്കളോട് അവൾ ഇത്രയും കൂടി പറഞ്ഞു. </span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">" മകനോട് പറയണം 'സെറാ' എന്ന വിദേശ സുന്ദരി സ്പെഷ്യൽ ഐറ്റം അടക്കം എല്ലാ തെളിവുകളോടും കൂടിയാണ് രക്ഷപ്പെട്ടതെന്ന് ''</span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk"><br /></span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ഇറങ്ങി നടന്നു.<br /> *** *** ***</span></span></span></span></span></div>
<div class="m_-7375963540847448148gmail-_aok">
<span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_mh6 m_-7375963540847448148gmail-_wsc" id="m_-7375963540847448148gmail-cch_f2624c8a1db8d72"><span class="m_-7375963540847448148gmail-_3oh- m_-7375963540847448148gmail-_58nk">നാലു ദിവസങ്ങൾക്ക് ശേഷം ശാലോമിയുടെ പേരിൽ ഒരുരജിസ്റ്റേർഡ് കത്ത് വന്നു. ഫേക്ക് ഐ ഡി യുണ്ടാക്കി ഭർത്താവിനെ വഞ്ചിച്ച ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഫ്രഡി അയച്ച വക്കീൽ നോട്ടീസ്.</span></span></span></span></span></div>
</div>
</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com0tag:blogger.com,1999:blog-2584618528800311633.post-73950567235494134922017-04-29T11:35:00.000-07:002017-05-19T10:26:15.654-07:00ക്ഷമയുടെ നെല്ലിപ്പലകകൾ <div dir="ltr" style="text-align: left;" trbidi="on">
<div>
<b>ക്ഷമയുടെ നെല്ലിപ്പലകകൾ </b></div>
<div>
<b><br /></b></div>
<div>
<b><br /></b></div>
<div>
ഞങ്ങളുടെ നാട്ടിൽ ആജാനുബാഹുവായ ഒരു ചേട്ടനുണ്ടായിരുന്നു.<br />
ഏതു ജോലിയും ചെയ്യാൻ കരുത്തുള്ള ഒരാൾ. വിധി വൈപരീത്യമെന്നു പറയട്ടെ മെലിഞ്ഞുണങ്ങിയ ഒരു ചെറിയ പെണ്ണായിരുന്നു അയാളുടെ ഭാര്യ.<br />
എങ്കിലും അയാളുടെ മൂന്നു മക്കളെ അവർ പ്രസവിച്ചു. അതോടെ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി.<br />
ആദ്യമൊക്കെ അയാളുടെ സ്വഭാവത്തിൽ അല്പമൊക്കെ കരുണയും സ്നേഹവുമുണ്ടായിരുന്നു.<br />
പക്ഷേ ക്രമേണ ഭാര്യയെക്കാൾ , മക്കളെക്കാൾ അയാൾ വാറ്റു ചാരായത്തെ സ്നേഹിച്ചു തുടങ്ങി.<br />
വല്ലപ്പോഴും എന്ന അവസ്ഥയിൽ നിന്നും നിത്യം എന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.<br />
പണിയെടുത്തുണ്ടാക്കുന്ന കാശ് ചാരായം വാങ്ങാൻ തികയാതെയായി.<br />
വീട്ടിലേക്കു
അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതുപോലും അപൂർവമായി.</div>
<div>
അമ്മയേക്കാൾ ശോഷിച്ച
മക്കൾക്ക് ജീവൻ നിലനിർത്താൻ ഒരു നേരത്തെ കഞ്ഞി വെള്ളമെങ്കിലും കൊടുക്കാനാണ്
പണിയെടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിലും ആ സ്ത്രീ അയൽ വീടുകളിൽ പാത്രം
കഴുകാനും തുണിയലക്കാനുമൊക്കെ പോയത്. അവിടുന്ന് കിട്ടുന്ന തുച്ഛമായ
തുകകൊണ്ട് അരിവാങ്ങി കഞ്ഞിയും കാന്താരിമുളക് പൊട്ടിച്ചതും കൊടുത്ത് ആ പാവം
കുട്ടികളുടെ വിശപ്പടക്കാൻ ശ്രമിച്ചു. </div>
<div>
പക്ഷേ അവിടെയും അയാൾ ക്രൂരതയുടെ
പര്യായമാകുകയായിരുന്നു .<br />
"കഞ്ഞി വിളമ്പടി "എന്ന കല്പനയോടെയാണ് അയാൾ സന്ധ്യയ്ക്ക് വീട്ടിലേയ്ക്കു കയറി വരിക.<br />
അന്ന്
ഇരന്നു വാങ്ങി വെച്ച കഞ്ഞി അയാൾക്ക് വിളമ്പാതിരിക്കാൻ അവർക്കു ആകില്ല.
കലത്തിൽ ഉള്ള കഞ്ഞി മുഴുവൻ അയാൾ പാത്രത്തിൽ വിളമ്പിക്കും. എന്നിട്ടു
ഒന്നോരണ്ടോ വായ് കഴിച്ചശേഷം അവിടെ ചുറ്റിപ്പറ്റി കഴിയുന്ന
ചാവാലിപ്പട്ടിയുടെ മുന്നിൽ പത്രത്തിലെ കഞ്ഞി മുഴുവൻ ചൊരിഞ്ഞു കൊടുക്കും.
മക്കൾക്കുവേണ്ടി എന്തെങ്കിലും മിണ്ടിയാൽ അവരെ കുനിച്ചു നിർത്തി മുതുകത്തു
കൈമടക്കി കുത്തും. അതും പോരാഞ്ഞ് മുറ്റത്തിന് താഴെ നില്ക്കുന്ന തെങ്ങിന്റെ
ചോട്ടിലേയ്ക്ക് വലിച്ചൊരേറാണ്.<br />
ഈ കാഴ്ച ഞങ്ങൾ പലപ്പോഴും
കണ്ടിട്ടുണ്ട്. മക്കളുടെ അലറിക്കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടുമ്പോൾ
അയാൾ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകും.<br />
അയാളെ ഉപദേശിക്കാനും മദ്യപാനത്തിൽ നിന്നും മോചിതനാക്കാനും പള്ളിയിലച്ഛനും നാട്ടു പ്രമാണിമാരും ഒരുപാട് ശ്രമിച്ചതാണ്.<br />
പക്ഷേ
ഒന്നും ഫലം കണ്ടില്ല. </div>
<div>
എല്ലാം സഹിച്ച് ഇങ്ങനെ ജീവിക്കാതെ ആ അമ്മയെയും
മക്കളെയും അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും ശ്രമം നടന്നു. </div>
<div>
അയാൾ
സമ്മതിച്ചിട്ടുവേണ്ടേ....രക്ഷിക്കാൻ പോകുന്നവരുടെ ജീവന് ഭീഷണിയായപ്പോൾ
എല്ലാവരും പിന്തി രിഞ്ഞു.<br />
അധിക നാളെത്തും മുമ്പ് ആ സ്ത്രീ മരിച്ചു.
അയാളുടെ കണ്ണിൽ പെടാത്ത ദൂരത്തുള്ള അനാഥാലയങ്ങളിലും കന്യാസ്ത്രീ
മഠങ്ങളിലുമായി മൂന്നു കുട്ടികളെയും നാട്ടുകാർ കൊണ്ട് ചെ ന്നാക്കി.<br />
മദ്യം ആ മനുഷ്യനെ കൊന്നു തള്ളുവാൻ ഏറെ കാലം ബാക്കിവെച്ചില്ല.<br />
<br />
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.<br />
<br />
ഇന്നും
ഏറിയും കുറഞ്ഞും ഇതേ ക്രൂരതകൾ പല വീടുകളിലും അരങ്ങേറുന്നുണ്ട്. മറ്റുള്ളവർ
അറിയാതിരിക്കാൻ പലരും അതൊക്കെ സഹിക്കുന്നു. കുടിക്കാതിരുന്നാൽ ദൈവതുല്യനായ
ഭർത്താവ് കുടിച്ചു കഴിഞ്ഞാൽ അപകടകാരിയാകുന്നത് എത്രയോ വീട്ടമ്മമാർക്ക്
അനുഭവമുണ്ട്. നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ കണ്ണീർ വിഴുങ്ങി
അവർ നിശ്ശബ്ദരാകുന്നു. മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു കഴിയുന്ന പല
സുഹൃത്തുക്കളും എനിക്കുണ്ട്.<br />
ഒരു പക്ഷേ ഇന്നത്തെ ന്യൂ ജെനറേഷൻ
പ്രതികരിക്കുന്നുണ്ട് എന്നതിന് തെളിവാണ് കുടുംബക്കോടതികളിൽ പീഡനക്കേസുകൾ
കൊടുക്കാൻ ധൈര്യം കാണിക്കുന്നത് . കേരളത്തിൽ ഡൈവോഴ്സി കളുടെ എണ്ണം
കൂടുന്നതിനു കാരണവും അത് തന്നെ.<br />
</div>
<div>
ക്ഷമയ്ക്കും ഇല്ലേ ഒരു നെല്ലിപ്പലക.</div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com1tag:blogger.com,1999:blog-2584618528800311633.post-80871109446557814562017-04-29T00:32:00.001-07:002017-04-29T11:41:59.167-07:00വൈകി വരുന്ന വിവേകം.<div dir="ltr" style="text-align: left;" trbidi="on">
<div>
<div>
<div>
<div>
<div>
<b>വൈകി വരുന്ന വിവേകം</b>.</div>
<div>
<br />
തലയ്ക്കുള്ളിൽ
സുനാമിയും ഭൂകമ്പവും തീർത്ത വേവലാതിക്കൊടുവിലാണ് ബദ്ധപ്പെട്ടു
കണ്ണുതുറന്നത്. സ്ഥലകാലബോധം വരാൻ കുറച്ചധിക സമയം എടുത്തു.
തലപൊട്ടിപ്പിളരുന്ന വേദന . എല്ലാം ഓർമ്മയിൽ നിന്നും മറഞ്ഞു പോയത്
പോലെ...സൈഡ് ടീപ്പോയിലിരുന്ന ഫോൺ തപ്പിയെടുത്ത് സമയം നോക്കി. 12 മണി.
രാത്രിയോ പകലോ...? <br />
ജനൽകർട്ടൻ നീക്കി പുറത്തേയ്ക്കു നോട്ടമയച്ചു. </div>
പുളിച്ച കണ്ണിൽ വെയിൽ കത്തി.<br />
മെല്ലെ
എഴുന്നേറ്റിരുന്നു. മുറിയിൽ പരിചിതമായ ഗന്ധം. എങ്കിലും എന്തോ അരുതായ്ക.
ഇന്ന് ബെഡ് കോഫി കുടിച്ചില്ല. അതാകും തലവേദന. ഒരു ഗ്ലാസ് ചൂട് കോഫി
കുടിക്കണം എന്ന മോഹം കലശലായപ്പോൾ നീട്ടി വിളിച്ചു.<br />
"സുഷമേ.."</div>
വിളിയുടെ
അർത്ഥം അറിയുന്നവളാണവൾ. വിളിക്കും മുമ്പ് തന്നെ കോഫിയുമായി
മുന്നിലെത്തേണ്ടതാണ്. ഒന്നുരണ്ടുവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ
ഉള്ളിൽ കലി ഇളകി. </div>
"എവിടെപോയിക്കിടക്കയാടീ ഒരുമ്പെട്ടോളെ...."</div>
വായിൽ
തോന്നിയതെല്ലാം വിളിച്ചിട്ടും പറഞ്ഞിട്ടും ഒരു പ്രതികരണവും കാണാതെ
വന്നപ്പോൾ സംശയത്തോടെ മെല്ലെ എഴുന്നേറ്റു. ബാലൻസ് കിട്ടാൻ കഷ്ടപ്പെട്ട്
വാതിൽപ്പാളിയിൽ പിടിച്ച് കുറച്ചു നേരം നിന്നു. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല . ഓ..സ്കൂളിൽ പോയിരിക്കും. എന്നാലും അവളെന്താ
വിളിച്ചുണർത്താതെ പോയത്?</div>
<div>
ഇന്ന് ഓഫീസിൽ അത്യാവശ്യം ജോലികളുണ്ടായിരുന്നതാണ്. ഒന്നു രണ്ടു ബിസിനസ് മീറ്റിങ്ങുകൾ ഏർപ്പാടാക്കിയിരുന്നു. ഒന്നും നടന്നില്ല </div>
<div>
കഴുത....! ഇങ്ങു വരട്ടെ. അവൾക്ക് അവളുടെ കാര്യം മാത്രം.</div>
<div>
രോഷം
ഇരച്ചു പൊന്തിയപ്പോൾ ഫോണെടുത്തു അവളെ വിളിച്ചു. സ്വിച്ച് ഓഫിലാണെന്ന
കിളിമൊഴി.<br />
പിന്നെയും ദേഷ്യത്തോടെ സ്കൂൾ ഓഫിസിലേയ്ക്കു വിളിച്ചു. രണ്ടു ചീത്ത
പറയാതെ മനസ്സിന് ഒരു സുഖമുണ്ടാകില്ല.</div>
<div>
പക്ഷേ അവൾ സ്കൂളിലെത്തിയിട്ടില്ല പോലും.</div>
<div>
പിന്നെ ഇവൾ ആരുടെ കൂടെ പോയി?</div>
<div>
അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഒരു കാര്യം ബോധ്യമായി. ഒന്നും ഉണ്ടാക്കിയിട്ടില്ല.</div>
<div>
അടുക്കളയിലെ
പാത്രങ്ങൾ ചുവരിലിടിച്ച് തെറിച്ചുവീണു. കൈയ്യിൽക്കിട്ടിയതെല്ലാം
എറിഞ്ഞുടച്ചു. അവളുടെ മേശയിലിരുന്ന പുസ്തകങ്ങളും കെട്ടുകൾ പൊട്ടി പറന്നു
കളിച്ചു. അതുകൊണ്ടും അരിശം തീരാതെ അവളുടെ അലമാര വലിച്ചു തുറന്നു . പതിവുപോലെ
ഡ്രസ്സുകൾ വാരിക്കൂട്ടി കത്തിക്കുകയാ യിരുന്നു ലക്ഷ്യം .</div>
<div>
പക്ഷേ,</div>
<div>
ശൂന്യമായ
അലമാരയിലേയ്ക്ക് അയാൾ തുറിച്ചു നോക്കി.<br />
വസ്ത്രങ്ങൾ മാത്രമല്ല അവളുടെ
പെട്ടി, ബാഗുകൾ, ചെരിപ്പ് ഒന്നും ഒന്നും അവിടെവിടെ യുമില്ല.</div>
<div>
അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പുളഞ്ഞു കേറി. </div>
<div>
തളർച്ചയോടെ
അയാൾ അടുത്തുകണ്ട കസേരയിൽ ഇരുന്നു. മേശപ്പുറത്ത് പേപ്പർ
വെയ്റ്റി നടിയിലിരുന്ന് ഒരു കടലാസ്സ് അയാളെ നോക്കി കൊഞ്ഞനം കുത്തി.<br />
വിറയ്ക്കുന്ന കരങ്ങളോടെ അയാൾ ആ കടലാസെടുത്തു.</div>
<div>
"പ്രിയപ്പെട്ട സഹദേവേട്ടന് ,<br />
ഇന്നലെ രാത്രികൊണ്ട് എനിക്ക് ഉറപ്പായി ഇനി ഒരിക്കലും നിങ്ങൾ നന്നാകില്ല എന്ന്. മദ്യം നിങ്ങളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു. ഇനിയും
പീഡനങ്ങൾ സഹിക്കാൻ എനിക്ക് വയ്യ. പന്ത്രണ്ട് വർഷത്തിനിടയിൽ നിങ്ങളിൽ
നിന്നും ഒരു നൂറുവട്ടമെങ്കിലും ഞാൻ ശപഥം കേട്ടതാണ്. ഇനി തിരിച്ചില്ലെന്നു
തീരുമാനിച്ചു പോയപ്പോഴെല്ലാം,</div>
<div>
" മോളേ നീയില്ലാതെ എനിക്ക്
വയ്യ....വാ...നീ തിരിച്ചു വാ ...ഞാൻ നിന്റെ കാലു പിടിക്കാം. ഒരിക്കലും ഞാൻ
ഇനി മദ്യപിക്കില്ല. സത്യം സത്യം ..."</div>
<div>
എന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെ കർശനമായ വിലക്കുകൾ വകവെയ്ക്കാതെ അപ്പോഴെല്ലാം
ഞാൻ തിരിച്ചു വന്നു. ആ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന്
നിങ്ങൾക്കറിയമായിരുന്നു. എവിടെപ്പോയാലും തിരിച്ചെത്താതിരിക്കാൻ
എനിക്കാവില്ലെന്നും. അതായിരുന്നു നിങ്ങളുടെ വിശ്വാസം . അതുകൊണ്ട് എന്ത്
ക്രൂരതകൾ ചെയ്യാനും ഒരു മടിയുമില്ലെന്നായി.<br />
മദ്യം അകത്തു ചെല്ലുമ്പോൾ എവിടുന്നാണ് നിങ്ങളിൽ ചെകുത്താൻ ആവേശിക്കുന്നത് ??!!. മദ്യപിച്ചില്ലെങ്കിൽ നിങ്ങളുടെ
നന്മ എന്നോളം മനസ്സിലാ ക്കിയവർ മറ്റാരുമില്ലല്ലോ. പക്ഷേ അതൊക്കെ
നീർക്കുമിളകൾ പോലെ തകർന്നടിയുന്നത് ഒരുപാടു സഹിച്ചു. കാരണമില്ലാതെ
അടിയേല്ക്കുമ്പോൾ, തലമുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുമ്പോൾ , അതി
നീചനായ ഒരു വിടനെപ്പോലെ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ കട്ടിലിലേക്ക്
വലിച്ചെറിഞ്ഞ്, ക്രൂരമായി ഭോഗിക്കുമ്പോൾ കണ്ണീർ വിഴുങ്ങി എല്ലാം സഹിച്ചത്,
ആരോടും ഒന്നും പറയാതെ എല്ലാം തന്നിൽ ത്തന്നെ അമർത്തിവെച്ചത് സമൂഹത്തിൽ
നിങ്ങളുടെ നിലയും വിലയും നഷ്ടമാകാതിരിക്കാനായി രുന്നു എന്ന്
തിരിച്ചറിയാനുള്ള വകതിരിവ് പോലും നിങ്ങൾക്കുണ്ടായില്ലല്ലോ.</div>
<div>
ഇനിയും വരില്ലെന്ന് പറഞ്ഞ് പോയപ്പോഴെല്ലാം നിങ്ങളുടെ ഒരു വിളി കേട്ട് ഓടിവന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് വ്യക്തമായും മനസ്സിലാകുന്നു. ഇനി
അതുണ്ടാകില്ല. നിങ്ങൾക്ക് മതിവരുവോളം മദ്യപിക്കാം. തെരുവിൽ ഉടുതുണിയില്ലാതെ
കിടന്നുറങ്ങാം. ആരോടും മെക്കിട്ടു കേറാം. അടികൊള്ളുകയോ ശിക്ഷ അനുഭവിക്കുകയോ
എന്തുമാകാം. ഞാൻ ഒരു തടസ്സമാകില്ല. പക്ഷേ ചെയ്യാത്ത തെറ്റിന് ശിക്ഷ
അനുഭവിക്കാൻ ഇനി എനിക്ക് വയ്യ. ദൈവം എനിക്കൊരു കുഞ്ഞിനെ തന്നിരുന്നു.
കാലമെത്താതെ അതിനെ തിരിച്ചെടു ത്തത് എന്റെ ഭാഗ്യദോഷം. അല്ലാതെ മച്ചി എന്ന
വിളികേട്ട് ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടതില്ല. എനിക്കൊരു
ജോലിയുണ്ട്. അതിന്റെകൂടി പങ്കുപറ്റിത്തന്നെയാണ് ഇത്രകാലം നമ്മൾ ഒന്നിച്ചു
കഴിഞ്ഞത്. അല്ലാതെ എന്നെ തീറ്റിപ്പോറ്റിയാണ് നിങ്ങൾ കടക്കാരനായതെന്ന
പരിഹാസം കേൾക്കാനും ഞാൻ ബാദ്ധ്യസ്ഥയല്ല. മേലിൽ എന്നെ വിളിക്കരുത്.
എന്റെ കാലുപിടിക്കാൻ വരരുത്.</div>
<div>
പക്ഷേ ഒന്ന് ഉറപ്പിച്ചോളു.
നിങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയാണ്. നിങ്ങളെ തേടി എന്റെ
ഡൈവേഴ്സ് നോട്ടീസ് എത്തും . എന്റെ ദേഹത്ത് വീണ ഓരോ മർദ്ദനത്തിനും നിങ്ങൾ
മറുപടി പറയേണ്ടി വരും. എന്റെ ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ നിങ്ങളുടെ
അന്തസ്സ് തകരും ...നിങ്ങളെ ഞാൻ ജയിൽ ശിക്ഷ അനുഭവിപ്പിക്കും. മദ്യത്തെ
ആദ്യഭാര്യയായിക്കരുതുന്ന നിങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പാഠമാകണം. ഇത്
എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർ അറിയാതിരിക്കാൻ എല്ലാം സഹിക്കുന്ന
സഹോദരിമാർക്ക്, ഭാര്യമാർക്ക് ,അമ്മമാർക്കുള്ള എന്റെ സമർപ്പണമാണ്.</div>
<div>
<wbr></wbr> -സുഷമ </div>
<div>
തലേ രാത്രിയിലെ സംഭവങ്ങൾ, കിരാതമായ ചെയ്തികൾ, ക്രൂരമായ വാക്കുകൾ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ മുന്നിൽ തെളിഞ്ഞൊഴുകുന്നത് കണ്ട് അയാൾ തരിച്ചിരുന്നു. </div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com1tag:blogger.com,1999:blog-2584618528800311633.post-4186764250564138082016-09-16T07:27:00.001-07:002016-09-16T07:41:33.039-07:00നിയോഗ വ്യഥകള്‍ <div dir="ltr" style="text-align: left;" trbidi="on">
<b><span style="font-size: large;"><br /></span></b>
<br />
<div class="MsoNormal" style="line-height: normal; margin-bottom: 0.0001pt;">
<h3 class="post-title entry-title" itemprop="name">
<span style="font-size: large;">
നിയോഗ വ്യഥകള്‍
</span></h3>
<b><span style="font-size: large;"><span style="font-size: xx-small;">സങ്കടമുണ്ട്.കരഞ്ഞാല്‍ തീരുന്ന പോലെയല്ല.മനസ്സിനെ ഞെരുക്കുന്നതു പോലെ.<br />അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ഛാലും സത്യം അതാണ്.ഒരു നീണ്ട യാത്രയുടെ സമാപ്തി.<br />കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.<br />ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ഒക്കെയും തീരുന്നു.<br />സഹപ്രവര്‍ത്തകരും
കുട്ടികളും സ്നേഹപൂര്‍വം നല്കിയ ഉപഹാരങ്ങള്‍ </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">കൈയ്യിലൊതുക്കിപ്പിടിച്ച്
ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.<br />അദ്ദേഹം വരും.<br />ടീച്ചര്‍ക്ക്
ഉറപ്പുണ്ട്.എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു
വന്നാക്കാനും</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന് കൃത്യമായി
എത്തും.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്ട്ടുമെന്റില് നിന്നും പിരിഞ്ഞതിനു
ശേഷം.<br /> പക്ഷേ , കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന്
എത്തിയില്ല എന്നതില്‍ </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ടീച്ചര്‍ക്ക് അത്ഭുതവും
അമ്പരപ്പുമുണ്ടായി. പതിവില്ലാത്തതാണിത്.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> ഒരല്പം പരിഭവത്തോടെ ടീച്ചര്‍ ഓര്‍ത്തു<br />അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.<br /> ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്<br />സമയം
കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത് ശങ്കയ്ക്കും </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">വഴിമാറുന്നത് ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു
പിടച്ചില്‍...<br />ശരീരം തളരുന്നു<br /> എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി.<br />അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന് ഇറങ്ങുന്നതും കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.<br />"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."<br />മകന് തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ ടീച്ചര്‍ ചോദിച്ചു.<br />"അച്ഛന്...?"<br />മകന് ചിരിച്ചു.<br />"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."<br />മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.<br />പല
പ്രാവശ്യം മകന്റെ മുന്പില് അച്ഛന് ഇങ്ങനെ അപഹാസ്യ നായിട്ടുണ്ടെന്നും </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും
ടീച്ചര്‍ പെട്ടെന്നോര്‍ത്തു.<br />"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്?"<br />ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.<br />ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു.<br />ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.<br />"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"<br />ചിരിച്ചു കൊണ്ടാണു പറഞ്ഞത് എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.<br />കാരണം ,പിന്നീടവന് അങ്ങനൊന്നും പറഞ്ഞിട്ടില്ല.<br />എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.<br />അച്ഛനും
മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ് ടീച്ചര്‍ക്കുള്ളത്. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">മകനോടു
പറയാനുള്ള കാര്യങ്ങള്‍ </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അച്ഛന് അമ്മയോടു പറയുന്നു, അച്ഛനുള്ള മറുപടി മകന്
അമ്മയെ അറിയിക്കുന്നു.<br />നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും.<br />അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.<br />മകന്റെ മനസ്സില്‍ അച്ഛനോട് സ്നേഹവും ബഹുമാനവും ഉണ്ട്. അതിലേറെ, </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">മകനേക്കുറിച്ച് സദാ ഉത്കണ്ഠാകുലനാണ് ഭര്‍ത്താവ്.<br />രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം<br />മകനോട് സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.<br />ആദ്യമൊക്കെ
ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന് പിന്നീട് ഒറ്റയും പെട്ടയും
പറയാന്‍ </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍
ശ്രമിച്ചു. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">വിശ്വനാഥന് അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.<br />"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായി ട്ടില്ലേ? സ്നേഹമില്ലാഞ്ഞിട്ടാ..?"<br />ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു.<br />മകനു പറയാനുള്ളതും അതു തന്നെ.<br />"എനിക്കച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടാണോ? ഒരു നല്ലവാക്ക് ഒരിക്കലും അച്ഛനു പറയാനില്ല.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."<br />സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത് ടീച്ചര്‍ തന്നെ.<br />"അമ്മേ.. എനിക്കൊരു ബുക്ക് വേണം .."<br />"നീ അച്ഛനോട് പറയ്.."<br />"അമ്മ പറഞ്ഞാല്‍ മതി."<br />അച്ഛനോടു
പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത
അമ്മയ്ക്കാണ്. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ആവശ്യങ്ങള്‍ അറിഞ്ഞ് സാധിച്ചു കൊടുക്കുമ്പോഴും അച്ഛന്
പറയും.<br />"അവന് എന്നോട് ചോദിച്ചാലെന്താ..?"<br />ആ ചോദ്യത്തില്‍ വിഷമമുണ്ട്.<br />'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...' </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">എന്നെല്ലാം ആവശ്യപ്പെടുന്നത് കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്<br />പക്ഷേ,<br />അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല<br />തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.<br />"അമ്മ എന്താ ആലോചിക്കുന്നത്...?"<br />പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത് ടീച്ചര്‍ നിഷേധിച്ചു.<br />"ഏയ്...ഒന്നുമില്ല.....പിന്നെ, നിനക്ക് ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"<br />പെട്ടെന്നോര്‍ത്തപോലെ മകന് പറഞ്ഞു.<br />"ങാ...അതു
പറയാന്‍ കൂടിയാ ഞാന്‍ വന്നത്... ശ്രീജയുടെ ലീവ് തീരാറായി.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അവള്
ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത് ആളു വേണമല്ലൊ. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അമ്മയ്ക്കു കുറച്ചു നാള് ഞങ്ങളോ ടൊപ്പം വന്നു നിന്നു കൂടെ...?"<br />ടീച്ചര്‍ മറുപടി പറഞ്ഞില്ല.<br />തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.<br />വീടിനു മുന്പില് കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന് പറഞ്ഞു.<br />"അമ്മ ആലോചിക്ക്. ഞാന്‍ നാളെ വരാം."<br />"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."<br />"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."<br />മകന് കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.<br />"നീ അച്ഛനോടു പറഞ്ഞോ?"<br />"ഇല്ല അമ്മ പറഞ്ഞാല്‍ മതി."<br />കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.<br />പട്ടണത്തില്‍
സ്വന്തം വീടെടുത്ത് മകന് താമസമാരംഭിച്ചിട്ട് നാലു വര്‍ഷം
കഴിഞ്ഞു. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന്
താല്പര്യമില്ലായിരുന്നെന്ന് ടിച്ചര്ക്കുനന്നായറിയാം<br />പക്ഷേ
,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം
തുടങ്ങിയ കാരണങ്ങള്‍ നിരത്തി </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന്
എതിര്‍ത്തില്ലെന്നു മാത്രം.<br />ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.<br />പട്ടണത്തില്‍
ജനിച്ചു വളര്ന്നവള്...അച്ഛനമ്മമാരുടെ ഓമന മകള്‍...</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">പണത്തിന്റേയും
പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">പലതും
കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ഒഴിഞ്ഞു മാറി.<br />ഗ്രാമത്തിലെ
ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അതുകൊണ്ട്
താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു
ചെയ്തത്. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അല്പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ
കെട്ടുറപ്പിനു നന്ന്.<br />ഇന്നത് തികച്ചും ബോധ്യമാകുന്നു.<br />ഇപ്പോള്‍,ശ്രീജയെ
പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന് കൂടെക്കൂടെ വരും.,</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">വിശേഷങ്ങള്‍
അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...<br />വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.<br />എന്നാലും സന്തോഷമാണ്. അത്രയെങ്കിലും ഉണ്ടല്ലൊ.<br />ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.<br />ഇല്ല.അകത്തെവിടെയോ ഉണ്ട്.<br />മകനോടുള്ള പരിഭവത്തിലാണ്. ഇനി, ആ പരിഭവം മാറ്റി ആളെ നോര്മലാക്കാന് അല്പം പാടുപെടണം.<br />കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച് ടീച്ചര്‍ കിടക്കമുറിയിലേയ്ക്കു ചെന്നു.<br />കൈകളില്‍ തലവച്ച് കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഉറക്കമല്ല. വന്നതറിഞ്ഞ ഭാവമില്ല.<br />മെല്ലെ തൊട്ടു വിളിച്ചു.<br />"ഉറങ്ങ്വാണോ?"<br />പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന് കണ്ണു തുറന്നു. മൗനം കണ്ട് ടീച്ചര്‍ വീണ്ടും ചോദിച്ചു.<br />"എന്തേ....സുഖമില്ലേ?"<br />ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച് ചൂടു നോക്കുകയും ചെയ്തു.<br />പെട്ടെന്ന് ആ മുഖം തെളിഞ്ഞു.<br />"ഒന്നുമില്ല, വെറുതെ കിടന്നതാ...?"<br />ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.<br />"മോന് വന്നിട്ട് ഒന്നും മിണ്ടിയില്ലേ?"<br />"പ്രത്യേകിച്ച് എന്താ മിണ്ടേണ്ടത്?.വിളിച്ചിരുത്തി സത്കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."<br />ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.<br />ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.<br />"പോട്ടെന്നേ...മോനല്ലേ..."<br />വിശ്വനാഥന് ഒന്നു മൂളി. ആ മൂളലില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.<br />സാരി മടക്കി ഹാങ്ങറില്‍ തൂക്കി, കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.<br />"അവനിന്നു വന്നതു വെറുതെയല്ല. ശ്രീജയുടെ ലീവു തീരാറായി. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">എന്നോട് അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്."<br />"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത് നീയല്ലേ."<br />ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.<br />അല്പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.<br />"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട് നാളെ എന്താണ് പറയേണ്ടത്..?"<br />"ആവാമെന്നല്ലാതെ വേറെന്ത്..?"<br />വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.<br />'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്.<br />പക്ഷേ....!<br />ഭക്ഷണമൊരുക്കുമ്പോഴും
മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള
ഭര്‍ത്താവ് ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത് ടീച്ചറെ
നൊമ്പരപ്പെടുത്തി.<br />ഗാഢമായ വായനയിലാണ് എന്ന അഭിനയം ഒട്ടും വിജയിക്കുന്നി ല്ലെന്ന് വിശ്വനാഥനും അറിഞ്ഞു.<br />അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.<br />പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.<br />ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.<br />രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്ന വണ്ണം ടീച്ചര്‍ മന്ത്രിച്ചു.<br />" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷേ ഒന്നും ചോദിച്ചില്ല..?!"<br />വിശ്വനാഥന് എന്നിട്ടും മിണ്ടിയില്ല.<br />ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.<br />"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"<br />ടീച്ചര്‍ അമ്പരന്നു.<br />"എന്തേ ഇപ്പം ചോദിക്കാന്‍..?"<br />"ഓ...വെറുതെ."<br />മറക്കുന്നതെങ്ങനെ..?!!<br />ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!<br />വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്.<br />അതൊരു തുടക്കം മാത്രം.<br />ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...<br />പിന്നെ, ഏറെ
കഷ്ടപ്പെട്ട് സ്വന്തമാക്കിയ വീട്...അതിനു വേണ്ടിവന്ന
കടങ്ങള്‍...</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">സാമ്പത്തിക വൈഷമ്യങ്ങള്‍...!</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അതെ, ഒന്നല്ലെങ്കില്‍ മറ്റോരോ
കാരണങ്ങള്‍.<br />വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന് ഒരടുക്കും ചിട്ടയും കൈവന്നു.<br />പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത് എത്ര വര്‍ഷങ്ങള്‍...<br />വിശ്വനാഥന് ജോലിയില്‍ നിന്നും വിരമിച്ചു.<br />വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.<br />പെന്ഷന് പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!<br />ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.<br />"ഞാനും കൂടി വരണമെന്ന് അവന് പറഞ്ഞോ?"<br />വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.<br />അങ്ങനെ ഒരാവശ്യം അവന് പറഞ്ഞില്ലല്ലൊ.<br />തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.<br />"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."<br />ആ തമാശ ആസ്വദിച്ച് വിശ്വനാഥന് ചിരിച്ചു. പിന്നെ പറഞ്ഞു.<br />"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"<br />ടീച്ചര്‍ ഒന്നും മിണ്ടിയില്ല<br />കാരണം, അനുഭവങ്ങള്‍ പലതുണ്ട്.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.<br />"പെന്ഷന് പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്."<br />മറ്റുള്ളവര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന് ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.<br />വിശ്വനാഥന് അങ്ങനെയാണ്. വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.<br />ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്...<br />ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.<br />പക്ഷേ...,<br />അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരര്‍ത്ഥമേ അവര്‍ക്കറിയു...<br />ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക് എത്രനാള്‍ വേണ്ടിവരും...?<br />ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.<br />ഭര്‍ത്താവിന്റെ
കൈമടക്കില്‍ തലവച്ച് അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ആ മുഖം തന്റെ നേരെ
തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.<br />ഒരുറക്കുപാട്ടിന്റെ
താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്തമര്ന്നപ്പോള്, </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ടീച്ചറിന്റെ
മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത് അദ്ദേഹം
മന്ത്രിച്ചു.<br />"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു
തോന്നുന്നു. അവന് പറഞ്ഞതില്‍ കാര്യമുണ്ട്.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> മക്കളെ വളര്‍ത്തി ഒരു നിലയില്‍
എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു
തന്നെയാ."<br />ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.<br />" പക്ഷേ...അവിടെ മുത്തശ്ശന് ഒരധികപ്പറ്റാ."<br />ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ് പൊത്തി.<br />"അരുത്,,, അങ്ങനെ പറയരുത്."<br />വിശ്വനാഥന് ചിരിച്ചു.<br />"ഞാന്‍
വെറുതെ പറഞ്ഞതല്ലെടാ. മക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചുമക്കളുടെ
കാര്യങ്ങള്‍ നോക്കുമ്പോള്‍.....</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു
ഭാരമാണെന്ന്"<br />ടീച്ചര്‍ മിണ്ടിയില്ല.<br />കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്.<br />കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്ഷന് പറ്റിയ അമ്മതന്നെ.<br />പക്ഷേ...??!!<br />ഉറക്കത്തിനും
ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്ക്കുമ്പോള്
ടീച്ചര്‍ക്കു ക്ഷീണം തോന്നി.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍
ഏറെ നേരമിരുന്നു.<br />ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;"> ഇനി തിരക്കൊന്നും ഇല്ല. എങ്കിലും,<br />ഇന്നു
മകന് വരും. അവന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അതിനുള്ള ശ്രമത്തില്‍
ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു
തോന്നി.<br />ഒന്നും ചെയ്യാനില്ലാത്തതു പോലെ.<br />ഒന്നും പറയാനില്ലാത്തതു പോലെ...<br />വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക് അനുഭവപ്പെട്ടു.<br />പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..<br />മകന്റെ വരവാണ്.<br />'അമ്മേ' എന്നുറക്കെ വിളിച്ച് അവന് പണ്ടത്തെ വികൃതിക്കുട്ടിയേ പ്പോലെ അകത്തേയ്ക്ക് വന്നു.<br />പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.<br />"അമ്മ അച്ഛനോട് പറഞ്ഞോ?"<br />അവന്റെ കൈ പിടിച്ച് ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച് ടീച്ചര്‍ നിര്‍ബന്ധിച്ചു.<br />"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് എത്രനാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"<br />"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."<br />ഒരു യാചനപോലെ അവര്‍ പറഞ്ഞു.<br />"ഒരു കപ്പ് ചായ എങ്കിലും...?"<br />മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി. പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ് കൈയ്യിലെടുത്തു.<br />മകന് ചായ കുടിക്കുന്നതും നോക്കി ഒരല്പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.<br />"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."<br />മകന്റെ മുഖത്ത് അമ്പരപ്പുണ്ടായി.<br />"അമ്മ ഉദ്ദേശിക്കുന്നത്....?"<br />"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ് നീട്ടുന്നതു തന്നെയാണ് യുക്തം"<br />പകുതി കുടിച്ച ചായക്കപ്പ് മേശമേല്‍ വച്ച് മകന് തലകുലുക്കി.<br />"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"<br />'ഇല്ല' എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.<br />തന്റെ ധര്‍മ്മസങ്കടം മകന് മനസ്സിലാക്കാത്തതില്‍ അവര്‍ക്ക് കഠിനമായ വ്യഥയുണ്ടായി.<br />എങ്കിലും അവര്‍ പറഞ്ഞു.<br />"മോനെ...ഒന്നു
നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">നീ മറന്നാലും
അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല"<br />മകന്റെ മുഖം വിളറി.<br />"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"<br />മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.<br />അവന്റെ ചുമലില്‍ തഴുകിക്കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു.<br />"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."<br />അതിനെ എതിര്‍ത്ത് മകന് ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക് ആശ്വാസം തോന്നി. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.<br />"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ഠ വേണം...</span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">പഴയ കാടന്‍ രീതികളൊന്നും അല്ലി പ്പോള്‍"<br />ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.<br />'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,<br />സ്റ്റെറിലൈസ് ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'<br />എത്രയെത്ര കുറ്റങ്ങള്‍...!!<br />"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത് അമ്മയ്ക്കില്ലാ. </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"<br />ടീച്ചര്‍ നെടുവീര്‍പ്പിട്ടു.<br />."ഞാനത്രയും
ചിന്തിച്ചില്ല. കുറച്ചു നാള് അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ
എന്നേ ഞാന്‍ വിചാരിച്ചുള്ളു... </span></span></b><br />
<b><span style="font-size: large;"><span style="font-size: xx-small;">അമ്മ ക്ഷമിക്കണം"<br />നിര്‍ബന്ധിച്ച് ബോര്ഡിങ്ങില് ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട് ടീച്ചറുടെ നെഞ്ചു പിടഞ്ഞു.<br />"അരുത്...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം"<br />അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന് ആവശ്യപ്പെട്ടു.<br />"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്."<br />നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച് ടീച്ചര്‍ പറഞ്ഞു.<br />"ഒന്നും തോന്നില്ല. മോന് സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."<br />പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്ക്കല് കേട്ടു.<br />"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട് കേട്ടോ...പണ്ടു നടക്കാതെ പോയവ...."<br />നേര്‍ത്തൊരു ചിരിയോടെ മകന് അച്ഛനെ നോക്കി.<br />"ഊട്ടി...? കൊടൈക്കനാല്‍...?"<br />ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു. ആ കുസൃതിയേറ്റു വാങ്ങി വിശ്വനാഥന് കൂട്ടിച്ചേര്‍ത്തു.<br />"അതെയതെ...തീര്‍ന്നില്ല, കാശി...രാമേശ്വരം...തിരുപ്പതി..."<br />അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട് ടീച്ചര്‍ കോരിത്തരിച്ചു.</span></span></b></div>
<div class="MsoNormal" style="line-height: normal; margin-bottom: 0.0001pt;">
<b><span style="font-size: large;"><span style="font-size: xx-small;"><span style="color: black; font-family: ML-TTKarthika;"> </span></span></span></b></div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com1tag:blogger.com,1999:blog-2584618528800311633.post-49481625539653376122014-09-09T19:23:00.003-07:002016-09-16T08:12:38.198-07:00ഞങ്ങള്‍ സന്തുഷ്ടരാണ്<div dir="ltr" style="text-align: left;" trbidi="on">
<h3 class="post-title entry-title" itemprop="name">
<span style="font-size: x-small;"><br /></span>
</h3>
<div dir="ltr" style="text-align: left;">
<span style="font-size: x-small;"><span style="font-style: italic; font-weight: bold;"><br /></span></span><span style="font-size: x-small;"><span style="font-weight: bold;">ഞങ്ങളുടെ ദാമ്പത്യത്തിന് 36 വയസ്സ്.</span></span><br />
<span style="font-size: x-small;"><span style="font-style: italic; font-weight: bold;"><br />ആമുഖം.</span><span style="font-weight: bold;"><span style="font-size: 180%;"> </span> </span><br />അത് ഒരു വേനല്‍ അവധി ആയിരുന്നു.<br />അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്.<br />സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.<br />മാതാപിതാക്കള്‍ക്കും
സഹോദരന്മാര്ക്കും വിവാഹിതരെങ്കില്‍ </span><br />
<span style="font-size: x-small;">ഭര്ത്താക്കന്മാര്ക്കും മാത്രമേ
ക്യാമ്പ് അംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു.<br />ക്യാമ്പ് തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)<br />കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.<br />അതാരെന്ന ചോദ്യത്തിനു ഞാന്‍<br /> 'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും ' ആണെന്നു മറുപടിയും പറഞ്ഞിരുന്നു.<br />അവര്‍
യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന, </span><br />
<span style="font-size: x-small;">ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക </span><br />
<span style="font-size: x-small;">സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തയക്കണമെന്നു </span><br />
<span style="font-size: x-small;"> അച്ചാച്ചനോട് ആവശ്യപ്പെട്ടിരുന്നു.<br /><br /><span style="font-style: italic; font-weight: bold;">ശേഷം</span><br /><br />അന്നത്തെ ക്യാമ്പ് പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.<br />എല്ലാവരും അത്യാഹ്ളാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ് രണ്ടു സന്ദര്‍ശ കര് എത്തിയത്.<br />ഞങ്ങളുടെ കുടുംബ സുഹൃത്തും, കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.<br />പപ്പ
കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച് സുഹൃത്തും , </span><br />
<span style="font-size: x-small;">സീമയോടു
സംസാരിച്ച് അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂ</span><br />
<span style="font-size: x-small;">ട്ടുകാരില്‍ ചിലര്‍
അത് ആരാ എന്താ എന്ന ചോദ്യവുമായ് വന്നു.<br />സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.<br />''അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ..</span><br />
<span style="font-size: x-small;">.ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ. ഞങ്ങളുടെ കുടുംബസുഹൃത്താ...''<br />ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.<br />ഒരഞ്ചു മിനുട്ട് തികച്ചായില്ലെന്നാണ് ഓര്‍മ്മ;<br />അസ്സംബ്ളി ഹാളില്‍ നിന്നും മണി മുഴങ്ങി.<br />പെട്ടെന്നൊരു മീറ്റിംഗ്...!!!<br />ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...<br />സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്...<br />എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട് വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.<br />സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.<br />എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി. ഞാനും.<br />"കുട്ടി ഇങ്ങെണീറ്റു വരിക."<br />ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.<br />പെരുത്ത </span><span style="font-size: x-small;">ആകാം</span><span style="font-size: x-small;">ക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.<br />"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്?"<br />ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.<br />എങ്കിലും പറഞ്ഞു.<br />"അന്ന്
എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്. ഞാന്‍ പരിചയപ്പെടുത്തി യിരുന്നല്ലൊ
ടീച്ചര്‍,</span><br />
<span style="font-size: x-small;"> നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും
അച്ചാച്ചന് കൊടുത്തയച്ചത് ."<br />ടീച്ചറുടെ മുഖം ഇരുണ്ടു.<br />"കുട്ടിക്ക് എത്ര തരമുണ്ട്? ഒരിക്കല്‍ പറഞ്ഞു അച്ഛന് ആണെന്ന്...</span><br />
<span style="font-size: x-small;">പിന്നെ പറയണു </span><span style="font-size: x-small;">അച്ചാച്ചന് എന്ന് </span><span style="font-size: x-small;">....ഇതൊന്നും ഇവിടെ പറ്റില്ല."<br />തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...<br />പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.<br />ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന് എന്നാണ് വിളിക്കാറുള്ളത്.<br />(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)<br />പക്ഷേ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ </span><br />
<span style="font-size: x-small;">ഞാന്‍ അച്ഛന് എന്നു പറഞ്ഞിട്ടുണ്ട്.<br />അതിലെന്താണു തെറ്റ്?<br />ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ് എന്നെ പൊള്ളിച്ചത്.<br />ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.<br /> ഏതു വിധവും </span><span style="font-size: x-small;">എന്നെ</span><span style="font-size: x-small;"> താറടിക്കാന്‍
എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന </span><br />
<span style="font-size: x-small;">ചില മുഖങ്ങളിലെ ചിരി....ഒരു
നിമിഷം..!! </span><br />
<span style="font-size: x-small;">ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന് എന്ന് </span><br />
<span style="font-size: x-small;"> കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.<br />ടീച്ചര്‍ കത്തിക്കയറുകയാണ്<br />"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?<br />ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ? മാതാപിതാക്കളോ സഹോദരരോ അല്ലാതെ... മറ്റാര്‍ക്കും......"<br /><br />മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.<br />ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.<br />ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.<br />അതില്‍ എത്രയൊ ഭേദമാണ് മരണം...<br />തൊട്ടപ്പുറത്ത് പയ്യാമ്പലം ബീച്ച്....<br />എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു </span><br />
<span style="font-size: x-small;">അത്രയേറെ മാധുര്യം അനുഭവപ്പെട്ടത് അന്നാണ്!<br />ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.<br />അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....<br />തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.<br />സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....<br />ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.<br />"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്."<br />"എന്തര്‍ഹത..?കുട്ടിയുടെ അ</span><span style="font-size: x-small;"><span style="font-size: 130%;">ച്ഛ</span>നാണോ അയാള്‍? കുട്ടിയുടെ സഹോദരനാണോ അയാള്‍?"<br />സമ്മതിച്ചു.<br />"അല്ല."<br />"പിന്നെ???"<br />തികച്ചും ശാന്തമായി മൊഴിഞ്ഞു.<br />'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...എന്റെ ഭര്‍ത്താവാണ്"<br />വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്. </span><br />
<span style="font-size: x-small;">പക്ഷേ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മന</span><span style="font-size: x-small;">ക്ളേശം കൂടാതെ ആദ്യമായി ഒരു നുണ.<br />അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...<br />"കുട്ടിയെന്താ കളിപറയുകയാണോ?"<br />ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.<br />''സത്യമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്. വീട്ടുകാര്‍ സമ്മതി </span><br />
<span style="font-size: x-small;">ക്കില്ലെന്നറിയാവുന്നതു കൊണ്ട് എന്റെ പഠനം കഴിയും വരെ<br />അത് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''<br />ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.<br />കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!<br />എല്ലാവരും വിശ്വസിച്ചുവൊ?!<br />ഇല്ലെങ്കിലും സാരമില്ല. ...<br />പാതാളത്തിലേയ്ക്കു താഴ്ന്നു പോയ ഞാനിതാ..</span><br />
<span style="font-size: x-small;">.ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...<br />വരും വരായ്കകള്‍ എന്തും ആകട്ടെ.<br />ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം</span><br />
<span style="font-size: x-small;"> മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.<br />മരിക്കാന്‍ തീരുമാനിച്ചവന് അതിനേക്കാള്‍ കടുത്ത ശിക്ഷ നല്കാന് </span><br />
<span style="font-size: x-small;">ആര്‍ക്കാണു കഴിയുക...?!!<br /><br /><span style="font-weight: bold;"><span style="font-style: italic;">പിന്നാമ്പുറം</span></span></span><br />
<span style="font-size: x-small;"><br /></span><span style="font-size: x-small;">
<span style="font-size: xx-small;"><span style="font-weight: bold;"><span style="font-style: italic;"> </span></span>സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ് അസ്സംബ്ളി മണിയും<br />ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.<br />പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.<br />അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.<br />സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.<br />അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ് സുഹൃത്തിനെ അറിയിച്ചത്.<br /><br />അതെ സുഹൃത്ത്....! തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...<br />ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്.<br />ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ<br />ശരിക്കും എതിര് ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..<br />ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...<br />എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ </span></span><br />
<span style="font-size: x-small;"><span style="font-size: xx-small;">ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും </span></span><br />
<span style="font-size: x-small;"><span style="font-size: xx-small;">അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ </span></span><br />
<span style="font-size: x-small;"><span style="font-size: xx-small;">ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.<br />പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.<br />കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.<br />പക്ഷേ <br />ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.<br />അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍ സുഹൃത് ബന്ധത്തിനപ്പുറം<br />പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും<br />ദൈവം കൂട്ടു നിന്നു.<br />രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....<br />ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്<br />അത് സാധിച്ചു കൊടുത്തുകൊണ്ട്<br />സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....<br />വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം<br />മാസങ്ങള്‍ കഴിഞ്ഞ്<br />ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍<br />1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.</span><span style="font-size: xx-small;"> <span style="font-weight: bold;"><br /><span style="font-style: italic;">ഇന്ന്</span></span> </span></span><br />
<span style="font-size: x-small;"> <span style="font-size: x-small;"><span style="font-weight: bold;">അതെ .<br />ഞങ്ങളുടെ ദാമ്പത്യത്തിന് 36 വയസ്സ്.</span></span><br />കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....<br />എന്നും താങ്ങായ് ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....<br />സന്താന സൗഭാഗ്യം നല്കി അനുഗ്രഹിച്ചു...<br />പൂജ്യത്തില്‍ നിന്നും തുടങ്ങി സമാധാനപൂർണ്ണമായ ഇന്നത്തെ </span><br />
<span style="font-size: x-small;">നിലയില്‍ വരെ എത്തിച്ചു.<br />ആ ദിവ്യ സ്നേഹത്തിനു മുന്പില് ശിരസ്സു നമിക്കുമ്പോള്‍<br />ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു<br />എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ<br />ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...ആ ചിരി....!<br />അന്നത്തെ അസ്സംബ്ളി ഹാള്‍...!!<br />പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!</span><br />
<span style="font-size: x-small;"><img alt="" border="0" id="BLOGGER_PHOTO_ID_5650611641170202626" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgkIljVw6-zQNaoRQBneGNtzWt3_N_ECduktAcstwcdX1mGTpbQbLjcrLB_RBKQyEXfx39yhhx-tSdOsuGIhTRFAfpIYaUPxlS3aFAlfJIeRTdRiUx5rx4YWk82hGSSvkj17j7OUnN3Gk/s320/6x4+01.jpg" style="cursor: pointer; display: block; height: 78px; margin: 0px auto 10px; text-align: center; width: 117px;" />*********************************</span></div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com5tag:blogger.com,1999:blog-2584618528800311633.post-82164485708623372692014-07-11T02:56:00.000-07:002016-09-16T08:27:56.260-07:00നിറം മങ്ങിയ ബൊമ്മ.<div dir="ltr" style="text-align: left;" trbidi="on">
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<span style="font-size: x-small;"><b>നിറം മങ്ങിയ ബൊമ്മ.</b></span></div>
<span style="font-size: x-small;"><b>ജംഗ്ഷനില്‍ ബസ്സിറങ്ങി വലത്തോട്ടുള്ള വഴിയെ നടന്നു. </b></span><br />
<span style="font-size: x-small;"><b>മെറ്റലുകള്‍ ഇളകിയടര്‍ന്ന വഴിക്കിരുപുറവും ശ്രദ്ധയില്ലാതെ </b></span><br />
<span style="font-size: x-small;"><b>വളര്‍ന്നു പടര്‍ന്ന വള്ളിച്ചെടികള്‍...</b></span></div>
</div>
<span style="font-size: x-small;"><b>എല്ലാം പഴയപോലെ തന്നെ. എങ്കിലും നിറം മങ്ങിയിരിക്കുന്നു.</b></span></div>
</div>
<span style="font-size: x-small;"><b>വയലിറമ്പിലെ ചായക്കടയ്ക്കുപോലും പഴമയുടെ വരകളും കുറികളും മാത്രം.</b></span></div>
<span style="font-size: x-small;"><b>നെല്‍ച്ചെടികള്‍ കാറ്റിലുലയുന്ന വയല്‍ വരമ്പിലൂടെ നടന്ന് അക്കരെയെത്തി.</b></span></div>
<span style="font-size: x-small;"><b>മുന്നില്‍ നിറം കെട്ട ഓരോര്‍മ്മപോലെ പഴകിപ്പൊളിഞ്ഞ തറവാട്.</b></span></div>
<span style="font-size: x-small;"><b>കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ മടിക്കുന്നത് ശ്രീദേവി അറിഞ്ഞു.</b></span></div>
<span style="font-size: x-small;"><b>ശൂന്യമായ ഒരന്ധകാരം മുന്നില്‍ വായ്പിളര്‍ന്നു നില്‍ക്കുന്നത് പോലെ.</b></span><br />
<span style="font-size: x-small;"><b><br clear="all" /></b></span>
<span style="font-size: x-small;"><b><br /></b></span>
<br />
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<div>
<span style="font-size: x-small;"><b>"വരൂ മോളെ....വലതു കാല് വച്ച്
കയറി വരൂ..." </b></span><br />
<span style="font-size: x-small;"><b>എന്ന സ്നേഹ വചസ്സുകളുമായി ആരതി ഉഴിഞ്ഞു സ്വീകരിക്കാന്‍ </b></span><br />
<span style="font-size: x-small;"><b>ഒരമ്മ
പടിക്കല്‍ കാത്തു നില്ക്കുന്നുണ്ടോ?</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>"ഒന്ന് വഴി ഒതുങ്ങിക്കൊടുക്കൂ.കുട്ടികള്‍ ഇങ്ങു കയറട്ടെ..."</b></span></div>
<div>
<span style="font-size: x-small;"><b>ഭര്‍ത്തൃ പിതാവിന്റെ ഗാംഭീര്യ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നുണ്ടോ </b></span><br />
<span style="font-size: x-small;"><b>ഇല്ല... ഒന്നുമില്ല ....ആരുമില്ല....</b></span></div>
<div>
<span style="font-size: x-small;"><b>എല്ലാം തോന്നലുകള്‍.</b></span><br />
<span style="font-size: x-small;"><b>നാട്ടുകാരുടെയും
വീട്ടുകാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ ആദ്യമായി </b></span><br />
<span style="font-size: x-small;"><b>ഈ പടികയറുമ്പോള്‍
മനസ്സിലെ മോഹപ്പക്ഷികള്‍ക്ക് ആയിരം ചിറകുണ്ടായി രുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>പക്ഷെ,ഇന്നോ...?</b></span></div>
<div>
<span style="font-size: x-small;"><b>നഷ്ട സ്വപ്നങ്ങള്‍ക്ക് ഇങ്ങനൊരു പരിസമാപ്തി പ്രതീക്ഷിച്ചതേയില്ല.</b></span></div>
<div>
<span style="font-size: x-small;"><b>തെറ്റുകാരിയെന്ന് എല്ലാവരും അധിക്ഷേപിച്ചപ്പോള്‍ നിഷേധിച്ചില്ല.</b></span></div>
<div>
<span style="font-size: x-small;"><b>അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരഗ്നിപരീക്ഷണത്തിനു തയ്യാറായതുമില്ല.</b></span></div>
<div>
<span style="font-size: x-small;"><b>കുനിഞ്ഞ ശിരസ്സില്‍ മനപ്പൂര്‍വവും അല്ലാതെയും എടുത്തു ചാര്‍ത്തപ്പെട്ട </b></span><br />
<span style="font-size: x-small;"><b>മുള്‍ക്കിരീടങ്ങള്‍.. </b></span></div>
<div>
<span style="font-size: x-small;"><b>സഹിച്ചു. നിശബ്ദയായി എല്ലാം സഹിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>പക്ഷെ..., കണ്ണിലെ കൃഷ്ണമണിപോലെ ആറ്റു നോറ്റു വളര്‍ത്തിയ മകള്‍ </b></span></div>
<div>
<span style="font-size: x-small;"><b>അവളിൽ നിന്നും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.</b></span></div>
<div>
<span style="font-size: x-small;"><b>ആഗ്നേയാസ്ത്രങ്ങള്‍ പോലെ ഹൃദയത്തിലേയ്ക്ക് തറച്ചിറങ്ങിയ</b></span><br />
<span style="font-size: x-small;"><b>വാക്കുകള്‍ ...</b></span></div>
<div>
<span style="font-size: x-small;"><b>"അമ്മയാണ് തെറ്റുകാരി....അച്ചനെ തനിച്ചാക്കി അമ്മ ഒരിക്കലും </b></span><br />
<span style="font-size: x-small;"><b>പോരരുതായിരുന്നു."</b></span></div>
<div>
<span style="font-size: x-small;"><b>അമ്മയുടെ ജീവിതം തെറ്റുകളുടെ കൂമ്പാരമാണെന്ന് കണ്ടെത്തിയവള് ...</b></span><br />
<span style="font-size: x-small;"><b>അവള്‍ക്കു വേണ്ടി മാത്രം ജീവിച്ച ഈ അമ്മയോടാണ് അവള്‍ക്കു പക...</b></span></div>
<div>
<span style="font-size: x-small;"><b>അതുകൊണ്ടാകാം ആ വാക്കുകളില്‍ ഒരു മാര്‍ദ്ദവവും ഇല്ലാതിരുന്നത്.</b></span></div>
<div>
<span style="font-size: x-small;"><b>എങ്കിലും..,തന്റെ നേരെ കൈ ചൂണ്ടിയ ആ ഭാവം മറക്കാന്‍ ആകുന്നില്ല.</b></span></div>
<div>
<span style="font-size: x-small;"><b>"ആ വലിയ മനുഷ്യന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ </b></span><br />
<span style="font-size: x-small;"><b>കഴിയാതിരുന്നത് അമ്മയ്ക്കല്ലേ...?</b></span><br />
<span style="font-size: x-small;"><b> ഇനിയെങ്കിലും ഈ വാശി ഉപേക്ഷിച്ചുകൂടെ..?"</b></span></div>
<div>
<span style="font-size: x-small;"><b>വാശി...! തനിക്കു വാശി...!!</b></span></div>
<div>
<span style="font-size: x-small;"><b>മകളെ നിനക്കെന്തറിയാം...?</b></span></div>
<div>
<span style="font-size: x-small;"><b>ഒരു പാട് മോഹങ്ങളുമായി ഈ പടികടന്നു വന്ന </b></span><br />
<span style="font-size: x-small;"><b> ഒരു പാവം പെണ്ണിന്റെ മനസ്സ് നീ കണ്ടില്ലല്ലോ.</b></span></div>
<div>
<span style="font-size: x-small;"><b>കാണേണ്ടിയിരുന്ന ആളാണ് മുഖത്തടിച്ചതുപോലെ ചോദിച്ചത്...</b></span></div>
<div>
<span style="font-size: x-small;"><b>"നിന്നെപ്പോലൊരു ശവത്തെ എനിക്കെന്തിനാ ..?"</b></span></div>
<div>
<span style="font-size: x-small;"><b>ആ ചോദ്യം കൂര്‍ത്ത ശരങ്ങളായി തറച്ചത് ഇന്നലെയല്ല. </b></span><br />
<span style="font-size: x-small;"><b>ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ...!</b></span></div>
<div>
<span style="font-size: x-small;"><b>എവിടെയാണ് തെറ്റുകളുടെ ആരംഭം എന്ന് കൃത്യമായി അറിയില്ല.</b></span></div>
<div>
<span style="font-size: x-small;"><b>ഈ പടികയറിയെത്തിയ ആദ്യ നിമിഷങ്ങള്‍ നിര്‍വൃതി ദായകമായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>സ്നേഹധനരായ അച്ഛനും അമ്മയും ...</b></span><br />
<span style="font-size: x-small;"><b>തന്റെ കവിതകളിലൂടെ
ആരാധകലക്ഷങ്ങളുടെ </b></span><br />
<span style="font-size: x-small;"><b>കയ്യടികളും ആര്‍പ്പുവിളികളും ഏറ്റു വാങ്ങുന്ന </b></span><br />
<span style="font-size: x-small;"><b>പ്രശസ്തനും
സുന്ദരനുമായ ഭര്‍ത്താവ് ..</b></span></div>
<div>
<span style="font-size: x-small;"><b>അഭിമാനിച്ചു. ഭാഗ്യവതിയെന്നു അഹങ്കരിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>ആ സാമീപ്യവും കുസൃതികളും ഉണർത്തിയ വികാരങ്ങൾ </b></span><br />
<span style="font-size: x-small;"><b>അവര്‍ണ്ണനീയമായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>തിരക്കൊഴിയുന്ന നേരത്തിനായി തുടിക്കുന്ന മനസോടെ കാത്തു. </b></span><br />
<span style="font-size: x-small;"><b>പക്ഷെ..., തിരക്കൊഴിഞ്ഞപ്പോള്‍ ആ ശബ്ദത്തിനു </b></span><br />
<span style="font-size: x-small;"><b>പ്രതീക്ഷിക്കാത്ത ഒരു മാറ്റം അറിഞ്ഞു.</b></span></div>
<div>
<span style="font-size: x-small;"><b>"എനിക്കിവിടെ ശരിയാകില്ലെടോ...</b></span><br />
<span style="font-size: x-small;"><b>നമുക്കെന്റെ താവളത്തിലേയ്ക്ക് പോകാം."</b></span></div>
<div>
<span style="font-size: x-small;"><b>ഒന്നും മനസ്സിലായില്ല.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛനും അമ്മയും നിറകണ്ണുകളോടെ ആശ്വസപ്പിച്ചു </b></span></div>
<div>
<span style="font-size: x-small;"><b>"അവന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെയാകട്ടെ മോളെ.... </b></span><br />
<span style="font-size: x-small;"><b>എതിര്‍ത്തിട്ടു കാര്യമില്ല."</b></span></div>
<div>
<span style="font-size: x-small;"><b>ഒരു രാത്രിപോലും ആ വീട്ടില്‍ അന്തിയുറങ്ങാതെ </b></span><br />
<span style="font-size: x-small;"><b>ഏതോ താവളത്തിലേയ്ക്കുള്ള യാത്ര...</b></span></div>
<div>
<span style="font-size: x-small;"><b>മനസ്സില്‍ അരുതാത്ത ഒരസ്വസ്ഥത പടര്‍ന്നു കയറി.</b></span></div>
<div>
<span style="font-size: x-small;"><b>എങ്കിലും....ആ ശബ്ദത്തിന്റെ ദ്ദൃഡത...</b></span></div>
<div>
<span style="font-size: x-small;"><b>ആ സ്വപ്നത്തിന്റെ ചാരുത....</b></span><br />
<span style="font-size: x-small;"><b>മനസ്സിലെ മധുരവികാരങ്ങള്‍ക്ക് തിളക്കമേറ്റി .</b></span></div>
<div>
<span style="font-size: x-small;"><b>ചുറ്റും നിറയെ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന പൂന്തോട്ടം.</b></span></div>
<div>
<span style="font-size: x-small;"><b>താഴ്വരകളില്‍ തേയിലക്കാടിന്റെ പച്ചപ്പ് ..</b></span></div>
<div>
<span style="font-size: x-small;"><b>കവിയുടെ ഹൃദയസ്പ്ന്ദനങ്ങള്‍ വാക്കുകളിലൂടെ തൊട്ടറിഞ്ഞു.</b></span></div>
<div>
<span style="font-size: x-small;"><b>സൃഷ്ടിയുടെ ഉറവിടമായ ശാന്തത മനസ്സിനെ തണുപ്പിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>പക്ഷെ ,</b></span></div>
<div>
<span style="font-size: x-small;"><b>അവിടെ നവദമ്പതികളെ സ്വീകരിച്ചു സൽക്കരിക്കാന് </b></span><br />
<span style="font-size: x-small;"><b>കാത്തിരുന്ന സുഹൃത്തുക്കള്‍ ...</b></span></div>
<div>
<span style="font-size: x-small;"><b>കവിയുടെ ഭാര്യയെ കവിതകളിലൂടെ അവര്‍ പ്രകീര്‍ത്തിച്ചു. </b></span><br />
<span style="font-size: x-small;"><b>സുഖപ്രദമായ ദാമ്പത്യജീവിതം അവര്‍ ആശംസിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>അവരൊരുക്കിയ വിഭവസമൃദ്ധമായ സദ്യ....</b></span></div>
<div>
<span style="font-size: x-small;"><b>ഒപ്പം മദ്യവും ...</b></span></div>
<div>
<span style="font-size: x-small;"><b>അത് പകരാന്‍ മദിരാക്ഷിമാരും.</b></span></div>
<div>
<span style="font-size: x-small;"><b>ഞടുക്കത്തിന്റെ
തിരയേറ്റം മനസ്സിലുണ്ടായി. </b></span><br />
<span style="font-size: x-small;"><b>അതുവരെ തോന്നിയിരുന്ന സന്തോഷം ഒക്കെ തീര്‍ന്നു. </b></span><br />
<span style="font-size: x-small;"><b>സ്വര്‍ഗീയ നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച് അവര്‍ നടത്തുന്ന </b></span><br />
<span style="font-size: x-small;"><b>ആഹ്ളാദത്തിമിര്‍പ്പുകള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതറിഞ്ഞു.</b></span></div>
<div>
<span style="font-size: x-small;"><b>വെറുപ്പുളവാക്കുന്ന വാക്കുകള്‍ ...അറപ്പുളവാക്കുന്ന മേനീ
ചലനങ്ങള്‍ ...</b></span><br />
<span style="font-size: x-small;"><b>ആ മടുപ്പില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ട്
മുറിയിലെത്തുമ്പോള്‍ </b></span><br />
<span style="font-size: x-small;"><b>അരുതെന്ന് കരുതിയിട്ടും മിഴികള്‍ ചോര്‍ന്നൊഴുകി .</b></span></div>
<div>
<span style="font-size: x-small;"><b>പുറത്തെ
ആരവങ്ങള്‍ അടങ്ങിയപ്പോഴേയ്ക്കും രാവെറെയായിരുന്നു.... </b></span><br />
<span style="font-size: x-small;"><b>ഇടറുന്ന പാദങ്ങളോടെ
അകത്തേയ്ക്ക് കടന്നു വന്ന ഭര്‍ത്താവിനെ </b></span><br />
<span style="font-size: x-small;"><b>പകച്ചു നോക്കി. </b></span></div>
<div>
<span style="font-size: x-small;"><b>ലഹരി പതഞ്ഞു കത്തുന്ന ചെമന്ന കണ്ണുകള്‍ ...</b></span><br />
<span style="font-size: x-small;"><b>കാത്തു കാത്തിരുന്ന ആ സ്പര്ശനത്തിന് പൊള്ളുന്ന ചൂടനുഭവപ്പെട്ടു .</b></span></div>
<div>
<span style="font-size: x-small;"><b>ഭയം
ത്രസിക്കുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും മുമ്പ്, </b></span><br />
<span style="font-size: x-small;"><b>വന്യമായ
ഒരാക്രമണത്തിനിരയാകുമ്പോള്‍ ഉള്ളിലൊരു കൊച്ചരിപ്രാവ് </b></span><br />
<span style="font-size: x-small;"><b>പ്രാണന് വേണ്ടി
പിടയുകയായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>ശക്തമായി പ്രതിഷേധിക്കാന്‍ ആഗ്രഹിച്ചു എങ്കിലും </b></span><br />
<span style="font-size: x-small;"><b>ഒരു ചെറുവിരല്‍ പോലുമനക്കാനാവാതെ തളര്‍ന്നു കിടക്കുമ്പോള്‍,</b></span><br />
<span style="font-size: x-small;"><b> ലഹരി മണക്കുന്ന ഒരു കുഴഞ്ഞ ശബ്ദം വ്യക്തമായി കേട്ടു .</b></span></div>
<div>
<span style="font-size: x-small;"><b>"ശവം.."</b></span></div>
<div>
<span style="font-size: x-small;"><b>അവിടെയായിരിക്കാം തുടക്കം.</b></span></div>
<div>
<span style="font-size: x-small;"><b>ചുമലില്‍ ആരോ വലിച്ചു കയറ്റിത്തന്ന കുരിശ് ...</b></span></div>
<div>
<span style="font-size: x-small;"><b>ഇതും പേറി താണ്ടിയെത്തേണ്ട ലക്ഷ്യം ഏതെന്നു പോലും </b></span><br />
<span style="font-size: x-small;"><b>നിശ്ചയമില്ലെന്നോര്‍ത്തപ്പോള്‍ കണ്ണിലൂടൊഴുകിയത് ചോരയാണ്.</b></span></div>
<div>
<span style="font-size: x-small;"><b>വഴിയില്‍ നിറച്ചിരുന്ന അനുഭവങ്ങളുടെ കൂര്‍ത്ത മുള്ളുകള്‍ ...</b></span></div>
<div>
<span style="font-size: x-small;"><b>രക്ഷപ്പെടാനുള്ള ഓരോ പിടച്ചിലും </b></span><br />
<span style="font-size: x-small;"><b>കൂടുതല്‍ മുള്ളുകള്‍ തറഞ്ഞു കയറാനേ ഉപകരിച്ചുള്ളൂ.</b></span></div>
<div>
<span style="font-size: x-small;"><b>ക്ഷമയുടെയും ത്യാഗത്തിന്റെയും പുതിയ ഭാവങ്ങള്‍ </b></span><br />
<span style="font-size: x-small;"><b>സ്വന്തം ജീവിതം കൊണ്ടറിഞ്ഞു .</b></span></div>
<div>
<span style="font-size: x-small;"><b>എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍ </b></span><br />
<span style="font-size: x-small;"><b>ഒരു തീപ്പൊരി പോലെ അണയാതെ സൂക്ഷിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>അവഗണനയുടെ അവശിഷ്ടമായി മാറിയിട്ടും അദ്ദേഹത്തെ </b></span><br />
<span style="font-size: x-small;"><b>ഒരിക്കലും വെറുത്തില്ല. </b></span></div>
<div>
<span style="font-size: x-small;"><b>ആര്‍ദ്രമായ ഒരു നോട്ടത്തിനായി..</b></span></div>
<div>
<span style="font-size: x-small;"><b>മൃദുവായ ഒരു സ്പര്ശനത്തിനായി ഓരോ നിമിഷവും കൊതിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>ഒക്കെ വെറുതെ.</b></span></div>
<div>
<span style="font-size: x-small;"><b>തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് വഴുതിവീഴുന്ന ഭര്‍ത്താവ്.</b></span></div>
<div>
<span style="font-size: x-small;"><b>സുബോധത്തോടെ ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെയായി.</b></span></div>
<div>
<span style="font-size: x-small;"><b>കവിയെ ശുശ്രുഷിക്കാന് ഊഴമിട്ടെത്തിയ ആരാധികമാര്‍...</b></span></div>
<div>
<span style="font-size: x-small;"><b>എതിര്‍ക്കാന്‍ കഴിഞ്ഞില്ല.</b></span></div>
<div>
<span style="font-size: x-small;"><b>സഹികെട്ട് ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.</b></span></div>
<div>
<span style="font-size: x-small;"><b>സൗമ്യമെന്നും
സുന്ദരമെന്നും കരുതിയ ആ ജീവിതത്തിന്റെ</b></span><br />
<span style="font-size: x-small;"><b> ഇരുണ്ട വശങ്ങള്
അനുഭവിച്ചറിഞ്ഞപ്പോള്‍ </b></span><br />
<span style="font-size: x-small;"><b>താന്‍ ഒരു യജ്ഞമൃഗമെന്ന സത്യം ബോധ്യമായി. </b></span><br />
<span style="font-size: x-small;"><b>ഭര്‍ത്തൃ
പിതാവിന്റെ സ്വരത്തില്‍ കുറ്റസമ്മതം ഉണ്ടായിരുന്നു.</b></span><br />
<span style="font-size: x-small;"><b>"നിന്നോട് ചെയ്തത് തെറ്റായിപ്പോയി മോളെ..</b></span><br />
<span style="font-size: x-small;"><b>.അച്ഛന്റെ സ്വാര്‍ഥതയ്ക്കു മോള് മാപ്പുതാ."</b></span></div>
<div>
<span style="font-size: x-small;"><b>തലതിരിഞ്ഞ മകനെ നേരെയാക്കാന്‍ </b></span><br />
<span style="font-size: x-small;"><b>അച്ഛന് കണ്ടെത്തിയ ബലിമൃഗമായിരുന്നു താന്‍....</b></span><br />
<span style="font-size: x-small;"><b>എന്തിനു ഒരു പാവം പെണ്ണിന്റെ ജീവിതം ശപ്തമാക്കി.... </b></span><br />
<span style="font-size: x-small;"><b>ആ ആശ്വാസവാക്കുകളുടെ സ്പർശനം അറിയാകാനാകാത്ത വിധം </b></span><br />
<span style="font-size: x-small;"><b>മനസ്സ് മരവിച്ചിരുന്നു. മനസ്സ് മാത്രമല്ലല്ലോ ശരീരവും.</b></span><br />
<span style="font-size: x-small;"><b>"ഇതെന്റെ ഭാര്യയല്ലെടോ ബൊമ്മയാ ...</b></span><br />
<span style="font-size: x-small;"><b>ഷോക്കേസില്‍ വയ്ക്കാനേ കൊള്ളത്തൊള്ളൂ ''</b></span></div>
<div>
<span style="font-size: x-small;"><b>കൂട്ടുകാരുടെ മുന്നിലേയ്ക്ക് വലിച്ചിഴച്ചു ഭർത്താവ് പരിഹസിക്കുമ്പോഴും </b></span><br />
<span style="font-size: x-small;"><b>ശപിച്ചത് മറ്റാരെയുമല്ല, സ്വന്തം വിധിയെത്തന്നെയാണ്.</b></span></div>
<div>
<span style="font-size: x-small;"><b>എല്ലാ
ദുരന്തങ്ങളില്‍ നിന്നും നിത്യമായ ഒരു രക്ഷപ്പെടലിനു </b></span><br />
<span style="font-size: x-small;"><b>ഒരുങ്ങുകയായിരുന്നു. </b></span><br />
<span style="font-size: x-small;"><b>പക്ഷേ മനസ്സോടെ അല്ലെങ്കിലും ഒരു മൃദുസ്പന്ദനം </b></span><br />
<span style="font-size: x-small;"><b>അടിവയറ്റില്‍ അനുഭവപ്പെട്ടു
തുടങ്ങിയപ്പോള്‍ ജീവിതം ഒരാവശ്യമായി.</b></span></div>
<div>
<span style="font-size: x-small;"><b>ഭര്‍ത്താവ് ...കുഞ്ഞ് ...കുടുംബം...സുന്ദരമായ പ്രതീക്ഷകൾ മനസ്സിൽ
തുടിച്ചു. </b></span><br />
<span style="font-size: x-small;"><b>ഒക്കെ വെറുതെ ...രക്തത്തില്‍ കുളിച്ചു ആരുടെയോ കാരുണ്യം കൊണ്ട് </b></span><br />
<span style="font-size: x-small;"><b>ആസ്പത്രിയിലെത്തുമ്പോള്‍ കുളിമുറിയില്‍ കാല് വഴുതി വീണതാണെന്നേ </b></span><br />
<span style="font-size: x-small;"><b>എല്ലാവരും അറിഞ്ഞുള്ളു.</b></span></div>
<div>
<span style="font-size: x-small;"><b>ആ രക്തത്തില്‍ നിന്നും ഒരു കുഞ്ഞു ജീവൻ രക്ഷിച്ചെടുത്ത് </b></span><br />
<span style="font-size: x-small;"><b>കയ്യിൽ തന്ന ഡോക്ടര്‍.....!</b></span></div>
<div>
<span style="font-size: x-small;"><b>പിന്നെ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല.</b></span></div>
<div>
<span style="font-size: x-small;"><b>എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞില്ല </b></span></div>
<div>
<span style="font-size: x-small;"><b>വരും, ഒരിക്കല്‍ വരും, പൊന്നുമോളെ കാണാന്‍...</b></span></div>
<div>
<span style="font-size: x-small;"><b>ഈ മനസ്സ് കാണാന്‍...പക്ഷെ വന്നില്ല.</b></span></div>
<div>
<span style="font-size: x-small;"><b>കയ്യിൽ ധാരാളം പണം...ആനന്ദിപ്പിക്കാന്‍ ആരാധികമാര്‍ ...</b></span><br />
<span style="font-size: x-small;"><b>സേവ പറയാന്‍ സുഹൃത്തുക്കൾ . പിന്നെന്തിനു വരണം...?എങ്കിലും,</b></span></div>
<div>
<span style="font-size: x-small;"><b>മകൾ വാനോളം പുകഴ് ത്തുന്ന കവിയുടെ ഉയർച്ചയും താഴ്ച്ചയുമെല്ലാം </b></span><br />
<span style="font-size: x-small;"><b>അറിയുന്നുണ്ടായിരുന്നു. വൈകിയാണെ</b></span><wbr></wbr><span style="font-size: x-small;"><b>ങ്കിലും, </b></span><br />
<span style="font-size: x-small;"><b>അച്ഛന് രഹസ്യമായി മകളെ കാണാറുണ്ടെന്ന സത്യവും.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛനെപ്പറ്റി പറയുമ്പോള്‍ മകള്‍ക്ക് ആയിരം നാവായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛന്റെ കവിതകൾ പാടുമ്പോള്‍ അവളുടെ ആവേശം...!!.</b></span></div>
<div>
<span style="font-size: x-small;"><b>എല്ലാം നിശ്ശബ്ദം ശ്രദ്ധിക്കുമ്പോഴും കേൾക്കണം </b></span><br />
<span style="font-size: x-small;"><b>എന്നാഗ്രഹിച്ച വാക്കുകൾ </b></span><br />
<span style="font-size: x-small;"><b>ഒരിക്കലും കേട്ടില്ല.</b></span></div>
<div>
<span style="font-size: x-small;"><b>"അമ്മയ്ക്ക് സുഖമാണോ എന്ന് അച്ഛന് ചോദിച്ചിരുന്നു'' </b></span><br />
<span style="font-size: x-small;"><b>എന്നൊരു പാഴ് വാക്കുപോലും.</b></span></div>
<div>
<span style="font-size: x-small;"><b>നഷ്ട സ്വപ്നങ്ങളുടെ ശവക്കൂനകള്‍ ഹൃദയത്തിൽ കുമിഞ്ഞു കൂടുന്നതും </b></span><br />
<span style="font-size: x-small;"><b>മനസ്സ് മുറവിളി കൂട്ടുന്നതും ആരുമറിഞ്ഞില്ല.</b></span></div>
<div>
<span style="font-size: x-small;"><b>മരണത്തിന്റെ പടിവാതിലില്‍ നിന്നും മടങ്ങിയെത്തിയ അമ്മയും മകളും...</b></span><br />
<span style="font-size: x-small;"><b>ആ മകളാണ് അമ്മയ്ക്ക് നേരെ കൈചൂണ്ടിയത്...</b></span><br />
<span style="font-size: x-small;"><b>"അമ്മ തെറ്റു കാരിയാ."ണെന്ന് </b></span><br />
<span style="font-size: x-small;"><b>ആ തെറ്റ് തിരുത്തി അച്ഛനെ ശുശ്രൂഷിക്കാന്‍ പടികടന്നു പോയ മകൾ ...</b></span></div>
<div>
<span style="font-size: x-small;"><b>അവള് പ്രശംസ ചൊരിയുന്ന ആ മനുഷ്യന്റെ മര്‍ദ്ദനമേറ്റ് തളർന്ന </b></span><br />
<span style="font-size: x-small;"><b>ഈ അമ്മയുടെ മനസ്സ് അവളറിഞ്ഞില്ലല്ലോ. വേണ്ട... അവളത് അറിയേണ്ട...</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛനെക്കുറിച്ചുള്ള നല്ല ധാരണകള്‍ അവളുടെ മനസ്സിൽ നിലനില്ക്കട്ടെ.</b></span></div>
<div>
<span style="font-size: x-small;"><b>തെറ്റുകാരി താനാണെങ്കില്‍ അതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഇവിടേയ്ക്ക് വന്നത്.</b></span></div>
<div>
<span style="font-size: x-small;"><b>എങ്ങനെ സ്വീകരിക്കുമെന്ന് നിശ്ചയമില്ല. നിറം കേട്ട ഈ ബൊമ്മ </b></span><br />
<span style="font-size: x-small;"><b>ഷോക്കേസില്‍ വയ്ക്കാന്‍ പോലും കൊള്ളില്ലല്ലോ.</b></span></div>
<div>
<span style="font-size: x-small;"><b>എന്നും തോറ്റവൾ താനാണ്. തനിക്കായി വിധി ഒരുക്കിവച്ചതാകാം ഈ തോൽവിയും.</b></span></div>
<div>
<span style="font-size: x-small;"><b>നിറഞ്ഞകണ്ണുകള്‍ തുടച്ചു മുറ്റത്തേയ്ക്ക് കയറുമ്പോള്‍ കണ്ടു, വാതില്ക്കല് മകൾ ..</b></span></div>
<div>
<span style="font-size: x-small;"><b>ആ
മുഖത്ത് ഒരു നിമിഷം വിസ്മയം പടരുന്നത് ശ്രദ്ധിച്ചു. </b></span><br />
<span style="font-size: x-small;"><b>പിന്നെ ഓടി വന്നു
കൈപിടിച്ച് അകത്തേയ്ക്ക് നടത്തുമ്പോള്‍ </b></span><br />
<span style="font-size: x-small;"><b>അവള് സാവധാനം മന്ത്രിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>"എനിക്ക് തെറ്റ് പറ്റി . അമ്മയോട് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. </b></span><br />
<span style="font-size: x-small;"><b>എന്റെ അമ്മയെ മനസ്സിലാക്കാന്‍ എനിക്ക് ....എനിക്ക്....അച്ഛന്റെ സഹായം വേണ്ടി വന്നു.""</b></span></div>
<div>
<span style="font-size: x-small;"><b>പൊട്ടി വന്ന വിതുമ്പല്‍ ഒതുക്കാനെന്നവണ്ണം അവള് ഒരു മാത്ര നിർത്തി.</b></span></div>
<div>
<span style="font-size: x-small;"><b>"അമ്മ ക്ഷമിക്കണം. എന്നെ ശപിക്കരുതേ.''</b></span></div>
<div>
<span style="font-size: x-small;"><b>അവളെ ചേർത്തണച്ച് നിറഞ്ഞ മനസ്സോടെ ആ കണ്ണീർ തുടയ്ക്കുമ്പോള്‍ </b></span><br />
<span style="font-size: x-small;"><b>ഈ അമ്മയെ മനസ്സിലാക്കാന്‍ മകളെ സഹായിച്ച ആളെ കണ്ണുകൾ തേടി.</b></span></div>
<div>
<span style="font-size: x-small;"><b>അത് മനസിലായതുപോലെ മകൾ മുറിയിലേയ്ക്ക് നയിച്ചു .</b></span></div>
<div>
<span style="font-size: x-small;"><b>വെളിച്ചം മങ്ങിയ മുറിയിൽ ...ചുരുണ്ട് കൂടി കിടക്കുന്നത് </b></span><br />
<span style="font-size: x-small;"><b>ഒരു മനുഷ്യ രൂപം എന്ന് തിരിച്ചറിയാന്‍ അല്‍പ്പ</b><b> നേരമെടുത്തു..</b></span><br />
<span style="font-size: x-small;"><b>"അച്ഛാ.''</b></span><br />
<span style="font-size: x-small;"><b>മകളുടെ വിളികേട്ട് ബദ്ധപ്പെട്ടുതുറന്ന ആ കണ്ണുകള്‍ തിളങ്ങി. </b></span><br />
<span style="font-size: x-small;"><b>അവിശ്വസനിയതയോടെ തരിച്ചു നിന്നു. </b></span><br />
<span style="font-size: x-small;"><b>ഇത്...ഇതാണോ....പ്രപഞ്ചത്തെ വരെ വെല്ലു വിളിച്ച് </b></span><br />
<span style="font-size: x-small;"><b>ഉറക്കെ പാടി നടന്ന നിഷേധി.....?
</b></span></div>
<div>
<span style="font-size: x-small;"><b>നടവഴികളും പടവുകളും ചവുട്ടിതകര്‍ത്ത് മുന്നേറിയ </b></span><br />
<span style="font-size: x-small;"><b>ധീരനായകൻ .. ,</b></span></div>
<div>
<span style="font-size: x-small;"><b>ഇണയുടെ വേദനകണ്ട് ആർത്തു ചിരിച്ച സാഡിസ്റ്റ് ...</b></span><br />
<span style="font-size: x-small;"><b>സ്വന്തം ചോരയില്‍ ഉയിര്‍കൊണ്ട കുഞ്ഞിനെ പേറിയ ഗർഭപാത്രം</b></span><br />
<span style="font-size: x-small;"><b> ചവുട്ടി ഞെരിച്ച കശ്മലന്... </b></span><br />
<span style="font-size: x-small;"><b>വെറുപ്പോടെ മുഖം തിരിച്ചു ഇറങ്ങി ഓടുകയാണ് വേണ്ടത്... </b></span></div>
<div>
<span style="font-size: x-small;"><b>ചെയ്തു കൂട്ടിയ തെറ്റിന്റെ ശിക്ഷയല്ലേ എന്ന് പരിഹസിക്കുകയാണ് വേണ്ടത്.</b></span></div>
<div>
<span style="font-size: x-small;"><b>പക്ഷേ .,</b></span></div>
<div>
<span style="font-size: x-small;"><b>ആ
വരണ്ട ചുണ്ടില്‍ നിന്നടർന്നു വീണ രണ്ടക്ഷരം അവളെ കാതരയാക്കി. </b></span><br />
<span style="font-size: x-small;"><b>പൊടുന്നനെ ആ
ശുഷ്ക്കിച്ച കൈകൾ മുറുകെപ്പിടിച്ചു </b></span><br />
<span style="font-size: x-small;"><b>കണ്ണില്‍ ചേർത്ത് തേങ്ങുമ്പോള്‍ </b></span><br />
<span style="font-size: x-small;"><b>തിരിച്ചു വരാന്‍ വൈകിയ തെറ്റിന് </b></span><br />
<span style="font-size: x-small;"><b>അവള് സ്വയം ശപിക്കുന്നുണ്ടായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<div dir="ltr">
<span style="font-size: x-small;"><b><br /></b></span></div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com2tag:blogger.com,1999:blog-2584618528800311633.post-52473483240232256422014-07-03T12:24:00.000-07:002016-09-16T08:15:47.520-07:00പാഴ്ക്കിനാവുകള് <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-small;"><b>പാഴ്ക്കിനാവുകള്</b></span><br />
<span style="font-size: x-small;"><br /></span>
<span style="font-size: x-small;"><br />ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ഇന്നലെവരെ ചിന്തിച്ചതേയല്ല. <br />സണ്ണി
യാത്രപറഞ്ഞു പോയപ്പോള്‍ ഉള്ളിലുറഞ്ഞ നൊമ്പരവുമായി നിശ്ശബ്ദം
നിന്നതെയുള്ളൂ .. അവസാനപ്രതീക്ഷയും അറ്റ് പോകുമെന്നറിഞ്ഞിട്ടും...ഇനിയുള്ള
പാതകള്‍ ഇരുൾ മൂടിയതെന്നു ബോധ്യമുണ്ടായിട്ടും...പറയാന്‍ ഒന്നെയുണ്ടായുള്ളൂ </span><br />
<span style="font-size: x-small;">
</span><br />
<span style="font-size: x-small;">""ഒക്കെയെന്റെ വിധിയാണെന്ന് കരുതിക്കൊള്ളാം ''<br />സണ്ണിയുടെ സ്വരം പരുഷമായി.<br /> </span><br />
<span style="font-size: x-small;">""വെറുതെ വിധിയെ പഴിക്കേണ്ട നന്ദേ . സ്വന്തം ജീവിതമാണ് നീ നഷ്ടപ്പെടുത്തുന്നത്''</span><br />
<span style="font-size: x-small;">എതിര് വാക്ക് ചൊല്ലിയില്ല. അല്ലെങ്കില്‍ അങ്ങനൊരു കഴിവ് തനിക്കില്ലല്ലോ.
നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ സണ്ണി അവസാന വാക്കെന്നവണ്ണം പറഞ്ഞു.<br /> </span><br />
<span style="font-size: x-small;">""നാളെ
രാവിലെ നിസാമുദ്ദീന്‍ എക്സ്പ്രസിനു രണ്ടു ടിക്കറ്റ് ബുക്ക്
ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് വണ്ടി പുറപ്പെടുവോളം ഞാന്‍ നിന്നെ കാത്തു
നിൽക്കും. ഇനിയെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നിനക്കാവുമെങ്കില്‍... നീ വരും ഇല്ലെങ്കില്‍....''<br />പൂര്‍ത്തിയാക്കാതെ തന്നെ അറിയാം സണ്ണി തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. എന്നാല്‍ പോലും സണ്ണിയെ കുറ്റപ്പെടുത്താന്‍ വയ്യ.<br />
കാരണം ഒന്നും രണ്ടുമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സണ്ണി തനിക്കു വേണ്ടി
കാത്തിരിക്കുന്നു. പിണക്കം ഭാവിച്ചു പോയാലും പിന്നെയും തിരിച്ചെത്തിയത്
തന്നോടുള്ള ആത്മാര്‍ഥത കൊണ്ടാണെന്നു നന്നായി അറിയാം. ആ സ്നേഹം
നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം താനനുഭവിച്ച പ്രാണവേദന മറക്കാനും
ആവില്ല.
എന്നിട്ടും സണ്ണിയോട് പറയാന്‍ ഒന്നേ ഉണ്ടായുള്ളൂ,<br /> </span><br />
<span style="font-size: x-small;">""ഇല്ല. അച്ഛനെ തനിച്ചാക്കി ഞാന്‍ വരില്ല .''<br />ഈ മറുപടി സണ്ണി പലവട്ടം കേട്ടതാണ്. അപ്പോഴെല്ലാം പരിഹസിക്കുകയും ചെയ്തു..<br /> </span><br />
<span style="font-size: x-small;">""ജീവിതകാലം മുഴുവന്‍ അച്ഛന് കൂട്ടിരുന്നാല്‍ മതി.''<br />
അങ്ങനൊന്നും കരുതിയല്ലെങ്കിലും സണ്ണി ക്ഷണിച്ചപ്പോ ഴൊക്കെ ഈ മറുപടിയെ പറയാനായുള്ളൂ <br />ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മനസ്സില്‍ വിങ്ങിത്തുളുമ്പുന്നത്.<br /> </span><br />
<span style="font-size: x-small;">തറവാട്ട് പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വേലിക്കെട്ടു തകർക്കാനാകാതെ വീർപ്പുമുട്ടിയ നാളുകള്‍ .<br />
അച്ഛന് ഉറഞ്ഞു തുള്ളി.<br />വല്ല്യേട്ടനും കൊച്ചേട്ടനും ഭീഷണി മുഴക്കി.<br />ചേച്ചിമാര് ശാപവാക്കുകള്‍ ചൊരിഞ്ഞു.<br />പരിഹാസവാക്കുകളുമായി ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരുന്നു.<br />ഒന്നിനും കഴിയാതെ ഉള്ളിലൊതുങ്ങിയ തന്നെ സണ്ണി ആശ്വസിപ്പിച്ചു.</span><br />
<span style="font-size: x-small;"><br /></span><span style="font-size: x-small;">
<span style="font-size: x-small;"> </span></span><br />
<span style="font-size: x-small;">""ഒരു ജോലിയായാല്‍ ഞാന്‍ വരും. അന്ന് എന്റെ കൂടെ വരാന്‍ ഒരുങ്ങിക്കൊളൂ ''<br />ഒന്നും പറഞ്ഞില്ല. ആകാമെന്നൊ, ഇല്ലെന്നോ..<br />ഒരു
വർഷം തികയും മുമ്പ് സണ്ണി വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍
ജോലി നേടി. ക്വാര്‍ട്ടേഴ്സും മറ്റു സൌകര്യങ്ങളും ഒരുക്കി. പക്ഷെ, പോയില്ല.<br />ആസ്മാ രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന അച്ഛന്...മുംബൈയില്‍ സ്ഥിരതാമസമാക്കിയ എട്ടന്മാര്‍ക്കു ലീവ് പോലും കിട്ടാത്ത തിരക്ക് ....<br />ചേച്ചിമാര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ..അവശേഷിക്കുന്നവള്‍ താൻ മാത്രം. പിന്നെങ്ങനെ..?<br /> </span><br />
<span style="font-size: x-small;">""ശരി...ഇപ്പോള്‍ വേണ്ട ...പിന്നെ എപ്പോള്‍..? ഒരു മാസം കഴിഞ്ഞു ഞാന്‍ വരട്ടെ..? അഥവ രണ്ടുമാസം കഴിഞ്ഞ്...?''</span><br />
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">""ഞാന്‍ പറയാം.''<br />അതൊരു
കരുതലായി...പ്രോത്സാഹനമായി ..എങ്കിലും മാസങ്ങൾ വർഷങ്ങൾക്ക്
വഴിമാറിയിട്ടും ""ശരി...തയ്യാര്‍ '' എന്ന് പറയാനുള്ള അവസരമോ ധൈര്യമോ
ഉണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.<br />
സണ്ണി എന്നന്നേയ്ക്കുമായി നഷ്ടമാകുന്നു എന്ന് ബോധ്യമായ ഇന്നലെപ്പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ തനിക്കായി ല്ലല്ലോ.<br />സണ്ണി ചോദിച്ചതില്‍ കാര്യമുണ്ടെന്നു അറിയാതല്ല.<br /> </span><br />
<span style="font-size: x-small;">""അച്ഛന്റെ കാര്യത്തിൽ മറ്റാര്‍ക്കുമില്ലാത്ത കടപ്പാട് നിനക്കെ ന്തിന്..? നീ മാത്രമല്ലല്ലോ അച്ഛനുള്ളത്...''
ശരിയാണ്. പക്ഷെ... <br /> </span><br />
<span style="font-size: x-small;">അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ നീറ്റലാകുന്നത് നന്ദ അറിഞ്ഞു. </span><br />
<span style="font-size: x-small;">എങ്കിലും ആ ഓര്‍മ്മകളില്‍ നിന്നും മോചനം നേടാന്‍ അവൾക്കായില്ല.<br />പാവമച്ഛന്‍ ...!<br />അധ്വാനശീലന് ആയിരുന്നു. സ്വന്തം ആരോഗ്യത്തില്‍ അഭി</span><br />
<span style="font-size: x-small;">മാനം കൊണ്ടിരുന്ന അച്ഛനു ജീവിതം ഒരു പ്രശ്നമായിരുന്നില്ല.
കൊണ്ടും കൊടുത്തും അവകാശങ്ങള്‍ പിടിച്ചു വാങ്ങിയും ഒറ്റയാനെപ്പോലെ കഴിഞ്ഞ അച്ഛന്.<br />ഒറ്റപ്പെടലിന്റെ
വ്യഥ പക്ഷെ അച്ഛനെ വിഷമിപ്പിച്ചിരുന്നു. </span><br />
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ആദ്യഭാര്യ മരിച്ചപ്പോള്‍ ഏറെ
താമസിയാതെ അച്ഛന് രണ്ടാമതും വിവാഹം ചെയ്തത് അതുകൊണ്ടാണ്. പക്ഷെ
രണ്ടുപ്രാവശ്യവും വിധി അച്ഛനെ പ്രഹരിച്ചു. പിന്നെ, ഭാഗ്യ പരീക്ഷണത്തിന്
മുതിര് ന്നില്ല. രണ്ടാം വിവാഹത്തില്‍ അച്ഛന്റെ സ്വത്തായിത്തീര്‍ന്ന അഞ്ചു മക്കള്‍ക്കായി അഹോരാത്രം പണിയെടുത്തു.<br />ആണ്മക്കളെ പഠിപ്പിച്ചു. അവര്‍ മുംബൈയിലെ വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായി. രണ്ടു പെണ്മക്കളെ ആര്‍ഭാട പൂര്‍വം വിവാഹം ചെയ്തയച്ചു..<br />പക്ഷേ, എല്ലാം തലകീഴായത് വളരെ പെട്ടെന്നായിരുന്നു.<br />
കുടുംബ സ്വത്തിനു വേണ്ടി അച്ഛന് നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ടു. കടം വീട്ടാന്‍ ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടി വന്നു.<br /> </span><br />
<span style="font-size: x-small;">""ജോലി
ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട് മോളെ അച്ഛന്. നീ ഒരിക്കലും
വിഷമിക്കേണ്ടി വരില്ല.'' എന്ന് നെഞ്ചില്‍ തട്ടി ഊറ്റത്തോടെ പറഞ്ഞ അച്ഛന്റെ
ഭാവം ഇന്നും നന്ദയുടെ മനസ്സിലുണ്ട്.
</span><br />
<span style="font-size: x-small;">പക്ഷെ നിസ്സാരം ഒരു വീഴ്ചയില്‍ തുടങ്ങിയ അസ്വസ്ഥത അച്ഛന്റെ ആരോഗ്യത്തെ തകര്‍ത്ത് തുടങ്ങി .<br />ചുമ...ശ്വാസം മുട്ടല്‍...വാതം...വിട്ടൊഴിയാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന്.<br />അച്ഛനില്‍
നിന്നുള്ള സാമ്പത്തിക നേട്ടം നിലച്ചതോടെ ചേച്ചിമാ രുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു
തുടങ്ങി. ഏട്ടന്മാരുടെ പേരില്‍ പത്തുസെന്റ് സ്ഥലവും വീടും
നാട്ടിലുണ്ടായിരുന്നതിനാല്‍ തെരു വില്‍ അലയേണ്ടി വന്നില്ല.</span><br />
<span style="font-size: x-small;"><br /></span><span style="font-size: x-small;">
<span style="font-size: x-small;"> അടുത്ത ലീവിന് വരുമ്പോള്‍ നന്ദയുടെ വിവാഹം നടത്താമെന്ന് അച്ഛനോട്
വാക്ക് പറഞ്ഞ ആണ് മക്കള്‍ പലതവണ വന്നു പോയിട്ടും അങ്ങനൊരു വിഷയത്തെപ്പറ്റി
പിന്നീട് സംസാരി ച്ചില്ല.<br /> </span></span><br />
<span style="font-size: x-small;">പഠിപ്പുകഴിയുമ്പോള്‍ കമ്പനിയില്‍
നിനക്ക് ഒരു ജോലി ശരിയാ ക്കിത്തരാം എന്ന് ആശ്വസിപ്പിച്ചതും ഏട്ടന്മാര്
വിവാഹിതരായ തോടെ ബോധപൂര്‍വം മറന്നു.<br /> </span><br />
<span style="font-size: x-small;">വൃദ്ധനും രോഗിയുമായ അച്ഛന് ഒരു ബാധ്യതയാകുമ്പോള്‍ വെറു മൊരു
നേർച്ചക്കോഴിയായി അനുജത്തിയെക്കരുതാന്‍ ഏട്ടന്മാർ ക്ക് ഒരു മടിയും
തോന്നില്ലെന്ന് അനുഭവം കൊണ്ടറിഞ്ഞു .<br />അവര്‍ പണ്ട് അങ്ങനൊന്നും
ആയിരുന്നില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാര്യങ്ങള്‍ ആയപ്പോള്‍ എല്ലാം
മറന്നു. എല്ലാം... </span><br />
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ബന്ധങ്ങളും കടപ്പാടുകളും ഔദാര്യം പോലെ അയച്ചു തരുന്ന മണി
ഓര്‍ഡറില്‍ ഒതുക്കി സഹോദരര്‍ കൈകഴുകി.<br />
അന്യരെപ്പോലെ വന്ന് അച്ഛന്റെ രോഗവിവരം അന്വേഷിച്ചു മടങ്ങുന്ന
ചേച്ചിമാരും അനുജത്തിയുടെ മനസ്സുകണ്ടില്ല. അവർക്കൊക്കെ സദ്യയൊരുക്കാന്‍
ബാധ്യതപ്പെട്ടവളായി താന്‍.<br /> </span><br />
<span style="font-size: x-small;">""നന്ദേ ...ബാലേട്ടന് ഊണിനു മത്സ്യം വേണം. കുറച്ചു വാങ്ങി ക്കൊള്ളു ''</span><br />
<span style="font-size: x-small;">സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ മൂത്ത ചേച്ചി....<br /> </span><br />
<span style="font-size: x-small;">""വിനുക്കുട്ടനിവിടെ നില്ക്കട്ടെ. നിനക്കൊരു സഹായമാകുമ ല്ലോ . ...പിന്നെ സമയം കിട്ടുമ്പോള്‍ എന്തെങ്കിലും അവനു പറഞ്ഞു കൊടുക്ക്.''</span><br />
<span style="font-size: x-small;">കൊച്ചേച്ചിയുടെ സ്വാര്‍ഥത ...!ഫീസ് കൊടുക്കാതെ മകന് ട്യുഷന് തരപ്പെടുമല്ലോ.<br />
ഒക്കെയും കഴിയുമ്പോള്‍ ശൂന്യമാകുന്ന തന്റെ പേഴ്സിനെക്കുറിച്ചു മാത്രം ആരും അന്വേഷിച്ചില്ല.<br /> </span><br />
<span style="font-size: x-small;">ഏട്ടന്മാര്
അയച്ചുതരുന്ന തുക അച്ഛന്റെ മരുന്നിനും നിത്യച്ചെലവു കള്‍ക്കും തികയാതെ
വന്നപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒന്ന് രണ്ടു റ്റ്യൂഷന്
..ഒരു കടയിൽ കണക്കെഴുത്ത്...<br />
പുലരും മുമ്പ് എഴുന്നേറ്റ് അച്ഛനുള്ള മരുന്നും ഭക്ഷണവും യഥാവിധി
ഒരുക്കി വച്ചിട്ടേ പോകൂ. വൈകുന്നേരം വന്നാലും പിടിപ്പതു
പണിയുണ്ടാകും. വിശ്രമമില്ലാതെ പണിയെടുത്താലും ആശ്വാസമായിരുന്നു...ജീവിതത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ...അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട ഒരു കരിയില പോലെ അങ്ങനെയങ്ങൊഴുകുക.</span>
<br />
<span style="font-size: x-small;"> പക്ഷേ ,പകലൊറ്റയ്ക്കാകുന്ന അച്ഛന് ആ ഏകാന്തതയും അസ ഹ്യമായിരുന്നു.<br /> </span><br />
<span style="font-size: x-small;">""എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയുമില്ല'' </span><br />
<span style="font-size: x-small;">എന്ന് അച്ഛന് പലപ്പോഴും കുറ്റപ്പെടുത്തി. <br /> </span><br />
<span style="font-size: x-small;">""അതെങ്ങനെയാ ..അച്ഛന്റെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് നേരമില്ലല്ലോ.''<br />
കൊച്ചേച്ചിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.<br />രണ്ടുനാള്‍ അടുപ്പിച്ച് അച്ഛനെ ശുശ്രൂഷിച്ചാല്‍ മുറുമുറുക്കുന്ന ആളാണ് വക്കാലത്തിനു വരുന്നത് .<br />തന്റെ വിഷമം മനസ്സിലാക്കാന്‍ അച്ഛനും കഴിയാത്തതില്‍ കഠിനവ്യഥ തോന്നിയിട്ടുണ്ട്.<br /> </span><br />
<span style="font-size: x-small;">""മക്കള്‍ അച്ഛനെ കാണാന്‍ വരുമ്പോള്‍ അരുതെന്ന് പറയാന്‍ വയ്യ കുട്ടി...നിന്റെ കൂടപ്പിറപ്പുകള്‍ അല്ലെ...ഇത്തിരി സ്നേഹം അവരോടു കാണിക്ക്''<br />സ്നേഹം...! അച്ഛന് പറയുന്ന ആ സ്നേഹം ഇങ്ങോട്ടും ആകാമല്ലോ.<br />എല്ലാവരുടെയും ശകാരങ്ങളും പരാതികളും കേട്ട് വെറുതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.<br />
എന്തിനു ജീവിക്കണം എന്ന് പോലും തോന്നിയിട്ടുണ്ട്.<br />പക്ഷെ മരിക്കാനുള്ള ധൈര്യവും ഉണ്ടായില്ല. താൻ പോയാൽ ഒറ്റപ്പെടുന്ന അച്ഛനെക്കുറിച്ചേ ഓര്‍ത്തുള്ളൂ ..<br />എത്രമാത്രം
കുറ്റപ്പെടുത്തിയാലും ശകാരിച്ചാലും അച്ഛന്റെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്നത് തന്നോടുള്ള സ്നേഹമാണ്. തന്നെക്കുറിച്ചുള്ള വേവലാതിയാണ്. <br />
അതിന്റെ ആഴമെത്രയെന്നു ഇന്നലെയാണ് ബോധ്യമായത്.<br /> </span><br />
<span style="font-size: x-small;">""നിനക്ക്
വേണ്ടി ഒന്നും ചെയ്യാന്‍ എനിക്കായില്ല മോളെ .. എല്ലാം എന്റെ തെറ്റാ...എന്റെ
സ്വാര്‍ഥത ...!''</span><br />
<span style="font-size: x-small;">പൊട്ടിവന്ന ചുമ അച്ഛന്റെ വാക്കുകളെ തടഞ്ഞു. ആ ഏറ്റു
പറച്ചില് നിയന്ത്രണം തെറ്റിക്കുന്നുവെന്നു മനസ്സിലായപ്പോള്‍ ഒന്നും
സംഭവിക്കാത്ത മട്ടില്‍ അച്ഛനെ ആശ്വസിപ്പിച്ചു.<br /> </span><br />
<span style="font-size: x-small;">""സംസാരിക്കേണ്ട ..ചുമ കൂടും..''<br />അത് കേൾക്കാതെ വിമ്മിട്ടത്തോടെ അച്ഛന് ചോദിച്ചു.<br /> </span><br />
<span style="font-size: x-small;">""അവന് സ്റ്റേഷനില്‍ കാത്തു നിൽക്കും എന്നല്ലേ പറഞ്ഞത്..?''<br />സണ്ണി വന്നതും സംസാരിച്ചതുമെല്ലാം അച്ഛന് അറിഞ്ഞിട്ടുണ്ടാ കുമോ എന്ന് സംശയിച്ചിരുന്നു. സംശയമല്ല. ബോധ്യമായി.<br />
ഒന്നും മിണ്ടാതെ അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.<br /> </span><br />
<span style="font-size: x-small;">""നീ പൊയ്ക്കോ മോളെ...പൊയ്ക്കോ...''</span><br />
<span style="font-size: x-small;">കേട്ടത് സത്യമാണോ എന്ന് ശങ്കിച്ചു .<br /> </span><br />
<span style="font-size: x-small;">""മേലില്‍ അവന്റെ കാര്യം ഇവിടെ കേട്ട് പോകരുത് ''എന്ന് ഉഗ്രശാസനം നല്കിയ അച്ഛനാണത് പറയുന്നത്.<br />
അമ്പരന്നു നോക്കുമ്പോള്‍ അച്ഛന് യാചിച്ചു.<br /> </span><br />
<span style="font-size: x-small;">""ഞാന്‍ കാലുപിടിക്കാം മോളെ....നീ അവന്റെ കൂടെ..''അച്ഛന്റെ വായ പൊതി ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.<br /> </span><br />
<span style="font-size: x-small;">""ഇല്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാന്‍ എവിടേയ്ക്കുമില്ല.''<br />
തഴുകി ആശ്വസിപ്പിച്ച് അച്ഛന് നിർബന്ധിച്ചു <br /> </span><br />
<span style="font-size: x-small;">""അച്ഛന് ഒറ്റയ്ക്കാകില്ല കുട്ടി. വിനുക്കുട്ടന് വരുമ്പോള്‍ ഞാന്‍ അവന്റെ കൂടെ നിന്റെ കൊച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാം ''<br />പോകില്ലെന്നറിയാം ഒരിക്കലും ചേരാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ആണ് അവര്‍.<br /> </span><br />
<span style="font-size: x-small;">""അച്ഛനെ നീ അനുസരിക്കില്ലേ മോളെ...?''<br />ആ ചോദ്യത്തിലെ ദയനീയത
നെഞ്ചില്‍ കൊണ്ടു. സംശയമെന്തിന് ..? അനുസരിക്കാന്‍ മാത്രമല്ലെ നന്ദയ്ക്ക്
കഴിയു.. കണ്ണീരടക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അന്തിമ തീരുമാനം പോലെ അച്ഛന്
പറഞ്ഞു.<br /> </span><br />
<span style="font-size: x-small;">""രാവിലെ തന്നെ പുറപ്പെടണം ....പക്ഷെ..അപ്പോഴീ അച്ഛനോട് ന്റെ കുട്ടി യാത്ര ചോദിക്കരുത്..''<br />ഒരു നിമിഷം നിര്‍ത്തി വിതുമ്പലോടെ അച്ഛന് തുടര്‍ന്നു; <br /> </span><br />
<span style="font-size: x-small;">""അനാഥയെപ്പോലെ പടിയിറങ്ങുന്നത് കാണാനുള്ള ശേഷി അച്ഛനില്ലാഞ്ഞിട്ടാ...''</span><br />
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">അങ്ങനൊരു ശേഷി തന്നിലും ഉണ്ടായിരുന്നില്ല. അതിനാല്‍ വേണ്ടതെല്ലാം
മേശപ്പുറത്ത് പതിവുപോലെ ഒരുക്കി വച്ച്, ചാരിയിട്ടിരുന്ന വാതിലിനരികില്‍
നിന്ന് നിശ്ശബ്ദം യാത്ര ചോദിച്ചു. പക്ഷെ നെഞ്ചില്‍ ഒരു കടലിരമ്പുകയായിരുന്നു
</span>
</div>
<span style="font-size: x-small;"><br /></span>
<div>
<span style="font-size: x-small;">ഇപ്പോഴും അതടങ്ങിയിട്ടില്ല. റെയില്‍വേ സ്റ്റേഷന് മുമ്പിൽ അക്ഷമനായി
നിൽക്കുന്ന സണ്ണിയെ കണ്ടപ്പോഴും മനസ്സിലെ ഭാവം മറ്റൊന്നല്ലെന്ന അറിവ്
നന്ദയെ തളര്‍ത്തി .<br />""നന്ദേ ...''</span></div>
<div>
<span style="font-size: x-small;">കണ്ണുകളില്‍ ഉദയസൂര്യന്റെ തിളക്കവുമായി തന്റെ അരികിലേ യ്ക്ക് ഉത്സാഹത്തോടെ വരുന്ന സണ്ണിയെ നോക്കി അവള് നിസ്സംഗം നിന്നു. </span>
</div>
<div>
<span style="font-size: x-small;">ഒരു ലക്ഷ്യവും ആശ്രയവും കൈപ്പിടിയിലെത്തിയ ഈ നിമിഷം
ആഹ്ളാദത്തിന്റെതാണ്. ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സ്പര്‍ശനവും മനസ്സിൽ
കുളിര് നിറയ്ക്കേണ്ടതാണ്. </span><br />
<span style="font-size: x-small;"> </span><br />
<span style="font-size: x-small;">പക്ഷെ, ഇനിയും വിടില്ലെന്ന
മട്ടില്‍ ചേര്‍ത്ത് പിടിച്ച് റിസര് വേഷന് കംപാർട്ടുമെന്റിന് നേരെ സണ്ണി
നടത്തുമ്പോള്‍ അസാധാരണ മായ ഒരു ശൂന്യത തന്നെ ചൂഴുന്നു എന്ന് അവള്‍ക്കു തോന്നി.</span>
</div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ആരോ കാലുകള്‍ പിന്നിലേയ്ക്ക് വലിക്കുന്നു ....അരുതേ എന്ന നിലവിളി എവിടെനിന്നോ മുഴങ്ങുന്നു.</span></div>
<div>
<span style="font-size: x-small;">വെറും തോന്നലെന്നു കരുതാന്‍ ശ്രമിക്കുമ്പോള്‍ ഒതുക്കിയിട്ടും ഒതുങ്ങാത്ത ആഹ്ളാദാരവം ചെവിക്കരികില്‍ കേട്ടു .</span>
</div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">""വന്നൂല്ലോ. സന്തോഷമായി...വൈകിയപ്പോള്‍ ഞാന്‍ സംശയിച്ചു....അച്ഛനില്‍ നിന്നൊരു മോചനം നിനക്കിനിയും ഉണ്ടാകില്ലെന്ന്''</span></div>
<div>
<span style="font-size: x-small;">നെഞ്ചില്‍ പതിച്ച ഇടിവാള്‍ പോലെ തുടര്‍ന്ന വാക്കുകളും അവള് കേട്ടു </span></div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">""എത്രയോ മുമ്പേ ഇതാകാമായിരുന്നു''</span>
</div>
<div>
<span style="font-size: x-small;">കമ്പാര്‍ട്ട്മെന്റിലേയ്ക്ക് എടുത്തുവച്ച അവളുടെ കാല് നിശ്ചല</span></div>
<div>
<span style="font-size: x-small;">മായി.</span></div>
<div>
<span style="font-size: x-small;">വളരെപ്പെട്ടെന്ന്, സുരക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞി രുന്ന സണ്ണിയുടെ കൈകള്‍ക്കിടയിലൂടെ അവള് പ്ളാറ്റ് ഫോമി ലേയ്ക്ക് ഊര്‍ന്നിറങ്ങി.<br /> </span><br />
<span style="font-size: x-small;">""നന്ദേ ..'' സണ്ണിയുടെ ഉത്കണ്ഠ നിറഞ്ഞ മുഖം ഒരുമാത്ര അവള് കണ്ടു. പിന്നെ, തന്നെ പിടിക്കാന്‍ നീണ്ട കൈകള്‍ തട്ടിമാറ്റി തിരിഞ്ഞു നടന്നു.</span></div>
<div>
<span style="font-size: x-small;">പിന്നിലുയരുന്ന വിളിയിലെ പാരവശ്യം അവള് ശ്രദ്ധിച്ചില്ല. പരിഹസിക്കും വിധം നീണ്ട കൂക്കുവിളിയോടെ വണ്ടിയോടിത്തുട ങ്ങിയതും.</span></div>
<span style="font-size: x-small;"><br /></span>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">അരുതാത്തത് ചെയ്ത കുട്ടിയുടെ മാനസിക വിഭ്രാന്തിയിലായി രുന്നു അവള് അപ്പോള്‍.എത്ര
നിര്‍ബന്ധിച്ചാലും അച്ഛനെ ഒറ്റയ്ക്കാക്കി പോരരുതായിരുന്നു. ഒരു നേരത്തെ
ആഹാര ത്തിന് ....ഒരു തുള്ളി വെള്ളത്തിന് ...മറ്റുള്ളവരെ ആശ്രയിക്കേണ്ടി
വരുന്ന അച്ഛന്റെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടവള്‍
വീർപ്പു മുട്ടി .</span>
</div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">എത്രയും വേഗം അച്ഛന്റെ അരികിലെത്തണം. ആ കാലില്‍ വീണു മാപ്പ് പറയണം.</span></div>
<div>
<span style="font-size: x-small;">എങ്കിലും ...എങ്കിലും താനിത്ര സ്വാര്‍ഥയായിപ്പോയല്ലോ.</span></div>
<div>
<span style="font-size: x-small;">പടികടന്നു മുറ്റത്തെത്തിയപ്പോള്‍ അവള് ആശ്വാസത്തോടെ നെടുവീർപ്പിട്ടു.</span>
</div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ഒക്കെ ഒരു സ്വപ്നം ആയിരുന്നു...മൂന്നോ നാലോ മണിക്കൂർ നീണ്ട ഒരു
പാഴ്ക്കിനാവ് ..ഇതാണ് യാഥര്‍ത്ഥ്യം ..!.ഈ മുറ്റം...ഈ വരാന്ത... ഈ
മുറി...മേശപ്പുറത്ത് അച്ഛനായി ഒരുക്കിവച്ച ഭക്ഷണം....മരുന്ന്..അതെ എല്ലാം
കൃത്യമായുണ്ട് ..ഒന്നിനും ഒരു മാറ്റവും ഇല്ലാതെ...</span>
</div>
<div>
<span style="font-size: x-small;">ഒരു മാറ്റവും...???!</span></div>
<div>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ഒരു നിമിഷം...! ആ
യാഥാർഥ്യത്തിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ അവള് മടിച്ചു. ഉള്‍ക്കിടിലത്തോടെ
ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള് അച്ഛന്റെ അരികിലെത്തി.....</span></div>
<div>
<span style="font-size: x-small;">പിന്നെ ...ആ കാല്‍ച്ചുവട്ടിലേക്കു ഹൃദയം തകര്‍ന്ന നിലവിളിയോടെ അവള് വീണു.</span>
</div>
<span style="font-size: x-small;">അച്ഛന് അപ്പോഴും ഉറങ്ങുകയായിരുന്നു.<br />..............................</span><br />
<div>
<wbr></wbr><span style="font-size: x-small;">...................</span></div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com3tag:blogger.com,1999:blog-2584618528800311633.post-28062338791591267702014-06-20T13:10:00.001-07:002016-09-16T08:20:26.806-07:00മടക്കയാത്ര.<div dir="ltr" style="text-align: left;" trbidi="on">
<div>
<div>
<div>
<span style="font-size: x-small;"><b>മടക്കയാത്ര.</b></span><br />
</div>
<span style="font-size: x-small;"><b>പടികടക്കും മുമ്പ് ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി.</b></span></div>
<span style="font-size: x-small;"><b>തനിക്കു പിന്നില്‍ അടഞ്ഞവാതില്. നാലുവര്‍ഷത്തിലേറെ യായി സ്വന്തമെന്നു നിനച്ചു അന്തിയുറങ്ങിയ ഈ ഭവനം തനിക്കന്യമാകുന്നു.</b></span>
</div>
<span style="font-size: x-small;"><b>കിടപ്പുമുറിയുടെ ജനലരികില്‍ ഒരു നിഴല്‍ അനങ്ങുന്നുണ്ടോ ..?</b></span><br />
<div>
<span style="font-size: x-small;"><b>"സാരമില്ലശ്വതി. നിന്നെ ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞതല്ലേ...?''</b></span></div>
<div>
<span style="font-size: x-small;"><b>എന്ന്
ആശിപ്പിക്കാന്‍ പോന്ന ഒരു നോട്ടം തന്നെ തടയു ന്നുണ്ടോ....?</b></span></div>
<span style="font-size: x-small;"><b>
</b></span><br />
<div>
<span style="font-size: x-small;"><b>ഇല്ല. </b></span>
</div>
<div>
<span style="font-size: x-small;"><b>അകത്തളത്തില്‍ നിന്നും ഒഴുകിയെത്തുന്നത് ശാപവാക്കു കളാണ് .</b></span></div>
<div>
<span style="font-size: x-small;"><b>അശ്രീകരം....! അശ്രീകരം...!</b></span></div>
<div>
<span style="font-size: x-small;"><b>മതി ...ധാരാളമായി...ഇനി മോഹിക്കാന്‍ ബാക്കിയെന്ത്?</b></span></div>
<div>
<span style="font-size: x-small;"><b>നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ പോലും മെനക്കെടാതെ ശ്രീമോളുടെ കയ്യും പിടിച്ച് അശ്വതി മുന്നോട്ടു നടന്നു.</b></span>
</div>
<div>
<span style="font-size: x-small;"><b>അപശകുനമെന്നു മകളെ കരുതുന്ന ഒരച്ഛനില്‍ രക്ഷപ്പെട്ട് മകളെ
ജീവനെക്കാളേറെ സ്നേഹിക്കുന്ന മറ്റൊരച്ഛന്റെ അരികിലേയ്ക്കുള്ള
മടക്കയാത്ര....</b></span></div>
<div>
<span style="font-size: x-small;"><b>അന്ന് വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒറ്റപ്പെടുന്ന അച്ഛനെ ഓര്‍ത്താണ് ദു:ഖിച്ചത് .</b></span>
</div>
<div>
<span style="font-size: x-small;"><b>തറവാട്ടു മുറ്റത്തെ തുളസ്സിത്തറയില്‍ ആര് വിളക്ക് വയ്ക്കും....?</b></span></div>
<div>
<span style="font-size: x-small;"><b>ഇന്ന് അച്ഛനോട് പറയാം, ഇനി അച്ഛന് ഒറ്റയ്ക്കാകില്ലെന്ന്. </b></span></div>
<div>
</div>
<div>
<span style="font-size: x-small;"><b>നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് എന്ത് തിളക്കമാണ് .<br />"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന് വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍ ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.</b></span>
</div>
<div>
<span style="font-size: x-small;"><b>അമ്മയില്ലെന്ന കുറവറിഞ്ഞില്ല. പഠിപ്പിച്ച് ഒരു
ജോലി നേടിത്തന്നപ്പോള്‍ അച്ഛന്റെ അടുത്ത ആശയായിരുന്നു വിവാഹം. മകളെ ഒരു നല്ല
കുടുംബത്തിലെത്തിക്കാന്‍ എതോരച്ഛനെയും പോലെ തന്റെ അച്ഛനും ആഗ്രഹിച്ചു;
എത്ര കഷ്ടപ്പെട്ടാലും.</b></span>
</div>
<div>
<span style="font-size: x-small;"><b>ഏറെ ആലോചനകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഒടുവില്‍ ഏറ്റവും പൊരുത്തമെന്നും വിശേഷപ്പെട്ടതെന്നും നിനച്ച് നിശ്ചയിക്കപ്പെട്ട വിവാഹം.</b></span></div>
<div>
<span style="font-size: x-small;"><b>കുടുംബം.....സമ്പത്ത് ...സൌന്ദര്യം...!എല്ലാം ഒന്നിനൊന്നു മെച്ചം !</b></span></div>
<span style="font-size: x-small;"><b>
</b></span><br />
<div>
<span style="font-size: x-small;"><b>
അച്ഛന്റെ ഇഷ്ടത്തിനപ്പുറം ഒന്നുമില്ലായിരുന്നു. പക്ഷേ ,</b></span></div>
<div>
<span style="font-size: x-small;"><b>അരവിന്ദേട്ടന്റെ ദുര്‍വാശി അന്നേ മനസ്സിൽ കൊണ്ടു. </b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>"ഒന്ന്
രണ്ടു തലമുറയ്ക്ക് വേണ്ടതിലേറെ ഞാന്‍ സമ്പാദിച്ചി ട്ടുണ്ട് . പൊന്നും പണവും
ഒന്നും എനിക്ക് വേണ്ട. എന്റെ കാര്യ ങ്ങള് നേരാം വണ്ണം നോക്കാന്‍ ഒരാൾ വേണം.
അത്രതന്നെ.''</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span>
</div>
<div>
<span style="font-size: x-small;"><b>ആ ആദര്‍ശ ധീരത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി .പക്ഷെ
ഏറെ കഷ്ടപ്പെട്ട് നേടിയ ഒരു ജോലി ....അതിനു വേണ്ടി വാങ്ങിയ കടങ്ങള്‍
കൊടുത്തു തീര്‍ന്നിട്ടില്ല. അതിനു മുമ്പ് അത് വേണ്ടെന്നു വയ്ക്കുക.<br />അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.<br />
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ രാജിക്കത്ത് നല്കുമ്പോള് അരുന്ധതിടീച്ചര്‍ ഉപദേശിച്ചു. "വിഡ്ഢിത്തമാണ് കുട്ടി,ഒരു ജീവിതമാര്‍ഗം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കാലൂന്നണമെന്ന ഈ തീരുമാനം...''<br />
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.<br />തന്റെ വിഷമം കണ്ട് ടീച്ചര്‍ തുടര്‍ന്നു </b></span></div>
<div>
<span style="font-size: x-small;"><b> "നിര്‍ബന്ധമാണെങ്കില്‍ ലീവെടുക്കുക അഞ്ചോ പത്തോ കൊല്ലത്തേയ്ക്ക്. തിരിച്ചു വരണമെന്ന് തോന്നിയാല്‍ ആകാമല്ലോ.''<br />
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ
നിരസിച്ചു എന്നു തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു
നല്കി.<br />പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.<br />അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.<br />
പോറ്റി വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള
അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട
ആവശ്യമേ ഉണ്ടായില്ല.<br />പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു....</b></span><wbr></wbr><span style="font-size: x-small;"><b>കണ്ടു
കാഴ്ചകളുമായി തന്ത മുടങ്ങാതെ ഇങ്ങെത്താറില്ലേ''</b></span></div>
<div>
<span style="font-size: x-small;"><b>എന്ന ഭര്‍ത്തൃമാതാവിന്റെ
പരിഹാസമാണ് കേട്ടത്. അരവിന്ദേ ട്ടനോടൊപ്പം അന്ന് പടിയിറങ്ങുമ്പോള്‍ അച്ഛന്
അണച്ചു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു നല്കിയ യാത്രാമൊഴി.<br />
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ
പോയി....ചെല്ലുന്നിടത്ത് നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം
അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു
കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന്
കരുതരുത്."</b></span>
</div>
<div>
<span style="font-size: x-small;"><b>ഒരിക്കലും അങ്ങനെ കരുതിയില്ല.</b></span></div>
<div>
<span style="font-size: x-small;"><b>ആരതിയുഴിഞ്ഞു സ്വീകരിച്ച ഭര്‍ത്തൃ മാതാവില്‍ സ്വന്തം അമ്മയെ കണ്ടു.</b></span></div>
<div>
<span style="font-size: x-small;"><b>പരാതിയും
പരിഭവവുമില്ലാതെ കഴിഞ്ഞു കൂടിയ ദിനങ്ങള്‍ ... ഏറെ ആശിക്കാനുള്ള ഒരു
ജീവിതമാണ് തന്റെതെന്ന് വിചാ രിച്ചിട്ടില്ല. പ്രതീക്ഷിച്ചതില്‍ ഏറെ കിട്ടിയ
സംതൃപ്തിയാണ് </b></span></div>
<div>
<span style="font-size: x-small;"><b>ഉണ്ടായിരുന്നത്.</b></span>
</div>
<div>
<span style="font-size: x-small;"><b>മധുവിധുവിന്റെ നാളുകളില്‍ അരവിന്ദേട്ടന്റെ വാക്കുകളില്‍ മനസ്സ്
പൂത്തുലയുകയായിരുന്നു. മരുമകളെപ്പറ്റി അയൽക്കാരോട് പറയുന്ന അമ്മയ്ക്ക്
ആയിരം നാവായിരുന്നു. </b></span></div>
<div>
<span style="font-size: x-small;"><b>പക്ഷേ </b></span></div>
<div>
<span style="font-size: x-small;"><b>എവിടെയാണ് തെറ്റ്
പറ്റിയത്...? പ്രതീക്ഷയ്ക്കുപരി ലഭിച്ചപ്പോള്‍ താന്‍ നിലമറന്ന് ആഹ്ലാ ദിച്ചുവോ? അല്ലെങ്കില്‍ എല്ലാം നീര്‍ക്കുമിളകള്‍ പോലെ...!!</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span>
</div>
<div>
<span style="font-size: x-small;"><b>ആദ്യ ഗര്‍ഭത്തിന്റെ ആനന്ദം അനുഭവിച്ച ദിനങ്ങള്‍ മറക്കാന്‍
വയ്യ .അരവിന്ദേ ട്ടന്റെയും അമ്മയുടെയും ശ്രദ്ധയും ശുശ്രൂഷ യും മനസ്സില്‍
അഭിമാനമുയര്‍ത്തി .അങ്ങു തിരിഞ്ഞാലും ഇങ്ങു തിരിഞ്ഞാലും ഉപദേശം ."എന്റെ പൊന്നുമോനെ വേദനിപ്പിക്കല്ലേ...''</b></span>
</div>
<div>
<span style="font-size: x-small;"><b>പൊന്നുമോന്...പൊന്നുമോന്...</b></span><wbr></wbr><span style="font-size: x-small;"><b>ഓരോ വാക്കിലും തുളുമ്പിയ ആവേശം....</b></span></div>
<div>
<span style="font-size: x-small;"><b>ആ സ്നേഹക്കൂടുതല് കൊണ്ട് ചടങ്ങുകള്‍ പോലും വേണ്ടെ ന്നു വച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛനൊറ്റയ്ക്കു
കഴിയുമോ പ്രസവ ശുശ്രൂഷകളൊക്കെ...?!</b></span></div>
<div>
</div>
<div>
<span style="font-size: x-small;"><b> ...പ്രസവമുറിയിലേയ്ക്ക് തന്നെ കൊണ്ട്
പോകുമ്പോള്‍ അര വിന്ദേട്ടന്‍ ഉത്കണ്ഠാകുലന്‍ ആയിരുന്നു. തലേന്ന് രാത്രി
തന്റെ വീര്‍ത്ത ഉദരത്തില്‍ മുഖം ചേര്‍ത്ത് അരവിന്ദേട്ടന് പറഞ്ഞ
വാക്കുകള്‍ പെട്ടെന്നോര്‍ത്തു.</b></span>
</div>
<div>
<span style="font-size: x-small;"><b>"ന്റെ പുന്നാര മുത്തിനെ അച്ഛന് കാത്തിരിക്കുകയല്ലേടാ കള്ളാ'' </b></span></div>
<div>
<span style="font-size: x-small;"><b>എന്നിട്ടോ.?</b></span></div>
<div>
<span style="font-size: x-small;"><b>കാത്തിരുന്നു
കിട്ടിയത് ഒരു പെണ് കുഞ്ഞാണെന്നറിഞ്ഞ് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മുഖം ഇരുണ്ടു. ഒരു ആണ്‍കുട്ടിയെ ആണ് അവര്‍ ആഗ്രഹിച്ചിരുന്നത്
എന്ന് മനസ്സിലായി.</b><b>ആണായാലും പെണ്ണായാലും തന്റെ മാതൃത്വം പൂര്‍ണ്ണമാക്കിയ പൊന്മുത്ത്.... ...!</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>ശ്രീമോളെ അരവിന്ദേട്ടന് സ്നേഹിച്ചതേയില്ല.ആ അവഗ ണനയുടെ ബാക്കി പത്രമായിരുന്നു താനും. എത്ര
പെട്ടെന്നാ ണ് അരവിന്ദേട്ടന്റെ സ്വഭാവം പരുക്കനായത്? തൊട്ടതിനും
പിടിച്ചതിനും ഒക്കെ ദേഷ്യം ...ഒന്നും പറഞ്ഞു കൂടാ ശരിയെ ന്നോ തെറ്റെന്നോ നോക്കാതെ അടി വീണുകഴിയും.</b><b> അമ്മ പോലും ഒരാശ്വാസ വാക്ക് ചൊല്ലിയില്ല.</b></span></div>
<div>
<span style="font-size: x-small;"><b>മാത്രമല്ല തന്നെ വാനോളം പുകഴ്ത്തിയ ആ നാവില്‍ നിന്നും ശാപ വാക്കുകള്‍ ഒഴിയാതെയായി.</b></span></div>
<div>
<span style="font-size: x-small;"><b>"ആദ്യത്തേത് ആണ് കുട്ടിയാകണേ എന്ന് പ്രാര്ഥിച്ചതാ .ങാ ...പാത്രം നന്നാകേണ്ടേ..?''<br />
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''<br /> ഒരു മറു ചോദ്യമാണ് മറുപടിയായത്.</b></span>
</div>
<div>
<span style="font-size: x-small;"><b>"എന്താ ഇപ്പം അങ്ങനെ തോന്നാന്‍...?''<br />അതല്ല പ്രതീക്ഷിച്ചത്. </b></span></div>
<div>
<span style="font-size: x-small;"><b>"സാരമില്ല അശ്വതി... എന്തായാലും നമ്മുടെ മോളല്ലേ..''</b></span></div>
<div>
<span style="font-size: x-small;"><b>എന്നൊരാശ്വാസവാക്കാണ് .</b></span></div>
<div>
<span style="font-size: x-small;"><b>അതൊക്കെ പ്രതീക്ഷയ്ക്കപ്പുറം എന്ന് ബോധ്യമായപ്പോള്‍ തേങ്ങലൊതുക്കി പറഞ്ഞു..<br />
"അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''</b></span></div>
<div>
<span style="font-size: x-small;"><b>"ങാ ...അല്പം ശ്രദ്ധക്കുറവാ ...ഇനി നോക്കാം.''</b></span></div>
<div>
<span style="font-size: x-small;"><b>ശ്രദ്ധക്കുറവോ..? എന്താണ് സൂചന എന്നു വ്യക്തമായില്ല.</b></span></div>
<div>
<span style="font-size: x-small;"><b>ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ആണ് കുഞ്ഞിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താന്‍ അരവിന്ദേട്ടന് കഴിയുമായിരുന്നുവൊ.. ?</b></span>
</div>
<div>
<span style="font-size: x-small;"><b>കഴിവ് അതിലായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി.</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>ഉടനെ ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിച്ചതേ ഇല്ല.</b></span></div>
<div>
<span style="font-size: x-small;"><b>ശ്രീമോള്‍ക്ക്
മൂന്നു വയസ്സെങ്കിലും ആയിട്ട് മതി. അതിനു വേണ്ട എല്ലാ ഉപദേശങ്ങളും ഡോക്ടര്‍
തന്നതുമാണ്. പക്ഷേ അരവിന്ദേട്ടന്റെ ദുര്‍വാശി അവിടെയും ജയിച്ചു. ഒരു വര്‍ഷം എത്തും മുമ്പ് രണ്ടാമതൊരു കുഞ്ഞും എന്ന സത്യം മനസ്സിന് അംഗീകരിക്കേണ്ടി
വന്നു. അതറിഞ്ഞപ്പോള്‍ അതു വരെ കാണാത്ത സ്നേഹപ്രകടനങ്ങളാണ് അരവിന്ദേട്ടനില്‍
കണ്ടത്. ഡോക്ടറെ കാണിക്കാനും മരുന്നും ഗുളികകളും കൃ ത്യമായ് നൽകാനും
ഉത്സാഹിച്ചത് അരവിന്ദേട്ടനാണ്. ലാബറ ട്ടറി ടെസ്റ്റുകളും സ്കാനിങ്ങുമൊക്കെ
യഥാസമയം നടത്തി. പക്ഷെ ആറാം മാസത്തിൽ ഒരു അബോർഷനാണ് ഉണ്ടായ ത്. ഒരു
പ്രസവത്തേക്കാള്‍ വേദനയും അസ്വസ്ഥതകളും അ നുഭവിക്കേണ്ടി വന്നു. ആസ്പത്രിയില്‍ നിന്നും പോരുമ്പോള്‍ ഡോക്ടര്‍ ഓർമ്മിപ്പിച്ചു. </b></span></div>
<div>
<span style="font-size: x-small;"><b>"ആരോഗ്യം നന്നായി ശ്രദ്ധിക്കണം.ഇനി ഇങ്ങനെ സംഭവി ക്കരുത്.''</b></span></div>
<div>
<span style="font-size: x-small;"><b> അരവിന്ദേട്ടന്റെ വിഷമം ഓർത്താണ്
അന്ന് വേവലാതിപ്പെ ട്ടത്. പക്ഷെ തന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ്. ശ്രീമോ ളോട്
കാണിക്കുന്ന അവഗണന കണ്ട് അരവിന്ദേട്ടനോട് തോന്നിയിരുന്ന അമർഷം പാടെ മാറി.</b></span>
</div>
<div>
<span style="font-size: x-small;"><b>ആ സ്നേഹപ്രകടനത്തില്‍ മനസ്സ് ആർദ്രമായി നാളുകൾ കഴിയവേ
വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി എന്തെല്ലാ മോ താളപ്പിഴകള്‍ മനസ്സിനെ
അലട്ടുകയായിരുന്നു. അമ്മയുടെ കുത്ത് വാക്കുകളും അരവിന്ദേട്ടന്റെ ക്രൂരമായ
പെരുമാറ്റങ്ങളും ശ്രീമോളെ ഓർത്ത് സഹിച്ചു.</b></span>
</div>
<div>
<span style="font-size: x-small;"><b>അച്ഛന്റെയും അച്ഛമ്മയുടെയും സ്നേഹം കൂടി അവള്‍ക്കു നൽ കാന്‍ ശ്രദ്ധിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>വീണ്ടും
ഒരു കുരുന്നു ജീവൻ തന്റെ ഗർ ഭാപാത്രത്തില്‍ രൂപം കൊണ്ടത് അറിയാന്‍ വൈകി.
പതിവിലേറെ ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് സംശയം തോന്നിയത്. അടി
വയറ്റില്‍ അനക്കം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. അരവിന്ദേട്ടനോട്
പറയണമെന്ന് തോന്നിയില്ല. പറഞ്ഞിട്ടും വലിയ കാര്യമൊന്നും
ഇല്ലല്ലോ. അത്രയ്ക്കും ക്രൂരമായ ഭാവമായിരുന്നു ആ മുഖത്ത്. എങ്കിലും കഴിഞ്ഞ
അബോർഷ നെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറഞ്ഞപ്പോള്‍ അദ്ദേഹത്തോ ട്
പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിർവികാരതയോടെയെ ങ്കി</b></span><wbr></wbr><span style="font-size: x-small;"><b>ലും ഡോക്ടറെ
കാണിക്കാന്‍ മടിച്ചില്ല.പ്രശ്നമൊന്നും ഇല്ലെന്നും ഇനി ഒരുമാസം കഴിഞ്ഞു
വന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സുതണുത്തു . കടലാസ്സില്‍
കുറി ച്ച് തന്നിട്ടുള്ള ഗുളിക മാത്രമേ കഴിക്കേണ്ടു എന്ന് ഡോക്ടര്‍ പ്രത്യേകം
ഓർമ്മിപ്പിച്ചു. മടക്കത്തില്‍ അരവിന്ദേട്ടന്റെ സുഹൃ ത്തിന്റെ ലബോറട്ടറിയില്‍
കയറി കഴിഞ്ഞ തവണത്തെ ടെസ്റ്റുകള്‍ ആവർത്തിച്ചു. ഇനി ഡോക്ടറെ കാണാന്‍
ചെ ല്ലുമ്പോൾ ടെസ്റ്റ് റിസൾട്ടും കൊണ്ട് പോകണമത്രേ... </b></span>
</div>
<div>
<span style="font-size: x-small;"><b>ഡോക്ടര്‍ അങ്ങനെ പറഞ്ഞത് കേട്ടില്ല. പറഞ്ഞിട്ടുണ്ടാകും
പക്ഷെ...ടെസ്റ്റ് റിസൾട്ടു കണ്ട അരവിന്ദേട്ടന്റെ മുഖഭാവം മാറിയത്
ഉൾക്കിടിലത്തോടെ കണ്ടു. ആ ഭാവം ദിവസങ്ങ ളോളം നീണ്ടു നിന്നു. എന്താണ് കാരണം
എന്നറിയണം എന്നു ണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല. എന്നാല്‍ മറ്റൊരു ഡക്ട റെ
കാണാന്‍ ദിവസം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ കാരണം ചോദിക്കാതിരിക്കാനും
കഴിഞ്ഞില്ല. കിട്ടിയ മറുപടി ഒട്ടും തൃപ്തികരംആയിരുന്നില്ല. ഏറെ
താല്പര്യത്തോടെ തന്നെ നോക്കുന്ന ഡോക്ടര്‍... കഴിഞ്ഞ അബോര്ഷനില്
മരണത്തില്‍ നിന്നാണ് തന്നെ അവര്‍ രക്ഷിച്ചത്. അവരുടെ വാക്കുകളാണ് മനസ്സിന് ശക്തി യും സമാധാനവും നൽകിയത്. അവരെ ഒഴിവാക്കി മറ്റൊരു ഡോക്ടറെകാണാൻ നിർബന്ധിക്കുന്നത് എന്തിനായിരിക്കും? അപകട സൂചന മനസ്സില്‍ നുരകുത്തിയപ്പോള്‍ അദ്ദേഹം
അറിയാതെ പഴയ ഡോക്ടറെ കാണാന്‍ ചെന്നു. നിറഞ്ഞ അമര്‍ഷത്തോടെയാണവര്‍ തന്നെ
അവര്‍ സ്വീകരിച്ചത്.<br />
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''</b></span></div>
<div>
<span style="font-size: x-small;"><b>ഒരു തരം മരവിപ്പോടെ ഡോക്ടറെ പകച്ചു നോക്കി.</b></span></div>
<div>
<span style="font-size: x-small;"><b>തന്റെ ഭാവം കണ്ടാകണം ഡോക്ടര്‍ അല്പം മയത്തില്‍ തുടര്‍ന്നത്.</b></span>
</div>
<div>
<span style="font-size: x-small;"><b>"അശ്വതി....കഴിഞ്ഞ പ്രാവശ്യം സ്വന്തം ഇഷ്ടപ്രകാരം ഗുളിക വാങ്ങിക്കഴിച്ചു ഗർഭം അലസിപ്പിച്ചത് മറന്നു പോയോ?</b></span></div>
<div>
<span style="font-size: x-small;"><b>അന്ന് നിങ്ങളെ മരണത്തിൽ നിന്നാണ് ഞാൻ രക്ഷിച്ചത്. അല്പം ബോധമുണ്ടെങ്കിൽ ഇനിയും ഒരു ഗർഭഛിദ്രത്തിനു നിങ്ങൾ ആഗ്രഹിക്കുമോ?ഇപ്പോൾ
എന്ത് പ്രശ്നമാണ് നിങ്ങൾ ക്കുള്ളത്...?മൂത്ത കുട്ടിക്കു മൂന്നു
വയസ്സുകഴിഞ്ഞു. ഇനി വേണ്ട എന്നാണെങ്കിൽ ഈ പ്രസവം കഴിഞ്ഞിട്ട് നിർത്തിക്കൂടെ?</b></span></div>
<div>
<span style="font-size: x-small;"><b>ഏതോ
ഭീകര സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർ ന്നു. കഴിഞ്ഞത് ഒരു
അലസിപ്പിക്കൽ ആയിരുന്നുവെന്നൊ? ""അതെ ഒരു ഗർഭിണി ഒരിക്കലും കഴിക്കരുതാത്ത
ഗുളികകളാ ണ് അന്ന് നിങ്ങൾ കഴിച്ചത്. വേണമെങ്കിൽ നിങ്ങൾക്കെതി രെ എനിക്ക് നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.. നി ങ്ങളുടെ ഭർ ത്താവ് കാലുപിടിച്ചത്
കൊണ്ട് മാത്രമാണ് ഞാൻ ക്ഷമിച്ചത്.'' </b></span></div>
<div>
<span style="font-size: x-small;"><b>കേൾക്കുന്നത് സത്യമാണോ എന്ന് ഒരു നിമിഷം
ശങ്കിച്ചു .</b></span></div>
<div>
<span style="font-size: x-small;"><b>വരുമ്പോൾ മേശവലിപ്പിൽ നിന്നും എടുത്ത ടെസ്റ്റ് റിസൾട്ട് ഡോക്ടറുടെ നേരെ നീട്ടുമ്പോൾ അവർ അത്ഭുതത്തോടെ തിരക്കി.</b></span></div>
<div>
<span style="font-size: x-small;"><b>"ഇതെന്താ.?ഞാനൊരുടെസ്റ്റിനുംആവശ്യപ്പെട്ടിരുന്നില്ലലോ.''</b></span></div>
<div>
<span style="font-size: x-small;"><b>ടെസ്റ്റ് റിസൾട്ട് പരിശോധിച്ച് ഡോക്ടർ സഹതാപത്തോടെ നോക്കി </b></span></div>
<div>
<span style="font-size: x-small;"><b>"ഇതിൽ ഒന്നേ പറയുന്നുള്ളൂ. അശ്വതിയുടെ ഗർഭത്തിൽ വളരുന്നത് ഒരു പെണ്‍കുഞ്ഞാണ്.''</b></span></div>
<div>
<span style="font-size: x-small;"><b>പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ...?</b></span></div>
<div>
<span style="font-size: x-small;"><b>അതെ ...മനസ്സിലാകുന്നു....എല്ലാം മനസ്സിലാകുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>സംഭവിച്ചത് അതാണ്. തന്റെ ആരോഗ്യ സംരക്ഷണത്തിന് എന്നപേരിൽ എടുത്തു തന്നു കൃത്യമായി കഴിപ്പിച്ചത് തന്റെ വയറ്റിൽ വളരുന്ന പെണ് കുഞ്ഞിനെ നശിപ്പിക്കാനുള്ള വിഷമായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>അച്ഛൻ...!കഷ്ടം...!! ഇങ്ങനെയും ഒരച്ഛ ൻ...!!</b></span></div>
<div>
<span style="font-size: x-small;"><b>ഒന്നിനെക്കൊണ്ട് തൃപ്തിയാകാതെ വീണ്ടും ഒരു കൊലപാതകം കൂടി....അതിനു സമ്മതിക്കാത്ത
ഡോക്ടർ കഴിവില്ലാത്തവർ എന്ന് പറഞ്ഞ് പണം കിട്ടിയാൽ ഇതു തെമ്മാടിത്തരത്തിനും കൂട്ട് നിൽ ക്കുന്ന മറ്റൊരു ഡോക്ടറെ തേടി ....</b></span></div>
<div>
<span style="font-size: x-small;"><b>ഇല്ല ഒന്നിനെ അറിയാതെങ്കിലും കൊന്ന പാപം എങ്ങനെ തീർക്കും .....?</b></span></div>
<div>
<span style="font-size: x-small;"><b>വീണ്ടും ഒന്നിനെക്കൂടിയോ...?</b></span></div>
<div>
<span style="font-size: x-small;"><b>ഡോക്ടറുടെ കൈപിടിച്ച് യാചിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>"ക്ഷമിക്കണം. ഞാൻ..ഇതൊന്നും അറിഞ്ഞിരുന്നില്ല.''</b></span></div>
<div>
<span style="font-size: x-small;"><b>ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഹൃദയം പ്രക്ഷുബ്ധമായി രുന്നു.<br />ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .</b></span></div>
<div>
<span style="font-size: x-small;"><b>ഇത് ശീലാവതിമാരുടെ കാലമല്ലെന്നു എന്തു കൊണ്ട് മറന്നു?</b></span></div>
<div>
<span style="font-size: x-small;"><b>പുരുഷന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണോ സ്ത്രീയുടെ കടമ.....</b></span></div>
<div>
<span style="font-size: x-small;"><b>വിട്ടുവീഴ്ചയും സഹനവും ത്യാഗവും ക്ഷമയുമെല്ലാം സ്ത്രീക്കുമാത്രം..</b></span></div>
<div>
<span style="font-size: x-small;"><b>പുരുഷന്റെ എതാഗ്രഹങ്ങൾക്കും എറാൻ മൂളുന്ന ഒരുപകരണം മാത്രമാണോ ഭാര്യ.....?</b></span></div>
<div>
<span style="font-size: x-small;"><b>അല്ലെന്നറിയാമായിരുന്നുവെങ്കിലും ഒരു സാധാരണ ഭാര്യ യാകാനെ ആഗ്രഹിച്ചുള്ളു.</b></span></div>
<div>
<span style="font-size: x-small;"><b>ഭർത്താവിന് വിധേയയായി ...കുടുംബഭദ്രതയ്ക്കായി സ്വന്ത മിഷ്ടങ്ങൾ ബലികഴിച്ചു..മറുത്തൊരുവാക്ക്....സ്വന്തമായ ഒര ഭിപ്രായം...ഒന്നും ഉണ്ടായില്ല. </b></span></div>
<div>
<span style="font-size: x-small;"><b>പക്ഷേ, ഒരാദർശ ഭാര്യയുടെ പരിവേഷം കാത്തു സൂക്ഷിച്ചിട്ട് എന്ത് നേടി...?താൻ നൊ ന്തുപെറ്റ മകളാണ് ഒരു സ്ത്രീ ജന്മം എന്നതിന്റെ പേരിൽ അവഗണിക്കപ്പെടുന്നത്. പിറക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരച്ഛൻ കുരുതി കൊടുത്തത് തന്റെ മകളെയാണ്.വീണ്ടും ഒരു കുരുതിക്ക് കൂടി താൻ പങ്കാളി യാകുക.....!</b></span></div>
<div>
<span style="font-size: x-small;"><b>കരയാൻ
തോന്നിയില്ല. പൊരുതണം. ഈ അനീതിക്കെതി രെ പടനീക്കം നടത്തണം. സ്വന്തം
വ്യക്തിത്വം പോലും അടി യറവച്ച്, പൊറുക്കാനാകാത്ത ക്രൂരതകൾക്ക്
അറിയാതെങ്കി ലും പങ്കാളിയാകേണ്ടി വന്ന തെറ്റ് തിരുത്തിയേ തീരു....</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>ആസ്പത്രിക്ക് മുന്നിൽ തന്നെ അന്വേഷിച്ചെത്തിയ അരവി ന്ദേട്ടനെ കണ്ടപ്പോൾ രക്തം തിളച്ചു.സ്ഥലകാല ബോധമറ്റ് അലറി.</b></span></div>
<div>
<span style="font-size: x-small;"><b>"ദുഷ്ടൻ...! സ്വന്തം കുഞ്ഞിനെ കൊന്ന ദുഷ്ടൻ ..!''</b></span></div>
<div>
<span style="font-size: x-small;"><b>അരവിന്ദേട്ടന്റെ കണ്ണുകൾ ചുവക്കുന്നതു കണ്ടു...പിന്നിൽ നിന്നും ഡോക്ടറുടെ വിളിയും കേട്ടു .</b></span></div>
<div>
<span style="font-size: x-small;"><b>നിന്നില്ല .വീട്ടിലേയ്ക്കോടി.<br />പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''</b></span></div>
<div>
<span style="font-size: x-small;"><b>ആജ്ഞ ..</b></span></div>
<div>
<span style="font-size: x-small;"><b>ചുറ്റിലും നോക്കി. ധാരാളം ആളുകൾ.. അവരുടെ ശ്രദ്ധ തങ്ങ ളിലേയ്ക്ക് തിരിയുന്നതറിഞ്ഞപ്പോൾ കണ്ണീർവിഴുങ്ങി പിന്നിൽ</b></span></div>
<div>
<span style="font-size: x-small;"><b>ക്കയറി.</b></span></div>
<div>
<span style="font-size: x-small;"><b>കിടപ്പ്
മുറിയുടെ സ്വകാര്യതയിലെത്തുവോളം നിർവികാര ഭാവം കാട്ടിയ അരവിന്ദേട്ടൻ ഒരു
നിമിഷം കൊണ്ട് ആകെ മാറുന്നത് ഉള്ളിൽ കത്തുന്ന വേദനയോടെ നോക്കി നിന്നു.ഒരു സ്വാന്തനം കാത്ത തന്റെ കവിളിൽ ആ ഉരുക്ക് മുഷ്ടികൾ ആഞ്ഞു പതിച്ചു.</b></span></div>
<div>
<span style="font-size: x-small;"><b>ഒന്നല്ല. പലതവണ.</b></span></div>
<div>
<span style="font-size: x-small;"><b>കരഞ്ഞില്ല. എല്ലാ പ്രതികാരാവേശവും നോട്ടത്തിൽ ഉൾ ക്കൊള്ളിച്ചു നിന്നു </b></span></div>
<div>
<span style="font-size: x-small;"><b>സമനില തെറ്റിയവനെപോലെ അരവിന്ദേട്ടൻ അലറി.</b></span></div>
<div>
<span style="font-size: x-small;"><b>" അതേടി...നിന്റെ ഗർഭം അലസിപ്പിച്ചത് തന്നെയാ. എന്റെ ഇഷ്ടം...അതെന്റെ ഇഷ്ടം...ഇനിയും ഞാനത് ചെയ്യും.ഒരാണ് കുഞ്ഞിനെ പ്രസവിക്കാനല്ലാതെ </b><b>നിന്റെ ഒരു ഗർഭവും പൂർണമാകാൻ ഞാൻ അനുവദിക്കില്ല. സത്യം...സത്യം....!!''</b></span></div>
<div>
<span style="font-size: x-small;"><b>എല്ലാം കേട്ട് നിന്ന ഭർത്തൃ മാതാവിൽ നിന്നെങ്കിലും ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചതും തെറ്റി.</b></span></div>
<div>
<span style="font-size: x-small;"><b>"ഓന് വേണ്ടാച്ചാൽ നെനക്കങ്ങ് സമ്മതിച്ചാലെന്താ ..? ആണ്ടിലാണ്ടിലിങ്ങനെ പെണ്ണിനെ പെറ്റിട്ടാൽ ചെലവു കൊറെയൊള്ളതാ..''</b></span></div>
<div>
<span style="font-size: x-small;"><b>അരവിന്ദേട്ടനൊഴികെ അഞ്ചു പെണ്മക്കൾക്ക് ജന്മം നൽ കിയ ഒരമ്മയാണത് പറഞ്ഞത്.</b></span></div>
<div>
<span style="font-size: x-small;"><b>അശനിപാതം പോലെ അരവിന്ദേട്ടന്റെ അവസാന വാക്കു കളും എത്തി.</b></span></div>
<div>
<span style="font-size: x-small;"><b>"രണ്ടിലൊന്ന് തീരുമാനിക്കാം.. ഒന്നുകിൽ എന്നെ അനുസരി ക്കുക ...അല്ലെങ്കിൽ..''</b></span></div>
<div>
<span style="font-size: x-small;"><b>തുടരാതെ തന്നെ വ്യക്തമായി.</b></span></div>
<div>
<span style="font-size: x-small;"><b>ഭർത്തൃഹിതം എത്ര ഹീനമായാലും അനുസരിച്ചാൽ ഒരു ഭാര്യയായി
ഇവിടെക്കഴിയാം....അവഗണിക്കപ്പെട്ടു വളരുന്ന ഒരു മകളെ ഓർത്ത് വേദനിച്ച്
....ഒരാണ്‍കുട്ടിയെ തടയുവോ ളം ഗർഭപാത്രം വൃത്തിയാക്കി സൂക്ഷിച്ച് ...</b></span></div>
<div>
<span style="font-size: x-small;"><b>എന്തിന് ....?എന്തിന് ...?</b></span></div>
<div>
<span style="font-size: x-small;"><b>തീരുമാനിക്കാൻ രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. എന്നിട്ടും ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു.</b></span></div>
<div>
<span style="font-size: x-small;"><b>നഷ്ടമാകുന്നതെന്തെന്നറിയാതെയല്ല. </b></span></div>
<div>
<span style="font-size: x-small;"><b>ഒറ്റപ്പെടലിന്റെ ഭവിഷത്തുകൾ ഓർക്കാഞ്ഞുമല്ല.<br />പക്ഷേ,<br />മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...</b></span></div>
<div>
<span style="font-size: x-small;"><b>മുന്നോട്ടുള്ള പാത ദുർഘടമാകാം .ഇതുവരെ അന്വേഷിച്ചി ട്ടില്ലെങ്കിലും പ്രതീക്ഷയുണ്ട്...അരുന്ധതിടീച്ചർ തന്റെ ലീവ് അന്ന് ശരിയാക്കിയിട്ടുണ്ടെങ്കിൽ അത് തീരാൻ ഇനിയും ദിവസങ്ങൾ ഉണ്ട്.</b></span></div>
<div>
<span style="font-size: x-small;"><b>ഇല്ലെങ്കിൽ...., അച്ഛൻ തനിക്കു തന്ന വിദ്യാഭ്യാസം തന്റെ ജീവിത മാർഗ്ഗമാകും.</b></span></div>
<div>
<span style="font-size: x-small;"><b>അഥവ കൂലിപ്പണിയെങ്കിൽ അതിനും തയ്യാർ .....!!</b></span></div>
<div>
<span style="font-size: x-small;"><b>പെട്ടെന്ന് തന്നെ കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന ഭാവം മനസ്സിലുണ്ട്.</b></span></div>
<div>
<span style="font-size: x-small;"><b>ഒരിക്കലും അച്ഛൻ തന്നെ കുറ്റപ്പെടുത്തുകയില്ല. കാരണം </b></span></div>
<div>
<span style="font-size: x-small;"><b>അത് തന്റെ അച്ഛനാണ്. മകളെ നിധിപോലെ കരുതിയ , മകൾക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ..</b></span></div>
<div>
<span style="font-size: x-small;"><b><br /></b></span></div>
<div>
<span style="font-size: x-small;"><b>ആഹ്ളാദത്തോടെ തുള്ളിച്ചാടി മുന്നിൽ നടക്കുന്ന ശ്രീമോളെ നോക്കി അശ്വതി മന്ത്രിച്ചു.</b></span></div>
<span style="font-size: x-small;"><b>"പൊന്നുമോളെ....ഈ മടക്കയാത്ര നിനക്ക് വേണ്ടിയാണ്. പിന്നെ ഈ ഉദരത്തിൽ വളരുന്ന നിന്റെ അനുജത്തിക്കു വേണ്ടിയും...''</b></span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com2tag:blogger.com,1999:blog-2584618528800311633.post-24295263662880556252014-06-10T11:54:00.001-07:002016-09-16T08:33:16.566-07:00തിരിച്ചു വരാത്തവര്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-small;">തിരിച്ചു വരാത്തവര്‍ </span><br />
<span style="font-size: x-small;"><br clear="all" /></span>
<br />
<div>
<span style="font-size: x-small;">സന്ദര്‍ശകഗാലറിയിലെ ടി വിയില്‍
ദുബൈ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നു എന്ന അറിയിപ്പ് തെളിഞ്ഞപ്പോള്‍
അശ്വതിയുടെ മനസ്സില്‍ ആശ്വാസത്തിന്റെ തണുപ്പ് വീണു.</span></div>
<div>
<span style="font-size: x-small;">ഏഴു മണിക്കൂറായി അവള് കാത്തിരിക്കുന്നു.ഇപ്പോഴാണ് എത്തുക എന്നറിയിച്ചിരുന്നെങ്കില്‍ ഈകാത്തിരിപ്പു വേണ്ടി വരുമായിരു ന്നില്ല.</span>
</div>
<div>
<span style="font-size: x-small;">അറിയിക്കാത്തതിനു ആലീസിനെ കുറ്റപ്പെടുത്താനും പറ്റില്ല . വരുന്ന വിവരം പോലും ആരോ പറഞ്ഞു അശ്വതി അറിഞ്ഞെ ന്നെ ഉള്ളു.</span></div>
<div>
<span style="font-size: x-small;">"പിന്നെന്തിനാ
സ്വീകരിക്കാന്‍ നീ പോകുന്നത്...?" എന്ന് അച്ഛന് ചോദിച്ചത്
അതുകൊണ്ടാണ്.പക്ഷെ ആലീസ് തന്നെ വിവരം അറിയിക്കാത്തത് മനപ്പൂര്‍വമല്ലെന്നു
അശ്വതിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. കാരണം അങ്ങനൊരു ബന്ധമല്ലല്ലോ അവരുടേത്.</span>
</div>
<div>
<span style="font-size: x-small;">അഞ്ചുകൊല്ലം മുമ്പ് ഇതേ സ്ഥലത്ത് വച്ച് യാത്ര പറഞ്ഞ പ്പോള്‍ ആലീസ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.</span></div>
<div>
<span style="font-size: x-small;">"മരിച്ചാലും മറക്കില്ലശ്വതി....നീയില്ലായിരു</span><wbr></wbr><span style="font-size: x-small;">ന്നെങ്കില്‍ എനിക്കീ ഭാഗ്യം ഒരിക്കലും കിട്ടുമായിരുന്നില്ല."</span>
</div>
<div>
<span style="font-size: x-small;">വലിയ ത്യാഗം ചെയ്തു എന്ന ഭാവമൊന്നും അശ്വതിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. തനിക്കാകുന്ന
സഹായം മറ്റൊരാള്‍ക്ക് നല്‍കുക. അത് സാധാരണ മനുഷ്യധര്‍മ്മ മല്ലെ...
ഇല്ലായ്മയും വല്ലായ്മയും അറിയുന്ന ഉറ്റ സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതില്‍
ഒട്ടും അത്ഭുതമില്ല.</span>
</div>
<div>
<span style="font-size: x-small;">സത്യത്തില്‍ ഒരിക്കലും പൊരുത്തപ്പെടേണ്ടവര്‍ ആയിരുന്നിള്ളവര്‍. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിന്നുടമകള്‍.</span></div>
<div>
<span style="font-size: x-small;">ആര്‍ഭാടങ്ങള്‍ക്കു
നടുവിലായിരുന്നു ആലീസ് പിറന്നു വീണത്... ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍
അശ്വതിയും. എന്നാല്‍ തികച്ചും വേറിട്ട ജീവിതാനുഭവങ്ങളിലൂടെയാണ് അവര്‍ വളര്‍ന്നത്.</span></div>
<div>
<span style="font-size: x-small;">പണത്തിനു മീതെ
മറ്റൊന്നുമില്ലെന്ന് അഹങ്കരിച്ച അപ്പന്റെയും അച്ചായന്മാരുടെയും ഇടയില്‍
അമ്മയും ആലീസും ഒന്നുമായിരു ന്നില്ല. അവളുടെ കൊച്ചു കൊച്ച് ആവശ്യങ്ങള്‍
പോലും ആരും സാധിച്ചു കൊടുത്തില്ല. പഠനത്തിന്റെ കാര്യത്തില്‍ പത്താം
ക്ളാസുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീടുള്ള പഠനത്തിന് പണം
മുടക്കേണ്ട കാര്യമില്ല എന്നായി രുന്നു അച്ചായന്മാരുടെ തീരുമാനം .</span></div>
<div>
<span style="font-size: x-small;"><br />കെട്ടിച്ചു വിടാന്‍ വേണം ഒരു നല്ല തുക.അതിന്റെടേല് പഠിപ്പിനും കൂടി...?</span>
</div>
<div>
<span style="font-size: x-small;"><br />പഠനം നിര്‍ത്തിക്കൊള്ളാന്‍ അവര്‍ അന്ത്യശാസനം നല്കി.</span></div>
<div>
<span style="font-size: x-small;">അപ്പനും അച്ചായന്മാരുടെ ഭാഗത്താണെന്നത് അവളെ ഏറെ വിഷമിപ്പിച്ചു.</span></div>
<div>
<span style="font-size: x-small;">പണമില്ലഞ്ഞല്ല. അത് ചെലവാക്കാന്‍ മനസ്സില്ലാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ...</span>
</div>
<div>
<span style="font-size: x-small;">"ചാകുമ്പോള്‍ എല്ലാം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുമോ?"<br /><br />സഹികെട്ട് ഒരിക്കല്‍ അവള് ചോദിച്ചു.</span></div>
<div>
<span style="font-size: x-small;">അപ്പന്റെ മുമ്പില്‍ കഠിനമായ സമരങ്ങള്‍ തന്നെ വേണ്ടിവന്നു ആലീസിനു ഓരോ ആവശ്യങ്ങളും നേടിയെടുക്കാന്‍ .</span>
</div>
<div>
<span style="font-size: x-small;">അവളുടെ ധിക്കാരത്തിന് അച്ഛനും അമ്മയും കൂട്ട് നില്ക്കുകയാ ണെന്ന പേര് പറഞ്ഞ് വീതം വയ്പ്പിച്ചും അല്ലാതെയും കിട്ടാ വുന്നത്ര കൈവശപ്പെടുത്തി അച്ചായന്മാര് സ്വന്തം കാര്യം നോക്കിപ്പോയി.</span></div>
<div>
<span style="font-size: x-small;">പഠിപ്പ് ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആലീസിനു മുന്നത്തേക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു.</span>
</div>
<div>
<span style="font-size: x-small;">ഒരു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവള്‍ നിര്‍ബന്ധം പിടിച്ചു
.പക്ഷെ കൈക്കൂലി കൊടുത്തോ ശുപാര്‍ശ ചെയ്തോ പോലും ഒരു ജോലി
നേടിക്കൊടുക്കാന്‍ ആരും സഹായിച്ചില്ല.</span></div>
<div>
<span style="font-size: x-small;">വന്ന വിവാഹാലോചനകളും സ്ത്രീധനത്തിന്റെ വിലപേശലില്‍ നടക്കാതെ പോയി....</span>
</div>
<div>
<span style="font-size: x-small;">"ഒന്നും വേണ്ട....പെണ്ണിനെ മാത്രം മതി "എന്ന് പറയാനുള്ള സൗന്ദര്യമൊന്നും ആലീസിനുണ്ടായിരുന്നില്ല. കോങ്കണ്ണ് ഒരു കുറവുമായിരുന്നു.</span></div>
<div>
<span style="font-size: x-small;">ഇതിനിടയിലാണ്
ജീവിതകാലം മുഴുവന്‍ പണത്തിനു കാവലി രുന്ന അപ്പന് ഗുരുതര മായ
രോഗത്തിനടിപ്പെട്ടതും സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും മരണത്തിനു
കീഴടങ്ങിയതും.</span>
</div>
<div>
<span style="font-size: x-small;">ജീവിതം ആലീസിനു ശരിക്കും ഒരു വെല്ലു വിളിയായത് അപ്പോഴാണ്.</span></div>
<div>
<span style="font-size: x-small;">ഒരു ജോലിക്ക് വേണ്ടി അവള് മുട്ടാത്ത വാതിലുകള്‍ ഇല്ല. ഒടുവിൽ അവൾക്കൊരു ജോലി കിട്ടി. ദുബായിലെ ഇന്ത്യന്‍ സ്കൂളില്‍ .</span></div>
<div>
<span style="font-size: x-small;">പക്ഷെ
പോകാനുള്ള പണം വേണം. സ്വാര്‍ത്ഥരായ രണ്ട് അച്ചായന്മാരും അവളുടെ മുന്നില്‍
കൈ മലര്‍ത്തി. അവളുടെ കാര്യത്തില്‍ അവര്‍ സ്വീകരിക്കാറുള്ള പതിവ് നിലപാട്
തന്നെ.</span>
</div>
<div>
<span style="font-size: x-small;">വലിയ വീട്ടില്‍ സമ്പത്തിനു നടുവിൽ കഴിഞ്ഞിട്ടും സന്തോഷമെ ന്തെന്ന് അവള് അറിഞ്ഞില്ല.</span></div>
<div>
<span style="font-size: x-small;">എന്നാല്‍ അശ്വതി അങ്ങനെയായിരുന്നില്ല.</span></div>
<div>
<span style="font-size: x-small;">കൂലിപ്പണിക്കാരായ
അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. അവള്‍ക്കു
വേണ്ടിയാണ് അവര്‍ അഹോരാത്രം കഷ്ടപ്പെട്ടത്. കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍
അവള്‍ക്കായി സ്വരുക്കൂട്ടി വച്ചു. പുസ്തകങ്ങള്‍,വസ്ത്രങ്ങള്‍ , ഫീസ് ...ഒന്നിനും അവള്
ബുദ്ധിമുട്ടിയില്ല. പലപ്പോഴും ആലീസിന് സഹായമായതും അശ്വതിയാണ്. </span></div>
<div>
<span style="font-size: x-small;">ഏറ്റവും
അത്യാവശ്യമായ ഘട്ടത്തിലും അവളെ സഹായിക്കാന്‍ അശ്വതി മാത്രമേ
ഉണ്ടായിരുന്നുള്ളൂ. <br />വീട്ടിനടുത്തുള്ള മാനേജ്മെന്റ്സ്കൂളില്‍ അടുത്ത
വർഷം ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് പറഞ്ഞു വച്ച തുക.... പാവപ്പെട്ട
അച്ഛനമ്മമാര്‍ ചോര നീരാക്കി മകളുടെ ഭാവിക്ക് വേണ്ടി നുള്ളിപ്പെറുക്കി
ഉണ്ടാക്കിയ സമ്പാദ്യം...അതുപോരാഞ്ഞ് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്
സ്ഥലവും പുരയുംകൂടി പണയപ്പെടുത്തി ഒപ്പിച്ച അറുപതിനായിരം രൂപ.....<br />അശ്വതിയുടെ തീരുമാനം അംഗീകരിക്കാന്‍ അച്ഛനും അമ്മയും മടിച്ചു. അവരുടെ സമ്മതം നേടിയെടുക്കാൻ അവള് ഏറെ പാടുപെട്ടു . ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചു തരും എന്ന ആലീസിന്റെ ഉറപ്പുകൂടിയായപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.</span></div>
<div>
<span style="font-size: x-small;">പക്ഷെ കണക്കു കൂട്ടലുകള്‍ എവിടെയോ പിഴച്ചു.</span></div>
<div>
<span style="font-size: x-small;">എവിടെയായിരുന്നെന്ന് ഇപ്പോഴും നിശ്ചയമില്ല.</span></div>
<div>
<span style="font-size: x-small;">നന്ദി വാക്കുകൾ കോരി നിറച്ച കത്തുകൾ ആദ്യമൊക്കെ ആലീ സിൽ നിന്നും മുടങ്ങാതെ കിട്ടി. മൂന്നോ നാലോ മാസം കഴിഞ്ഞ പ്പോൾ, പണം ഉടനെ അയക്കും എന്നെഴുതിയ കത്താണ് അവസാനം കിട്ടിയത്.</span></div>
<div>
<span style="font-size: x-small;">പക്ഷെ പണം കിട്ടിയില്ല. പിന്നീട് കത്തുകളും.അവിടെയ്ക്ക് പലവട്ടം എഴുതി. ഒരു പ്രതികരണവും കാണാതായപ്പോൾ ആകെ പരിഭ്രമിച്ചു. ആലീസ് എഴുതാഞ്ഞതാകില്ല. എന്തോ സംഭവിച്ചി ട്ടുണ്ട്.</span></div>
<div>
<span style="font-size: x-small;">അഡ്രസ് മാറിയതോ...? തപാൽ വകുപ്പിന്റെ അനാസ്ഥയോ?</span></div>
<div>
<span style="font-size: x-small;"><br /></span></div>
<div>
<span style="font-size: x-small;">ഉത്കണ്ഠ
താങ്ങാനാകാതെ സണ്ണിച്ചായന്റെ വീട്ടിൽപ്പോയി അന്വേഷിച്ചു. ഒരു വിവരവും
കിട്ടിയില്ലെന്ന് മാത്രമല്ല പരിഹാസം ഏറ്റുവാങ്ങി പടിയിറങ്ങിപ്പോരേണ്ടിയും
വന്നു.</span></div>
<div>
<span style="font-size: x-small;">എന്നാൽ അതേ സണ്ണിച്ചായൻ ആണ് ആലീസ് വരുന്ന വിവരം അറിയിച്ചതും..അഞ്ചു കൊല്ലം മുമ്പ് ഉടനെ അയക്കുന്നു എന്ന് ആലീസ് അറിയിച്ച തുക എല്പ്പിക്കാൻ വന്നതായിരുന്നു അയാൾ. </span></div>
<div>
<span style="font-size: x-small;">"അറുപതിനായിരത്തിന് ആറുലക്ഷം തന്നാലും കടപ്പാട് തീരി ല്ലെ " ന്ന് പറഞ്ഞവളാണ് ആലീസ്.</span></div>
<div>
<span style="font-size: x-small;">"ആ
കടപ്പാട് നിലനിർത്താനാകും അഞ്ചുകൊല്ലത്തിനു ശേഷ വും അറുപതിനായിരം മാത്രം
തിരിച്ചു തന്നത് " എന്ന് അച്ഛൻ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ അശ്വതിക്ക്
കഴിഞ്ഞില്ല</span></div>
<div>
<span style="font-size: x-small;">.</span></div>
<div>
<span style="font-size: x-small;">കൃത്യസമയത്ത് പണം കൊടുക്കാഞ്ഞതിനാൽ പറഞ്ഞു വച്ചിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴും, ഒന്ന് രണ്ട് ആലോചനകൾ പണത്തിന്റെ പേരിൽ ഒഴിവായപ്പോഴും, പണയം വീട്ടനാകാതെ വീടും പുരയിടവും അന്യാധീനപ്പെട്ടപ്പോഴും അച്ഛന്റെയും അമ്മ യുടെയും മനോവിഷമം അവൾ അറിഞ്ഞതാണ്.
കേറിക്കിടക്കാൻ വാടകവീട് ആശ്രയിക്കേണ്ടി വന്നതിന്റെയും ഒരിടത്തും
സ്ഥിരമാ കാതെ അങ്ങും ഇങ്ങും ജോലി ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് അവൾ
അനുഭവിക്കുന്നുമുണ്ട്. </span></div>
<div>
<span style="font-size: x-small;">എന്നിട്ടും അച്ഛനെപ്പോലെ ആലീസിനെ കുറ്റപ്പെടുത്താൻ അവൾക്കായില്ല.</span></div>
<div>
<span style="font-size: x-small;">ആലീസ് അന്നേ പണം അയച്ചിട്ടുണ്ടാകണം. അച്ചായന്മാർ മുക്കിയിട്ടുണ്ടാകും. വില്ലന്മാർ ...!</span></div>
<div>
<span style="font-size: x-small;">എന്തായാലും തന്നെ ആശ്വസിപ്പിക്കുവാൻ ഇന്ന് ആലീസിനു ആകുമല്ലോ. എല്ലാ പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുകയും ആകാം.<br />മേഘപാളികൾക്കുള്ളിൽ നിന്നും ചെകിടടപ്പിക്കുന്ന ശബ്ദത്തോ ടെ ഭൂ മിയിലേയ്ക്കിറങ്ങി
വരുന്ന കൂറ്റൻ വിമാനത്തിനുള്ളിൽ ത ന്റെ ആത്മസുഹൃത്ത് ഉണ്ട് എന്ന ഓർമ്മ
അശ്വതിയെ കോരിത്തരി പ്പിച്ചു.</span></div>
<div>
<span style="font-size: x-small;">ഗാലറിയിലെ മുഴങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ വിടർന്ന കണ്ണുകളോടെ അവൾ നിന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ ആലീസിനെ കണ്ടെത്താൻ അശ്വതി വിഷമിച്ചു. അവൾ ഒരു പാട് മാറിയിരിക്കുന്നു.പരിഷ്കൃത വേഷം ....രൂപം .... ഭാവം......വളരെ ചെറുപ്പമായത് പോലെ....</span></div>
<div>
<span style="font-size: x-small;">കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണാടി ചില്ലിനിപ്പുറം നിന്ന് അശ്വതി അടക്കാനാവാത്ത ആഹ്ളാദത്തോടെ കൈ ഉയർത്തി വീശി..</span></div>
<div>
<span style="font-size: x-small;">ആലീസിന്റെ രൂപം താഴത്തെ നിലയിൽ മറഞ്ഞപ്പോൾ സന്ദർശക ഗാലറിയിൽ നിന്നും അവൾ ഓടിയിറങ്ങി.</span></div>
<div>
<span style="font-size: x-small;">കസ്റ്റംസ്
ക്ളിയറിംഗ് കഴിഞ്ഞു ആലീസ് പുറത്തു വരാൻ കുറച്ചു സമയം വേണ്ടിവരും
എന്നറിയാമായിരുന്നിട്ടും ഉള്ളിൽ തുളുമ്പുന്ന സന്തോഷം അവളുടെ ചലനങ്ങൾ
ധൃതതരമാക്കി.<br />മുന്നേ ഏർപ്പാടാക്കിയ കാറിന്റെ ഡ്രൈവറോട് കാർ തയ്യാറാക്കി നിർത്താൻ സംജ്ഞ നല്കി.</span></div>
<div>
<span style="font-size: x-small;">ബന്ധുക്കളെ സ്വീകരിക്കാനെത്തിയവർ ...!</span></div>
<div>
<span style="font-size: x-small;">യാത്രയയക്കാൻ വന്നിട്ടുള്ളവർ ....!</span></div>
<div>
<span style="font-size: x-small;">ആരെയും ശ്രദ്ധിക്കാൻ അശ്വതിക്കായില്ല.</span></div>
<div>
<span style="font-size: x-small;">ആലീസിന്റെ ആശ്ചര്യ പൂർണ്ണമായ നോട്ടം തന്റെ നേരെയെ ത്തുന്ന ആ സുന്ദരനിമിഷത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ചുണ്ടിൽ ചിരിയായ് വിടർന്നു .</span></div>
<div>
<span style="font-size: x-small;">ട്രോളിയുമുന്തി പ്രവേശനകവാടം കടന്ന് ആലീസ് വരുന്നത് കണ്ട് ഉൾത്തുടിപ്പോടെ അവൾ മുന്നോട്ടു കുതിച്ചു.</span></div>
<div>
<span style="font-size: x-small;">പെട്ടെന്ന്, അപ്രതീക്ഷിതമായ ഒരു തിരക്കിൽ അവളുടെ ബാലൻസ് തെറ്റി. വീഴാതെ ഒഴിഞ്ഞു മാറുമ്പോൾ തന്നെ കടന്നു പോകുന്നവരെ കണ്ട് അശ്വതി ഞെട്ടി.</span></div>
<div>
<span style="font-size: x-small;">ആലീസിന്റെ അച്ചായന്മാർ....!</span></div>
<div>
<span style="font-size: x-small;">അവർ ആഹ്ളാദാരവത്തോടെ അവളെ ആനയിച്ചു കൊണ്ട് വരുന്നത് അശ്വതി അമ്പരപ്പോടെ നോക്കി നിന്നു. ആലീസിന്റെ നോട്ടം തന്റെ നേരെ തിരിയുമെന്ന പ്രതീക്ഷ വൃഥാവിലെന്നു ബോധ്യമായപ്പോൾ തന്നെ കടന്നു പോയ ചങ്ങാതിയുടെ പിന്നാലെ ഓടിയെത്തി അശ്വതി വിളിച്ചു...</span></div>
<div>
<span style="font-size: x-small;">"ആലീസേ..."</span></div>
<div>
<span style="font-size: x-small;">തിരിഞ്ഞു നോക്കിയ ആലീസിന്റെ ചുണ്ടിലെ തണുത്ത ചിരികണ്ട് അവളുടെ മനസ്സിടിഞ്ഞു.</span></div>
<div>
<span style="font-size: x-small;">"ഓ...അശ്വതിയോ...??"</span></div>
<div>
<span style="font-size: x-small;">പെട്ടെന്നോർത്ത പോലെ ആലീസ് ചോദിച്ചു.</span></div>
<div>
<span style="font-size: x-small;">"സണ്ണിച്ചായൻ പണം തന്നില്ലേ...?"</span></div>
<div>
<span style="font-size: x-small;">മറുപടി പറയേണ്ടി വന്നില്ല.</span></div>
<div>
<span style="font-size: x-small;">കാറിന്റെ ഡിക്കിയിൽ ലഗ്ഗേജുകൾ അടുക്കുന്ന സണ്ണിച്ചായൻ ഉറക്കെപ്പറഞ്ഞു.</span></div>
<div>
<span style="font-size: x-small;">"എല്ലാം വേണ്ടപോലെ ചെയ്തിട്ടുണ്ട് മോളെ..."</span></div>
<div>
<span style="font-size: x-small;">ആ വിളിയിൽ കിനിയുന്ന മാധുര്യം ആസ്വദിച്ച ആലീസിന്റെ മുഖം തെളിഞ്ഞു.പിന്നെ ഒരു മഹാകാര്യം എന്നമട്ടിൽ അശ്വതിയുടെ നേരെ തിരിഞ്ഞ് ആലീസ് തുടർന്നു.</span></div>
<div>
<span style="font-size: x-small;">"വരുന്നവിവരം ആരെയും അറിയിക്കേണ്ടെന്നു ഞാൻ സണ്ണിച്ചാ യനോട് പ്രത്യേകം പറഞ്ഞിരുന്നു. സഹായം എന്നൊക്കെപ്പറ ഞ്ഞു പിന്നെ സ്വൈര്യം തരില്ല ഓരോ ശല്യങ്ങൾ ..."</span></div>
<div>
<span style="font-size: x-small;">അശ്വതിയുടെ തൊണ്ട വരണ്ടു. ചെവിക്കുള്ളിൽ വണ്ട് മുരണ്ടു.</span></div>
<div>
<span style="font-size: x-small;">"പറഞ്ഞ് നിൽക്കാതെ വാ മോളെ..."<br />കാറിന്റെ ഡോർ തുറന്നു പിടിച്ചു തൊമ്മിച്ചായനും തിരക്കുകൂട്ടി. ആലീസിന്റെ ശ്രദ്ധ അങ്ങോട്ടായി.</span></div>
<div>
<span style="font-size: x-small;">അശ്വതിയുടെ കണ്ണിൽ ഇരുട്ട് കയറി. യാത്രപോലും പറയാതെ അച്ചായന്മാരോടൊപ്പം ചിരിച്ചുലഞ്ഞ് പോയത് ആലീസ് തന്നെയാണോ...?</span></div>
<div>
<span style="font-size: x-small;">ആയിരിക്കില്ല.സ്വപ്നമാണിത്. വെറും ഒരു പകൽ സ്വപ്നം ....</span></div>
<div>
<span style="font-size: x-small;">വിജനമായ ഒരു മണലാരണ്യത്തിലാണിപ്പോൾ ....ഉഷ്ണക്കാറ്റ് അത്യുഗ്രം വീശിയടിക്കുന്നു. മുന്നിൽ വഴിയില്ല. പൂഴിയിൽ ഉറച്ചുപോയ കാലുകൾ വലിച്ചെടുക്കാനുള്ള ശ്രമത്തിൽ കൂടുതൽ ആഴത്തിലേയ്ക്ക് താഴ്ന്ന് ....താഴ്ന്ന് ....</span></div>
<div>
<span style="font-size: x-small;">"മാഡം "</span></div>
<div>
<span style="font-size: x-small;">കിതപ്പോടെ നോക്കുമ്പോൾ മുന്നിൽ ടാക്സി ഡ്രൈവർ ...</span></div>
<div>
<span style="font-size: x-small;">സ്ഥലകാല ബോധം വരാൻ തെല്ലു നേരമെടുത്തു.</span></div>
<div>
<span style="font-size: x-small;">"യാത്രക്കാരെല്ലാം പോയല്ലോ. മാഡം പ്രതീക്ഷിച്ച ആള് വന്നില്ലേ...??</span></div>
<div>
<span style="font-size: x-small;">അടക്കാനാവാത്ത ആത്മനൊമ്പരത്തോടെ പറഞ്ഞു<br /> " ഇല്ല...വന്നില്ല..."<br />പിന്നെ പ്രവേശനകവാടത്തിനു പുറത്തുള്ള തൂണിൽ ചാരി ഒരിക്കലും തിരിച്ചു വരാത്ത ആരെയോ കാത്ത് അവൾ തളർന്നിരുന്നു.</span></div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com4tag:blogger.com,1999:blog-2584618528800311633.post-7975064520056665622013-10-12T06:58:00.000-07:002014-11-25T08:47:32.699-08:00അപർണ്ണ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjSiJYPRqnNw3eBnxPZ1tA3khNJDJ7x6NbgcxXpSH6BlBr9rVANaP9piPANQk6D-fCzfA6Szd644f4F0FF0HaxBnauMoeSFuLjc6Hql9wWolVWQMjOlkYkbInQeGtRJoAXufAw3dJD8SQ/s1600/scan0010.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjSiJYPRqnNw3eBnxPZ1tA3khNJDJ7x6NbgcxXpSH6BlBr9rVANaP9piPANQk6D-fCzfA6Szd644f4F0FF0HaxBnauMoeSFuLjc6Hql9wWolVWQMjOlkYkbInQeGtRJoAXufAw3dJD8SQ/s640/scan0010.jpg" height="640" width="511" /></a></span></div>
<br />
<div class="separator" style="clear: both; text-align: center;">
<span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7wQCumsA0DK_IgeJECXU6aP72so9mGUMdNzgLI8HkESMuX73w6chHrgigrk9S0wdd8tNFkOmjwTsMkpTnpFp9aAN6xAH7buxZQ-zTmJVuA6Gf5eHl8lkvQNbSTejCMbuIjjo5q-jMsTo/s1600/scan0011.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7wQCumsA0DK_IgeJECXU6aP72so9mGUMdNzgLI8HkESMuX73w6chHrgigrk9S0wdd8tNFkOmjwTsMkpTnpFp9aAN6xAH7buxZQ-zTmJVuA6Gf5eHl8lkvQNbSTejCMbuIjjo5q-jMsTo/s640/scan0011.jpg" height="640" width="497" /></a></span></div>
<br />
<div class="separator" style="clear: both; text-align: center;">
<span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihZ1QiwUH4ePSscoLccF4zw5QlP9VME7K2ZiRU0RmkF3Xb6Sd07_WzbEUsYK8UaFFWUBfLLfGl2zOjiB-3dPQxC1KSKoEMpCUkXoCTnn_D7Z59pl4-vigZLJBR2ZWL-_i4yv8SaFlVO14/s1600/scan0012.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihZ1QiwUH4ePSscoLccF4zw5QlP9VME7K2ZiRU0RmkF3Xb6Sd07_WzbEUsYK8UaFFWUBfLLfGl2zOjiB-3dPQxC1KSKoEMpCUkXoCTnn_D7Z59pl4-vigZLJBR2ZWL-_i4yv8SaFlVO14/s640/scan0012.jpg" height="640" width="476" /></a></span></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGFeuQlQewWJaKi-vEV18ie35MuaeDiPhz67HfHwGy9VaOizWohALYk1-vsUHEBlgLaERKvHevRDjhna0FS-wcu7Z0subbVhpG96w6PDyEYObX2aciOEWRzljfGliDjE7RtC-T-xaiopg/s1600/scan0013.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-size: x-large;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGFeuQlQewWJaKi-vEV18ie35MuaeDiPhz67HfHwGy9VaOizWohALYk1-vsUHEBlgLaERKvHevRDjhna0FS-wcu7Z0subbVhpG96w6PDyEYObX2aciOEWRzljfGliDjE7RtC-T-xaiopg/s640/scan0013.jpg" height="640" width="496" /></span></a></div>
<br /></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com2tag:blogger.com,1999:blog-2584618528800311633.post-62049951379549937652013-03-13T23:39:00.002-07:002016-09-16T08:30:40.209-07:00ദൈവം കല്ലില്‍ എഴുതിയത്. <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ദൈവം കല്ലില്‍ എഴുതിയത്. </span>
<span style="font-size: x-small;"><br /></span>
<span style="font-size: x-small;">ഓരോരോ അറിവുകള്‍ മുന്നില്‍ എത്തുന്നത് എത്രകാലം
കഴിഞ്ഞിട്ടാണ് .ഞാന്‍ ശേഖരേട്ടന്റെ വധു ആയിട്ട് തന്നെ മൂന്നു ദശാബ്ദം
കഴിഞ്ഞു.അത്ര ചെറുതല്ലാത്ത ഒരു വിപ്ലവം അതിനു പിന്നിലുണ്ടായിരുന്നു.</span><br />
<span style="font-size: x-small;">ചെയ്യാത്ത തെറ്റിന് സഹപാഠികള്‍ക്ക് മുന്നില്‍ അവഹേളനപാത്രമായി നില്‍ക്കേണ്ടി വന്നപ്പോള്‍<span style="font-size: medium;"> </span>ഉണ്ടായിരുന്നത് രണ്ടു വഴികളാണ് .ഒന്നുകില്‍<span style="font-size: medium;"> </span>ആത്മഹത്യ... അല്ലെങ്കില്‍ കടുത്ത ഒരു തീരുമാനം.</span><br />
<span style="font-size: x-small;">അധ്യാപക പരിശീലനത്തിനിടയിലെ ക്യാമ്പായിരുന്നു വേദി. സന്ദര്‍ശകര്‍ക്ക് അനുവാദമില്ലാത്തിടത്ത് ശേഖരേട്ടന് വന്നു എന്നത് കുറ്റവും .</span><br />
<span style="font-size: x-small;">പെട്ടെന്ന് വിളിച്ചു കൂട്ടിയ അസംബ്ലിയില്‍ എല്ലാരുടെയും മുന്നില്‍ നിര്‍ത്തി സൈക്കോളജി ടീച്ചര്‍ ചോദ്യം ചെയ്തു.</span><br />
<span style="font-size: x-small;">"ആരാണയാള്‍ ...?ഇവിടെ സന്ദര്‍ശകര്‍ പാടില്ലെന്നറിയില്ലേ? "</span><br />
<span style="font-size: x-small;">ശേഖരേ<span style="font-size: medium;">ട്ട</span>ന് ഞങ്ങളുടെ
കുടുംബ സുഹൃത്ത് ആണെന്നും പപ്പാ കൊടുത്തയച്ച ഒരു ബുക്ക് എനിക്ക്
തരാനാണ് വന്നതെന്നും സത്യം ബോധിപ്പിച്ചിട്ടും ടീച്ചര്‍ വിശ്വസിച്ചില്ല .</span><br />
<span style="font-size: x-small;">ഏതു വിധവും തന്നെ താറടിക്കാന്‍ കച്ചകെട്ടി നടന്ന ചില സഹപാഠികളുടെ മുഖത്തെ ചിരി....അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.</span><br />
<span style="font-size: x-small;">നാണക്കേടിന്റെ മുള് മുനയില്‍ ജീവിതം തറച്ചു വയ്ക്കാന്‍<span style="font-size: medium;"> </span> മനസ്സില്ലായിരുന്നു. അത് കൊണ്ടുതന്നെ ടീച്ചറിന്റെ മുഖത്ത് നോക്കി ഉറച്ച സ്വരത്തില്‍ പറഞ്ഞു.</span><br />
<span style="font-size: x-small;">"അര്‍ഹത ഉള്ളത് കൊണ്ട് തന്നെയാ വന്നത്...."</span><br />
<span style="font-size: x-small;">ടീച്ചറുടെ മുഖം കോപം കൊണ്ട് തുടുത്തു.</span><br />
<span style="font-size: x-small;">"എന്തര്‍ഹത ..?കുട്ടിയുടെ പിതാവാണോ അയാള്‍...?അതോ സഹോദരനോ...?."</span><br />
<span style="font-size: x-small;">പരിഹാസത്തിന്റെ ധ്വനി കലര്‍ന്ന ചോദ്യം...</span><br />
<span style="font-size: x-small;">ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം നാവില്‍ വിളഞ്ഞു.</span><br />
<span style="font-size: x-small;">"സന്ദര്‍ശകര്‍ക്കുള്ള അനുമതി അവര്‍ക്ക് മാത്രമല്ലല്ലോ ."</span><br />
<span style="font-size: x-small;">ഒരു നിമിഷം എല്ലാവരെയും ഒന്ന് നോക്കി .പിന്നെ പറഞ്ഞു.</span><br />
<span style="font-size: x-small;">"അത്...അത്...എന്റെ ഭര്‍ത്താവാണ്..."</span><br />
<span style="font-size: x-small;">ആ ഹാളിലെ നിശ്ശബ്ദതയുടെ സ്ഫോടനം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവിശ്വസനീയമായതെന്തോ കേട്ട വൈക്ലബ്യമായിരുന്നു എല്ലാവരിലും...</span><br />
<span style="font-size: x-small;">"ആലീസേ...ഇത് തമാശ പറയാനുള്ള സ്ഥലമല്ല."</span><br />
<span style="font-size: x-small;">ടീച്ചറിന്റെ സ്വരം പിന്നെയും കടുത്തു .</span><br />
<span style="font-size: x-small;">ആലീസിന്റെ ഭര്‍ത്താവ് ശേഖരന്...!അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എല്ലാ മുഖങ്ങളിലും കണ്ടു.</span><br />
<span style="font-size: x-small;">മനസ്സില്‍ ആഹ്ലാദം നുരഞ്ഞു പൊന്തിയ നിമിഷം...ഈ വിജയമാണ് പ്രതീക്ഷിച്ചതും.</span><br />
<span style="font-size: x-small;">എന്തായാലും
കൊളുത്തിയത് ഒരു വെടിക്കെട്ടിനുള്ള തിരിയായിരുന്നു...ശേഖരേട്ടന് എന്ത്
പറയുമെന്നു ചിന്തിച്ചതേയില്ല .നോ എന്നായാലും അത് പ്രശ്നം അല്ല്ലായിരുന്നു. </span><br />
<span style="font-size: x-small;">"നിങ്ങളുടെ മകളുടെ കല്ല്യാണം കഴിഞ്ഞെന്നു അവള് പറയുന്നു.അത് സത്യമാണോ എന്നറിയാനാണ് വിളിച്ചത്."</span><br />
<span style="font-size: x-small;">പപ്പയെ വിളിച്ചു വരുത്തി ടീച്ചര്‍ പറഞ്ഞു.</span><br />
<span style="font-size: x-small;">"എന്റെ അറിവില്‍ ഇത് വരെ അങ്ങനൊന്നു സംഭവിച്ചിട്ടില്ല .എന്തായാലും ഞാന്‍ അന്വേഷിച്ചു വേണ്ടത് ചെയ്യാം"</span><br />
<span style="font-size: x-small;">അതായിരുന്നു ടീച്ചറും ഉദ്ദേശിച്ചത് ..ക്യാമ്പിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവരെയും ബാധിക്കുമല്ലോ .</span><br />
<span style="font-size: x-small;">പപ്പാ സൌമ്യമായാണ് ചോദിച്ചത്...?</span><br />
<span style="font-size: x-small;">"എന്താണുണ്ടായത്...?"</span><br />
<span style="font-size: x-small;">തന്നെ പപ്പയ്ക്ക് നന്നായി അറിയാം ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍<span style="font-size: medium;"> </span>
ആവശ്യമായ സ്വാതന്ത്ര്യവും സ്നേഹവും നിയന്ത്രണവും നല്‍കിയാണ് പപ്പാ തന്നെ
വളര്‍ത്തിയത്.തെറ്റായ ഒരു തീരുമാനം തന്റെ ഭാഗത്ത് നിന്നും
ഉണ്ടാകില്ലെന്ന് പപ്പയ്ക്ക് ഉറപ്പുണ്ട്.പെട്ടെന്ന് വിശ്വസി</span><span style="font-size: x-small;"><span style="font-size: medium;">ക്കാനോ</span>
അംഗീകരിക്കാനോ കഴിയാത്ത ഈ തീരുമാനത്തിന്റെ സാഹചര്യം അധികം
വിശദീകരിക്കാതെ തന്നെ പപ്പയ്ക്ക് മനസ്സിലായി.അല്ലെങ്കില്‍ പപ്പയ്ക്ക്
മാത്രമേ അത് ബോധ്യമായുള്ളൂ .</span><br />
<span style="font-size: x-small;">പഠിച്ചു ഒരു ജോലി നേടുക എന്നതാണ് തന്റെ ലക്ഷ്യം .<span style="font-size: medium;"> </span>വിവാഹത്തെപ്പറ്റി
ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല .പ്രത്യേകിച്ചും ഇങ്ങനൊരു
വിവാഹം...!!പക്ഷെ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ് ടീച്ചറിന്റെയും
സഹാപാഠികളുടെയും മുന്നില്‍ തലകുനിക്കാനോ.<span style="font-size: medium;">.?</span> </span><br />
<span style="font-size: x-small;">പപ്പയുടെ മനസ്സിന്റെ നോവ് മനസ്സിലായെങ്കിലും പറഞ്ഞു.</span><br />
<span style="font-size: x-small;">"ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല പപ്പാ ....പക്ഷെ ...ഇനി അത് നടക്കണം. എന്നാണെങ്കിലും അത് നടന്നേ തീരു. .."</span><br />
<span style="font-size: x-small;">വരാന്‍ പോകുന്ന വന്‍ വിപത്തുകളെപ്പറ്റി ചിന്തിക്കാതെയല്ല .<span style="font-size: medium;"> </span>സഭയുടെ
മേച്ചില്‍പ്പുറങ്ങളില്‍ നിന്നും ദൈവത്തിനു വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞാട്
കൂട്ടം തെറ്റിപ്പോകുന്നത് വെറുതെ നോക്കി നില്ക്കാന് ഇടയന്മാര്ക്കാകുമോ?</span><br />
<span style="font-size: x-small;">എതിര്‍പ്പിന്റെ വാളുകള്‍ നാല് ചുറ്റും ഉയര്‍ന്നു.സഹോദരര്‍ വിധിച്ചത് വീട്ടു തടങ്കല്‍ ...</span><br />
<span style="font-size: x-small;">ആരോടും മറുത്തു പറഞ്ഞില്ല</span><br />
<span style="font-size: x-small;">മമ്മയുടെ കണ്ണുനീരിനു മുന്നില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.</span><br />
<span style="font-size: x-small;"> "ഞാനെങ്ങും പോയിട്ടില്ല പിന്നെന്തിനാണീ കണ്ണുനീര്...?"</span><br />
<span style="font-size: x-small;">സഹോദരങ്ങളോടും അത് തന്നെ പറഞ്ഞു..</span><br />
<span style="font-size: x-small;">"എങ്ങും പോകുന്നുമില്ല പിന്നെന്തിനീ വീട്ടു തടങ്കല്‍ ...?" </span><br />
<span style="font-size: x-small;">ഏകപക്ഷീയമായ വെല്ലുവിളികള്‍ക്ക് മ</span><span style="font-size: x-small;"><span style="font-size: medium;">റു</span>പടിയില്ലാത്തതിനാല് ആയുസ് ഉണ്ടായില്ല .പക്ഷെ മറ്റൊരു വിവാഹമെന്ന നിര്‍ബന്ധത്തിനു മുന്നില്‍ നിശബ്ദം നില്ക്കാന് കഴിഞ്ഞില്ല</span><br />
<span style="font-size: x-small;">"ഒരു നിര്‍ണ്ണായക ഘട്ടത്തില്‍
ഞാന്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട. ഒരിക്കലും
ഞാനതിനു ശഠിക്കില്ല.പക്ഷെ...മറ്റൊരു വിവാഹം... അതിനി ആലീസിനുണ്ടാകില്ല ..."</span><br />
<span style="font-size: x-small;">ഒരു
വിപ്ലവത്തിന് വേണ്ടിയുള്ള നിര്‍ബന്ധമായിരുന്നില്ല ഗ്രാമത്തില്‍ ജനിച്ചു
വളര്‍ന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണിനു ദൈവം ഒരുക്കിത്തന്ന വഴിയാകാം
ഇത്....ഇന്നാര്‍ക്ക് ഇന്നാരെന്നു കല്ലില്‍ എഴുതി വച്ചിട്ടുണ്ടല്ലോ</span><br />
<span style="font-size: x-small;">പറഞ്ഞ വാക്കുകളും എടുത്ത തീരുമാനവും തെറ്റായില്ലെന്ന് കാലം തെളിയിച്ചു.</span><br />
<span style="font-size: x-small;">ഒരു
വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശേഖരേട്ടന് ...ഒരു മാസത്തെ
അദ്ദേഹത്തിന്റെ ശമ്പളം ആ കുടുംബത്തിനു തന്നെ ജീവിക്കാന്‍
അപര്യാപ്തമായിരുന്നു.അവരെ തീരാദു:ഖത്തിലാഴ്ത്തി സ്വന്തം കുടുംബം
കെട്ടിപ്പടുക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല അതുകൊണ്ട് തന്നെ പഠിപ്പ്
പൂര്‍ത്തിയാക്കി ഒരു ജോലി കിട്ടും വരെ ഒരുമിച്ചൊരു ജീവിതം വേണ്ട
എന്നതായിരുന്നു <span style="font-size: medium;"> </span> വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യമെടുത്ത തീരുമാനം.</span><br />
<span style="font-size: x-small;">ജീവിത
വിജയത്തിന്റെ പാഠങ്ങള്‍ നന്നായി പഠിച്ച്
പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഒരിക്കലും പരാജയം അറിഞ്ഞില്ല എല്ലാവരെയും
സ്നേഹിച്ചു.അവര്‍ക്ക് യഥാസമയങ്ങളില്‍ കഴിയും വിധം വേണ്ടതെല്ലാം നല്കി.</span><br />
<span style="font-size: x-small;">ദ്വേഷിച്ചവരും
അവഗണിച്ചവരുമെല്ലാം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.കേവലം രണ്ടു
വ്യക്തികളുടെ ഒന്ന് ചേരല്‍ ആയിരുന്നില്ല ഞങ്ങളുടേത്. രണ്ടു
കുടുംബങ്ങളുടെ..രണ്ട് ആചാരങ്ങളുടെ..വ്യത്യസ്തമായ ആഘോഷങ്ങളുടെ ഒത്തു
ചേരല്‍...ഓണവും വിഷുവും ശേഖരേട്ടന്റെ വീട്ടിലും ക്രിസ്മസും ഈസ്റ്ററും
എന്റെ വീട്ടിലും കുടുംബത്തോടൊപ്പം ഞങ്ങള്‍ ആഘോഷിച്ചു .</span><br />
<span style="font-size: x-small;">ഒരു മിശ്ര വിവാഹത്തിന്റെ ത്രില്ലില്‍ ഞങ്ങള്‍ തെല്ല് അഹങ്കരിച്ചിരുന്നു</span><br />
<span style="font-size: x-small;">ഞങ്ങള്‍ വിശ്വ പ്രേമത്തിന്റെ വക്താക്കള്‍ ...!</span><br />
<span style="font-size: x-small;">വരും തലമുറയുടെ വഴികാട്ടികള്‍..!!</span><br />
<span style="font-size: x-small;">എന്നാല്‍ ആ ചിന്താഗതികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ചില അറിവുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്ക് ലഭിച്ചത്...</span><br />
<span style="font-size: x-small;">ശേഖരേട്ടന്റെ
അമ്മവീട് ഗ്രാമത്തിലാണ് .മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം
കഴിഞ്ഞിരുന്ന ഒരു ബാല്യം അവര്‍ക്കും ഉണ്ടായിരുന്നു എന്നാല്‍ മറ്റു
സഹോദരിമാര്‍ക്ക് കിട്ടാത്ത ഒരു സൗഭാഗ്യം അമ്മയ്ക്ക് കിട്ടി .അച്ഛന്റെ വീട്
പട്ടണത്തിലാണ്.</span><br />
<span style="font-size: x-small;">മാതാപിതാക്കള്‍ മരിക്കുകയും സഹോദരിമാര്‍ ഓരോ വഴിക്കാകുകയും<span style="font-size: medium;"> </span>
തറവാട്ട് സ്വത്ത് ഒരു സഹോദരി കുതന്ത്രങ്ങളിലൂടെ സ്വന്തമാക്കുകയും
ചെയ്തതോടെ നാടുമായുള്ള അമ്മയുടെ ബന്ധം കുറഞ്ഞു.വല്ലപ്പോഴും അമ്മയെ കാണാന്‍
വരുന്ന<span style="font-size: medium;"> </span>വല്ല്യമ്മയെയും ഇളയമ്മയെയുമേ ഞാന്‍
കണ്ടിട്ടുള്ളു .എന്നാല്‍ തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു
ഇളയമ്മ കൂടിയുണ്ടെന്നും അവര്‍ ഒരു മുസ്ലിമിന്റെ ഭാര്യയായി
സസുഖം കഴിയുന്നുവെന്നും പിന്നീടെപ്പോഴോ ആണ് ഞാന്‍ അറി ഞ്ഞത് .</span><br />
<span style="font-size: x-small;">പോക്ക് വരവുകളോ അന്വേഷണങ്ങളോ ഒന്നുമില്ലാതെ ഒരോരുത്തരും താന്താങ്ങളുടെ ലോകത്ത് </span><span style="font-size: x-small;">കഴിഞ്ഞു കൂടി<span style="font-size: medium;">.</span></span><br />
<span style="font-size: x-small;"> സംഭാഷണങ്ങളില്‍ പോലും പിന്നീട് അവരെ ക്കുറിച്ച് പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല.</span><br />
<span style="font-size: x-small;">എന്നാല്‍
ഏറെക്കാലത്തിനു ശേഷം അവിചാരിതമായാണ് വീട് പണിക്കാവശ്യമായ
കല്ല് ഇറക്കാനെത്തിയ ലോറി ഡ്രൈവറില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ലാത്ത
ഇളയമ്മയുടെ മകന്<span style="font-size: medium;"> </span>
അബ്ദുള്ളയെക്കുറിച്ച് അറിഞ്ഞത്.ഞങ്ങളെക്കുറിച്ച് അബ്ദുള്ള പറയാറുണ്ട് എന്ന്
കേട്ടപ്പോള്‍ താല്പര്യം വര്‍ദ്ധിച്ചു.പ്രതികരണം എങ്ങനെ എന്ന ശങ്ക കൊണ്ടാണ്
ഞങ്ങളെ കാണാന്‍ വരാത്തതത്രെ .</span><br />
<span style="font-size: x-small;">"ഒരു ശങ്കയും
വേണ്ട ...വന്നോട്ടെ..ഞങ്ങള്‍ക്കും കാണാന്‍ ആഗ്രഹമുണ്ട് "എന്ന് ശേഖരേട്ടന്
പറഞ്ഞത് എന്റെ മനസ്സിലെ ആഗ്രഹം കൂടിയായിരുന്നു .</span><br />
<span style="font-size: x-small;">എന്തായാലും അന്ന് രാത്രി തന്നെ ഞങ്ങളാ സ്വരം കേട്ടു .രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ സ്വരം ..</span><br />
<span style="font-size: x-small;">ജാതിയുടെയും മതത്തിന്റെയും പേരില്‍ നാം ആരെയാണ് മാറ്റി നിര്‍ത്തേണ്ടത്...? ആര്‍ക്കെതിരെയാണ് വാളുയര്ത്തേണ്ടത് ...?</span><br />
<span style="font-size: x-small;">ഒരാഴ്ചക്കകം വരുന്ന നബിദിനാഘോഷത്തില്‍ പങ്കു ചേരാനുള്ള അബ്ദുള്ളയുടെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു.</span><br />
<span style="font-size: x-small;">യാത്രയ്ക്കൊരുങ്ങുമ്പോള്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ പിന്നെയും ശേഖരേട്ടനോട് ചോദിച്ചു.</span><br />
<span style="font-size: x-small;">"ഇത് വരെ അവരെ ആരെയും ശേഖരേട്ടന് കണ്ടിട്ടില്ല...??"</span><br />
<span style="font-size: x-small;"><span style="font-size: medium;">''</span>വളരെ ചെറുപ്പത്തില്‍ കൈക്കുഞ്ഞായ അബ്ദുള്ളയെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.പിന്നീട് ഇളയമ്മയെപ്പോലും ഞാന്‍ കണ്ടിട്ടില്ല."</span><br />
<span style="font-size: x-small;">ബസ്സില്‍ ഇരിക്കുമ്പോഴും എന്റെ ചിന്ത വൈകി എത്തുന്ന ഇത്തരം അറിവുകളെപ്പറ്റിയായിരുന്നു .</span><br />
<span style="font-size: x-small;">നാടാകെ നബിദിനാഘോഷത്തിമര്പ്പില് ആണ് .വഴി നീളെ തോരണങ്ങളും ഘോഷയാത്രകളും...</span><br />
<span style="font-size: x-small;">ബസ്സിറങ്ങി ഒരു ടാക്സി വിളിച്ചാണ് ഞങ്ങള്‍ ആ വീട്ടിലേയ്ക്ക് പോയത് .റബ്ബര്‍ തോട്ടത്തിനുള്ളിലൂടെ<span style="font-size: medium;"> </span>വീട്ടിന്റെ
മുറ്റം വരെ എത്തുന്ന വഴി .സാമാന്യം വലിയ വീടിന്റെ ഉള്ളില്‍ നിന്നും ഇറങ്ങി
വന്നത് ചെറിയ ഇളയമ്മയുടെ മകന് മുകുന്ദന് ആണെന്ന് പെട്ടെന്ന്
തോന്നിപ്പോയി... പക്ഷെ മുകുന്ദന് അതിര്‍ത്തിയിലു ണ്ടായ വെടിവെയ്പ്പില്‍
മരിച്ചിട്ട് രണ്ടു മൂന്നുവര്‍ഷങ്ങളായി . മുകുന്ദന്റെ അതെ ഛായ ...!!</span><br />
<span style="font-size: x-small;">അബ്ദുള്ള ശേഖരേട്ടന്റെ കൈ പിടിച്ച് അകത്തേയ്ക്ക് കയറ്റുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു..</span><br />
<span style="font-size: x-small;">ആനന്ദാശ്രുക്കള്‍..!!അപരിചിതത്വത്തിന്റെ മുഖമറ എത്ര വേഗമാണ് മാറിയത്...?!!</span><br />
<span style="font-size: x-small;">തട്ടമിട്ട സുന്ദരി ആയിഷ<span style="font-size: medium;">,</span>അബ്ദുള്ളയുടെ ബീവി.രണ്ടു കുട്ടികള്‍ ..അനീഷയും അജ്മലും .</span><br />
<span style="font-size: x-small;">അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ആണ് അനീഷ.....</span><br />
<span style="font-size: x-small;">അവളെ പഠിപ്പിക്കാന്‍ ഒട്ടും താല്‍പ്പര്യം അബ്ദുള്ളയ്ക്കില്ലെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.</span><br />
<span style="font-size: x-small;">"ജ്ജ് ന്തിനാ പാസായെ .." എന്ന് ചോദിച്ചാണ് അവളെ അയാള്‍ ചീത്ത പറഞ്ഞതത്രേ.</span><br />
<span style="font-size: x-small;">"
ഞാന്‍ നാല് വരയെ പഠിച്ചിറ്റില്ലു ...ഞ്ഞി പ്പോണ് ല്ലാന്നു പറഞ്ഞപ്പം
യെന്റുപ്പ സമ്മയിച്ചു ...ന്ന് ട്ടെന്തേ... ജീബിക്കാനുള്ള ബാകെക്കെ
ഞമ്മക്കായ് ല്ലേ.?"</span><br />
<span style="font-size: x-small;">ന്യായം കൊള്ളാം. പക്ഷെ അജ്മാലിന്റെ കാര്യത്തില്‍ അല്പം സ്വാര്‍ത്ഥനാണ് കക്ഷി . നടന്നു പോകാനുള്ള ദൂരമേ സ്കൂളിലെലേയ്ക്കുള്ളൂ ...എട്ടാം ക്ലാസ്സില്‍ പഠിക്കണ അജ്മലിനെ സ്കൂളില്‍ കൊണ്ടുപോയാക്കണതും കൂട്ടിക്കൊണ്ട് വരണതും അബ്ദുള്ളയാണ് .</span><br />
<span style="font-size: x-small;">"ആകെ നാണക്കേടാ ആന്റി ...കുട്ടികള്‍ കൂക്കിക്കളിയാക്കും ... എന്നാലും ഈ ഉപ്പ ഇടം വലം തിരിയാന്‍ വിടൂല്ല."</span><br />
<span style="font-size: x-small;">ഉപ്പയുടെ അമിതവാത്സല്യവും ശ്രദ്ധയും അജ്മലിനെ ചൊടിപ്പിക്കുന്നുണ്ട് എന്നത് വ്യക്തം...അവന് അത്ര ചെറിയ കുട്ടിയൊന്നുമല്ല<span style="font-size: medium;">.</span> എട്ടിലെങ്കിലും ഒരു പത്താം ക്ലാസുകാരന്റെ വലിപ്പം അവനുണ്ട്.</span><br />
<span style="font-size: x-small;">"മുന്നിലിരുത്തിയാല്‍
ഉപ്പയ്ക്ക് റോഡ് കാണാന്‍ പറ്റാതെ വന്നപ്പോള്‍ മാത്രമാ ബൈക്കിന്റെ
പിന്നിലിരിക്കാന്‍ പോലും സമ്മതിച്ചത്.പക്ഷെ ആന്റിക്കറിയണോ </span><span style="font-size: x-small;">...എന്നാലും ഉപ്പേടെ അരയില്‍ കെട്ടിപ്പിടിച്ചിരിക്കണമെന്നാ കല്‍പ്പന.</span><span style="font-size: x-small;">"</span><br />
<span style="font-size: x-small;">എല്ലാം ശരിയാണെന്ന ചിരിയോടെ അബ്ദുള്ള.</span><br />
<span style="font-size: x-small;">അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന ആയിഷ യുടെ<span style="font-size: medium;"> </span> വാക്കുകളില്‍ ഉണ്ടായിരുന്നു.</span><br />
<span style="font-size: x-small;">" ഉപ്പ പുറത്തേയ്ക്ക് ഇറങ്ങും വരെ അന്റെ അജി സാധുവാ.<span style="font-size: medium;"> </span>പിന്നത്തെ പ്രളയം പറയാന്‍ ബയ്യ ...''</span><br />
<span style="font-size: x-small;">സന്തോഷത്തിന്റെ പുണ്യ നിമിഷങ്ങള്‍...</span><br />
<span style="font-size: x-small;">ഏറെനേരം വര്‍ത്തമാനം പറഞ്ഞിരുന്നു<span style="font-size: medium;">.</span> കുടുംബത്തെക്കുറിച്ച്.... ബ ന്ധുക്കളെ ക്കുറിച്ച് ..... </span><br />
<span style="font-size: x-small;">പറഞ്ഞിട്ടും അറിഞ്ഞിട്ടും </span><span style="font-size: x-small;">തീരാത്തതുപോലെ....</span><br />
<span style="font-size: x-small;">നെയ്ച്ചോറും ഇറച്ചിക്കറിയും അടങ്ങിയ ഉച്ച ഭക്ഷണം<span style="font-size: medium;">.</span> സത്കരിച്ചു മതിയാകാത്ത സ്നേഹപ്രകടനങ്ങള്‍ ...</span><br />
<span style="font-size: x-small;">ഞങ്ങളുടെ
ആഘോഷങ്ങളുടെ എണ്ണം കൂടുകയാണെന്ന് ആഹ്ലാദത്തോടെ ഓര്‍ത്തു .ഓണത്തിന്
വീട്ടിലേയ്ക്ക് വരാന്‍ പ്രത്യേകം ക്ഷണിച്ചിട്ടാണ് ഞങ്ങള്‍ മടങ്ങിയത്...</span><br />
<span style="font-size: x-small;">സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴും സംസാരിച്ചു കഴിഞ്ഞിരുന്നില്ല </span><br />
<span style="font-size: x-small;">"ആലീസേ...."പെട്ടെന്നാണ് ഞാനാ വിളി കേട്ടത് .ഓര്‍മ്മയില്‍ ആ മുഖം പരതുമ്പോഴെയ്ക്കും ഓടിവന്ന് </span><span style="font-size: x-small;"> </span><span style="font-size: x-small;">കൈയ്യില്‍</span><span style="font-size: x-small;"> പിടിച്ച് </span><span style="font-size: x-small;">അവള്</span><span style="font-size: x-small;"> <span style="font-size: medium;">പറഞ്ഞു.</span></span><br />
<span style="font-size: x-small;">"ഞാന്‍ വത്സ</span><span style="font-size: x-small;">യാടി ...പത്താം ക്ലാസുവരെ നമ്മള് ഒരുമിച്ചു പഠിച്ചതാ...നീ ഇത്ര വേഗം മറന്നോ..?</span><span style="font-size: x-small;">"</span><br />
<span style="font-size: x-small;">"ഇത്രവേഗം...????" ചിരിവന്നു... വര്‍ഷങ്ങള്‍ക്കു നീളം കുറഞ്ഞു പോയോ...?</span><br />
<span style="font-size: x-small;">മലവെള്ളപ്പാച്ചില്‍ പോലെ അവളുടെ വാക്കുകള്‍ കൂലം</span><span style="font-size: x-small;">കുത്തി</span><span style="font-size: x-small;"> യൊഴുകി . വത്സയെ തിരിച്ചറിയാന്‍ വേറൊന്നും </span><span style="font-size: x-small;">വേണ്ടല്ലോ.</span><span style="font-size: x-small;">
അങ്ങോട്ടൊന്നും ചോദിക്കേണ്ടി വന്നില്ല .അവളെ കല്ല്യാണം കഴിച്ചു കൊണ്ട്
വന്നിരിക്കുന്നത് അവിടെയാണ്.അച്ചായന് ബിസിനസ് ആണ്. കുട്ടികള്‍ മൂന്നു
പേര്.മൂത്ത പെണ്മക്കളെ കെട്ടിച്ചു.ഇളയവന് ഒന്‍പതാം ക്ലാസ്സില്‍
പഠിക്കുന്നു </span><br />
<span style="font-size: x-small;">ഇടയ്ക്കൊരു ചോദ്യം എന്നോടുമുണ്ടായി.</span><br />
<span style="font-size: x-small;">"നിനക്കെത്ര മക്കളാടി ...?"</span><br />
<span style="font-size: x-small;">രണ്ട് ആണ്‍കുട്ടികള്‍ എന്ന് ഞാന്‍ പറഞ്ഞത് അവള് ശ്രദ്ധിച്ചതേയില്ല.ബസ് വന്നു നിന്നിട്ടും ആ വാക്ധോരണി അവസാനിച്ചില്ല .</span><br />
<span style="font-size: x-small;">"പോകാം "എന്ന് ശേഖരേട്ടന് വിളിച്ചപ്പോഴാണ് അവള് അവരെ കണ്ടത്.സ്വരം താഴ്ത്തി അവള് ചോദിച്ചു...</span><br />
<span style="font-size: x-small;">"ഇത്...?"</span><br />
<span style="font-size: x-small;">"ശേഖരേട്ടന്....എന്റെ ഭര്‍ത്താവ്..."</span><br />
<span style="font-size: x-small;">ആ മുഖം അമ്പരപ്പില്‍ വിടർ<span style="font-size: medium;">ന്ന<span style="font-size: medium;">ു.</span></span> ഞാന്‍ അടുത്ത ആളെയും പരിചയപ്പെടുത്തി </span><br />
<span style="font-size: x-small;">"ഇത്..ശേഖരേട്ടന്റെ അനുജന്...അബ്ദുള്ള."</span><br />
<span style="font-size: x-small;">വത്സയുടെ വായ പൊളിയുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ബസ്സിലേയ്ക്കു കയറിയത്. ശേഖരേട്ടന്റെ മുഖത്തും ചിരിയുടെ തിളക്കം ഞാന്‍ കണ്ടു.</span><span style="font-size: x-small;"> ഓടിത്തുടങ്ങിയ ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോഴും </span><span style="font-size: x-small;">വത്സ തരിച്ചു നില്‍ക്കുകയായിരുന്നു. </span><span style="font-size: x-small;"><br /></span><br />
<span style="font-size: x-small;"> ***</span><br />
<span style="font-size: x-small;">(<span style="font-size: x-small;"><i>ഇ -മഷി ഓണ്‍ ലൈന്‍ മാഗസിന് ലക്കം 7-ഇല് പ്രസിദ്ധീകരിച്ച കഥ)</i></span></span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com13tag:blogger.com,1999:blog-2584618528800311633.post-24409312779438151132011-11-07T04:13:00.000-08:002012-05-01T04:01:05.146-07:00പറയാന്‍ പാടില്ലാത്തത്.<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 130%;"><br /></span><span style="font-size: 130%;"><span style="font-size: 180%;">പറയാന്‍ പാടില്ലാത്തത്.</span><br />************************</span><br />
<h3 class="post-title entry-title" itemprop="name">
<br /></h3>
<br /><span style="font-size: large;">ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങള്‍<a href="http://leelamc.blogspot.in/2011/10/blog-post.html"> അമിത</a>യുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട് ഏറെ സന്തോഷിച്ചത് ഞാനാണ്.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ് ഏറെ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്.അതിനെന്നെ പ്രാപ്തയാക്കിയ ദൈവത്തിനോട് ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ് എനിക്കു തോന്നുന്നത്....</span><br />
<span style="font-size: 130%;"><span style="font-size: large;">ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!<br />അങ്ങനൊരു ചിന്ത മനസ്സില്‍ ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.<br />ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലൊ ഇത്.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.<br />അടുത്തകാലത്തു തന്നെ അത്തരം ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത് എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു കാര്യമാണ്.<br />ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി നടന്നിട്ട് വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.<br />കല്ല്യാണത്തിന് ആദ്യാവസാനം ഞങ്ങളും പങ്കെടുത്തതാണ്.എല്ലാം അന്വേഷിച്ചറിഞ്ഞ് ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു ബോദ്ധ്യപ്പെട്ട് നടത്തിയ ചടങ്ങുകള്‍.<br />വരന് സുമുഖന്‍ ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....<br />ചെക്കനു ഗള്ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള ജോലി.<br />ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന് ചെയ്തിരുന്ന വന്‍ ബിസിനസ്സ് തുടര്‍ന്നാലും മതി.<br />കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്.ഒരു മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍ നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു രണ്ടും നടന്നില്ല.<br /><br />എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍ ട്രാന്‍സ്ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും അന്വേഷിക്കാന്‍ തോന്നിയില്ല.<br />ആയിടക്കാണ് അവള്‍ക്കൊരു ജോലി ശരിയായത്.<br />ഇന്നത്തെക്കാലത്ത് വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്ക്കും സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള് സ്വന്തം വീട്ടില്‍ വന്നു പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.<br />പക്ഷെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍ അറിയുന്നത്.<br />ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ് അവനില്ലത്രെ.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.<br />അവളെ അയാള്‍ക്ക് ഇഷ്ടമാണ്.അവള്‍ക്കായി പ്രാണന് കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും അവളോട് വളരെ സ്നേഹമാണ്...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.<br />അവള് സ്വന്തം ഭാര്യയാണെന്ന കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ കഴിഞ്ഞില്ല.<br />കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍ കന്യക....<br />ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ് തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്?<br />യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ തീരുമാനം ഡൈവോഴ്സിന് അനുകൂലമാണെന്നാണ് അറിഞ്ഞത്.<br />അതെ...അതാണതിന്റെ ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക തന്നെ വേണം.<br />അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത് ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന ഉപദേശം യഥാസമയം നല്കി എന്നതാണ് അമിതയ്ക്കു ഞാന്‍ ചെയ്ത സഹായം.<br />അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു മാത്രമാണ് എന്റെ ശ്രമം വിജയിച്ചത് എന്നതും ഞാന്‍ മറക്കുന്നില്ല.<br />എങ്കിലും അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ് എന്റെ ആഹ്ലാദം പൂര്‍ണ്ണമായത്.<br />ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച് വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചുമില്ല.<br />എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു വിശ്വസിച്ചു.<br />പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ത്തു. അഭിഷേകിന്റെ അമ്മയായിരുന്നു വിളിച്ചത്.<br />ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ട്...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍ പറഞ്ഞത്.<br />കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം നേരില്‍ പറയാം പോലും.പക്ഷെ മാമന് മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.<br />ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല എന്നേ അവളും പറഞ്ഞുള്ളു.<br />ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ വീട്ടിലെത്തി.<br />"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്...പിന്നെ നിങ്ങളുമാത്രം വന്നിട്ടെന്തിനാ..."<br />എന്ന ഒരു തരം മുരട്ടു ചോദ്യമാണ് അവരില്‍ നിന്നും ഉണ്ടായത്.<br />"പ്രശ്നമെന്തെന്നറിഞ്ഞിട്ട് എല്ലാരെയും കൂട്ടാം എന്നു കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.<br />"ഓ....പ്രശ്നം അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര വിഷമിച്ച് അവളെന്തിനാ ഇവിടെക്കഴിയുന്നത്....?കാര്യങ്ങള്‍ സംസാരിച്ച് അവളെ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്...."<br />അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്പര്യം അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.<br />പക്ഷെ ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് കാര്യങ്ങള്‍ എന്നു ക്രമേണ ബോധ്യമായി.<br />" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്..."എന്ന് ആ അമ്മയുടെ മുഖത്തു നോക്കി അവള് പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു നിന്നും വേണ്ട എന്നു അവര്‍.<br />കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി സംസാരിച്ചു.<br />ഭര്‍ത്തൃ മാതാവിന്റെ നൂറ് നൂറ് കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും ശ്രമിച്ചത്.<br />അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല.<br />ആശാരിയുടെ പണിയില്‍ മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....<br />"നീ അമ്മയോട് അങ്ങനെ പറഞ്ഞോ..."<br />എനിക്കറിയേണ്ടത് അതുമാത്രമായിരുന്നു.<br />"പിന്നെപ്പറയാതെ....എനിക്കു ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."<br />എനിക്ക് അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്..ആ തെറ്റിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല.<br />അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത് അമിതയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച് സംസാരിക്കുമ്പോള്‍....<br />അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി നില്ക്കുന്ന അഭിഷേകിനോട് എനിക്ക് അനുകമ്പ തോന്നി.<br />കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു പോയി.<br />അമിതയോട് എനിക്കു വെറുപ്പുണ്ടായി.....അവള് പഴയതെല്ലാം മറന്നല്ലൊ.<br />ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത സൗകര്യങ്ങള്‍.....<br />പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള് അവഗണിക്കുന്നു.അത് ഓര്‍മ്മിപ്പിച്ച എന്നെ, അവള് നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു പോലെ.<br />അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.<br />അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ മോഹിക്കുകമാത്രം ചെയ്തു.<br />എങ്കിലും അവള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ ആ വീട്ടുകാരോട് സംസാരിച്ചത്.<br />അവള് പറഞ്ഞ വാക്കുകള്‍ ഒരിക്കലും പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും അവരോട് താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.<br />കേട്ടു നിന്ന അവളുടെ മുഖത്ത് അത്തരം ഉറപ്പൊന്നുമില്ലെന്നത് ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.<br />അവര്‍ പക്ഷെ ഒരു ബന്ധം ഒഴിയലിന്റെ വഴിക്കാണ് കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തമായപ്പോള്‍ എന്തുകൊണ്ടാണ് അവള് അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട് പറയേണ്ടിവന്നു.<br />അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് അവരോട് പറയാതെ അവളുടെ മാമിയായ എന്നോട് പറഞ്ഞതായി പിന്നെ കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട് പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.<br />"എന്റെ മകന് ഒരു രഹസ്യവും എന്നോടു മറയ്ക്കാനില്ല" എന്നായി അവര്‍.<br />ആ വാദഗതികളോട് യോജിക്കാന്‍ എനിക്കു മുമ്പും സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ അവിടെ നിന്നും പോന്നത്.<br />പോരും മുമ്പേ അമിതയോട് സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന് കര്‍ശനമായി പറയുകയും ചെയ്തു.<br />മൗനമായി കേട്ടു നിന്നതല്ലാതെ അവള് ഒന്നും പറഞ്ഞില്ല.<br />എന്റെ വാക്കുകള്‍ അവള് അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു നഷ്ടപ്പെട്ടിരുന്നു.<br />സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.<br />എങ്കിലും മനസ്സറിയാത്ത കാര്യത്തിനു മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ ജാളൃത എന്നെ വിടാതെ പിന്തുടര്ന്നു.<br />ഞാന്‍ അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... അവളെ മകളായി കരുതിയവളാണ് ഞാന്‍.<br />തിരിച്ചും അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത് എന്റെ തെറ്റ്.<br />ആവശ്യമില്ലാത്തിടത്ത് ചെന്നു കയറി ഇടപെട്ടതു പോലെ....<br />ഓര്‍ക്കുന്തോറും എനിക്കു കരച്ചില് വന്നു.<br /><br />അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ സമാധാനിപ്പിച്ചില്ല.<br /><br />"നിങ്ങളെന്തിനാ അവരോട് മാപ്പു പറയാന്‍ പോയത്....അവള് പറഞ്ഞതില്‍ എന്താ തെറ്റ്?"<br /><br />പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു മതിയായി...<br />ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.<br />എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.<br />അമിത പറഞ്ഞിട്ടു തന്നെ.<br />അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....<br />ഇതുവരെ എത്തിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരി എന്നരീതിയില്‍ ഒരുപാട് വിരലുകള്‍ എന്റെ നേരെ ചൂണ്ടപ്പെടുന്നതു കണ്ട് ഒന്നിനും ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.<br /></span><br /><br /></span></div>ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com39tag:blogger.com,1999:blog-2584618528800311633.post-14941012045904126432011-10-13T00:50:00.000-07:002014-11-25T09:29:48.261-08:00അമിത പറഞ്ഞത്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: small;">അമിത പറഞ്ഞത്<br /><br />വിവാഹം കഴിഞ്ഞ് അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍ അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍ പ്രിയങ്കരിയാണ്.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്...സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു വേണ്ടത്.<br />പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്.<br />അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്.രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന് ഒട്ടും കുറവു വന്നില്ല.<br />അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും അവള്‍ക്ക് എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത് അവളാണ്.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരുന്നു.<br />ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി അവളുടെ അച്ഛന് ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു.<br /> പോകും മുന്‍പ് ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ് അവിടെയുണ്ടാകുക.<br />കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്.ഒരല്ലലും അലച്ചിലും അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക് നിര്‍ല്ലോഭം ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി പറഞ്ഞു നടന്ന പെങ്ങളോട് ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിരുന്നതാണ്.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട് പൊരുത്തപ്പെടുന്നതായിരുന്നില്ല.<br /> എന്തായാലും ചെല്ലുന്നിടത്ത് ഒത്തു പോകാന്‍ അമിതയ്ക്ക് നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്.സഹോദരിയും വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള് അമ്മയോടും അച്ഛനോടും ചോദിച്ച് മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം നേരിടേണം.<br /> ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്.അതിന്റെ കാരണം അവള്‍ക്ക് നന്നായി അറിയാവുന്നതാണ്.ഒരു ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട് നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട് എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത് കരിക്കാന്‍ ഈ ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്.<br />എന്തായാലും പുതു ജീവിതം അവള്‍ക്ക് സന്തോഷവും സമാധാനവും നല്കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.<br /> പക്ഷെ സല്ക്കാരത്തിനു വന്ന അവളുടെ മുഖത്തു വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട് എന്റെ മനസ്സ് വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ് അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍ നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള് കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.<br />പക്ഷെ, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക് വന്നിരുന്നതാണ്.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും നടന്നില്ല.<br />ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍ കൊള്ളില്ല എന്നു പറഞ്ഞ് അവള് തന്നെ അത് വേണ്ടെന്നു വച്ചു.<br />അക്കാര്യത്തില്‍ എനിക്കു നല്ല വിഷമം തോന്നിയിരുന്നു.<br />കാരണം കാണാന്‍ കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്പം അങ്ങനെയെങ്കില്‍ പിന്നെ നിര്‍ബ്ബന്ധിച്ചിട്ട് കാര്യമില്ലല്ലൊ.<br />എന്തായാലും സുമുഖനായ ഒരു ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും സന്തോഷമുണ്ടായിരുന്നു.<br />പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക് ഉത് ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.<br />ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും മുറപോലെ നടന്നു.<br />ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും അഭിഷേകും വന്നു പോയി.<br />എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും ഉണ്ടായിരുന്നു.<br />എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.<br />പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും സന്തോഷവും കണ്ട് മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.<br />വിവാഹത്തിനു മുന്‍പ് നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ് അമിത.പക്ഷെ പലവട്ടം വന്നു പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള് അകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍ സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും ചോദിച്ചു.<br />"വിശേഷം...?"<br />ഒന്നുമറിയാത്ത ഭാവത്തില്‍ അവള് എന്നെ നോക്കി.<br />"എന്തു വിശേഷം...?"<br />ഞാന്‍ ചിരിയോടെ തുടര്‍ന്നു.<br />"അല്ല...മാസം രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള സമയമായി....അതു കൊണ്ട് ചോദിച്ചതാ..."<br />അവള് ഒന്നും മിണ്ടിയില്ല.<br />"കുറച്ചു കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത് ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.<br />"അതിന്..."<br />പറയാന്‍ വന്നത് അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത് പാരവശ്യം നിറയുന്നത് ഞാന്‍ കണ്ടു.<br />"എന്താ...?"<br />മനസ്സില്‍ ഉത് ക്കണ്ഠ പെരുകി.<br />"വല്ലതും നടന്നിട്ടു വേണ്ടേ..."<br />പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള് പെട്ടെന്നു പറഞ്ഞു.<br />ഒരു നിമിഷം...!!<br />ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ നോക്കി.<br />"നീ....പറഞ്ഞു വരുന്നത്....ഇതുവരെ.....?"<br />പെട്ടെന്ന് എന്റെ മാറില്‍ വീണവള്‍ പൊട്ടിക്കരഞ്ഞു.<br />ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത് എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.<br />തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ അവള് എല്ലാം തുറന്നു പറഞ്ഞു.<br />എല്ലാം കേട്ടു കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത് ഒരേയൊരു കാര്യമാണ്.<br />കല്ല്യാണം കഴിഞ്ഞ് രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്.<br />അത്യാഹ്ലാദത്തോടെ കതിര് മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്.അല്പം നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത് ഏറെ പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.<br />അതെ....ഒക്കെ നന്നായി നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം വേണ്ടിവന്നു.<br /><br />പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....പക്ഷേ....<br />"ആര്‍ക്കാണ് കുഴപ്പം ...?നിനക്കോ ...അതോ...?"<br />"എനിക്കു കുഴപ്പമൊന്നുമില്ല."<br />അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞത് മനസ്സിലായി.<br />നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍ പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.<br />ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.<br />"ഞാനത് പലവട്ടം പറഞ്ഞതാ..."<br />അവളുടെ സ്വരത്തില്‍ അസഹ്യമായ നിരാശയും ദേഷ്യവും പ്രകടമായിരുന്നു.<br />"എന്താ നിന്നോടവനു സ്നേഹമില്ലേ...?"<br />"സ്നേഹം കൂടുതലാ..പക്ഷെ..."<br />എല്ലാറ്റിനും ഒടുവില്‍ കേള്‍ക്കുന്നത് 'പക്ഷെ'കളാണ്<br />"ആരും അറിയരുത് പോലും..."<br />"അപ്പോള്‍ എന്നോടു പറഞ്ഞുവെന്നറിഞ്ഞാല്‍..."<br />"ഞാന്‍ പറഞ്ഞിട്ടാണ്...അല്ലെങ്കില്‍ എത്രനാള്‍ ഇതു സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."<br />മനസ്സിലാകുന്നുണ്ട്.ഈ സമ്മര്‍ദ്ദം താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്.<br />ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച് പറഞ്ഞിട്ട് അവള് ഇറങ്ങിപ്പോരും.അവളെ എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.<br />ഇവിടെസ്വീകരിക്കേണ്ടത് മനശ്ശാസ്ത്രപരമായൊരു സമീപനമാണ്.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ് അമിത എന്നോടുമാത്രം ഇതു പറഞ്ഞത്.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്.<br />ആ വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചു.<br />എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു മനശ്ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ച്ചയാണ്.<br />കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്.വികാരത്തിന്റെ ഉത്തുംഗശൃംഗത്തിലേയ്ക്ക് ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത് പുരുഷന് തന്നെയാണ്.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന് തളര്‍ന്നു കുഴഞ്ഞു വീണുപോകുന്നു.<br />പിന്നെ അവളെ കെട്ടിപ്പിടിച്ച് ക്ഷമചോദിച്ച് അവന് കരയുന്നു,'ആരോടും പറയരുത്...നീയെന്നെ ഉപേക്ഷിച്ചു പോകരുത്...'<br />പകയും സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.<br />"കാണുമ്പോള്‍ ചിരിയാണു വരിക."<br />കര്‍ശനമായ താക്കീത് അപ്പോള്‍ത്തന്നെ നല്കി.<br />"അരുത്...ആ ചിരി അപകടമാണ്"<br />"പിന്നെ ഞാനെന്തു ചെയ്യണം..?"<br />പരിഹാസത്തോടെയുള്ള ചോദ്യം.<br />"ചെയ്യാനുണ്ട്...നീയത് ചെയ്തേ തീരൂ..."<br />അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത് ജിജ്ഞാസ ഇതള്‍ വിടര്‍ന്നു.<br />"അഭിഷേകിനോട് നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"<br />"അതിന് ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട് പറയാനുണ്ടാകുക."<br />"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍ പറ്റില്ലല്ലൊ."<br />ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്.വയസ്സ് ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ തുറക്കുന്നവന്.അമ്മ അഭിമാനത്തോടെ പറഞ്ഞത് ഞാനും കേട്ടതാണ്.<br />"എന്റെ അനൂപിനേയും ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.<br />എല്ലാറ്റിനും ഞാന്‍ തന്നെ വേണം."<br />ശരിയാണ്.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത് അച്ഛന് കനിഞ്ഞു നല്കിയ മാനേജര്‍ സ്ഥാനം മാത്രമാണെന്നു ഇടയ്ക്ക് അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചതും അങ്ങനെ തന്നെ.<br />മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് കുറ്റം പറയാന്‍ വയ്യ.<br />പക്ഷെ,ഇരുത്തിയെട്ടു വയസ്സു കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്ക്കാന് കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന് വാങ്ങാന്‍ പോലും അമ്മയുടെ അനുമതി വേണമെന്നു വരുന്നത് നല്ല കാര്യമൊന്നുമല്ല.<br />"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട് ഒരു ദിവസം ഞാന്‍ ചോദിച്ചു."<br />കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.<br />"നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്..."<br />കൂടുതല്‍ അറിയുന്തോറും പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി പരിശ്രമം അഭിഷേക് ചെയ്യുന്നുണ്ട്.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു കാരണമാണ് പിടികിട്ടാത്തത്.<br />അപ്പോള്‍ സംസാരിച്ചത് ഞാനായിരുന്നില്ല.<br />എന്റെ നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍ കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ് പറഞ്ഞത്. പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.<br />"അഭിയേട്ടനോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള് തന്നെയാണ് പ്രോത്സാഹിപ്പിച്ചത്.<br />സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക് വിളിച്ചു വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം സംശയിച്ചിരുന്നു.<br />വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.<br />എന്തായാലും അഭിഷേകിന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക് ചോദിച്ചു.<br />"ഇവളെല്ലാം പറഞ്ഞുവല്ലേ..?"<br />ആ സ്വരത്തില്‍ അപകടമായൊന്നും തോന്നിയില്ല.<br />"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത് അഭിഷേകാണ്."<br />എന്റെ വാക്കുകള്‍ കേട്ട് ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക് അല്പനേരം മുഖം താഴ്ത്തിയിരുന്നു.<br />പ്രോത്സാഹിപ്പിച്ചു.<br />"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി അറിയില്ല.വിശ്വസിക്കാം."<br />വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍ തെളിഞ്ഞു.സമാധാനമായി.<br />ചോദ്യങ്ങള്‍ക്ക് മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും ആവില്ലെന്ന തോന്നല്‍...അതാണ് കാരണം.<br />"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ കാരണമാണ് എനിക്കറിയേണ്ടത്."<br />'അറിയില്ല."<br />നിരാശയോടെ അഭിഷേക് മുഖം തിരിച്ചു.<br />"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ് അഭിഷേക്....സഹകരിച്ചാല്‍ ഇത് നമുക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."<br />വളരെ ലഘുവായ ഒരു കാര്യം എന്ന മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.<br />"പക്ഷേ..."<br />അഭിഷേകിന്റെ വാക്കുകളില്‍ പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...<br />"ഒരു പക്ഷേയും വേണ്ട....വേണമെന്നു വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"<br />പെട്ടെന്ന് ഒരു തിളക്കം ആ കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച് അവരുടെ അഭിപ്രായം കൂട്ടുകാര്‍ ചെവിയില്‍ പറഞ്ഞു.<br />"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."<br />എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ പറഞ്ഞത്....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍ ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം....<br />"രണ്ടുമാസത്തിലേറെയായില്ലേ ഇവള് നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത് ശരിയാണെന്നു തോന്നിയോ?"<br />"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ വരുമ്പോള്‍...അറിയാതെ....."<br />അഭിഷേകിന്റെ സ്വരം നന്നേ താഴ്ന്നു.തെറ്റു ചെയ്ത കുട്ടിയുടെ ഭാവം...സഹതാപം തോന്നി.<br />"അതൊക്കെ മറന്നേക്ക്...ഇത് നിങ്ങളുടെമാത്രം ജീവിതമാണ്...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ് ഇവിടുള്ളത്.നിനക്ക് കഴിയുന്ന കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."<br />അസാധാരണമായ ഒരു തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം ഉണ്ടായി...<br />തിരിച്ചു പോകും മുന്‍പ് അമിതയോട് മാത്രമായി പറഞ്ഞു.<br />"എല്ലാം ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും കൊടുക്കണം.ഭാര്യഭര്ത്താക്കന്മാര്ക്കിടയില് ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."<br />യുദ്ധത്തിനു മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത് ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.<br />ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ മാമി മാത്രമാണ്...ഒക്കെ ശരിയായി എന്ന് അവള് വിളിച്ചറിയിക്കുന്ന ദിവസം...അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.<br />ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ് തകരുന്നത് സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്...കാരണം അവളെനിക്ക് മകളാണ്.<br />എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നില്ല.അമിതപറഞ്ഞത് 'അഭിയേട്ടന് പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ് കുളിച്ച് അടുത്തുള്ള മൂന്നമ്പലങ്ങളില്‍ പോയി തൊഴുത് വഴിപാടുകള്‍ നടത്തി വന്നു' എന്നാണ്.<br />"തനിച്ചാണോ?"<br />ഞാന്‍ എടുത്തു ചോദിച്ചു.<br />"അതെ.തനിച്ച്..."<br />അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com27tag:blogger.com,1999:blog-2584618528800311633.post-83773714050397072422011-09-09T22:56:00.000-07:002012-04-12T01:38:34.554-07:00ഞങ്ങള്‍ സന്തുഷ്ടരാണ്<div dir="ltr" style="text-align: left;" trbidi="on">
<h3 class="post-title entry-title">
<a href="http://leelamc.blogspot.com/2010/09/blog-post.html"><br /></a> </h3>
<div class="post-header">
</div>
<span style="font-size: 130%;"><span style="font-style: italic; font-weight: bold;">ആമുഖം.</span><span style="font-weight: bold;"><span style="font-size: 180%;"> </span> </span><br />അത് ഒരു വേനല്‍ അവധി ആയിരുന്നു.<br />അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്.<br />സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.</span><br />
<span style="font-size: 130%;">മാതാപിതാക്കള്‍ക്കും സഹോദരന്മാര്ക്കും വിവാഹിതരെങ്കില്‍ ഭര്ത്താക്കന്മാര്ക്കും മാത്രമേ ക്യാമ്പ് അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.<br />ക്യാമ്പ് തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പ</span> <span style="font-size: 130%;">പ്പ)<br />കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.<br />അതാരെന്ന ചോദ്യത്തിനു ഞാന്‍<br />'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.<br />അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന </span> <span style="font-size: 130%;">,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ചനോട് പറഞ്ഞിരുന്നു.<br /><br /><span style="font-style: italic; font-weight: bold;">ശേഷം</span><br /><br />അന്നത്തെ ക്യാമ്പ് പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരു</span> <span style="font-size: 130%;">ന്നു സിനിമ.<br />എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ് രണ്ടു സന്ദര്‍ശകര്‍ എത്തിയത്.<br />ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.<br />പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച് സുഹൃത്തും ,സീമയോടു സംസാരിച്ച് അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത് ആരാ </span><span style="font-size: 130%;"><span style="font-weight: bold;"> </span>എന്താ</span><span style="font-size: 130%;"> </span><span style="font-size: 130%;">എന്ന</span><span style="font-size: 130%;"> </span><span style="font-size: 130%;">ചോദ്യവുമായ്</span><span style="font-size: 130%;"> </span><span style="font-size: 130%;">വന്നു</span><span style="font-size: 130%;">.</span><br />
<span style="font-size: 130%;">സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.<br />'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'<br />ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.<br />ഒരഞ്ചു മിനുട്ട് തികച്ചായില്ലെന്നാണ് ഓര്‍മ്മ;<br />അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.<br />പെട്ടെന്നൊരു മീറ്റിംഗ്...!!!<br />ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...<br />സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്...<br />എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട് വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.<br />സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.<br />എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.<br />"കുട്ടി ഇങ്ങെണീറ്റു വരിക."<br />ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.<br />പെരുത്ത </span><span style="font-size: 130%;">ആകാം</span><span style="font-size: 130%;">ക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.<br />"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്?"<br />ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.<br />എങ്കിലും പറഞ്ഞു.<br />"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന് കൊടുത്തയച്ചത് ."<br />ടീച്ചറുടെ മുഖം ഇരുണ്ടു.<br />"കുട്ടിയ്ക്ക് എത്ര തരമുണ്ട്?ഒരിക്കല്‍ പറഞ്ഞു അച്ഛന് ആണെന്ന്...പിന്നെ പറയണു </span><span style="font-size: 130%;">അച്ചാച്ചന് എന്ന് </span><span style="font-size: 130%;">....ഇതൊന്നും ഇവിടെ പറ്റില്ല."<br />തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...<br />പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.<br />ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന് എന്നാണ് വിളിക്കാറുള്ളത്.<br />(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)<br />പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന് എന്നു പറഞ്ഞിട്ടുണ്ട്.<br />അതിലെന്താണു തെറ്റ്?<br />ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ് എന്നെ പൊള്ളിച്ചത്.<br />ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.<br /> ഏതു വിധവും </span><span style="font-size: 130%;">എന്നെ</span><span style="font-size: 130%;">താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന് എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.<br />ടീച്ചര്‍ കത്തിക്കയറുകയാണ്<br />"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?<br />ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?<br />മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"<br /><br />മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.<br />ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.<br />ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.<br />അതില്‍ എത്രയൊ ഭേദമാണ് മരണം...<br />തൊട്ടപ്പുറത്ത് പയ്യാമ്പലം ബീച്ച്....<br />എപ്പോഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു<br />അത്രയേറെ മാധുര്യം അനുഭവപ്പെട്ടത് അന്നാണ്!<br />ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.<br />അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....<br />തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.<br />സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....<br />ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.<br />"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്."<br />"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?<br />കുട്ടിയുടെ സഹോദരനാണോ അയാള്‍?"<br />സമ്മതിച്ചു.<br />"അല്ല."<br />"പിന്നെ???"<br />തികച്ചും ശാന്തമായി മൊഴിഞ്ഞു.<br />'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...<br />എന്റെ ..ഭര്‍ത്താവാണ്"<br />വല്ലപ്പോഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്.<br />പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.<br />അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...<br />"കുട്ടിയെന്താ കളിപറയുകയാണോ"<br />ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.<br />''സത്യമാണ്.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്.<br />വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട് എന്റെ പഠനം കഴിയും വരെ<br />അത് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''<br />ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.<br />കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!<br />എല്ലാവരും വിശ്വസിച്ചുവൊ?!<br />ഇല്ലെങ്കിലും സാരമില്ല. ...<br />പാതാളത്തിലേയ്ക്കു താഴ്ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...<br />വരും വരായ്കകള്‍ എന്തും ആകട്ടെ.<br />ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.<br />മരിക്കാന്‍ തീരുമാനിച്ചവന്<br />അതിനേക്കാള്‍ കടുത്ത ശിക്ഷ നല്കാന് ആര്‍ക്കാണു കഴിയുക...?!!<br /><br /><span style="font-weight: bold;"><span style="font-style: italic;">പിന്നാമ്പുറം</span><br /></span>സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ് അസ്സംബ്ലിമണിയും<br />ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.<br />പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.<br />അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.<br />സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.<br />അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ് സുഹൃത്തിനെ അറിയിച്ചത്.<br /><br />അതെ സുഹൃത്ത്....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...<br />ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്.<br />ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ<br />ശരിക്കും എതിര് ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..<br />ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...<br />എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും<br />അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ<br />ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.<br />പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.<br />കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.<br />പക്ഷെ<br />ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.<br />അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍<br />സുഹൃത് ബന്ധത്തിനപ്പുറം<br />പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും<br />ദൈവം കൂട്ടു നിന്നു.<br />രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....<br />ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്<br />അത് സാധിച്ചു കൊടുത്തുകൊണ്ട്<br />സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....<br />വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം<br />മാസങ്ങള്‍ കഴിഞ്ഞ്<br />ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍<br />1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.</span><span style="font-size: 130%;"> <span style="font-weight: bold;"><br /><span style="font-style: italic;">ഇന്ന്</span></span> </span><br />
<span style="font-size: 130%;"> <span style="font-size: 180%; font-weight: bold;"><span style="font-size: 100%;">അതെ .</span><br />ഞങ്ങളുടെ ദാമ്പത്യത്തിന് 31 വയസ്സ്.</span><br />കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....<br />എന്നും താങ്ങായ് ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....<br />സന്താന സൗഭാഗ്യം നല്കി അനുഗ്രഹിച്ചു...<br />പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.<br />ആ ദിവ്യ സ്നേഹത്തിനു മുന്പില് ശിരസ്സു നമിക്കുമ്പോള്‍<br />ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു<br />എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ<br />ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...<br />ആ ചിരി....!<br />അന്നത്തെ അസ്സംബ്ലി ഹാള്‍...!!<br />പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!</span><br />
<h3 class="post-title entry-title">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgkIljVw6-zQNaoRQBneGNtzWt3_N_ECduktAcstwcdX1mGTpbQbLjcrLB_RBKQyEXfx39yhhx-tSdOsuGIhTRFAfpIYaUPxlS3aFAlfJIeRTdRiUx5rx4YWk82hGSSvkj17j7OUnN3Gk/s1600/6x4+01.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5650611641170202626" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgkIljVw6-zQNaoRQBneGNtzWt3_N_ECduktAcstwcdX1mGTpbQbLjcrLB_RBKQyEXfx39yhhx-tSdOsuGIhTRFAfpIYaUPxlS3aFAlfJIeRTdRiUx5rx4YWk82hGSSvkj17j7OUnN3Gk/s320/6x4+01.jpg" style="cursor: pointer; display: block; height: 78px; margin: 0px auto 10px; text-align: center; width: 117px;" /></a></h3>
<br />
<span style="font-size: 130%;">*********************************</span></div>ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com36tag:blogger.com,1999:blog-2584618528800311633.post-55384218250324988382011-07-25T04:04:00.000-07:002012-04-12T01:39:00.387-07:00വാസുദേവന്‍ മറന്നു വച്ചത്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 130%;">വാസുദേവന്‍ മറന്നു വച്ചത്<br />*********************<br /><br /> തിരക്കുള്ള ട്രെയിനിലേയ്ക്കു കയറും മുന്‍പ് വാസുദേവന്‍ ഒന്നു കൂടി ഉറപ്പു വരുത്തി;ഒന്നും മറന്നിട്ടില്ല. </span><span style="font-size: 130%;">കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തു.<br />ഓഫീസുകളില്‍ കയറി ചെയ്യേണ്ടത് ....<br />മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടത്....<br />സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നുംഎടുക്കാനുള്ളത്....<br />വസുമതിക്കു ഒരു ചുവന്ന ബ്ലൗസ്സിനുള്ള തുണി....<br />ലൗ ബേഡ് സിനുള്ള തീറ്റ...<br />മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്....<br /><br />ഒരോന്നും കയ്യിലുണ്ടെന്നു തിട്ടപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക് ആത്മ വിശ്വാസം വര്‍ദ്ധിച്ചു.<br />ഇന്നു വസുമതിയുടെ വഴക്കു കേള്‍ക്കേണ്ടി വരില്ല .അല്ലെങ്കില്‍ എന്നും എന്തെങ്കിലും കാരണം കണ്ടു പിടിച്ച് വഴക്കുണ്ടാക്കുക എന്നത് അവളുടെ സ്വഭാവമാണ്.<br /><br />ചിലപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടാലും അയാള്‍ ഓഫീസ്സില്‍ കയറാന്‍ മറന്നതിനാകും....<br />കൊണ്ടു പോയ ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു വല്ലാതെ വിശക്കുന്നു വസുമതി എന്നു അയാള്‍<br />പലപ്പോഴും വൈകുന്നേരം ആവലാതി പറഞ്ഞിട്ടുണ്ട്.അപ്പോഴെല്ലാമാണ് അവളുടെ തനി രൂപം കാണാറുള്ളത്. .<br /><br />വസുമതിയെ പറഞ്ഞിട്ടു കാര്യമില്ല.<br />അയാളുടെ മറവിയാണ് എല്ലാറ്റിനും കാരണം.<br />അതോര്‍ക്കുമ്പോള്‍ തന്റെ നശിച്ച മറവിയെ അയാള്‍ ശപിക്കുകയും ചെയ്യും.<br /><br />പലവട്ടം കൌണ്സിലിങ്ങിനെന്നും പറഞ്ഞ് വാസുദേവനെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയിട്ടുണ്ടവള്‍.<br /><br />പക്ഷെ ഡോക്ടറുടെ ഉപദേശങ്ങള്‍ കേട്ട ശേഷം അവള്‍ക്ക് ഒരുപാടു മാറ്റം വന്നിട്ടുണ്ട് എന്നത് വാസുദേവനു സന്തോഷം ഉളവാക്കിയ കാര്യമാണ്.<br />നിരന്തരമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോള്‍ കുറവാണ്.മാത്രമല്ല തന്റെ കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നയാള്‍ ആശ്വസിച്ചു.<br /><br />വെറുതെ ഇരിക്കാന്‍ അവള് സമ്മതിക്കുകയേ ഇല്ല. എന്തെങ്കിലും വായിക്കണം അതിനുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുന്നതും അവളാണ്. വായിച്ച കാര്യങ്ങള്‍ ക്രമത്തില്‍ അവളോട് പറയണം .ചെറുപ്പത്തില്‍ മകള്‍ സുഡോക്കുവും പദപ്രശ്നവുമൊക്കെ പൂരിപ്പിക്കുമ്പോള്‍ വെറുതെ സമയം കളയാതെ പഠിക്കെടി എന്ന് വഴക്കു പറഞ്ഞിരുന്ന വസുമതി ഇപ്പോള്‍ അയാള്‍ക്ക് നേരം പോക്കിന് എന്തെല്ലാം കളികളാണു പറഞ്ഞുകൊടുക്കുന്നത്.<br /><br />ഓഫീസ്സു ജോലികളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ലല്ലൊ എന്നു പറഞ്ഞാണ് അവള് അയാളെ വോളണ്ടറി റിട്ടയര്‍മെന്റിനു നിര്‍ബന്ധിച്ചത്.തനിക്കത്ര കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു വിചാരം എങ്കിലും വസുമതിയെ അനുസരിക്കുന്നതില്‍ അപാകതയൊന്നും വാസുദേവനു തോന്നിയില്ല.<br />എന്നിട്ടും പലപ്പോഴും ഓഫീസില്‍ പോകുകയുണ്ടായി....മറവികൊണ്ടു തന്നെ....<br /><br /> പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച് വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട് താന്‍ തികച്ചും സാധാരണപോലെയാണ് എന്നയാള്‍ കരുതി<br />ഇത്രയും നല്ല ഒരു ഭാര്യയെ തനിക്കു ലഭിച്ചതില്‍ അയാള്‍ തികച്ചും സംതൃപ്തനായിരുന്നു.തന്റെ ഭാഗ്യമാണവള്‍ എന്നയാള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.<br /><br />ഇരു കൈയ്യിലും സഞ്ചികള്‍ തൂക്കി നിമിഷങ്ങള്‍ മാത്രം സ്റ്റോപ്പുള്ള ഇലക്ട്രിക് ട്രെയിനിന്റെ വാതിലിലെ ദ്വന്ദയുദ്ധത്തിനൊടുവില്‍ അയാളും ഉള്ളിലെത്തി.കാലുറപ്പിക്കാനിടമില്ലാത്ത തിരക്കിന്റെ അലകളില്‍ ഒരു പൊങ്ങു തടി പോലെ വാസുദേവന്‍ ഒഴുകി നടന്നു.അവസാനത്തെ സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നതിനാല്‍ വാസുദേവനു ഉത്കണ്ഠ ഒന്നും തോന്നിയില്ല. തിരക്കില്‍പ്പെട്ട് ഇറങ്ങേണ്ടാത്ത സ്റ്റേഷനില്‍ ഇറക്കപ്പെടാതിരിക്കാന്‍ അയാള്‍ ഉള്ളിന്റെ ഉള്ളിലേയ്ക്കു നീന്തി നീന്തി പോയി. </span><span style="font-size: 130%;"><br />കയ്യിലെ സഞ്ചികള്‍ മുറുക്കെപ്പിടിച്ച് എപ്പോഴോ കിട്ടിയ സീറ്റില്‍ അമരുമ്പോള്‍ അതു വരെ ഇല്ലാത്ത ഒരു ശങ്ക അയാളില്‍ ഉണര്‍ന്നു.<br /><br />'താനെന്തോ മറന്നിരിക്കുന്നു'<br /><br />എന്താണത് എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് ഓര്‍മ്മ വന്നില്ല.കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ പിന്നെയും അയാള്‍ കണ്ണോടിച്ചു.സഞ്ചികളില്‍ അവയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു.എന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നിട്ട സ്റ്റേഷനുകളില്‍ അയാളുടെ സ്മരണയില്‍ കത്തി നിന്നത് അതു മാത്രമായിരുന്നു.<br /><br />എന്തോ താന്‍ മറന്നിരിക്കുന്നു....<br /><br />വാങ്ങാനുള്ളവയുടെ ലിസ്റ്റ്.....കാണാനുള്ളവരുടെ പേരുകള്‍....ചെയ്യാനുണ്ടായിരുന കാര്യങ്ങള്‍.....പിന്നെയും ഓരോന്നായി ഇഴപിരിച്ചെടുത്തു നോക്കി.എന്നിട്ടും ഇല്ല ഒന്നും.<br />എന്തോ മറന്നുവെന്നത് വെറും തോന്നലാകും...അങ്ങനെ വിശ്വസിക്കാന്‍ ആവതു ശ്രമിച്ചിട്ടും വീണ്ടും സുനാമിത്തിരകള്‍ പോലെ ആ ചിന്ത പൊന്തി വന്നു കൊണ്ടിരുന്നു...<br /><br />താനെന്തോ മറന്നിരിക്കുന്നു എന്താണ്...എന്താണത്...?<br /><br />ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയും പരിഭ്രാന്തിയും വാസുദേവനില്‍ നുരകുത്തി.<br /><br />ഏയ്...ഒന്നുമില്ല.താനിന്നു തികച്ചും സംതൃപ്തനാണ്...ഒരു കാര്യം പോലും മറക്കാതെ ചെയ്യാന്‍ കഴിഞ്ഞവന്...എന്തായാലും വസുമതിക്ക് ഇന്ന് തന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തോന്നും.ഉറപ്പ്.<br /><br />ശ്ശ്യേ....അല്ല ...എന്തോ ഒന്ന്....<br /><br />പിന്നെയും അയാളുടെ ചിന്തയില്‍ ആ ദുരൂഹത അലറിക്കരഞ്ഞു.<br /><br />മനസ്സിന്റെ സ്ലേറ്റില്‍ എഴുതിയും മായ്ച്ചും പലകാര്യങ്ങളും അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഒരിടത്തു പോലും ഒരു മങ്ങിയ ഓര്‍മ്മ കടന്നു വന്നില്ല.<br />എന്നിട്ടും അയാളുടെ ഉള്ളില്‍ ആരോ ചൊറിഞ്ഞു കൊണ്ടിരുന്നു<br />എന്താണ്...എന്താണു മറന്നത്...?<br /><br />അരെ ഭായ് ക്യാ...?ആപ് ഗാഡീസെ നഹി ഉതര്‍ രഹെംഗെ...??<br />സഹോദര....താങ്കള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ലേ...?<br /><br />ഓട്ടം നിലച്ച ട്രെയിനിന്റെ വാതിലുകള്‍ ലോക്കു ചെയ്യാനെത്തിയ ആള് വിളിച്ചുണര്‍ത്തി ചോദിച്ചപ്പോള്‍ വാസുദേവനു സ്ഥലകാല ബോധം ഉണ്ടായി.<br />അതു വരെയുണ്ടായിരുന്ന തോന്നലിന്റെ അര്‍ഥം അയാള്‍ വെറുതെ ഊഹിച്ചു.<br />ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നതാണ്.<br /><br />ഉള്ളിലുണര്‍ന്ന ചിരിയോടെ അയാള്‍ വേഗം പുറത്തിറങ്ങി.<br />പതിവിനു വിപരീതമായി സ്റ്റേഷന്റെ വിജനത കണ്ട് അയാള്‍ക്ക് തെല്ലു പരിഭ്രമമുണ്ടായി.<br />തനിക്കു വേണ്ടി മാത്രം ഓടിയ വണ്ടിയൊ?<br />ആയിരിക്കില്ല.വണ്ടിയില്‍ നിന്നിറങ്ങിയവരെല്ലാം തിരക്കിട്ടു പോയതാകും<br />താന്‍ എത്ര നേരം ഉറങ്ങിയെന്നറിയില്ലല്ലൊ.<br />എന്തായാലും പേടിക്കാനൊന്നുമില്ല.<br />ഇരുപതു മിനുട്ട് നടന്നാല്‍ ഫ്ലാറ്റിലെത്താം.<br />പകല്‍ വെളിച്ചത്തില്‍ എന്നപോലെയാണ് ഇടവഴികള്‍ എല്ലാം.<br /><br />ആള്‍ത്തിരക്കിലും അനുഭവപ്പെട്ട അതേ ഏകാന്തതയോടെ വാസുദേവന്‍ നടന്നു.<br />അയാളുടെ മനസ്സപ്പോള്‍ എന്നത്തേക്കാള്‍ ശാന്തമായിരുന്നു;വീട്ടിലെത്തുമ്പോള്‍ ഉള്ള ആനന്ദം അനുഭവിച്ചു തുടങ്ങിയ പോലെ.<br />അതുകൊണ്ടു തന്നെ ലിഫ്റ്റിനു കാത്തു നില്‍ക്കാതെ ആറാം നിലയിലെ തന്റെ ഫ്ലാറ്റിലേയ്ക്ക് അയാള്‍ നടന്നു കയറി. മുകളിലെത്തുമ്പോഴും അയാള്‍ക്കു തളര്‍ച്ച തോന്നിയില്ല.<br />വസുമതിയോടു തന്റെ വീരകഥകള്‍ പറയാനും അവളുടെ അഭിനന്ദനം ഏറ്റു വാങ്ങാനുമുള്ള ആവേശത്തിലായിരുന്നു അയാള്‍.<br /><br />ചുമരിലെ സ്വിച്ചില്‍ വിരലമര്‍ത്തി </span><span style="font-size: 130%;">അയാള്‍ </span><span style="font-size: 130%;">കാത്തു നിന്നു<br />പലവട്ടം അകത്തു മണിയടി ശബ്ദം മുഴങ്ങിയിട്ടും വസുമതി വാതില്‍ തുറക്കാതെ വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം അയാള്‍ക്ക് നഷ്ടമായി.<br /><br />"വസൂ..."<br /><br />അല്പം ശബ്ദമുയര്‍ത്തിത്തന്നെ വാസുദേവന്‍ ഭാര്യയെ വിളിച്ചു.<br />വാതിലില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു....<br />എന്നിട്ടും മറുപടി കിട്ടാഞ്ഞ് അയാളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.വാതിലിലെ ഇടിക്കു ശക്തി കൂടുകയും വായില്‍ തോന്നിയ ചീത്തവാക്കുകള്‍ ഭാര്യയെ വിളിക്കുകയും ചെയ്തു....<br /><br />"അച്ഛാ..."<br /><br />മകളുടെ കരച്ചിലാണ് അയാളെ പിന്തിരിപ്പിച്ചത്.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.<br /><br />"എന്താ ഇത്രേം വൈകിയത്....? </span><span style="font-size: 130%;">ഞാന്‍ പേടിച്ചു പോയി".<br /><br />"വൈകിയോ..?ഇതെല്ലാം വാങ്ങിയപ്പോഴേയ്ക്കും സമയം ആയതാ...."<br /><br />"ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്....? "<br /><br />മകളുടെ കണ്ണുനീര് കണ്ട് അയാള്‍ക്കും സങ്കടം വന്നു....<br /><br />"നീയെവിടെപ്പോയതാ....?"<br /><br />" അപ്പുറത്തെ നിലീനാന്റിയുടെ അടുത്ത്.ഞാന്‍ തനിച്ചായതോണ്ട് ആന്റി എന്നെ വിളിച്ചോണ്ടു പോയതാ."<br /><br />"തനിച്ചൊ? അപ്പോള്‍ നിന്റെ അമ്മയെന്ത്യേടി?വല്ലോന്റേം കൂടെപ്പോയോ?"<br /><br />മകളുടെ മുഖം അമ്പരപ്പില്‍ വിടരുന്നതു കണ്ട് വാസുദേവനു ശങ്ക തോന്നി..<br /><br />"എന്താടി...?"<br />അയാള്‍ തിമട്ടി.<br /><br />"അമ്മയ്ക്കു പനികൂടുതലായിട്ട് ഹോസ്പിറ്റ ലിലേയ്ക്ക് അച്ഛന്റെ കൂടെയല്ലേ വന്നേ.... അമ്മ എന്ത്യേ അച്ഛാ..."<br /><br />അവളുടെ ഉച്ചത്തിലുള്ള കരച്ചില് അയാളെ പരിഭ്രാന്തനാക്കി.<br /><br />വസുമതി....!ഒരു നിമിഷം അയാള്‍ ഓര്‍മ്മയില്‍ പരതി....<br />ഡോക്ടറെ കണ്ടു.മരുന്നിനു കുറിച്ചു തന്നു.ഒരു ഇഞ്ജെക്ഷന് എടുക്കുകയും ചെയ്തു....<br />അഡ്മിറ്റാകണമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിച്ചു കൊണ്ടു പോന്നതാണ്.<br /><br />പിന്നെ....പിന്നെ....<br />ക്ഷീണം തോന്നുന്നു എന്നു പറഞ്ഞ് സ്റ്റേഷനിലെ ബെഞ്ചില്‍ ഇരുന്നവള്‍....അവള്‍ക്കു വെള്ളം വാങ്ങാന്‍ നീങ്ങിയതാണു താന്‍....ഇപ്പോള്‍ വരാം എന്നു പറഞ്ഞിരുന്നു. അവിടെത്തന്നെ ഇരിക്കണം എന്നും.<br /><br />ഒന്നും രണ്ടുമല്ല അഞ്ചു സ്റ്റേഷനുകള്‍ക്കപ്പുറത്ത്....<br /><br />അയ്യോ...എന്തോ മറന്നു എന്നു തോന്നിയത് അപ്പോള്‍ അതായിരുന്നു....തന്റെ ഭാര്യ...!<br /><br />മതിഭ്രമം ബാധിച്ചവനേപ്പോലെ കയ്യിലിരുന്ന സഞ്ചികള്‍ വലിച്ചെറിഞ്ഞ് അയാള്‍ ഇറങ്ങിയോടി.ഇരുപതു മിനുട്ടുകൊണ്ട് നടന്നെത്താവുന്ന ദൂരം അഞ്ചുമിനുട്ടില്‍ ഒതുക്കി താനിറങ്ങിയ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു യാഥാര്‍ഥ്യം അയാളെ തുറിച്ചു നോക്കി.<br />ഇനി പുലരും വരെ ട്രെയിനുകളില്ല....<br /><br />വസുമതിയേക്കുറിച്ചുള്ള ഓര്‍മ്മ അയാളെ അടിമുടി പൊള്ളിച്ചു.<br /><br />നില്ക്കപ്പൊറുതിയില്ലാതെ അയാള്‍ റെയില്‍പ്പാളത്തിലൂടെ ഓടിക്കൊണ്ടേയിരുന്നു...... </span></div>ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com59tag:blogger.com,1999:blog-2584618528800311633.post-10785475670717905092011-04-22T01:22:00.000-07:002017-04-01T00:13:48.560-07:00ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.<div dir="ltr" style="text-align: left;" trbidi="on">
<b><span style="font-size: 130%;"><u>ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.</u><u><br /></u>ഇന്റെര്‍വെല്ലിനു ബെല്ലടിക്കുന്നത് കേട്ട് ക്ലാസ്സില്‍ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് വരുമ്പോഴാണ് ഗേറ്റുകടന്നു വരുന്ന അച്ഛനെ കണ്ടത്. പതിവില്ലാത്ത വരവ്. എന്താണാവോ? ഉള്ളില്‍ മുളയിട്ട ആശങ്കയോടെ ഓടിച്ചെന്നു.<br />സാരഹീനമായ ഭാവമാണ് മുഖത്തുള്ളത് . അല്ലെങ്കിലും ഉള്ളിലുള്ള ക്ഷോഭങ്ങള്‍ ഒരിക്കലും പ്രകടമാക്കാത്ത ആളാണ്. താങ്ങാനാകാത്ത ഉത് കണ്ഠ</span><span style="font-size: 130%;">യോടെ ചോദിച്ചു.<br />"എന്തേ...?എന്തേ വന്നത്...?"<br />ഒന്നുമില്ലെന്ന മട്ടിലുള്ള സാധാരണ മറുപടി...<br />"അമ്മയ്ക്ക് തീരെ വയ്യാ...ആശുപത്രിയില്‍ വന്നതാ....അപ്പോള്‍ നിന്നെ ഒന്ന്...."<br />അമ്മ എന്നത് അച്ഛന്റെ അമ്മയാണ്. ഞങ്ങളുടെ മുത്തശ്ശി ...എങ്കിലും ഞങ്ങളും അമ്മ എന്ന് തന്നെയാണ് വിളിച്ചു ശീലിച്ചത് .<br />"എന്താ അമ്മയ്ക്ക്..?"നെഞ്ചില്‍ വെപ്രാളം തുടികൊട്ടുന്നു.<br />"അസുഖം എന്ന് പറയാന്‍ ഒന്നുമില്ല. രാവിലെ എഴുന്നേല് ക്കാന്‍ പറ്റാത്ത എന്തോ ക്ഷീണം...വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ല. കാപ്പി കൊടുത്തതും കഴിച്ചില്ല. അതുകൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്കൊണ്ടു വന്നു എന്നേ ഉള്ളു..."<br />"ഡോക്ടറെ കണ്ടില്ലേ ...?എന്ത് പറഞ്ഞു...?"<br />"അഡ്മിറ്റ് ആക്കി. ഗ്ലുക്കോസ് കൊടുത്തുകൊണ്ടിരിക്കുന്നു."<br />ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു.<br />"നീ വരുന്നുണ്ടോ? വണ്ടി കൊണ്ടുവന്നിട്ടുണ്ട്."<br />പിന്നെ ആലോചിച്ച് നിന്നില്ല. ഉടന്‍ ഓഫീസിലെത്തി ഹെഡ് മാഷിനോട് അനുവാദം ചോദിച്ചു.<br />സാധാരണ അതിനു മറുപടി കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതുണ്ട്. പതിവില്ലാത്ത വിധം ഉടന്‍ സമ്മതം തന്നു.<br />ആസ്പത്രിയില്‍ ചെല്ലും വരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.<br />വിവിധ ചിന്തകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു. അവിടെ ഞാന്‍ എന്റെ മുത്തശ്ശിയെ കണ്ടു...ഒടിഞ്ഞു വീണ ആലിന് ചില്ലപോലെ നിശ്ചലയായി....കണ്ണുകള്‍ അടച്ച്...<br />ഞരമ്പിലൂടെ ഗ്ലൂക്കോസ് തുള്ളിതുള്ളിയായി കയറുന്നുണ്ട്.<br />പെയ്യാന്‍ മുട്ടുന്ന ഭാവത്തില്‍ അരികില്‍ നിന്ന സഹോദരിയാണ് കാര്യങ്ങള്‍ വിശദമായി പറഞ്ഞത്...<br />"രോഗമൊന്നും ഇല്ല...എന്നാലും ഇവിടുള്ള എല്ലാ മെഷ്യനുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍ നടത്തു ന്നുണ്ട്. കുത്തി വയ്പ്പിനും </span><span style="font-size: 130%;">മരുന്നിനും ഒരു കുറവും ഇല്ല. ഒരു നേരത്തെ മരുന്നിനുമാത്രം നാനൂറുരൂപയോളം ആകും . എന്തിന് പഞ്ഞിപോലും നമ്മള് വാങ്ങിക്കൊടുക്കണം .ഇങ്ങനെ ദിവസം നാലു നേരത്തെ മരുന്ന്.... അതും...എത്ര നാള് എന്ന് </span><span style="font-size: 130%;"> നിശ്ചയമില്ലാതെ..."<br />ചേച്ചിയെ തടഞ്ഞു കൊണ്ടു തിരക്കി</span> <span style="font-size: 130%;"><br />"രൂപ എത്രയായാലും വേണ്ടില്ല. അത് നമുക്ക് പിന്നെയും ഉണ്ടാക്കാം. നമ്മുടെ മുത്തശ്ശിയുടെ രോഗം മാറുമെന്നു ഡോക്ടര്‍ പറഞ്ഞോ...?"<br />നിമിഷങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ചേച്ചി ഒരുപമ പറഞ്ഞു.<br />"പെട്രോള്‍ തീര്‍ന്നാല്‍ പിന്നെ വണ്ടി മുന്നോട്ടു പോകുമോ? ഉന്തിയും തള്ളിയും ചിലപ്പോള്‍ അല്പദൂരം കൂടി പോയേക്കാം....അത് തന്നെ മുത്തശ്ശിയുടെ സ്ഥിതി."<br />ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.ഇന്ധനം നിറച്ചാല്‍ പിന്നെയും വണ്ടി ഓടും...പക്ഷേ ജീവശ്വാസത്തിന്റെ ഊര്‍ജ്ജം അങ്ങനെ നിറയ്ക്കാന്‍ കഴിയില്ലല്ലോ.<br />മരണം മുത്തശ്ശിയുടെ അരികിലെത്തി എന്ന അറിവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി.</span> <span style="font-size: 130%;"><br />ആ കിടക്കയുടെ അരികിലിരുന്നു മുത്തശ്ശിയുടെ മാറില്‍ കൈ വച്ച് ഞാന്‍ മെല്ലെ വിളിച്ചു.<br />"അമ്മേ ...."<br />ആ കണ്ണുകള്‍ തുറന്നില്ല. അധരം വിടര്‍ന്നില്ല. പക്ഷേ ആ ഹൃദയതാള ത്തിന്റെ വേഗത കൂടിയത് എനിക്കറിയാന്‍ കഴിഞ്ഞു. മുത്തശ്ശി എന്റെ സാന്നിദ്ധ്യം അറിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.<br />എനിക്കറിയാം, ഇന്നോളം വിശ്രമം എന്തെന്നറിയാത്ത ആ പാദങ്ങള്‍ അല്പമെങ്കിലും ആയം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചലിക്കാതെ ഇരിക്കില്ലായിരുന്നു...<br />സെഞ്ചുറി തികയാന്‍ ഇത്തിരി ഓട്ടം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ...പക്ഷേ .....<br />പ്രാരാബ്ധങ്ങളുടെ നാളുകള്‍ അത്യുത്സാഹം പൊരുതിക്കടന്നു പോന്ന ആ ധന്യമായ ജീവിതത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തുപോയി. സംഭവ ബഹുലമായിരുന്നു ആ ജീവിതം.<br />സുഖസുന്ദരമായ ബാല്യകാലം....അത് </span></b><b><span style="font-size: 130%;"><b><span style="font-size: 130%;">പക്ഷേ</span></b> എത്രയോ ഹൃസ്വമായി രുന്നു.<br />പന്ത്രണ്ടാമത്തെ വയസ്സില്‍ ഒത്തൊരു ആണിന്റെ ഭാര്യയായി....<br />കളിചിരികള്‍ നിന്നു. കഷ്ടകാലത്തിന്റെ തുടക്കം.<br />ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങള്‍ക്കും മുന്‍പ്....<br />കുടുംബത്തിന്റെ അധികാരം കൈയാളുന്നത് ഭര്‍ത്താവിന്റെ അമ്മയായിരുന്നു.<br />മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും ഉള്ള ഒരു വലിയ തറവാട് ....അതില്‍ മൂത്തയാളുടെ ഭാര്യ....<br />അതിനു താഴെയുള്ള നാല് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. അവരാരും ഏറെ ദൂരെ ആയിരുന്നില്ല. ഏതു നേരത്തും അവര്‍ കയറിവരും. അടുപ്പത്ത് തിളയ്ക്കുന്ന ചോറ് കോരി തണുപ്പിച്ചു തിന്നു തിരിച്ച് പോകും. അതിനാല്‍ എന്നും അവര്‍ക്ക് ഭക്ഷണം കരുതണം.</span></b><b><span style="font-size: 130%;"><b><span style="font-size: 130%;">പക്ഷേ </span></b> ഭര്‍തൃ മാതാവ് അളന്നു കൊടുക്കുന്നതില്‍ ഒരു മണി അരി പോലും കൂടുതല്‍ ഉണ്ടാകില്ല. അത് കൊണ്ടു വേണം സദ്യ ഒരുക്കാന്‍ .<br />എല്ലാരും വയറു നിറച്ചു കഴിയുമ്പോള്‍ ഒരു വയര്‍ മാത്രം എന്നും പട്ടിണിയില്‍ എരിഞ്ഞു.<br />രാവിലെ ഭക്ഷണം ഒരുക്കിവച്ചാല്‍ പിന്നെ പണിക്കരോടൊപ്പം പാടത്തും പറമ്പിലും പണി എടുക്കണം<br />രാത്രിയിലാണ് നെല്ല് കുത്തലും പുഴുങ്ങലും.<br />വിശ്രമമില്ല ...വയര്‍ നിറയ്ക്കാന്‍ ആഹാരമില്ല.<br />ആരും തുണയില്ലാതെ കുത്തുവാക്കുകള്‍ മാത്രം കേട്ട് കഴുതയെപ്പോലൊരു ജന്മം....<br />ഭര്‍ത്താവിന്റെ സാമീപ്യം പോലും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ഭര്‍തൃ മാതാവ് മകന്റെ കിടപ്പുമുറിക്ക് മുമ്പില്‍ എപ്പോഴും കാവല്‍ കിടക്കും... പിന്നെങ്ങനെ ഒരു സമാഗമം ...?<br />ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഭര്‍തൃ സുഖം എന്തെന്നറിഞ്ഞത് ....അതിന്റെ പേരില്‍ കേട്ട പഴികള്‍ക്ക് കൈയും കണക്കുമുണ്ടായില്ല.<br />ഒളിച്ചും പതുങ്ങിയും വല്ലപ്പോഴും മാത്രം ആ സംഗമം.<br />ഒരിക്കല്‍ പോലും മനസ്സ് തുറക്കാന്‍ സൗകര്യം കിട്ടിയില്ല.<br />എങ്കിലും അധികം വൈകാതെ ഒരു പൊന്നുമോന് അവര്‍ക്കുണ്ടായി.<br />ദൈവം തന്ന ഭാഗ്യമെന്ന സമാധാനിച്ച് ആ കൊഞ്ചലും ചിരിയും കണ്ട് രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. അപ്പോഴേയ്ക്കും വിധി ഒരു ദുരന്തം അവര്‍ക്കായി കരുതി വച്ചിരുന്നു.<br />അവര്‍ വിധവയായി. ദൈവം എന്തിന് ഇത്ര ക്രൂരത കാണിച്ചു?<br />ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഇനിയും ദുരന്തത്തിന്റെ വഴികള്‍ എത്ര താണ്ടണം...!!<br />എങ്കിലും അവര്‍ തരിച്ചു നിന്നില്ല. തളര്‍ന്നു വീണില്ല. അമ്മായിപ്പോരും നാത്തൂന് പോരും അവര്‍ നിറകണ്ണുകളോടെ സഹിച്ചു, മകനെ പുലര്ത്താ നായി.<br />എത്ര രാവുകള്‍...പകലുകള്‍...എണ്ണം നോക്കിയതേയില്ല.<br />മകന്റെ വളര്‍ച്ചക്കായി നിത്യവും അവര്‍ നോയമ്പ് നോറ്റു.<br />ഇളയച്ഛൻ ധാർഷ്ട്യനായിരുന്നെങ്കിലും ഈ മകനെയും കുറവൊന്നും വരുത്താതെ സ്വന്തം മക്കളോടൊപ്പം പരിപാലിച്ചു. ഇത്രയും പഠിച്ചാല്‍ മതി ഇത്രയും കളിച്ചാല്‍ മതി എന്ന രീതിയായിരുന്നു അദ്ദേഹത്തിന്. എങ്കിലും അദ്ദേഹം ജ്യേഷ്ഠപുത്രന്റെ വിവാഹവും സമയത്ത് തന്നെ നടത്തിക്കൊടുത്ത് കടമ തീര്‍ത്തു .<br />എന്നാല്‍ കൊച്ചു മക്കളുടെ ദാമ്പത്യത്തിനും വിലങ്ങായി അവര്‍ക്കിട യിലും ആ അമ്മായിയമ്മ കാവല്‍ കിടന്നു. മൂന്നരക്കൊല്ലത്തിനു ശേഷ മാണ് ഒരു ദാമ്പത്യജീവിതം ആരംഭിക്കാന്‍ അവര്‍ക്കായത്. അതും അല്പം വിപ്ലവത്തിലൂടെ തന്നെ.<br />അമ്മായിപ്പോരില്‍ നിന്നും തന്റെ പുത്രവധുവിനെ സംരക്ഷിക്കാനും ക്ലേശ ങ്ങള് ഏറെ സഹിക്കേണ്ടിവന്നു എന്റെ പാവം മുത്തശ്ശിക്ക്.<br />വീണ്ടും കാലം ഏറെ കഴിഞ്ഞാണ് ഭര്‍തൃ മാതാവ് അരങ്ങൊഴിഞ്ഞത്.<br />അപ്പോഴേയ്ക്കും പൂര്‍ണ്ണമായും ഗൃഹഭരണം ഇളയച്ഛന്റെ കൈയിലായി.<br />ജ്യേഷ്ഠ പുത്രനായി കുറച്ച് സ്ഥലവും ഒരു കൊച്ചു വീടും കൊടുത്ത് ഇളയച്ചന്‍ തടിയൂരി.<br />ആ കൈയൊഴിയല്‍ തീരാത്ത വേദനയായി മുത്തശ്ശിക്ക് തോന്നി.<br />അതിനൊക്കെ പരിഹാരമായി ഉള്ളതെല്ലാം വിറ്റു പെറുക്കി മകനോടും ഭാര്യയോടുമൊപ്പം മുത്തശ്ശി മലബാറില്‍ എത്തി.<br />കാടുകള്‍ വെട്ടിത്തെളിച്ച് രാപകല്‍ മണ്ണില്‍ പണിയെടുത്തു. കാട്ടാനയോടും കാട്ടു പന്നിയോടും കരടിയോടും കടുവയോടുമൊക്കെ പടവെട്ടി മുന്നേറിയ കുടിയേറ്റ ജീവിതം.<br />കിളച്ചു, കൃഷി ചെയ്തു, കള പറിച്ചു. സന്തോഷത്തോടെ....</span></b><br />
<b><span style="font-size: 130%;">ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ.<br />വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി...<br />ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞു. ജീവിതം ഉത്സവമായി....<br />മുത്തശ്ശിക്ക് ഞങ്ങള്‍ അഞ്ചു പൊന്‍ മണികള്‍ ആയിരുന്നു.<br />ഞങ്ങളും വളര്‍ന്നു. ഓരോവഴിയിലൂടെ യാത്രയായി. ജ്യേ</span><span style="font-size: 130%;">ഷ്</span><span style="font-size: 130%;">ഠ</span><span style="font-size: 130%;">ന്മാര്‍ രണ്ടുപേരും വിവാഹംചെയ്തു പുതിയ വീടുകള്‍ തീര്‍ത്ത് താമസമായി.<br />സഹോദരിയും ഭര്‍ത്താവും അയല്പക്കത്ത് തന്നെ ആയിരുന്നു.<br />ഞങ്ങള്‍ പട്ടണത്തിലും അനിയത്തിയും ഭര്‍ത്താവും മുംബൈയിലും.<br />വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ എല്ലാവരും തറവാട്ടില്‍ ഒത്തു ചേര്‍ന്ന് ആഹ്ലാദം പങ്കുവച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു </span></b><span style="font-size: 130%;"><span style="font-size: large;">ജ്യേഷ്ഠ</span></span><span style="font-size: 130%;"><span style="font-size: large;">ന്റെ</span></span><b><span style="font-size: 130%;"><span style="font-size: large;"> </span>മരണം.<br />കോളേജ് വിദ്യാര്‍ഥികള്‍ ആയ മക്കള്‍ .....അവരുടെ അമ്മ വീട്ടില്‍ ഒറ്റയ്ക്ക്.<br />മുത്തശ്ശിയുടെ കൈപിടിച്ച് ഏട്ടന് അവസാനമായി ആവശ്യപ്പെട്ടത് തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കരുതെ എന്നായിരുന്നു.<br />മെയിന്‍ റോഡിനു ഇരുവശത്തുമാണ് തറവാടും ഏട്ടന്റെ വീടും.<br />മുത്തശ്ശിയെ സമ്പന്ധിച്ചിടത്തോളം ഒരിടത്ത് മകനും കുടുംബവും മറ്റേതില്‍ കൊച്ചുമോന്റെ കുടുംബവും. ആരെയും ഒറ്റയ്ക്കാ</span><span style="font-size: 130%;">ക്കാ</span><span style="font-size: 130%;">ന് മുത്തശ്ശിക്കായില്ല. അവിടെയും ഇവിടെയും അവര്‍ വിശ്രമമില്ലാതെ സഞ്ചരിച്ചു.<br />അഞ്ചല്‍ ഓട്ടം എന്ന് പറഞ്ഞു പലരും പരിഹസിച്ചിട്ടും മുത്തശ്ശി തന്റെ വാക്ക് നിറവേറ്റി.</span></b><b><span style="font-size: 130%;"><b><span style="font-size: 130%;">പക്ഷേ</span></b> ഇന്ന് കണ്ണു തുറക്കാന്‍ പോലും കഴിയാതെ ജരാനരകള്‍ കട ന്നേറി ആ ശരീരം തളർത്തിയിരിക്കുന്നു.</span> <span style="font-size: 130%;"><br />"കരഞ്ഞിട്ടെന്ത കാര്യം? " സഹോദരി തോളില്‍ തട്ടി.<br />"അനിവാര്യമായത് സ്വീകരിക്കാതെ പറ്റില്ലല്ലോ."<br />ഗ്ലൂക്കോസ് കുപ്പികള്‍ ഒഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.<br />പെട്ടെന്ന് മുത്തശ്ശി കണ്ണു തുറന്നു.<br />ആ കൈവിരലുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു. നാവ് കുഴഞ്ഞ് എന്തോ പറയുന്നു.<br />"വെള്ളം വേണോ?" ഞാന്‍ ചോദിച്ചു.<br />ആ തല മെല്ലെ ചലിച്ചു. വേഗം ഒരു സ്പൂണില്‍ വെള്ളം കോരി കൊടുത്തു. അത് മുത്തശ്ശി ഇറക്കി. എനിക്ക് ആശ്വാസം തോന്നി.<br />"എന്താ വേണ്ടത്? ഒന്നിരിക്കണോ?"<br />സമ്മതം. മെല്ലെ ആ ദേഹം ഉയര്‍ത്തി ചാരിയിരുത്തി.<br />അധിക നേരം വേണ്ടി വന്നില്ല, ആ വിരലനക്കത്തിന്റെ സൂചനപോലും എനിക്ക് മനസ്സിലായി തുടങ്ങി.<br />അച്ഛനെ വിളിക്കണം....അമ്മയെ കാണണം...ആരാ വന്നത് ?</span></b><br />
<b><span style="font-size: 130%;">എന്താ അവര്‍ പറഞ്ഞത്...?<br />ആവശ്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യന് വാക്കുകള്‍ വേണമെന്നില്ലല്ലോ.<br />ബന്ധുക്കള്‍ എല്ലാവരും വന്നു കണ്ടു പോയി...അസ്വസ്തത കൂടിയും കുറഞ്ഞും ദിവസങ്ങള്‍ പലതു കഴിഞ്ഞു.<br />ഡോക്ടര്‍ പറഞ്ഞു.<br />"വേണമെങ്കില്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകാം. കൂടുതലൊന്നും..."<br />പോകാന്‍ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു.<br />മുംബൈലുള്ള അനിയത്തി മാത്രമേ എത്താതുള്ളു .<br />ഉടന്‍ പുറപ്പെടാന്‍ അവര്‍ക്കും സന്ദേശം അയച്ചു.<br />ഏഴുമാസം ഗര്‍ഭവതിയായിരുന്നു അവള്. കിട്ടിയ ഫ്ലൈറ്റില്‍ അവരും എത്തി.<br />അവര്‍ വന്നതും വിളിച്ചതും മുത്തശ്ശി അറിഞ്ഞു.<br />കൈയുയര്‍ത്തി ആ വീര്‍ത്ത വയറില്‍ മുത്തശ്ശി മെല്ലെ തട്ടി.<br />കുഞ്ഞിനു ആശിസ്സ് നല്കുകയായിരുന്നിരിക്കണം. അതിനായി കാത്തിരുന്നതുപോലെ ......<br />അന്ന്,<br />മാര്‍ച്ചുമാസം മുപ്പത്തി ഒന്നാം തിയതി. ഓശാന ഞായര്‍ ....വൈകു ന്നേരം അഞ്ചു മണിയായി. അച്ഛനും ഞാനും മാത്രമേ അപ്പോള്‍ മുത്തശ്ശിയുടെ അരികില്‍ ഉണ്ടായിരുന്നുള്ളൂ.<br />ഞങ്ങള്‍ പതിവുപോലെ മുത്തശ്ശിയുടെ ശരീരം തുടച്ച്....പൌഡര്‍ ഇട്ടു...<br />വിരിപ്പുമാറ്റി. നല്ല വസ്ത്രവും ഉടുപ്പിച്ചു.<br />ഇടയ്ക്കിടെ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ഞാന്‍ മുത്തശ്ശിയുടെ മുഖത്ത് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു.<br />അപ്പോഴാണ് പതിവ് കുത്തി വയ്പ്പിനു വേണ്ടി ഡോക്ടര്‍ വന്നത്.<br />ഒരു നിമിഷം !<br />മരുന്ന് സിറിഞ്ചിലേയ്ക്ക് എടുക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചു.<br />മുത്തശ്ശിയുടെ വായിലേക്കിറ്റിച്ച് കൊടുത്ത വെള്ളം കടവായിലൂടെ ഒഴുകുകയാണ്.<br />തളര്‍ന്ന ശ്വാസം....മന്ദം....മന്ദം....നിലയ്ക്കുന്നു.<br />അച്ഛന് ആ കണ്ണുകള്‍ തിരുമ്മിയടച്ചു.<br />ഞാന്‍...ഞാന്‍...കരഞ്ഞില്ല.<br />പക്ഷേ കരള്‍ പറിഞ്ഞു പോരുന്ന ഒരു നോവുമാത്രം എന്നില്‍ നിറഞ്ഞു.<br />ആരെയും ദ്രോഹിക്കാതെ ...ഒന്നുമേ മോഹിക്കാതെ....ഒരു ജന്മസാഗരം നിശ്ശബ്ദമായി തുഴഞ്ഞു തുഴഞ്ഞ്...എന്റെ മുത്തശ്ശി.....!<br />ഇന്ന് സംവത്സരങ്ങൾ ഒരുപാടു കഴിഞ്ഞു പോയി....<br />എങ്കിലും ഒരു നിറദീപമായി തെളിഞ്ഞു നില്ക്കുന്ന മുത്തശ്ശിയുടെ പാവനസ്മരണയ്ക്ക് മുന്പില് ഈ അക്ഷര പുഷ്പങ്ങള്‍ അല്ലാതെ മറ്റെന്താണ് എനിക്ക് നല്കാനാകുക...!!</span></b><br />
<br />
<b><span style="font-size: 130%;">re post </span></b></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com17tag:blogger.com,1999:blog-2584618528800311633.post-86827609625201186292010-11-13T07:34:00.000-08:002014-11-25T09:30:22.088-08:00രോഗി.<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: small;">രോഗി.<br /><br /><br /> ഓഫീസില്‍ നിന്നും വൈകുന്നേരം പതിവിലും നേരത്തെ വീട്ടിലെത്തുമ്പോള്‍ ശശാങ്കന് ക്ഷീണിതനായിരുന്നു.പകലത്തെ ജോലിത്തിരക്കിന്റെ സമ്മര്‍ദ്ദം.ഒന്നുറങ്ങിയാല്‍ക്കൊള്ളാമെന്ന തോന്നലില്‍ ഡ്രസ്സ് മാറ്റുക പോലും ചെയ്യാതെ അയാള്‍ സോഫയിലേയ്ക്കു ചാഞ്ഞു.വലതു കൈത്തണ്ടകൊണ്ട് കണ്ണുകള്‍ക്കു മുകളിലെ പകല്‍ വെളിച്ചം മറച്ച് സുഖമായ ആ കിടപ്പില്‍ ഉറക്കം കടന്നു വരാന്‍ ഒട്ടും അമാന്തം കാണിച്ചില്ല.<br /><br />"അയ്യോ..ശശാങ്കേട്ടാ...എന്താ പറ്റീത്....?"<br />സുജാതയുടെ പരിഭ്രാന്തമായ ശബ്ദം അയാളുടെ ഉറക്കം മുറിച്ചു.കണ്ണിനു മുകളിലെ ഭാരം മാറ്റി അവളെ നോക്കി പുഞ്ചിരിച്ച് അയാള്‍ മൊഴിഞ്ഞു.<br /><br />"ഒന്നുമില്ലെടൊ...വെറുതെ കിടന്നതാ."<br /><br />അവളുടെ മുഖം തെളിഞ്ഞില്ല.സാധാരണ ഇങ്ങനെ ക്ഷീണം കാണാറുള്ളതല്ല.ഓഫീസില്‍ എത്ര ജോലിത്തിരക്കുണ്ടായാലും വീട്ടിലെത്തിയാല്‍പ്പിന്നെ ഉല്ലാസവാനാണയാള്‍.പിന്നെന്തെ ഇന്നിങ്ങനെ..?<br />ചൂടു ചായ പകര്‍ന്നു കൊടുക്കുമ്പോള്‍ സുജാത തിരക്കി.<br />"വല്ലാതെ ക്ഷീണം തോന്നുന്നുണ്ടോ? ഡോക്ടറെ കണ്ടാലോ...?<br />ശശാങ്കന് ചിരിച്ചു.പക്ഷെ ഇടയ്ക്കിടെ അവള് ചോദിച്ചു കൊണ്ടിരുന്നു.<br />"ഓഫീസില്‍ വച്ച് വിഷമം തോന്നിയോ....?തലവേദനയുണ്ടോ...?ദാഹം തോന്നുന്നുണ്ടോ..?"<br /><br />സഹികെട്ടപ്പോള്‍ അവളുടെ കവിളത്തൊന്നു നുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.<br />"നീയെന്നെ വെറുതെ ഒരു രോഗിയാക്കല്ലെ പെണ്ണേ....."<br /><br />പക്ഷെ ,സുജാതയുടെ മനസ്സില്‍ അസ്വസ്ഥത പടര്‍ന്നു.പെട്ടെന്നിങ്ങനെ ക്ഷീണം തോന്നാന്‍ കാരണമില്ലാതിരിക്കുമോ? ഈയിടെയായി ശശാങ്കന്റെ ശരീരം അല്പം മെലിഞ്ഞിട്ടുണ്ട്.രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോയാണു തൂക്കം കുറഞ്ഞത്.<br /><br />അതേപ്പറ്റി പറഞ്ഞപ്പോഴും നിസാരമായ മറുപടി.പത്തു കിലോയെങ്കിലും കുറയ്ക്കാനാ കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്നത് എന്ന്.വ്യായാമം ചെയ്യുമ്പോഴുള്ള കഷ്ടപ്പാട് അവളും കാണുന്നുണ്ട്.<br />വിയര്‍ത്തൊഴുകി അവശനേപ്പോലെ...<br /><br />അത് അവളുടെ തോന്നലാണെന്നാണ് ശശാങ്കന് പറയുക.<br />ശരീരത്തിലെ മസ്സിലുകള്‍ പെരുപ്പിച്ചു കാട്ടി അയാള്‍ ചോദിക്കും.<br />" എന്താ... അരക്കൈ നോക്കുന്നോ..?"<br /><br />എന്നാലും സുജാതയുടെ ശങ്ക തീരില്ല.ശശാങ്കന്റെ മുഖം ഒന്നു വാടുന്നതു പോലുമവള്‍ക്ക് സഹിക്കില്ല.<br />രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള് തീരുമാനം അറിയിച്ചു.<br /><br />"നാളെ രാവിലെ പോയി രക്തമൊന്നു പരിശോധിപ്പിക്കണം നാല്‍പ്പത്തിയഞ്ചു കഴിഞ്ഞാല്‍ പിന്നെ ഷുഗറും പ്രഷറുമൊക്കെ വാരാനുള്ള സാദ്ധ്യതയുണ്ടെന്നെ.."<br /><br />ശശാങ്കന് ഉറപ്പിച്ചു പറഞ്ഞു.<br />"ഇപ്പോള്‍ അതിന്റെ ആവശ്യമില്ല.എന്റെ ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ല.നീ കിടന്നുറങ്ങ്"<br /><br />അയാളുടെ അലസഭാവം അവളെ നിരാശപ്പെടുത്തി.<br />അപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കിലും രാവിലെ അവള് പതിവു ചായ ശശാങ്കനു നല്‍കിയില്ല.<br />അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ അവള് അറിയിച്ചു.<br /><br />"ഫാസ്റ്റിങ്ങില് വേണം രക്തം പരിശോധിപ്പിക്കാന്‍.ശശാങ്കേട്ടന് കുറച്ചു നേരത്തെ പോ.ലാബില്‍ കയറി രക്തം കൊടുത്തിട്ട് ഓഫീസില്‍ പോയാല്‍ മതി.ലാബിനു താഴെയുള്ള റസ്റ്റോറന്റില്‍ നിന്നും ഇന്നത്തെ ബ്രേക്ഫാസ്റ്റ് ആകാം."<br /><br />അവളുടെ വാക്കുകള്‍ നിരസിക്കാന്‍ അയാള്‍ക്കു തോന്നിയില്ല.സ്നേഹപൂര്‍വമുള്ള അപേക്ഷയാണ്.<br />ഒന്നു ടെസ്റ്റ് ചെയ്യുന്നതു കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലൊ.<br /><br />ലാബില്‍ എല്ലാ ടെസ്റ്റിനുമുള്ള രക്തം നല്കി റിസള്‍ട്ട് വാങ്ങാന്‍ പിന്നെ വരാം എന്നു പറഞ്ഞാണയാള്‍ ഓഫീസിലേയ്ക്കു പോയത്.പക്ഷേ വൈകുന്നേരം മടങ്ങി വരുമ്പോള്‍ അയാള്‍ അക്കാര്യം മറന്നു.<br /><br />കാത്തു നിന്ന സുജാത ശശാങ്കനെ കുറ്റപ്പെടുത്തി.എന്തായാലും നാളെ റിസള്‍ട്ട് വാങ്ങി ഡോക്ടറേയും കണ്ടിട്ടുവന്നാല്‍ മതി എന്ന് അവള് നിര്‍ബന്ധിച്ചു പറഞ്ഞു.കുറേനാളായി സൂചിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം കൂടി ഡോക്ടറെ കാണുന്നതിന്റെ ആവശ്യപ്പട്ടികയില്‍ അവള് എഴുതിച്ചേര്‍ത്തു.ഈ മറവി..!<br />'തന്മാത്ര' സിനിമ കണ്ടതിനു ശേഷമാണ് അക്കാര്യത്തില്‍ അവളുടെ ശങ്ക വര്‍ദ്ധിച്ചത്.<br />അവള് പറഞ്ഞ സാധനം വാങ്ങാന്‍ മറന്നു എന്നു പറഞ്ഞാല്‍,,,,ഏതെങ്കിലും വസ്തുക്കള്‍ എവിടെയാണു വച്ചിരിക്കുന്നതെന്നന്വേഷിച്ചാല്‍...അപ്പോള്‍ തുടങ്ങും ഈശ്വരനോടുള്ള അവളുടെ ആവലാതി.<br /><br />"ഈശ്വരാ...എന്തേ ശശാങ്കേട്ടനു പറ്റീത്...?എങ്ങനെ മറവിയായാല്‍ പിന്നെ എന്താ..ചെയ്യുക..?"<br /><br />ഡോക്ടറെ കാണാന്‍ പലപ്രാവശ്യം അവള് സൂചിപ്പിച്ചതും നിര്‍ബ്ബന്ധിച്ചതുമാണ്.<br />പക്ഷെ ഇത്തരത്തിലുള്ള അവളുടെ ശങ്കയും വെപ്രാളവും അയാള്‍ ചിരിച്ചു കൊണ്ട് തള്ളുകയേയുള്ളു.<br /><br />ഇന്നും ഇന്നലെയുമല്ല അവളെ അയാള്‍ അറിയാന്‍ തുടങ്ങിയിട്ട്.രണ്ടു വ്യാഴവട്ടം കഴിഞ്ഞു.<br />ഒരു നിസാര പ്രശ്നം കിട്ടിയാല്‍ മതി അതു പെരുപ്പിച്ചു പര്‍വതമാക്കാന്‍ മിടുമിടുക്കിയാണവള്‍.<br />മക്കളുടെ കാര്യം ആയാലും ഭര്‍ത്താവിന്റെ കാര്യമായാലും എന്തിന് സ്വന്തം കാര്യം ആയാലും അതിനു മാറ്റമില്ല. കറിക്കരിയുമ്പോള്‍ അവളുടെ കൈവിരലൊന്നു പോറിയാല്‍ മതി ,<br />"ടി ടി ഇഞ്ചക്ഷന് എടുക്കേണ്ടേ ശശാങ്കേട്ടാ...ഇല്ലേല് സെപ്റ്റിക് ആകും"<br />എന്നാകും പറച്ചില്.<br /><br />മക്കള്‍ പതിവിനു വിപരീതമായി ഒന്നു തുമ്മിയാല്‍...ഉണരാന്‍ അല്പം വൈകിയാല്‍...<br />ഉറങ്ങാന്‍ കൂട്ടാക്കാതെ കളിച്ചു നടന്നാല്‍പ്പോലും സുജാതയുടെ നെഞ്ചിടിപ്പു കൂടും.<br />എന്തോ കാര്യമായ അസുഖം ഉണ്ടെന്നാണവള്‍ പറയുക.<br /><br />കല്ല്യാണം കഴിഞ്ഞു മൂന്നു നാലു മാസത്തിനകം തലചുറ്റലും ശര്‍ദ്ദിലും വന്ന് സുജാത കരഞ്ഞു വിളിച്ചത് ഇന്നും ശശാങ്കന്റെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ഓര്‍മ്മയാണ്.<br /><br />"എന്നെ ആസ്പത്രിയില്‍ കൊണ്ടുപോ ശശാങ്കേട്ടാ...ഞാന്‍ മരിച്ചു പോകും"<br />എന്നു പറഞ്ഞായിരുന്നു അവളുടെ നിലവിളി...<br /><br />ആസ്പത്രിയില്‍ വച്ച് ഡോക്ടര്‍ കളിയാക്കിയപ്പോഴാണ് അവള്‍ക്ക് അബദ്ധം മനസ്സിലായത്.<br />ലജ്ജയില്‍ മൂടിയ ആ മുഖം ഇപ്പോഴും ശശാങ്കന്റെ മനസ്സിലുണ്ട്.<br /><br />ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടിയാണ് അവളുടെ ജീവിതം...അവര്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി ക്കൊടുക്കാനും.. വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടു കൊടുക്കാനും.. ..കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധിക്കാനുമെല്ലാം സമര്‍ഥയായ ഒരു നല്ല കുടുംബിനി.സുജാത എന്ന പേര് അവള്‍ക്ക് ജനിക്കും മുന്‍പേ ഈശ്വരന് കണ്ടു വച്ചിരുന്നതാണെന്നു ശശാങ്കനു തോന്നാറുണ്ട്.<br /><br />എന്തിനും ഏതിനും ഒപ്പം നില്ക്കുന്ന ഭാര്യയെ അയാള്‍ ജീവനേക്കാള്‍ സ്നേഹിച്ചു.<br />അതുകൊണ്ടു തന്നെ കര്‍ശനമായ ഒരു തീരുമാനവും അവള്‍ക്കെതിരെ അയാള്‍ ഇന്നോളം കൈക്കൊണ്ടിട്ടില്ല.<br />അവളുടെ ആഗ്രഹങ്ങളും ശാഠ്യങ്ങളും പലതും കണ്ടെന്നും കണ്ടില്ലെന്നും നടിച്ച് കേട്ടെന്നും കേട്ടില്ലെന്നും നടിച്ച് സൗഹാര്‍ദ്ദപൂര്‍വം ജീവിച്ചു.തിരിച്ചറിവായപ്പോള്‍ മക്കളും അയാളുടെ വഴി സ്വീകരിച്ചു.തികച്ചും സ്വസ്ഥവും സമാധാനവുമുള്ള ജീവിതം.സുജാതയെ ഭാര്യയായി കിട്ടിയതാണ്തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നു ശശാങ്കന് ഉറപ്പുണ്ടായിരുന്നു.<br /><br />"ശശാങ്കേട്ടാ...ഇന്നു മറക്കാതെ ടെസ്റ്റ് റിസള്‍ട്ട് വാങ്ങണേ..."<br /><br />ഓഫീസിലേയ്ക്ക് ഇറങ്ങുമ്പോള്‍ മാത്രമല്ല ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ഫോണ്‍ ചെയ്തും അവള് ഓര്‍മ്മിപ്പിച്ചു.<br /><br />ലാബില്‍ നിന്നും റിസള്‍ട്ടു വാങ്ങിയപ്പോള്‍ പരിചയക്കാരനായ ടെക്നീഷന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.<br />"ഒരു പ്രശ്നവും ഇല്ല സാര്‍,എല്ലാം നോര്‍മ്മല്‍ .ഒരല്പം ഷുഗര്‍ കാണുന്നുണ്ട്.അതിമധുരം ഒഴിവാക്കിയാല്‍ മാത്രം മതി".<br /><br />ശശാങ്കന്റെ മനസ്സില്‍ തണുപ്പു വീണു. സുജാതയുടെ ശങ്ക അല്പം തന്നിലേയ്ക്കു പകര്ന്നുവോ എന്ന്<br />അയാള്‍ക്കു തോന്നിയിരുന്നു. അതു മറ്റാനായി കൂടിയാണ് സുജാതയുടെ നിര്‍ബ്ബന്ധം എന്ന നിലയില്‍ അയാള്‍ രക്തം പരിശോധിപ്പിച്ചത്.<br />തന്റെ ആരോഗ്യത്തിനു യാതൊരു തകരാറും ഇല്ലെന്ന് ശശാങ്കന് അറിയാം .കുന്നുകള്‍ ഓടിക്കയറിയാല്‍ കിതയ്ക്കുന്നത് ഒരു രോഗമാണോ? ജോലി ചെയ്തു തളരുമ്പോള്‍ ശരീരം അല്പം വിശ്രമം ആവശ്യപ്പെടുന്നത് രോഗമാണോ?<br />ഇടയ്ക്കൊരു ജലദോഷം...ചെറിയ ഒരു പനി...കൊച്ചു തലവേദന...ഒരു പുളിച്ചു തികട്ടല്‍...<br />ഇതൊക്കെ സാധാരണം...മരുന്നു പോലും വേണ്ടാത്ത രോഗങ്ങള്‍...<br />ഇതെങ്കിലും ഇല്ലെങ്കില്‍ ആരോഗ്യത്തിന്റെ സംതൃപ്തി കിട്ടില്ലല്ലൊ.<br />പക്ഷെ സുജാതയുടെ മുന്നില്‍ ഈ ന്യായവാദങ്ങള്‍ വെറുതെയായി.<br />കേട്ടതേ ടെക്നീഷനെ ചീത്തപറയുകയാണവള്‍ ചെയ്തത്.<br /><br />"ഓനെപ്പഴാ...ഡോക്ടറായത്...?!ഓന്റെ വാക്കു കേട്ടിട്ട് ശശാങ്കേട്ടന് ഡോക്ടറെ കാണാതിരിക്കരുത്.നാളെത്തന്നെ ഡോക്ടറെ കാണണം".<br /><br />അവളുടെ സ്വരത്തിലെ ഉത്കണ്ഠ അയാളെ രസിപ്പിച്ചു.<br />"എന്താവശ്യത്തിനാടോ...?ടെക്നീഷനെ വിട്.നമുക്കു നോക്കിയാലും മനസ്സിലാക്കാവുന്ന റിസള്‍ട്ട് അല്ലേ ഇത്...?"<br />അവള് സമ്മതിച്ചില്ല.<br />"ഇത് ഒന്നോ രണ്ടോ കാര്യങ്ങള്‍ അല്ലല്ലൊ.ചിലത് നില്(nil) ആണ്.ചിലത് 20000 എന്നൊക്കെ എഴുതിയിരിക്കുന്നതു കണ്ടോ...അതൊക്കെ വേണ്ടതാണോ അത്രയും എണ്ണം മതിയോ എന്നൊക്കെ ഡോക്ടര്‍ക്കല്ലേ അറിയു...പിന്നെ ഷുഗര്‍...60-110 എന്നതില്‍ ശശാങ്കേട്ടന് 114 ആണ് . അത് കൂടുതല്‍ തന്നല്ലേ...അതുകൊണ്ട് ഒഴികഴിവൊന്നും വേണ്ട...നാളെ ഡോക്ടറെ കാണണം...ഞാനും വരാം "<br /><br />ശശാങ്കന് മറുപടി പറഞ്ഞില്ല.ഇനി ഡോക്ടര്‍ക്കു ഒരു തുക നേര്‍ച്ചയിട്ടാലേ സുജാതയ്ക്കു തൃപ്തിയാകു...<br />പോട്ടെ...അവളുടെ താല്‍പ്പര്യമല്ലേ... ഡോക്ടറുടെ വാക്കു കേട്ടാലേ വിശ്വാസമാകുകയുള്ളു എങ്കില്‍ അങ്ങനെ തന്നെ ആകാം...<br /><br />പിറ്റേന്ന് ഓഫീസു വിട്ടു വരുമ്പോള്‍ ടൗണിലെ ബേയ്ക്കറിക്കു മുന്നില്‍ സുജാത കാത്തു നിന്നിരുന്നു.<br />പ്രശസ്തനായ ഡോക്ടറുടെ ക്യാബിനു വെളിയില്‍ ഊഴവും കാത്തിരിക്കുമ്പോള്‍ ശശാങ്കന് പറഞ്ഞു...<br /><br />"വെറുതെ സമയം കളയുകയാ സുജു...നമുക്കു വീട്ടിലേയ്ക്കു പോകാം."<br />സുജാത സമ്മതിച്ചില്ല.<br />മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവരുടെ ഊഴമായി. ഡോക്ടറുടെ മുന്നിലിരിക്കുമ്പോള്‍ ശശാങ്കന് ജാളൃത തോന്നി. എന്ത് ആരോഗ്യപ്രശ്നങ്ങളാണ് ഡോക്ടറോടു പറയാനുള്ളത്..?<br />അവള് അതിനു പരിഹാരം കണ്ടു. ഡോക്ടര്‍ ചോദിക്കും മുന്‍പ് അവള് വാചാലയായി.<br /><br />"ശശാങ്കേട്ടനു കുറച്ചു ദിവസമായി ഭയങ്കര ക്ഷീണമാണ് ഡോക്ടര്‍..എപ്പോഴും ഉറക്കം തൂങ്ങുന്നു...<br />രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോ തൂക്കമാണ് കുറഞ്ഞത്...ഭക്ഷണവും വേണ്ടത്ര കഴിക്കുന്നില്ല...."<br /><br />ഡോക്ടര്‍ സൗമ്യമായി സുജാതയെ തടഞ്ഞു.<br />"ഇദ്ദേഹം പറയട്ടെ."<br />ശശാങ്കനെ നോക്കി ഡോക്ടര്‍ ചോദിച്ചു.<br />"ഇപ്പറഞ്ഞതാണോ പ്രശ്നം..?"<br />ശശാങ്കന് ചിരിച്ചു.<br />"എനിക്കൊരു പ്രശ്നവും ഇല്ല ഡോക്ടര്‍..പക്ഷേ.."<br />സുജാത ഇടയില്‍ കടന്നു.<br />"ഇതാ ഡോക്ടര്‍ ഞാന്‍ തന്നെ പറഞ്ഞത്..ഈ ശശാങ്കേട്ടന് ഒന്നുമില്ലെന്നേ എപ്പഴും പറയൂ..."<br /><br />ഡോക്ടറുടെ ചുണ്ടില്‍ ചിരിയൂറി.<br />"ശരി. ഞാനൊന്നു നോക്കട്ടെ.."<br /><br />ഡോക്ടര്‍ ശശാങ്കന്റെ നെഞ്ചിലും പുറത്തും സ്റ്റെതസ്കോപ് വച്ച് ഹൃദയമിടിപ്പ് പരിശോധിച്ചു.ശ്വാസം വലിച്ചു വിടാന്‍ ഇടയ്ക്കു നിര്‍ദ്ദേശിച്ചു. പള്‍സ് റേറ്റ് കണക്കാക്കി.കണ്പോളകള് വിടര്‍ത്തി നോക്കി. ചെറിയ ടോര്‍ച്ച് തെളിച്ച് മൂക്കിനുള്ളില്‍ നോക്കി.പ്രഷര്‍ അളന്നു.പരിശോധനാമുറിയുടെ അരികില്‍ കര്‍ട്ടനപ്പുറമുള്ള കട്ടിലില്‍ കിടത്തി പൊക്കിളിനിരുവശത്തും ഞെക്കി നോക്കി.ചെറിയ ചുറ്റിക കൊണ്ട് മെല്ലെ തട്ടി,കാല് മുട്ടുകള്‍ മടക്കി നിവര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.<br /><br />പരിശോധന കഴിഞ്ഞ് തിരിച്ചു വന്ന് ഡോക്ടര്‍ അവളോടു ചോദിച്ചു...<br />"കിടക്കറയില്‍ ആളെങ്ങനെ..?"<br /><br />ഉത്കണ്ഠയോടെയിരുന്ന അവളുടെ കവിളിണയില്‍ പെട്ടെന്നു ചുവപ്പു രാശി പടര്‍ന്നു.<br />ഭാവം വീണ്ടെടുത്ത് അവള് ശശാങ്കനെ തോണ്ടി.അയാള്‍ തിരിഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്നും അവള് തന്നെ ടെസ്റ്റ് റിസല്‍ട്ട് എടുത്ത് ഡോക്ടര്‍ക്കു നീട്ടി.<br /><br />"എന്താണിത്?"<br />ഡോക്ടര്‍ ആകാംക്ഷയോടെ നോക്കി<br />"ആരാണ് ടെസ്റ്റിനു റഫര്‍ ചെയ്തത്...?"<br />അയാള്‍ ശശാങ്കനോടു തിരക്കി.<br /><br />'ഡോക്ടര്‍ സുജാത 'എന്നൊരു തമാശ പറയാന്‍ ശശാങ്കനു തോന്നി.<br />റിസള്‍ട്ടിലൂടെ കണ്ണോടിച്ച് ഡോക്ടര്‍ സുജാതയെ നോക്കി ചിരിച്ചു.<br /><br />"നോ പ്രോബ്ലം...ഹി ഈസ് ഓള് റൈറ്റ്.പിന്നെ...ആവശ്യമില്ലാത്ത ടെസ്റ്റുകളും സ്വയംചികിത്സയും...!വിദ്യാഭ്യാസമുള്ളവരും ഇതു തുടരുന്നതു കാണുമ്പോഴാ...<br />ഇതൊക്കെ ഒഴിവാക്കാവുന്നതല്ലേ ശശാങ്കന്...!?"<br /><br />വീട്ടിലെത്തിയതേ സുജാത ഇടഞ്ഞു.<br />"അയാള്‍ തീരെ ശരിയല്ല ശശാങ്കേട്ട...വഷളന്‍..!നമുക്കു മറ്റൊരു ഡോക്ടറെ കാണാം ."<br /><br />ശശാങ്കനത് കേട്ടതായി ഭാവിച്ചില്ല.ഒന്നു രണ്ടു ദിവസം അവളുടെ ചിന്തയില്‍ അതു പുകഞ്ഞു കിടന്നു.<br />മറവിയുടെകാര്യം പറഞ്ഞില്ലെന്ന ഓര്‍മ്മ വന്നപ്പോഴാണ് അവളുടെ ചിന്ത മാറിയത്.<br /><br />"ശശാങ്കേട്ട ...ഡോക്ടറോട് ഒരു കാര്യം പറയാന്‍ മറന്നു..."<br />ശശാങ്കന് ചിരിച്ചതേ ഉള്ളു. പിന്നെ പറഞ്ഞു.<br /><br />"ആ രോഗം ശരിക്കും നിനക്കു തന്നെയാ.അതുകൊണ്ട് സുജു നീ തന്നെ മരുന്നു വാങ്ങ്..."<br /><br />അയാളത് തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവളതു കാര്യമായെടുത്തു.പിറ്റേന്നു തന്നെ അവള് തനിയെ പോയി മറ്റൊരു ഡോക്ടറെ കണ്ടു.അവള്‍ക്ക് അയാളെ നന്നായി ഇഷ്ടപ്പെട്ടു. മറവി രോഗത്തിന് അയാള്‍ നിര്‍ദ്ദേശിച്ച ചികിത്സ ബ്രഹ്മി അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കു ക എന്നതായിരുന്നു. പിറ്റേന്നു മുതല്‍ രാവിലത്തെ ചായക്കു പകരം അയാള്‍ക്കും കിട്ടി ബ്രഹ്മിപ്പാല്‍.<br /><br />അവളുടെ പുതിയ ഭക്ഷണ ക്രമങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നു എങ്കിലും അയാള്‍ വെറുപ്പൊന്നും കാണിച്ചില്ല. എന്നാല്‍ പതിവില്ലാതെ വായനയിലും പഠിപ്പിലും സുജാത കൂടുതല്‍ സമയം ചെലവഴിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍...രോഗവും ചികിത്സയും...പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...പ്രമേഹ രോഗികളുടേ ഭക്ഷണക്രമം..തുടങ്ങിയ പുസ്തകങ്ങളും ബുക്ലെറ്റുകളും.<br /><br />"ഇതെന്തിനാ നീ വായിച്ചു പഠിക്കുന്നത്..?"<br />അയാള്‍ക്ക് ആകാംക്ഷ അടക്കാനായില്ല.<br /><br />"ഇതില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ആവശ്യമുള്ളതുണ്ട് ശശാങ്കേട്ടാ...നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങള്‍ വരാതെ പ്രതിരോധിക്കാനും നമ്മള് പഠിച്ചിരിക്കണം."<br /><br />"നീയെന്താ ഗവേഷണം നടത്താന്‍ പോകുവാണോ...?"<br />അയാള്‍ അവളെ കളിയാക്കി. അവള്‍ക്കത് ഇഷ്ടപ്പെട്ടില്ല.<br /><br />"കളിയാക്കേണ്ട...ശശാങ്കേട്ടന്റേയും മക്കളുടെയും കാര്യത്തില്‍ ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും,"<br /><br />പറയുക മാത്രമല്ല അടുത്ത ദിവസം മുതല്‍ അവളത് നടപ്പില്‍ വരുത്തുകയും ചെയ്തു.<br />പക്ഷെ,കുട്ടികളുടെ അടുത്ത് അവളുടെ ശാഠ്യം ഒട്ടും വിജയിച്ചില്ല.അതിനും കൂടി ശശാങ്കന്റെ ഡയറ്റില്‍<br />അവള് കൃത്യത പാലിച്ചു.തൃപ്തിയോടെയല്ലെങ്കിലും അയാള്‍ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു.<br /><br />'ഈ സ്വയം ചികിത്സ ശരിയല്ല സുജു...'എന്ന് അയാള്‍ വിലക്കിയതാണ്.<br />'അതില്‍ കുഴപ്പമില്ല. ആര്‍ക്കും സ്വീകരിക്കാവുന്ന ഭക്ഷണക്രമമാണിത്'<br />എന്നായിരുന്നു അവളുടെ പ്രതികരണം<br />ഇടയ്ക്കിടെ ചൂടു ചായ കുടിക്കുക അയാളുടെ ശീലം ആയിരുന്നു.അതിന്റെ എണ്ണം കുറച്ചു രണ്ടു നേരം ആക്കി.ഓഫീസില്‍ നിന്നും കുടിക്കരുതെന്നവള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.<br /><br />പഞ്ചസാര ഇല്ലാത്ത ചായ...നിഷേധിക്കപ്പെട്ട മധുര പലഹാരങ്ങള്‍...അളവു കുറച്ച് അരിഭക്ഷണം ..സ്ഥാനത്തും അസ്ഥാനത്തുമുള്ള നിയന്ത്രണങ്ങള്‍...<br /><br />"നീ എന്തിനുള്ള പുറപ്പാടാ ഇത്.. ?പച്ചപ്പുല്ലും കൊത്തിമുറിച്ച് പുഴുങ്ങിയ കുമ്പളങ്ങയുമൊക്കെത്തിന്നാന്‍ ഞാനെന്താ മൃഗമാണോ?"<br /><br />അയാള്‍ക്കു ദേഷ്യം തോന്നിത്തുടങ്ങി.<br />"നമ്മള് ശ്രദ്ധിക്കേണ്ടതു ശ്രദ്ധിച്ചാല്‍ കുഴപ്പമൊന്നും ഇല്ലല്ലോ.."<br />അവള്‍ക്ക് ന്യായീകരണം ഉണ്ടായിരുന്നു.<br /><br />കഷ്ടകാലത്തിനു ഓഫീസില്‍ ഒരു നല്ല പാര്‍ട്ടി നടന്നതിനു തൊട്ടു പിന്നാലെ രക്തം പരിശോധിച്ചപ്പോള്‍ 114 എന്നത് 124 എന്ന് കാണുകയും ചെയ്തു.<br />അതോടെ അവളുടെ കരച്ചിലും പിഴിച്ചിലും കൂടുതലായി. വീട്ടില്‍ മര്യാദക്കാരനാണെങ്കിലും പുറത്തിറങ്ങിയാല്‍ വാരി വലിച്ചു തിന്നുന്നു എന്നു പറഞ്ഞവള്‍ ശകാരിച്ചു.<br /><br />വേണമെങ്കില്‍ അയാള്‍ക്കത് ആകാമായിരുന്നു..പലപ്പോഴും വിശന്നു തളര്‍ന്നിട്ടും അയാള്‍<br />പുറം ഭക്ഷണത്തില്‍ തല്‍പ്പരനായില്ല.സുജാതയുടെ സ്നേഹ പരിചരണങ്ങള്‍ അവളുടെ അസാന്നിദ്ധ്യത്തിലും ഒരു രക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞിട്ടുണ്ട് എന്നയാള്‍ വിശ്വസിച്ചു.അതുകൊണ്ട് തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലൊഴികെ അയാള്‍ അവളോട് നീതി പുലര്‍ത്തിയിരുന്നു.<br /><br />പക്ഷേ,ചിലപ്പോഴെല്ലാം അവളുടെ നിയന്ത്രണത്തിന്റെ ആഴം അസഹ്യമായിത്തീര്‍ന്നപ്പോള്‍<br />താനൊരു രോഗിയാണെന്ന തോന്നല്‍ അയാളില്‍ വേരൂന്നിത്തുടങ്ങി.<br />മരുമകന്റെ വിവാഹ സല്‍ക്കാരത്തിന്റെ ദിവസമാണ് അത് പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്.<br />വധൂഗൃഹത്തില്‍ നിന്നും എത്തിയ വിരുന്നുകാരോടൊപ്പം ഭക്ഷണം കഴിഞ്ഞ് ഐസ്ക്രീം കഴിക്കാന്‍ എടുത്തതാണയാള്‍..<br />"വേണ്ട ശശാങ്കേട്ടാ...അതു കഴിച്ചു കൂടല്ലോ."<br />അവള് സ്നേഹപൂര്‍വം ഐസ്ക്രീം അയാളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.<br />"ഓ...പ്രമേഹമുണ്ടല്ലേ...എങ്കില്‍ ശ്രദ്ധിക്കണം..."<br /><br />വധുവിന്റെ കാരണവര്‍ അതുകൊണ്ടും നിര്‍ത്തിയില്ല.രോഗം വര്‍ദ്ധിച്ച് ഇരു കാലുകളും മുറിച്ചു മാറ്റിയ<br />വലിയച്ഛന്റെ ദുരന്ത കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച് വിശദീകരിച്ചു.<br /><br />കേട്ടു നിന്ന സുജാതയുടെ മുഖം കാര്‍മേഘംകൊണ്ടു മൂടി.മിഴികള്‍ പെയ്തു തുടങ്ങുകയും ചെയ്തു.<br />ശശാങ്കന് ഒന്നും മിണ്ടിയില്ല.വെള്ളക്കടലാസ്സില്‍ കരിമഷി തട്ടി മറിഞ്ഞതു പോലെ ഒരു പാട ഹൃദയത്തില്‍ പടര്‍ന്നത് അയാള്‍ അറിഞ്ഞു.തുടച്ചു നീക്കാനുള്ള ഓരോ ശ്രമവും മനസ്സില്‍ വികൃത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു.അതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാന്‍ അയാള്‍ക്ക് ആയതുമില്ല.<br /><br />"സുജാതേ,ശശാങ്കനു രോഗമുണ്ടെന്നത് നിന്റെ വെറും തോന്നലാണ്.എല്ലാ മനുഷ്യരിലും ഇങ്ങനെ ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകും.പിന്നെ, ഇത്ര കടുത്ത നിയന്ത്രണവും ആള്‍ക്കാരുടെ മുന്നില്‍ വച്ചുള്ള അവഹേളനവും വിപരീത ഫലങ്ങളേ ഉണ്ടാക്കൂ.."<br />അവളുടെ മൂത്ത സഹോദരി അവളെ കണക്കറ്റു ശകാരിച്ചു. ചെയ്തതു തെറ്റായിപ്പോയി എന്ന തോന്നല്‍ അവളില്‍ ഉണ്ടായി.എങ്കിലും ന്യായീകരണത്തിനാണവള്‍ ശ്രമിച്ചത്.<br /><br />"ശശാങ്കേട്ടന്റെ ആരോഗ്യം നോക്കേണ്ടത് എന്റെ കടമയല്ലേ നന്ദിനിയേച്ചി...?"<br /><br />"ശരിതന്നെ സുജു...പക്ഷേ നിന്റെ സമീപനം തികച്ചും തെറ്റായിപ്പോയി.ഇനി എങ്കിലും നിന്റെ അബദ്ധ ധാരണകള്‍ തിരുത്ത്. അഥവ രോഗമുണ്ടെങ്കില്‍ തന്നെ അത് സ്വയം നിയന്ത്രിക്കാനുള്ള ആത്മധൈര്യമാണ്നീ അയാള്‍ക്കു കൊടുക്കേണ്ടത്."<br /><br />സുജാത തെറ്റു തിരുത്താന്‍ തന്നെ തീരുമാനിച്ചു.ശശാങ്കന്റെ ദിനചര്യകളില്‍ അവള് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കി.അയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങള്‍ വച്ചു വിളമ്പാന്‍ അവള് തിടുക്കം കൂട്ടി.<br /><br />പക്ഷേ, സ്നേഹപൂര്‍വം അതെല്ലാം നിഷേധിച്ചു കൊണ്ട് അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു.<br /><br />"ഞാനൊരു പ്രമേഹ രോഗിയല്ലേ,എനിക്കിതൊന്നും കഴിക്കാന്‍ പാടില്ല സുജു.."<br />അവള് വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകത്തിലെ കാര്യങ്ങള്‍ അയാള്‍ അവള്‍ക്ക് വീണ്ടും ബോധ്യപ്പെടുത്തി.<br /><br />'മണ്ണിനടിയില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സ്റ്റാര്‍ച്ച് കൂടുതല്‍ ഉണ്ടാകും .അരിയാഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.വറുത്തതും പൊരിച്ചതുമൊക്കെ ഉപേക്ഷിച്ചേ മതിയാകൂ.<br />മധുര പലഹാരങ്ങളേപ്പറ്റി ചിന്തിക്കുകയേ വേണ്ട...'<br /><br />"ഇതൊക്കെ ശ്രദ്ധിച്ചാലല്ലേ സുജൂ നമുക്ക് വളരെക്കാലം ജീവിച്ചിരിക്കാന്‍ കഴിയൂ."<br /><br />അയാളുടെ ഒരോ വാക്കും അവളുടെ മനസ്സില്‍ തറച്ച മുള്ളുകളായിരുന്നു.<br />ഒരിക്കല്‍ പുഡ്ഡിംഗ് കഴിക്കുന്നതില്‍ നിന്നും അവള് അയാളെ വിലക്കിയപ്പോള്‍<br />'ഒന്നും തിന്നാതെ നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്<br />രണ്ടു ദിവസം കഴിയുന്നതാ"എന്നായിരുന്നു അയാള്‍ പറഞ്ഞത്.<br /><br />എന്നിട്ടും അവള്‍ക്കു വേണ്ടി അയാള്‍ എല്ലാ നിയന്ത്രണങ്ങളും പാലിച്ചിരുന്നു.<br />ഇല്ലാത്ത രോഗ കാരണം പറഞ്ഞ് ഓഫീസിലെ പാര്‍ട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറിയപ്പോള്‍<br />സഹപ്രവര്‍ത്തകരുടെ നിശിതമായ കമന്റ് അയാള്‍ കേട്ടിട്ടുള്ളതാണ്<br /><br />"അയാള്‍ക്ക് ഷുഗറല്ല രോഗം.ബി.പി.യാ"<br />ബി.പി. എന്നതിന് അവരുടെ വ്യാഖ്യാനം ഭാര്യയെ പേടി എന്നായിരുന്നു.<br />പക്ഷേ,ഇപ്പോള്‍ അയാള്‍ക്ക് ആ രോഗമില്ല. ഭാര്യയുടെ സാമീപ്യവും സാന്ത്വനവും സൗമ്യമായി നിഷേധിച്ചു കൊണ്ട് ശശാങ്കന് കാരണം പറഞ്ഞത്'ഈ മധുര വാക്കുകള്‍ എന്റെ രോഗം വര്‍ദ്ധിപ്പിക്കും' എന്നാണ്.<br />അവളുടെ കണ്ണീരും യാചനയും ഒന്നും ശശാങ്കന്റെ മനസ്സില്‍ പടര്‍ന്ന കരിമഷി തുടച്ചു മാറ്റാന്‍ പര്യാപ്തമായില്ല. കൂടെക്കൂടെ രക്തം പരിശോധിപ്പിക്കുകയും സ്വയം ചികില്‍സ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ വഴി.<br /><br />രോഗം കൂടി എന്നു തോന്നിയാല്‍ അയാള്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കും.<br />നോര്‍മ്മലായി എന്നു കണ്ടാല്‍ ഇഷ്ടം പോലെ കഴിക്കും.<br /><br />ഈ താളം തെറ്റാന്‍ ഏറെ നാളു വേണ്ടി വന്നില്ല.<br />കാണക്കാണെ അയാളുടെ ആരോഗ്യം ക്ഷയിച്ചു.<br />ശരീരം ശോഷിച്ചു.<br />സൗന്ദര്യം മങ്ങി.<br /><br />ഒരു ദിവസം ഓഫീസില്‍ കുഴഞ്ഞു വീണ ശശാങ്കനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ഡോക്ടറുടെ അരികില്‍ എത്തിച്ചു.ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പൂര്‍ണ്ണ ആരോഗ്യവാനായി തന്റെ അരികിലെത്തിയ ആളാണിതെന്നു വിശ്വസിക്കാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞില്ല.<br /><br />പ്രമേഹം മൂര്‍ച്ഛിച്ചതാണെന്ന് സഹപ്രവര്‍ത്തകര്‍ കരുതി.<br />പക്ഷേ സ്ഥിരീകരിച്ച മരണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ എഴുതിയ മരണ കാരണം<br />ഹൃദയാഘാതം എന്നായിരുന്നു.<br />******************</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com34tag:blogger.com,1999:blog-2584618528800311633.post-56586636277490771512010-10-18T22:41:00.000-07:002014-04-06T10:41:36.537-07:00ശിക്ഷാ വിധി <div dir="ltr" style="text-align: left;" trbidi="on">
<b><span style="font-size: 180%;">ശിക്ഷാ വിധി </span></b><br />
<b><span style="font-size: 130%;"><br /></span></b>
<b><br /></b>
<div style="text-align: left;">
<b><span style="font-size: 130%;">സെന്‍ട്രല്‍ ജയിലിന്റെ കവാടം കടന്നു മെയിന്‍ റോഡിലെത്തിയപ്പോള്‍ ഗൌതമന്റെ മനസ്സ് ആഹ്ലാദാതിരേകത്താല്‍ തുടിച്ചു തുള്ളി.</span></b><br />
<b><span style="font-size: 130%;">സ്വതന്ത്രന് ...!താനിന്നു സ്വതന്ത്രനാണ് ..</span></b><br />
<b><span style="font-size: 130%;">നീണ്ട പതിനാലു വര്‍ഷം ...ഒരു കൊലപാതകത്തിനുള്ള ശിക്ഷ.</span></b><br />
<b><span style="font-size: 130%;">അത് വളരെ നിസ്സാരമായേ തോന്നിയുള്ളൂ. ചെയ്തു കൂട്ടിയ പാപകര്‍മ്മങ്ങള്‍ എണ്ണം അറ്റതാണ് .</span></b><br />
<b><span style="font-size: 130%;">അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം തികച്ചും അപര്യാപ്തം.</span></b><br />
<b><span style="font-size: 130%;">ഈ ശിക്ഷയും ഒഴിവാക്കാവുന്നതായിരുന്നു .കരാര്‍ പ്രകാരമുള്ള തുക കൈപ്പറ്റി സുരക്ഷിതനായി രക്ഷപ്പെടാന്‍ റയില്‍വേ സ്റ്റേഷന് വരെ എത്തിയതാണ്.</span></b><br />
<b><span style="font-size: 130%;">നേരെ മഹാനഗരത്തിലേയ്ക്ക് ...തല്ലിനും കൊല്ലിനും സര്‍വ്വ സ്വാതന്ത്ര്യമുള്ള തന്റെ തട്ടകത്തി</span><span style="font-size: 130%;">ലേയ്ക്ക് </span><span style="font-size: 130%;">.</span></b><br />
<b><span style="font-size: 130%;">പക്ഷെ...,</span></b><br />
<b><span style="font-size: 130%;">മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഊറിക്കൂടിയ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ആയിരുന്നുവോ..?</span></b><br />
<b><span style="font-size: 130%;">ചോരക്കറ പുരണ്ട മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിയാന് നിരന്തരം ഉള്ളിലിരുന്നു മന്ത്രിച്ച ഏതോ അദൃശ്യ ശക്തിയുടെ പിന് വിളി ആയിരുന്നുവോ..?</span></b><br />
<b><span style="font-size: 130%;">നിശ്ചയമില്ല</span></b><br />
<b><span style="font-size: 130%;">വെട്ടേറ്റു മുറിഞ്ഞ കഴുത്തില്‍ നിന്നും രക്തം ചീറ്റിത്തെറിക്കുന്നത് ക്രൂരമായ ആത്മ സംതൃപ്തിയോടെ നോക്കിനിന്നിട്ടുണ്ട്.</span></b><br />
<b><span style="font-size: 130%;">അതിനികൃഷ്ടമായ എത്രയെത്ര കൊലപാതകങ്ങള്‍...കൊള്ളകള്‍...</span></b><br />
<b><span style="font-size: 130%;">കേവലം ഒരു ഉറുമ്പിന്റെ വിലപോലും മനുഷ്യജീവന് കല്‍പ്പിച്ചില്ല.</span></b><br />
<b><span style="font-size: 130%;">ഓരോ കുറ്റകൃത്യങ്ങളും സ്വയം സൃഷ്ടിക്കുന്ന വലക്കണ്ണികളായി .</span></b><br />
<b><span style="font-size: 130%;">നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന വെറും ഒരു യന്ത്രം.</span></b><br />
<b><span style="font-size: 130%;">ആളെ നിശ്ചയിക്കുന്നതും സമയം കുറിക്കുന്നതുമെല്ലാം മറ്റാരോ....</span></b><br />
<b><span style="font-size: 130%;">കൊല്ലണം എങ്കില്‍ അങ്ങനെ...ജീവന് ബാക്കി വയ്ക്കണമെങ്കില്‍ അങ്ങനെ..എന്തിനെന്ന് അറിയേണ്ട . ആരാണെന്ന് ശ്രദ്ധിക്കേണ്ട.</span></b><br />
<b><span style="font-size: 130%;">ചോരയുടെ മണം ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു.</span></b><br />
<b><span style="font-size: 130%;">ശങ്കിച്ചു നിന്നിട്ടില്ല .കൈ വിറച്ചിട്ടില്ല .ഒരറവുകാരന്റെ മനസ്സിലെ നിസ്സംഗതയും നിര്‍വികാരതയും.</span></b><br />
<b><span style="font-size: 130%;">ആ ലാഘവത്വത്തോടെ തന്നെയാണ് അന്ന് ജീപ്പില്‍ കയറിയത്.</span></b><br />
<b><span style="font-size: 130%;">ബോംബും സൈക്കിള്‍ ചെയിനും തോക്കും വടിവാളും ഒക്കെ മുന്നില്‍ .</span></b><br />
<b><span style="font-size: 130%;">സഹായികള്‍ എടുത്തു നീട്ടിയത് വാളാണ് .ചെയ്യേണ്ട ജോലി വ്യക്തം ....</span></b><br />
<b><span style="font-size: 130%;">എല്ലാ അര്‍ത്ഥത്തിലും പരമാവധി .</span></b><br />
<b><span style="font-size: 130%;">ഈ ഒരു ജോലിക്കായി മാത്രം അമീര്‍ദാദയുടെ അരികില്‍ നിന്നും എത്തിപ്പെട്ടവനാണ്.</span></b><br />
<b><span style="font-size: 130%;">ജോലി തീര്‍ക്കുക. കനത്ത പ്രതിഫലം കൈപ്പറ്റുക. സ്ഥലം വിടുക.</span></b><br />
<b><span style="font-size: 130%;">പക്ഷെ,</span></b><br />
<b><span style="font-size: 130%;">അമീര്‍ ദാദയുടെ അനുചരനില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അസ്വാസ്ഥ്യം .ചാഞ്ചല്ല്യം ....!</span></b><br />
<b><span style="font-size: 130%;">ബലിമൃഗം മുന്നില്‍ എത്തിയപ്പോഴോ ,സഹായികളുടെ മര്‍ദ്ദനമേറ്റ് കണ്മുന്നില്ക്കിടന്നു പിടഞ്ഞപ്പോഴോ ,'അരുതേ' എന്ന നിലവിളി കേട്ടപ്പോഴോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.</span></b><br />
<b><span style="font-size: 130%;">ദയയുടെ ഒരു കണികപോലും മനസ്സില്‍ ഉണ്ടായില്ല.</span></b><br />
<b><span style="font-size: 130%;">അവസാന ശ്രമം പോലെ പിടഞ്ഞെഴുന്നേറ്റ് ഓടാന്‍ തുടങ്ങിയ അയാളുടെ നേരെ</span></b><br />
<b><span style="font-size: 130%;">വടിവാള്‍ ആഞ്ഞു വീശി .നിലവിളി നിന്നു ...</span></b><br />
<b><span style="font-size: 130%;">ഒരു നിമിഷത്തെ നിശ്ശബ്ദത ..</span></b><br />
<b><span style="font-size: 130%;">പിന്നെ കുഴഞ്ഞു നിലത്തേയ്ക്ക് വീഴുംനേരം അഭയത്തിനായി നീട്ടിയ കൈകളോടെ .</span></b><br />
<b><span style="font-size: 130%;">ഇടറിത്തുളുമ്പിയ ഒരു വിളിയൊച്ച...</span></b><br />
<b><span style="font-size: 130%;">"മോനെ...''</span></b><br />
<b><span style="font-size: 130%;">പൊടുന്നനെ ഹൃദയത്തിലേയ്ക്ക് ആരോ ചുട്ടു പഴുത്ത ഒരു ഇരുമ്പാണി</span></b><br />
<b><span style="font-size: 130%;">തുളച്ചു കയറ്റിയത് പോലെ തോന്നി...</span></b><br />
<b><span style="font-size: 130%;">സ്ഥലകാല ബോധം ഇല്ലാതായി .</span></b><br />
<b><span style="font-size: 130%;">ഓര്‍മ്മയിലെന്നും അവ്യക്തമായ ഒരു ഉത്സവമേളം ഉച്ചസ്ഥായിയില്‍ കേട്ടു.</span></b><br />
<b><span style="font-size: 130%;">ചെവിടടപ്പിക്കുന്ന കതിനാ വെടികളും ...നക്ഷത്രപ്പൂക്കള്‍ വിരിയിക്കുന്ന വെടിക്കെട്ടുകളും കണ്മുന്പില് തെളിഞ്ഞു.</span></b><br />
<b><span style="font-size: 130%;">പിന്നെ...ആളിക്കത്തുന്ന തീയില്‍ നിന്നും ദൂരേയ്ക്ക് പറന്നു പറന്നു പോകും പോലെ...</span></b><br />
<b><span style="font-size: 130%;">കൂട്ടുകാര്‍ പിടിച്ചു വലിച്ച് ജീപ്പില്‍ കയറ്റിയപ്പോഴും പണപ്പെട്ടിയും ടിക്കറ്റും തന്നു റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും മിണ്ടാനായില്ല.</span></b><br />
<b><span style="font-size: 130%;">കൂടെയുള്ളവര്‍ ഓരോ മാര്‍ഗത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു.</span></b><br />
<b><span style="font-size: 130%;">പക്ഷെ, എന്തിനെന്നറിയാതെ കാലുകള്‍ ചലിച്ചത് പോലിസ് സ്റ്റേഷനിലേയ്ക്കാണ് . </span></b><br />
<b><span style="font-size: 130%;">" അതെ. ഞാനാണ് അയാളെ കൊന്നത്."</span></b><br />
<b><span style="font-size: 130%;">''എന്തിന്?' '</span></b><br />
<b><span style="font-size: 130%;">''നിര്‍ദ്ദേശം കിട്ടി. ചെയ്തു. ''</span></b><br />
<b><span style="font-size: 130%;">ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണ് എന്നും അറിയാത്ത കാര്യം .</span></b><br />
<b><span style="font-size: 130%;">അറിയണം എന്ന് ആഗ്രഹിക്കാത്ത കാര്യം.</span></b><br />
<b><span style="font-size: 130%;">അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മുറപോലെ നടന്നു.</span></b><br />
<b><span style="font-size: 130%;">കേസ് ...കോടതി...റിമാണ്ട് ....</span></b><br />
<b><span style="font-size: 130%;">പാര്‍ട്ടി നേതാക്കള്‍ കൈ മലര്‍ത്തി.</span></b><br />
<b><span style="font-size: 130%;">''ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ല.''</span></b><br />
<b><span style="font-size: 130%;">ഏതു ദുര്‍ഘട സന്ധികളെയും തരണം ചെയ്യാറുള്ള ഗൌതമന്റെ കീഴടങ്ങല്‍</span></b><br />
<b><span style="font-size: 130%;">അമീര്‍ദാദയേയും അത്ഭുതപ്പെടുത്തി.</span></b><br />
<b><span style="font-size: 130%;">ഇത്തരക്കാരെ എത്രയും വേഗം ഇല്ലാതാക്കുക എന്നതായിരുന്നു അധോലോക നിയമം .</span></b><br />
<b><span style="font-size: 130%;">എന്നിട്ടും തയ്യാറാണെങ്കില്‍ രായ്ക്കുരാമാനം രക്ഷപ്പെടുത്താം എന്ന സന്ദേശമാണ്</span></b><br />
<b><span style="font-size: 130%;">അമീര്‍ ദാദ യില്‍ നിന്നും കിട്ടിയത്.ഗൌതമനോട് മാത്രം ഉണ്ടായിരുന്ന പ്രത്യേക പരിഗണന.</span></b><br />
<b><span style="font-size: 130%;">പക്ഷെ തയ്യാറായില്ല.ഈ ചോരക്കളി മതിയെന്ന് മനസ്സ് ശഠിച്ചു.</span></b><br />
<b><span style="font-size: 130%;">ഏതു ശിക്ഷയും ഏറ്റു വാങ്ങാനാണ് തീരുമാനിച്ചത്.</span></b><br />
<b><span style="font-size: 130%;">സത്യം മാത്രമേ പറഞ്ഞുള്ളൂ.</span></b><br />
<b><span style="font-size: 130%;">''അയാള്‍ ആരെന്നു എനിക്കറിയില്ല.എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ഭംഗിയായി ചെയ്തു.അത്രമാത്രം''</span></b><br />
<b><span style="font-size: 130%;">ഒറ്റുകാരന് എന്ന കുറ്റബോധം ഉണ്ടായിട്ടും വരുന്നത് വരട്ടെ എന്ന് കരുതി.</span></b><br />
<b><span style="font-size: 130%;">അമീര്‍ </span><span style="font-size: 130%;"> ദാദയ്ക്കും സംഘത്തിനും കുഴപ്പം ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു.</span></b><br />
<b><span style="font-size: 130%;">അന്വേഷണങ്ങള്‍ അവിടേയ്ക്കും നീണ്ടു.</span></b><br />
<b><span style="font-size: 130%;">രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെ വിലയ്ക്കെടുത്തവര്‍ സുഖമായി രക്ഷപ്പെട്ടു.</span></b><br />
<b><span style="font-size: 130%;">മാത്രമല്ല അവസരം മുതലെടുത്ത് എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാനും അവര്‍ക്കായി .</span></b><br />
<b><span style="font-size: 130%;">തന്നെപ്പോലുള്ളവര്‍ ആണ് രാഷ്ട്രീയക്കാരുടെ കൊടുംകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗൌതമന് ബോധ്യമായി.</span></b><br />
<b><span style="font-size: 130%;">തന്റെ ഈ കീഴടങ്ങല്‍ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ.</span></b><br />
<b><span style="font-size: 130%;">തന്നെപ്പോലെ ഇനിയും എത്ര എത്രപേര്‍ ..</span></b><br />
<b><span style="font-size: 130%;">പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്.</span></b><br />
<b><span style="font-size: 130%;">എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ എവിടെ നിന്നോ വീണു കിട്ടിയ സംശയത്തിന്റെ ആനുകൂല്യം...</span></b><br />
<b><span style="font-size: 130%;">ജീവപര്യന്തം കഠിന തടവ്.</span></b><br />
<b><span style="font-size: 130%;">അത് എത്ര നിസ്സാരമായ ശിക്ഷ ..പതിനാലു സംവത്സരങ്ങള്‍ ഇരുണ്ടു വെളുത്ത് കഴിഞ്ഞു പോയി.</span></b><br />
<b><span style="font-size: 130%;">ജയിലഴികളുടെ വിഘ്നങ്ങളില്ലാത്ത വിശാലമായ ഒരു ലോകമാണ് തനിക്കു മുന്നില്‍ എന്നോര്‍ത്തപ്പോള്‍ ഗൌതമന് അഭിമാനം തോന്നി.</span></b><br />
<b><span style="font-size: 130%;">ഇത്തരം ഒരനുഭൂതി ആദ്യമായാണ് .കാറ്റില്‍ പെട്ട് പറന്നു പോകുന്ന ഒരു അപ്പൂപ്പന് താടി പോലെ ..</span></b><br />
<b><span style="font-size: 130%;">അനുകൂലമായ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട് ഒരു പുതു ജീവിതം തുടങ്ങാനാണ് അതിന്റെ യാത്ര....</span></b><br />
<b><span style="font-size: 130%;">പക്ഷെ ...തനിക്കോ...?!!</span></b><br />
<b><span style="font-size: 130%;">ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു ഇത്രനാള്‍ ...</span></b><br />
<b><span style="font-size: 130%;">ജീവഭയം കൂടാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന രാവുകള്‍...ബന്ധുക്കള്‍... സ്വന്തക്കാര്...</span></b><br />
<b><span style="font-size: 130%;">എല്ലാവരോടുമൊപ്പം ഒരു ജീവിതം...!</span></b><br />
<b><span style="font-size: 130%;">പക്ഷെ തനിക്ക് ആരാണുള്ളത്?</span></b><br />
<b><span style="font-size: 130%;">ഒരു അനാഥന്റെ ഒടുങ്ങാത്ത നിരാശ ഗൌതമനെ വീര്‍പ്പുമുട്ടിച്ചു.</span></b><br />
<b><span style="font-size: 130%;">വിശാലമായ മൈതാനത്തിലെ നിരത്തിക്കെട്ടിയ തമ്പുകളില്‍</span></b><br />
<b><span style="font-size: 130%;">കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി.</span></b><br />
<b><span style="font-size: 130%;">വിരല്‍ അറ്റ് പോയ വികൃതരൂപിയായ ഒരു മനുഷ്യക്കോലം അവനെ ആശ്വസിപ്പിച്ചു.</span></b><br />
<b><span style="font-size: 130%;">വിശന്നപ്പോള്‍ കിട്ടിയ ആഹാരത്തിന്റെ പേരില്‍,</span></b><br />
<b><span style="font-size: 130%;">കുഷ്ഠരോഗം വികൃതമാക്കാത്ത ആ മനസ്സിലെ ദയാവായ്പ്പിന്റെ പേരില്‍,</span></b><br />
<b><span style="font-size: 130%;">അയാളെ അച്ഛന് എന്ന് വിളിച്ചു.</span></b><br />
<b><span style="font-size: 130%;">പട്ടിണിയും പരിവട്ടവുമായി ആ നാട് തെണ്ടികളോടൊപ്പം നടന്നു.</span></b><br />
<b><span style="font-size: 130%;">വളര്‍ന്നു.അനുഭവങ്ങള്‍ നല്കിയ അറിവുകള്‍ മാത്രം സ്വായത്തമായി.</span></b><br />
<b><span style="font-size: 130%;">യാത്രയ്ക്കിടയില്‍ വഴിവക്കില്‍ എവിടെയോ വീണു മരിച്ച ആ </span><span style="font-size: 130%;">കുഷ്ഠ</span><span style="font-size: 130%;">രോഗിയുടെ സ്നേഹം ഒരു നഷ്ടമായി തോന്നാത്ത വിധം കഠിനമായ മനസ്സോടെയാണ് നാട് വിട്ടതും അമീര്‍ ദാദയോടൊപ്പം ചേര്‍ന്നതും.</span></b><br />
<b><span style="font-size: 130%;">കൈക്കരുത്തും എന്തിനും പോന്ന ചക്കൂറ്റവും അമീര്‍ ദാദയുടെ പ്രിയപ്പെട്ടവനാക്കി.</span></b><br />
<b><span style="font-size: 130%;">ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തു.</span></b><br />
<b><span style="font-size: 130%;">കിട്ടിയ പണം ധൂര്‍ത്തടിച്ച് ജീവിച്ചു.</span></b><br />
<b><span style="font-size: 130%;">ആരോടും ബാധ്യതയില്ലാതെ .</span></b><br />
<b><span style="font-size: 130%;">ആര്‍ക്കുവേണ്ടിയും നീക്കി വയ്ക്കാതെ..</span></b><br />
<b><span style="font-size: 130%;">സ്വന്തം നിലനില്‍പ്പിനപ്പുറം ഒരു ബന്ധവും വിലപ്പെട്ടതായില്ല.</span></b><br />
<b><span style="font-size: 130%;">പക്ഷെ,</span></b><br />
<b><span style="font-size: 130%;">ശ്വാസം നിലയ്ക്കുന്നതിനു മുന്‍പേ കേട്ട ഹൃദയം തകര്‍ന്ന ഒരു നിലവിളി....</span></b><br />
<b><span style="font-size: 130%;">ചാരം മൂടിക്കിടന്ന മൃദുല വികാരങ്ങളെ അത് തൊട്ടുണര്‍ത്തി .</span></b><br />
<b><span style="font-size: 130%;">ഒരു വഴിത്തിരിവിന് അത് പ്രേരകമായി.കിട്ടിയ ശിക്ഷ ആശ്വാസത്തോടെ അനുഭവിക്കുമ്പോഴും സ്വസ്ഥത നശിപ്പിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞിരുന്നു.</span></b><br />
<b><span style="font-size: 130%;">വെറും ഒരസ്വാസ്ഥ്യം അല്ല .ആര്‍ദ്ര മായ സാന്ത്വനം പോലെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരികാനുഭവം ...!</span></b><br />
<b><span style="font-size: 130%;">അതിനൊരു വ്യാഖ്യാനം കണ്ടെത്താന്‍ ഇത് വരെ ആയില്ല.</span></b><br />
<b><span style="font-size: 130%;">ശിക്ഷകഴിഞ്ഞു പുറത്തു വന്ന ഈ നിമിഷത്തിലും ആ വിളി തന്റെ ചുറ്റും പ്രകമ്പനം കൊള്ളുന്നുണ്ടെന്ന് ഗൌതമന് തോന്നി.</span></b><br />
<b><span style="font-size: 130%;">ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡില്‍ നിരാശയോടെ അയാള്‍ ഇരുന്നു.</span></b><br />
<b><span style="font-size: 130%;">എവിടെയ്ക്കാണ് പോകേണ്ടത്..? തന്റെ കീഴടങ്ങലും കുറ്റസമ്മതവും അമീര്‍ ദാദയുടെ മരണത്തിനും സംഘത്തിന്റെ നാശത്തിനും ഇടയാക്കിയെന്നു പിന്നീട് അറിഞ്ഞിരുന്നു.</span></b><br />
<b><span style="font-size: 130%;">തിരിച്ചു ചെന്നാല്‍ അവരില്‍ ഒരാളെങ്കിലും പ്രതികാരത്തിന് ഒരുങ്ങി എങ്കിലോ...?</span></b><br />
<b><span style="font-size: 130%;">അല്ലെങ്കില്‍ തന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണല്ലോ.</span></b><br />
<b><span style="font-size: 130%;">''ഗൌതം..''</span></b><br />
<b><span style="font-size: 130%;">തന്നെ പേര് ചൊല്ലി വിളിക്കുന്നതാരാണ്? ജയിലില്‍ വെറും നമ്പര്‍ ആയിരുന്നു.</span></b><br />
<b><span style="font-size: 130%;">ഇടയ്ക്കൊക്കെ അമീര്‍ ദാദ പേര് വിളിച്ചിരുന്നു.</span></b><br />
<b><span style="font-size: 130%;">പക്ഷെ ഇപ്പോള്‍...?</span></b><br />
<b><span style="font-size: 130%;">കാറില്‍ നിന്നിറങ്ങി തനിക്ക് നേരെ നടന്നു വരുന്ന അപരിചിതനെ സംശയത്തോടെ നോക്കി.</span></b><br />
<b><span style="font-size: 130%;">''ഓര്‍മ്മയുണ്ടോ എന്നെ...?ഞാന്‍ സിദ്ധാര്ഥന് ...നിന്റെ ചിത്തുവേട്ടന് ...''</span></b><br />
<b><span style="font-size: 130%;">ഗൌതമിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. .</span></b><br />
<b><span style="font-size: 130%;">''ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ ജയിലില്‍ വന്നിരുന്നു....''</span></b><br />
<b><span style="font-size: 130%;">പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു.</span></b><br />
<b><span style="font-size: 130%;">സിദ്ധാര്‍ത്ഥന്റെ കൈകള്‍ കൂട്ടി പിടിച്ച് ആവേശത്തോടെ ചോദിച്ചു.</span></b><br />
<b><span style="font-size: 130%;">''എവിടെ ....?ആ അമ്മ എവിടെ..?എനിക്ക് ഒരിക്കല്‍ക്കൂടി അവരെ ഒന്ന് കാണാന്‍ പറ്റ്വോ ?</span></b><br />
<b><span style="font-size: 130%;">പുഞ്ചിരിയോടെ സിദ്ധാര്ഥന് ഗൌതമന്റെ തോളില്‍ തട്ടി .</span></b><br />
<b><span style="font-size: 130%;">''തീര്‍ച്ചയായും. അമ്മ നിന്നെ കാത്തിരിക്കുകയാണ് ...വരൂ...''</span></b><br />
<b><span style="font-size: 130%;">അന്തര്പ്രേരണ കൊണ്ടെന്നപോലെ ഗൌതം സിദ്ധാര്‍ഥനെ അനുഗമിച്ചു.</span></b><br />
<b><span style="font-size: 130%;">കാര്‍ നഗരത്തിന്റെ തിരക്കിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗൌതമന്റെ മനസ്സ് നിറയെ ആ അമ്മയുടെ രൂപമായിരുന്നു.</span></b><br />
<b><span style="font-size: 130%;">അന്ന്,</span></b><br />
<b><span style="font-size: 130%;">തനിക്കു സന്ദര്‍ശകരുണ്ടെന്നു കേട്ടപ്പോള്‍ അമീര്‍ ദാദയുടെ ആള്ക്കാര് ആരെങ്കിലും</span></b><br />
<b><span style="font-size: 130%;">ആയിരിക്കുമെന്നെ കരുതിയുള്ളു.</span></b><br />
<b><span style="font-size: 130%;">മറ്റാരും വരാനില്ലല്ലോ.</span></b><br />
<b><span style="font-size: 130%;">പക്ഷെ കണ്ടത് തന്നെപ്പോലൊരു ചെറുപ്പക്കാരനെയും ദു:ഖ ത്തിന്റെ മൂര്‍ത്തി മദ്ഭാവമായ ആ അമ്മയെയും ആണ്.</span></b><br />
<b><span style="font-size: 130%;">അമ്പരപ്പിനറുതി വരുത്തി ചെറുപ്പക്കാരന് പറഞ്ഞു.</span></b><br />
<b><span style="font-size: 130%;">''വെറുതെ ....ഒന്ന് കാണാന്‍ വന്നതാണ്.''</span></b><br />
<b><span style="font-size: 130%;">തന്നെ നിര്‍ന്നിമേഷം നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു .</span></b><br />
<b><span style="font-size: 130%;">ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു</span></b><br />
<b><span style="font-size: 130%;">പ്രതീക്ഷിക്കാത്ത ഒരു നിമിഷം അവര്‍ അരികിലെത്തി വിറയ്ക്കുന്ന കൈകള്‍ക്കുള്ളില്‍ മുഖമൊതുക്കി </span><span style="font-size: 130%;">തന്റെ </span><span style="font-size: 130%;">നെറ്റിയില്‍ ചുംബിച്ചു .</span></b><br />
<b><span style="font-size: 130%;">ആ കണ്ണുനീര് തന്റെ മുഖത്തും നെഞ്ചിലും പടര്‍ന്നു.</span></b><br />
<b><span style="font-size: 130%;">പെട്ടെന്ന് അവരെ പിടിച്ച് മാറ്റി പുറത്തേയ്ക്ക് നയിക്കുന്നതിനിടയില്‍ ആ മകന് ശാസിക്കുന്നത് വ്യക്തമായി കേട്ടു.</span></b><br />
<b><span style="font-size: 130%;">''ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്..എന്നിട്ടിപ്പോ...</span><span style="font-size: 130%;">.''</span></b><br />
<b><span style="font-size: 130%;">വെള്ള സാരിത്തുമ്പ് കടിച്ചു പിടിച്ച് കരച്ചിലമര്‍ത്തി തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു നീങ്ങിയ ആ രൂപം മനസ്സില്‍ നിന്നും മാഞ്ഞതേയില്ല.</span></b><br />
<b><span style="font-size: 130%;">ഒന്നും പറഞ്ഞില്ലെങ്കിലും ആ മൌനം എത്ര വാചാലമായിരുന്നു.</span></b><br />
<b><span style="font-size: 130%;">അന്നത്തെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെട്ടതുപോലെ ഗൌതമന് നെറ്റി തടവി.</span></b><br />
<b><span style="font-size: 130%;">അയാളുടെ നോട്ടം സിദ്ധാര്‍ത്ഥനില്‍ ആയി .</span></b><br />
<b><span style="font-size: 130%;">നോക്കും തോറും അപരിചിതത്വത്തിന്റെ മറ നീങ്ങുകയാണെന്നും</span></b><br />
<b><span style="font-size: 130%;">സ്വന്തം രൂപം മുന്നില്‍ കാണുകയാണെന്നും ഗൌതമിന് തോന്നി.</span></b><br />
<b><span style="font-size: 130%;">പേരറിയാത്ത ഒരു വികാരം ഉള്ളില്‍ ഉണര്‍ന്നു.</span></b><br />
<b><span style="font-size: 130%;">അയാള്‍ മന്ത്രിച്ചു. ''ചിത്തുവേട്ടന് ...!'</span></b><br />
<b><span style="font-size: 130%;">വിളികേട്ടത് പോലെ സിദ്ധാര്ഥന് മുഖം തിരിച്ചു.ആ കണ്ണുകളില്‍ കനിവും വാത്സല്യവും തുളുമ്പി.</span></b><br />
<b><span style="font-size: 130%;">''എന്താണ് ആലോചിക്കുന്നത് ? ''</span></b><br />
<b><span style="font-size: 130%;">ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഗൌതമന് തുറന്നു പറഞ്ഞു.</span></b><br />
<b><span style="font-size: 130%;">''എനിക്ക് ..... എനിക്കൊന്നും ...മനസ്സിലാകുന്നില്ല.''</span></b><br />
<b><span style="font-size: 130%;">ആര്‍ദ്ര സ്വരത്തില്‍ സിദ്ധാര്ഥന് ആശ്വസിപ്പിച്ചു..</span></b><br />
<b><span style="font-size: 130%;">''ഒക്കെ പറയാം.''</span></b><br />
<b><span style="font-size: 130%;">മുത്തശ്ശിക്കഥ കേള്‍ക്കാന്‍ വെമ്പുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ഗൌതമനില്‍.</span></b><br />
<b><span style="font-size: 130%;">സിദ്ധാര്‍ഥന്റെ വാക്കുകള്‍ കേള്‍ക്കുന്തോറും അത്ഭുതവും സന്തോഷവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി....</span></b><br />
<b><span style="font-size: 130%;">ഓര്‍മ്മകളില്‍ അവ്യക്തമായിരുന്ന കാഴ്ചകള്‍ തെളിഞ്ഞു വന്നു.</span></b><br />
<b><span style="font-size: 130%;">ചെവിക്കുള്ളില്‍ മുഴങ്ങുന്ന ഉത്സവമേളം...കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്രപ്പൂക്കള്‍...അച്ഛന്റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി...</span></b><br />
<b><span style="font-size: 130%;">കാതടപ്പിക്കുന്ന പൊട്ടിത്തെറി...അഗ്നിപ്രളയം ..</span></b><br />
<b><br /></b>
<b><span style="font-size: 130%;">''എല്ലാം തീര്‍ന്നു എന്നാണ് കരുതിയത്..കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഇടയില്‍ നിന്നും കിട്ടിയ ഒരു കൊച്ചു ശരീരം...അത് നിന്റെതെന്നു വിശ്വസിച്ചു.പക്ഷെ...''</span></b><br />
<b><span style="font-size: 130%;">കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ സിദ്ധാര്ഥന് തുടര്‍ന്നു.</span></b><br />
<b><br /></b>
<b><span style="font-size: 130%;">''കേസിന്റെ അന്വേഷണത്തിനിടയില്‍ നിന്റെ വേര് തേടി എത്തിപ്പെട്ടത് ഒരു നാടോടിക്കൂട്ടത്തില്‍</span></b><br />
<b><span style="font-size: 130%;">ആയിരുന്നു.നീ ഒരു കുഷ്ഠരോഗിയുടെ വളര്‍ത്തു പുത്രന്..അല്ലേ..?ശരിയല്ലേ?''</span></b><br />
<b><span style="font-size: 130%;">ഗൌതമന് മറുപടി പറഞ്ഞില്ല.</span></b><br />
<b><span style="font-size: 130%;">ചിത്തു വേ ട്ടന് ..!...അമ്മ....!.അച്ഛന്...!</span></b><br />
<b><span style="font-size: 130%;">ഗൌതമന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആശ്വസിപ്പിക്കും പോലെ സിദ്ധാര്ഥന് മൊഴിഞ്ഞു.</span></b><br />
<b><br /></b>
<b><span style="font-size: 130%;">''ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മനസ്സായത് കൊണ്ടാകാം വ്യക്തമായ തെളിവ് കിട്ടും വരെ ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ അമ്മ നിന്നെ തിരിച്ചറിഞ്ഞു.''</span></b><br />
<b><span style="font-size: 130%;">എന്നോ നഷ്ടപ്പെട്ട മകനെ ഒരു കൊലപാതകിയുടെ വേഷത്തില്‍ കാണേണ്ടി വന്ന അമ്മയുടെ തളര്‍ന്ന മുഖം ആയിരുന്നു ഗൌതമന്റെ മനസ്സില്‍.</span></b><br />
<b><span style="font-size: 130%;">കരയണോ ചിരിക്കണോ എന്നയാള്‍ സംശയിച്ചു.</span></b><br />
<b><span style="font-size: 130%;">ഇതൊന്നും സ്വപ്നമല്ല. താന്‍ അനാഥനല്ല .</span></b><br />
<b><span style="font-size: 130%;">ഈ തിരിച്ചു പോക്ക് അച്ഛനമ്മമാരുടെ സന്നിധിയിലേയ്ക്കാണ്</span></b><br />
<b><span style="font-size: 130%;">അരികിലിരിക്കുന്നത് സഹോദരന്.....</span></b><br />
<b><span style="font-size: 130%;">പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ വിശ്വാസം തോന്നി.</span></b><br />
<b><span style="font-size: 130%;">പക്ഷെ,</span></b><br />
<b><span style="font-size: 130%;">ആ സ്നേഹതീരത്ത് അണയാന്‍ തനിക്കെന്തു യോഗ്യതയാണ് ഉള്ളത്?</span></b><br />
<b><span style="font-size: 130%;">പാപി....മഹാപാപി...!!</span></b><br />
<b><span style="font-size: 130%;">മനസ്സ് വായിച്ചതുപോലെ സിദ്ധാര്ഥന് പറഞ്ഞു.</span></b><br />
<b><br /></b>
<b><span style="font-size: 130%;">''കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കേണ്ട .കുറ്റബോധം മനസ്സിനെ പരുവപ്പെടുത്താന്‍ ശിക്ഷയുടെ കാലാവധി വേണ്ടുവോളം ഉപകരിച്ചില്ലേ?അതിനു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി ഓരോ ദിവസവും എണ്ണിത്തീര്‍ത്ത് അമ്മ നിന്നെ കാത്തിരിക്കുകയാണ്.''</span></b><br />
<b><br /></b>
<b><span style="font-size: 130%;">ഗൌതമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.</span></b><br />
<b><span style="font-size: 130%;">ഒക്കെ മറക്കാന്‍ ശ്രമിച്ചു കൊണ്ട് വരും നിമിഷങ്ങളിലെ ആനന്ദം അയാള്‍ അനുഭവിച്ചു.</span></b><br />
<b><span style="font-size: 130%;">അച്ഛനമ്മമാരുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി.</span></b><br />
<b><span style="font-size: 130%;">സ്നേഹ ചുംബനങ്ങള്‍ ഏറ്റ് കോരിത്തരിച്ചു.</span></b><br />
<b><span style="font-size: 130%;">അമ്മയുടെ കൈപിടിച്ച് മുറ്റത്ത് പിച്ചവച്ചു.</span></b><br />
<b><span style="font-size: 130%;">അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു.</span></b><br />
<b><br /></b>
<b><span style="font-size: 130%;">സിദ്ധാര്ഥന് ചിന്തകളില്‍ നിന്നും ഗൌതമനെ തൊട്ടുണര്‍ത്തി .</span></b><br />
<b><span style="font-size: 130%;">''വരൂ...ഇതാണ് നമ്മുടെ വീട്....''</span></b><br />
<b><br /></b>
<b><span style="font-size: 130%;">കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗൌതമന്റെ പാദങ്ങള്‍ വിറച്ചു.</span></b><br />
<b><span style="font-size: 130%;">മണല്‍ത്തരികളുടെ സ്പര്‍ശം അയാളെ ഇക്കിളിപ്പെടുത്തി.</span></b><br />
<b><span style="font-size: 130%;">ശരീരത്തിനുള്ളില്‍ ഉഷ്ണജല പ്രവാഹം ഉറവെടുത്തു.</span></b><br />
<b><span style="font-size: 130%;">സിദ്ധാര്‍ഥന്റെ തോളോട് ചേര്‍ന്ന് മുറ്റത്തെത്തുമ്പോള്‍ ,</span></b><br />
<b><span style="font-size: 130%;">'മോനെ...'എന്ന വിളിയോടെ വാതില്ക്കല് അമ്മ.</span></b><br />
<b><br /></b>
<b><span style="font-size: 130%;">അടക്കാനാവാത്ത ആനന്ദത്തിരത്തള്ളലോടെ</span></b><br />
<b><span style="font-size: 130%;">ആ കൈകളിലേയ്ക്ക് ഗൌതമന് ഓടി അണഞ്ഞു.</span></b><br />
<b><span style="font-size: 130%;">പെട്ടെന്ന് തീപ്പൊള്ളല്‍ ഏറ്റപോലെ അയാള്‍ പിന്നോട്ട് മാറി.</span></b><br />
<b><span style="font-size: 130%;">അമ്മയുടെ ദീപ്ത രൂപത്തിനും അപ്പുറം ചുവരില്‍ പൂമാല ഇട്ട് അലങ്കരിച്ച ഒരു മുഖം...</span></b><br />
<b><br /></b>
<b><span style="font-size: 130%;">ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്ന ശബ്ദ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു.</span></b><br />
<b><span style="font-size: 130%;">പ്രതിക്കൂട്ടില്‍ വിധിവാചകത്തിനു കാതോര്‍ത്തു നില്ക്കുന്ന കുറ്റവാളി ..</span></b><br />
<b><span style="font-size: 130%;">ന്യായാധിപന് അമ്മയുടെ മുഖം.</span></b><br />
<b><span style="font-size: 130%;">ദൈവം പോലും മാപ്പ് തരാത്ത കുറ്റത്തിന് മരണശിക്ഷ അല്ല</span></b><br />
<b><span style="font-size: 130%;">മരണം വരെ ശിക്ഷ....</span></b><br />
<b><span style="font-size: 130%;">സ്വീകരിക്കാതെ വയ്യാ. ...അനുഭവിക്കാതെ വയ്യാ...</span></b><br />
<b><span style="font-size: 130%;">ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്ന ഗൌതമനെ</span></b><br />
<b><span style="font-size: 130%;">സ്നേഹത്തിന്റെ കൈവിലങ്ങിനുള്ളില്‍</span></b><br />
<b><span style="font-size: 130%;">ആ അമ്മ പൊതിഞ്ഞു പിടിച്ചു.</span></b><br />
<b><span style="font-size: 130%;">***********************</span></b></div>
</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com17tag:blogger.com,1999:blog-2584618528800311633.post-91906130126600354052010-09-09T14:41:00.000-07:002012-04-12T01:41:19.581-07:00ഞങ്ങള്‍ സന്തുഷ്ടരാണ്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 130%;"><span style="font-style: italic; font-weight: bold;"><br /></span></span><span style="font-size: 130%;"><span style="font-size: 180%; font-weight: bold;">ഞങ്ങളുടെ ദാമ്പത്യത്തിന് 30 വയസ്സ്.</span></span><br />
<span style="font-size: 130%;"><span style="font-style: italic; font-weight: bold;"><br />ആമുഖം.</span><span style="font-weight: bold;"><span style="font-size: 180%;"> </span> </span><br />അത് ഒരു വേനല്‍ അവധി ആയിരുന്നു.<br />അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്.<br />സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.<br />മാതാപിതാക്കള്‍ക്കും സഹോദരന്മാര്ക്കും വിവാഹിതരെങ്കില്‍ ഭര്ത്താക്കന്മാര്ക്കും മാത്രമേ ക്യാമ്പ് അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.<br />ക്യാമ്പ് തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)<br />കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.<br />അതാരെന്ന ചോദ്യത്തിനു ഞാന്‍<br /> 'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.<br />അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന ,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ചനോട് പറഞ്ഞിരുന്നു.<br /><br /><span style="font-style: italic; font-weight: bold;">ശേഷം</span><br /><br />അന്നത്തെ ക്യാമ്പ് പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.<br />എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ് രണ്ടു സന്ദര്‍ശകര്‍ എത്തിയത്.<br />ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.<br />പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച് സുഹൃത്തും ,സീമയോടു സംസാരിച്ച് അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത് ആരാ എന്താ എന്ന ചോദ്യവുമായ് വന്നു.<br />സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.<br />'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'<br />ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.<br />ഒരഞ്ചു മിനുട്ട് തികച്ചായില്ലെന്നാണ് ഓര്‍മ്മ;<br />അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.<br />പെട്ടെന്നൊരു മീറ്റിംഗ്...!!!<br />ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...<br />സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്...<br />എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട് വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.<br />സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.<br />എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.<br />"കുട്ടി ഇങ്ങെണീറ്റു വരിക."<br />ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.<br />പെരുത്ത </span><span style="font-size: 130%;">ആകാം</span><span style="font-size: 130%;">ക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.<br />"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്?"<br />ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.<br />എങ്കിലും പറഞ്ഞു.<br />"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന് കൊടുത്തയച്ചത് ."<br />ടീച്ചറുടെ മുഖം ഇരുണ്ടു.<br />"കുട്ടിയ്ക്ക് എത്ര തരമുണ്ട്?ഒരിക്കല്‍ പറഞ്ഞു അച്ഛന് ആണെന്ന്...പിന്നെ പറയണു </span><span style="font-size: 130%;">അച്ചാച്ചന് എന്ന് </span><span style="font-size: 130%;">....ഇതൊന്നും ഇവിടെ പറ്റില്ല."<br />തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...<br />പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.<br />ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന് എന്നാണ് വിളിക്കാറുള്ളത്.<br />(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)<br />പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന് എന്നു പറഞ്ഞിട്ടുണ്ട്.<br />അതിലെന്താണു തെറ്റ്?<br />ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ് എന്നെ പൊള്ളിച്ചത്.<br />ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.<br /> ഏതു വിധവും </span><span style="font-size: 130%;">എന്നെ</span><span style="font-size: 130%;">താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന് എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.<br />ടീച്ചര്‍ കത്തിക്കയറുകയാണ്<br />"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?<br />ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?<br />മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"<br /><br />മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.<br />ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.<br />ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.<br />അതില്‍ എത്രയൊ ഭേദമാണ് മരണം...<br />തൊട്ടപ്പുറത്ത് പയ്യാമ്പലം ബീച്ച്....<br />എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു <br />അത്രയേറെ മാധുര്യം അനുഭവപ്പെട്ടത് അന്നാണ്!<br />ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.<br />അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....<br />തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.<br />സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....<br />ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.<br />"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്."<br />"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?<br />കുട്ടിയുടെ സഹോദരനാണോ അയാള്‍?"<br />സമ്മതിച്ചു.<br />"അല്ല."<br />"പിന്നെ???"<br />തികച്ചും ശാന്തമായി മൊഴിഞ്ഞു.<br />'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...<br />എന്റെ ..ഭര്‍ത്താവാണ്"<br />വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്.<br />പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.<br />അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...<br />"കുട്ടിയെന്താ കളിപറയുകയാണോ"<br />ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.<br />'സത്യമാണ്.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്.<br />വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട് എന്റെ പഠനം കഴിയും വരെ<br />അത് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.<br />ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.<br />കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!<br />എല്ലാവരും വിശ്വസിച്ചുവൊ?!<br />ഇല്ലെങ്കിലും സാരമില്ല. ...<br />പാതാളത്തിലേയ്ക്കു താഴ്ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...<br />വരും വരായ്കകള്‍ എന്തും ആകട്ടെ.<br />ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.<br />മരിക്കാന്‍ തീരുമാനിച്ചവന്<br />അതിനേക്കാള്‍ കടുത്ത ശിക്ഷ നല്കാന് ആര്‍ക്കാണു കഴിയുക...?!!<br /><br /><span style="font-weight: bold;"><span style="font-style: italic;">പിന്നാമ്പുറം</span><br /></span>സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ് അസ്സംബ്ലിമണിയും<br />ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.<br />പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.<br />അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.<br />സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.<br />അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ് സുഹൃത്തിനെ അറിയിച്ചത്.<br /><br />അതെ സുഹൃത്ത്....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...<br />ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്.<br />ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ<br />ശരിക്കും എതിര് ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..<br />ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...<br />എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും<br />അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ<br />ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.<br />പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.<br />കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.<br />പക്ഷെ <br />ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.<br />അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍ <br />സുഹൃത് ബന്ധത്തിനപ്പുറം<br />പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും<br />ദൈവം കൂട്ടു നിന്നു.<br />രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....<br />ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്<br />അത് സാധിച്ചു കൊടുത്തുകൊണ്ട്<br />സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....<br />വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം<br />മാസങ്ങള്‍ കഴിഞ്ഞ്<br />ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍<br />1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.</span><span style="font-size: 130%;"> <span style="font-weight: bold;"><br /><span style="font-style: italic;">ഇന്ന്</span></span> </span><br />
<span style="font-size: 130%;"> <span style="font-size: 180%; font-weight: bold;"><span style="font-size: 100%;">അതെ .</span><br />ഞങ്ങളുടെ ദാമ്പത്യത്തിന് 30 വയസ്സ്.</span><br />കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....<br />എന്നും താങ്ങായ് ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....<br />സന്താന സൗഭാഗ്യം നല്കി അനുഗ്രഹിച്ചു...<br />പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.<br />ആ ദിവ്യ സ്നേഹത്തിനു മുന്പില് ശിരസ്സു നമിക്കുമ്പോള്‍<br />ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു<br />എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ<br />ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...<br />ആ ചിരി....!<br />അന്നത്തെ അസ്സംബ്ലി ഹാള്‍...!!<br />പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!<br />*********************************</span></div>ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com30tag:blogger.com,1999:blog-2584618528800311633.post-17172095186546956752010-02-02T10:23:00.000-08:002016-09-16T10:23:34.604-07:00ഊര്‍മ്മിള.<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: small;">എന്റെ ലക്ഷ്മണനെ വിഴുങ്ങിയസരയു നദിയിലെ അലകളുടെ അലര്‍ച്ച ....<br />രാമാ,നീ അതു കേള്‍ക്കുന്നുണ്ടോ?<br />ആ സ്വരത്തിലെ ദീനത നിന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതേയില്ലേ?<br />ഉണ്ടാവില്ല.നീ വലിയവനാണല്ലൊ.<br />മറ്റു നൂറു നൂറു കാര്യങ്ങള്‍ക്കിടയില്‍ ഈ വിലാപങ്ങള്‍ക്ക്എന്തു പ്രസക്തി.?<br />എങ്കിലും രാമാ,<br />ഇത്രയും ക്രൂരനാകാന്‍ നിനക്കെങ്ങനെ കഴിഞ്ഞു.?<br />നിനക്കറിയാമായിരുന്നില്ലെ ഞങ്ങളുടെ ദാമ്പത്യം എത്ര സന്തോഷകരമായിരുന്നു എന്ന്.<br />അതില്‍ വിഷം കലര്‍ത്തി രസിച്ചത് ആരായിരുന്നു?<br />ഒഴിഞ്ഞു മാറാന്‍ നോക്കേണ്ട...എനിക്കറിയാം<br />നീ...നീ...നീയാണതു ചെയ്തത്.<br />എന്തിന്?<br />സദാ രാമ രാമ എന്നു ജപിച്ചു നടന്ന നിന്റെ അനുജനോട് നീ എന്തിനതു ചെയ്തു.?<br />അല്പം കരുണ കാണിക്കാമായിരുന്നില്ലെ?<br />ഒന്നോര്‍ത്താല്‍,<br />നിന്നേക്കാളും എത്ര വലിയവനാണു നിന്റെ അനുജന്....<br />പാവം ലക്ഷമണന് .....<br />സ്വന്തം മഹത്വം അദ്ദേഹം അറിഞ്ഞില്ല.<br />വിഡ്ഡി...പമ്പര വിഡ്ഡി!!!<br />അതു മുതലെടുക്കാന്‍ നീ സാമര്‍ഥ്യം കാണിച്ചു.<br />ഇതൊന്നും മനസ്സിലാകാതെ എന്റെ ലക്ഷ്മണന് നിനക്കു പാദസേവ ചെയ്തു.<br />രാമ....പതിനാലു വര്‍ഷം സീതയോടൊപ്പം നീ ആരണ്യകത്തില്‍ മധുവിധുവിനു പോയപ്പോഴും<br />എന്റെ പതിയെ നിങ്ങളുടെ വിടുപണിക്കായി കൂടെ കൊണ്ടു പോയില്ലേ?<br />എന്റെ ദു:ഖം....,<br />ലക്ഷ്മണന്റെ ദു:ഖം...<br />ഒന്നും നിനക്കു പ്രശ്നമായില്ല...<br />അസൂയ നിറഞ്ഞ നിന്റെ മനസ്സ് ..<br />അഹങ്കാരം നിറഞ്ഞ നിന്റെ മനോഭാവം....<br />രാമാ...<br />ഇനിയെങ്കിലും സത്യം പറയൂ...<br />മധുവിധുവിന്റെ മാദക ലഹരി അടങ്ങിയപ്പോള്‍എന്തിനാണു നീ സീതയെ പരിത്യജിച്ചത്?<br />എന്തിനാണ് അവളെ അഗ്നിയിലെരിച്ചത്.?<br />പ്രജാഹിതം നിറവേറ്റാനാണു പോലും....!!<br />കഷ്ടം...നീതിമാനായ രാജാവ്...<br />നിന്റെ നീതിയും സത്യവും എങ്ങനെയുള്ളതായിരുന്നു എന്ന്<br />ആരും മനസ്സിലാക്കിയില്ല എന്നു നീ വ്യാമോഹിച്ചു..<br />ഒരു സാധാരണ മനുഷ്യന് പോലും നിന്നേക്കാള്‍ വിവേകം കാണിക്കുമായിരുന്നു.<br />ദൈവം എന്നഹങ്കരിച്ച നിന്റെ പ്രവര്‍ത്തികള്‍ എത്ര മ്ലേച്ഛമായിരുന്നു<br />രാമാ,<br />എനിക്കറിയാം എല്ലാം അറിയാം.<br />എന്റെ ലക്ഷ്മണനെ എന്നില്‍ നിന്നകറ്റി<br />എന്റെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെടുത്തി,<br />എന്നെ നിത്യ ദു:ഖത്തിലേയ്ക്കുതള്ളിയിട്ട നിന്നോട്<br />ഞാനെന്തിനു കരുണ കാണിക്കണം...??<br />നിന്റെ മുഖം മൂടി ഞാന്‍ ഈ ലോകത്തിനു മുന്പില് തുറന്നു കാണിക്കും<br />എന്തായാലും സീത ബുദ്ധിമതി ആയിരുന്നു.<br />അല്ലെങ്കില്‍ നിന്നില്‍ നിന്നും രക്ഷപ്പെടാന്‍ അവള് വെമ്പുമായിരുന്നില്ല.<br />എന്നിട്ട് ,<br />അവളുടെ ജീവ ത്യാഗം പോലും നിന്റെ ദൈവീകത്വത്തിന്റെ പൊന്‍ തൂവലാക്കി മാറ്റാന്‍നീ ശ്രമിച്ചു.<br />പക്ഷെ രാമാ,<br />ഉപയോഗിച്ചു പഴകിയ സീതയുടെ ശരീരത്തേക്കാള്‍ ഭംഗിയും തുടിപ്പുംഈ ഊര്മ്മിളയുടെമേനിക്കുണ്ടായിരുന്നു.അല്ലെ?<br />സീതയുടെ ഇല്ലായ്മ നിന്റെ വികാരങ്ങള്‍ക്കു തീപിടിപ്പിച്ചത് ഞാനറിഞ്ഞിരുന്നു...<br />തണുത്ത നിശീഥിനികളില്,നിന്റെ കിടക്കറയില്‍ നിന്നും ഉയരാറുള്ള നെടു വീര്‍പ്പുകള്‍ കേട്ട്<br />സീതയോടുള്ള നിന്റെ സ്നേഹത്തിന്റെ ആഴത്തേപ്പറ്റി<br />പാവം ലക്ഷ്മണന് അടക്കം പറഞ്ഞപ്പോള്‍എന്റെ ഉള്ളില്‍ ചിരി പൊടിഞ്ഞത്<br />ആരും കണ്ടില്ല<br />'ജ്യേഷ്ഠന് ഇങ്ങനെ ദു:ഖിക്കുമ്പോള്‍നമ്മളെങ്ങനെ സന്തോഷമായി കഴിയും ഊര്‍മ്മിളേ 'എന്നു പറഞ്ഞ് ലക്ഷ്മണന്ഓരോ നിമിഷവും<br />എന്നില്‍ നിന്നും അകന്നു മാറിയപ്പോള്‍ഞാനനുഭവിച്ച വീര്‍പ്പു മുട്ടലും ആരും അറിഞ്ഞില്ല.<br />ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകും എന്നു കാത്തിരുന്ന<br />എന്റെ എല്ലാ സ്വപ്നങ്ങളും നീ തകര്‍ത്തില്ലെ?<br />നിന്റെ സാര്‍ത്ഥത...<br />നിന്റെ അസൂയ...<br />ആരുടെ കൂട്ടു പിടിച്ചായാലും നീയതു സാധിച്ചെടുത്തു....<br />എന്റെ ലക്ഷ്മണനെ നീ ഇല്ലാതാക്കി.<br />രാമാ...,<br />ഇനിയും സഹിക്കാന്‍ എനിക്കു മനസ്സില്ല.<br />എന്റെ ദു:ഖം ഹിമാലയത്തേക്കാള്‍ വളര്‍ന്നിരിക്കുന്നു.<br />ഇതിനൊരു അവസാനം കണ്ടേമതിയാകു...<br />ഈ ഏകാന്തത എനിക്ക് അസഹ്യം..<br />കണ്ണീനീര് ഒന്നിനും പരിഹാരം ആകില്ലെന്നു എനിക്കു മനസ്സിലായി....<br />എല്ലാറ്റിനും കാരണം നീയാണ്.നീ മാത്രം....<br />ഇതിനൊരു പോംവഴി കാണാനും നിനക്കേ കഴിയു...<br />ഇനിയെങ്കിലും സമ്മതിക്കു രാമാ...<br />എന്റെ സൗന്ദര്യം നിന്നെ ലഹരി പിടിപ്പിച്ചിരുന്നു എന്ന സത്യം..<br />അതിന്റെ സാക്ഷാത്കാരത്തിനായിട്ടായിരുന്നു ഇത്രനാള്‍ കാത്തിരുന്നത് എന്ന യാഥാര്‍ത്ഥ്യം....<br />ഈ അയോദ്ധ്യ...,<br />അതിന്റെ സൗഭാഗ്യം വീണ്ടെടുക്കുവാന്‍..<br />ഈ രാജധാനിയുടെ മുറ്റത്ത് നമ്മുടെ ഓമനക്കുഞ്ഞുങ്ങള്‍ഓടിക്കളിക്കുവാന്‍...,<br />നീ ഇതു വരെ ചെയ്ത ദുഷ്ക്കര്‍മ്മത്തിനു<br />ഇങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തമാകട്ടെ...<br />ഈ ഊര്‍മ്മിളയുടെ വികാരം അഗ്നിയായി ജ്വലിക്കും മുന്‍പ്,<br />ഇവളുടെ ശാപമേറ്റ് അയോദ്ധ്യയും രഘുവംശം ആകെയും<br />നാമാവശേഷം ആകാതിരിക്കാന്‍...<br />അയോദ്ധ്യാധിപതി ഒരു നല്ല കാര്യം എങ്കിലും ചെയ്തു എന്ന് ലോകം പ്രകീര്‍ത്തിക്കാന്‍....<br />നിന്നിലെ അഹന്ത വെടിയൂ...<br />നിന്റെ മാനുഷിക ദൗര്‍ബല്യങ്ങള്‍അംഗീകരിച്ചുകൊണ്ടു തന്നെ<br />ദയവായി ഈ ഊര്‍മ്മിളയെ സ്വീകരിക്കൂ...<br />ഇവളുടെ മനസ്സിലെ അഗ്നി അണയ്ക്കൂ.<br />**************************************</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com4tag:blogger.com,1999:blog-2584618528800311633.post-52824389637425128062009-03-30T01:21:00.000-07:002016-09-16T07:03:22.157-07:00നിയോഗ വ്യഥകള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 130%;"><span style="font-size: small;">സങ്കടമുണ്ട്.കരഞ്ഞാല്‍ തീരുന്ന പോലെയല്ല.മനസ്സിനെ ഞെരുക്കുന്നതു പോലെ.<br />അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ഛാലും സത്യം അതാണ്.ഒരു നീണ്ട യാത്രയുടെ സമാപ്തി.<br />കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.<br />ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. ഒക്കെയും തീരുന്നു.<br />സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹപൂര്‍വം നല്കിയ ഉപഹാരങ്ങള്‍ കൈയ്യിലൊതുക്കിപ്പിടിച്ച് ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.<br />അദ്ദേഹം വരും.<br />ടീച്ചര്‍ക്ക് ഉറപ്പുണ്ട്.എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു വന്നാക്കാനും കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന് കൃത്യമായി എത്തും.പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്ട്ടുമെന്റില് നിന്നും പിരിഞ്ഞതിനു ശേഷം.<br />പക്ഷെ, കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന് എത്തിയില്ല എന്നതില്‍ ടീച്ചര്‍ക്ക് അത്ഭുതവും അമ്പരപ്പുമുണ്ടായി.പതിവില്ലാത്തതാണിത്<br />ഒരല്പം പരിഭവത്തോടെ ടീച്ചര്‍ ഓര്‍ത്തു<br />അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.<br />ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്<br />സമയം കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത് ശങ്കയ്ക്കും വഴിമാറുന്നത് ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു പിടച്ചില്‍...<br />ശരീരം തളരുന്നു<br />എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി<br />അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന് ഇറങ്ങുന്നതും കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.<br />"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."<br />മകന് തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ ടീച്ചര്‍ ചോദിച്ചു.<br />"അച്ഛന്...?"<br />മകന് ചിരിച്ചു.<br />"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."<br />മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.<br />പല പ്രാവശ്യം മകന്റെ മുന്പില് അച്ഛന് ഇങ്ങനെ അപഹാസ്യനായിട്ടുണ്ടെന്നും ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ടീച്ചര്‍ പെട്ടെന്നോര്‍ത്തു.<br />"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്?"<br />ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.<br />ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു<br />ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.<br />"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"<br />ചിരിച്ചു കൊണ്ടാണു പറഞ്ഞത് എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.<br />കാരണം ,പിന്നീടവന് അങ്ങനൊന്നും പറഞ്ഞിട്ടില്ല.<br />എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.<br />അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ് ടീച്ചര്‍ക്കുള്ളത്.മകനോടു പറയാനുള്ള കാര്യങ്ങള്‍ അച്ഛന് അമ്മയോടു പറയുന്നു അച്ഛനുള്ള മറുപടി മകന് അമ്മയെ അറിയിക്കുന്നു.<br />നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും<br />അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.<br />മകന്റെ മനസ്സില്‍ അച്ഛനോട് സ്നേഹവും ബഹുമാനവും ഉണ്ട്.അതിലേറെ, മകനേക്കുറിച്ച് സദാ ഉത്കണ്ഠാകുലനാണ് ഭര്‍ത്താവ്.<br />രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം<br />മകനോട് സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.<br />ആദ്യമൊക്കെ ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന് പിന്നീട് ഒറ്റയും പെട്ടയും പറയാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍ ശ്രമിച്ചു.വിശ്വനാഥന് അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.<br />"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായിട്ടില്ലേ?സ്നേഹമില്ലാഞ്ഞിട്ടാ..?"<br />ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു<br />മകനു പറയാനുള്ളതും അതു തന്നെ.<br />"എനിക്കച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടാണോ?ഒരു നല്ലവാക്ക് ഒരിക്കലും അച്ഛനു പറയാനില്ല.എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."<br />സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത് ടീച്ചര്‍ തന്നെ.<br />"അമ്മേ.. എനിക്കൊരു ബുക്ക് വേണം .."<br />"നീ അച്ഛനോട് പറയ്.."<br />"അമ്മ പറഞ്ഞാല്‍ മതി."<br />അച്ഛനോടു പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത അമ്മയ്ക്കാണ് ആവശ്യങ്ങള്‍ അറിഞ്ഞ് സാധിച്ചു കൊടുക്കുമ്പോഴും അച്ഛന് പറയും.<br />"അവന് എന്നോട് ചോദിച്ചാലെന്താ..?"<br />ആ ചോദ്യത്തില്‍ വിഷമമുണ്ട്.<br />'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...'എന്നെല്ലാം ആവശ്യപ്പെടുന്നത് കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്<br />പക്ഷേ,<br />അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല<br />തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.<br />"അമ്മ എന്താ ആലോചിക്കുന്നത്...?"<br />പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത് ടീച്ചര്‍ നിഷേധിച്ചു.<br />"ഏയ്...ഒന്നുമില്ല.....പിന്നെ,നിനക്ക് ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"<br />പെട്ടെന്നോര്‍ത്തപോലെ മകന് പറഞ്ഞു.<br />"ങാ...അതു പറയാന്‍ കൂടിയാ ഞാന്‍ വന്നത്... ശ്രീജയുടെ ലീവ് തീരാറായി.അവള് ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത് ആളു വേണമല്ലൊ. അമ്മയ്ക്കു കുറച്ചു നാള് ഞങ്ങളോടൊപ്പം വന്നു നിന്നു കൂടെ...?"<br />ടീച്ചര്‍ മറുപടി പറഞ്ഞില്ല.<br />തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.<br />വീടിനു മുന്പില് കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന് പറഞ്ഞു.<br />"അമ്മ ആലോചിക്ക്. ഞാന്‍ നാളെ വരാം."<br />"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."<br />"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."<br />മകന് കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.<br />"നീ അച്ഛനോടു പറഞ്ഞോ?"<br />"ഇല്ല അമ്മ പറഞ്ഞാല്‍ മതി."<br />കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.<br />പട്ടണത്തില്‍ സ്വന്തം വീടെടുത്ത് മകന് താമസമാരംഭിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു.അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന് താല്‍പര്യമില്ലായിരുന്നെന്ന്ടിച്ചര്‍ക്കുനന്നായറിയാം<br />പക്ഷേ ,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന് എതിര്‍ത്തില്ലെന്നു മാത്രം.<br />ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.<br />പട്ടണത്തില്‍ ജനിച്ചു വളര്ന്നവള്...അച്ഛനമ്മമാരുടെ ഓമന മകള്‍...പണത്തിന്റേയും പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ഒഴിഞ്ഞു മാറി.<br />ഗ്രാമത്തിലെ ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.അതുകൊണ്ട് താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.അല്പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ കെട്ടുറപ്പിനു നന്ന്.<br />ഇന്നത് തികച്ചും ബോധ്യമാകുന്നു.<br />ഇപ്പോള്‍,ശ്രീജയെ പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന് കൂടെക്കൂടെ വരും.,വിശേഷങ്ങള്‍ അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...<br />വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.<br />എന്നാലും സന്തോഷമാണ്.അത്രയെങ്കിലും ഉണ്ടല്ലൊ.<br />ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.<br />ഇല്ല.അകത്തെവിടെയോ ഉണ്ട്.<br />മകനോടുള്ള പരിഭവത്തിലാണ്.ഇനി,<br />ആ പരിഭവം മാറ്റി ആളെ നോര്മലാക്കാന് അല്പം പാടുപെടണം.<br />കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച് ടീച്ചര്‍ കിടക്കമുറിയിലേയ്ക്കു ചെന്നു.<br />കൈകളില്‍ തലവച്ച് കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നു.ഉറക്കമല്ലവന്നതറിഞ്ഞ ഭാവമില്ല.<br />മെല്ലെ തൊട്ടു വിളിച്ചു.<br />"ഉറങ്ങ്വാണോ?"<br />പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന് കണ്ണു തുറന്നു.മൗനം കണ്ട് ടീച്ചര്‍ വീണ്ടും ചോദിച്ചു.<br />"എന്തേ....സുഖമില്ലേ?"<br />ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച് ചൂടു നോക്കുകയും ചെയ്തു.<br />പെട്ടെന്ന് ആ മുഖം തെളിഞ്ഞു.<br />"ഒന്നുമില്ല, വെറുതെ കിടന്നതാ...?"<br />ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.<br />"മോന് വന്നിട്ട് ഒന്നും മിണ്ടിയില്ലേ?"<br />"പ്രത്യേകിച്ച് എന്താ മിണ്ടേണ്ടത്?.വിളിച്ചിരുത്തി സത്കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."<br />ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.<br />ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.<br />"പോട്ടെന്നേ...മോനല്ലേ..."<br />വിശ്വനാഥന് ഒന്നു മൂളി.ആ മൂളലില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.<br />സാരി മടക്കി ഹാങ്ങറില്‍ തൂക്കി,കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.<br />"അവനിന്നു വന്നതു വെറുതെയല്ല.ശ്രീജയുടെ ലീവു തീരാറായി.എന്നോട് അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്."<br />"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത് നീയല്ലേ."<br />ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.<br />അല്പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.<br />"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട് നാളെ എന്താണ് പറയേണ്ടത്..?"<br />"ആവാമെന്നല്ലാതെ വേറെന്ത്..?"<br />വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.<br />'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്.<br />പക്ഷേ....!<br />ഭക്ഷണമൊരുക്കുമ്പോഴും മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള ഭര്‍ത്താവ് ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത് ടീച്ചറെ നൊമ്പരപ്പെടുത്തി.<br />ഗാഡമായ വായനയിലാണ് എന്ന അഭിനയം ഒട്ടും വിജയിക്കുന്നില്ലെന്ന് വിശ്വനാഥനും അറിഞ്ഞു.<br />അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.<br />പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.<br />ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.<br />രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്നവണ്ണം ടീച്ചര്‍ മന്ത്രിച്ചു.<br />" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല..?!"<br />വിശ്വനാഥന് എന്നിട്ടും മിണ്ടിയില്ല.<br />ഏറെ നേരത്തെ നിശ്വബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.<br />"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"<br />ടീച്ചര്‍ അമ്പരന്നു.<br />"എന്തേ ഇപ്പം ചോദിക്കാന്‍..?"<br />"ഓ...വെറുതെ."<br />മറക്കുന്നതെങ്ങനെ..?!!<br />ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!<br />വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്.<br />അതൊരു തുടക്കം മാത്രം.<br />ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...<br />പിന്നെ,ഏറെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ വീട്...അതിനു വേണ്ടിവന്ന കടങ്ങള്‍...സാമ്പത്തിക വൈഷമ്യങ്ങള്‍...!അതെ ഒന്നല്ലെങ്കില്‍ മറ്റോരോ കാരണങ്ങള്‍.<br />വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന് ഒരടുക്കും ചിട്ടയും കൈവന്നു.<br />പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത് എത്ര വര്‍ഷങ്ങള്‍...<br />വിശ്വനാഥന് ജോലിയില്‍ നിന്നും വിരമിച്ചു.<br />വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.<br />പെന്ഷന് പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!<br />ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.<br />"ഞാനും കൂടി വരണമെന്ന് അവന് പറഞ്ഞോ?"<br />വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.<br />അങ്ങനെ ഒരാവശ്യം അവന് പറഞ്ഞില്ലല്ലൊ.<br />തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.<br />"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."<br />ആ തമാശ ആസ്വദിച്ച് വിശ്വനാഥന് ചിരിച്ചു. പിന്നെ പറഞ്ഞു.<br />"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"<br />ടീച്ചര്‍ ഒന്നും മിണ്ടിയില്ല<br />കാരണം ,അനുഭവങ്ങള്‍ പലതുണ്ട്.ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.<br />"പെന്ഷന് പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്."<br />മറ്റുള്ളവര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന് ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.<br />വിശ്വനാഥന് അങ്ങനെയാണ്.വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.<br />ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്...<br />ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്.പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.<br />പക്ഷേ...,<br />അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരര്‍ത്ഥമേ അവര്‍ക്കറിയു...<br />ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക് എത്രനാള്‍ വേണ്ടിവരും...?<br />ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.<br />ഭര്‍ത്താവിന്റെ കൈമടക്കില്‍ തലവച്ച് അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു.ആ മുഖം തന്റെ നേരെ തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.<br />ഒരുറക്കുപാട്ടിന്റെ താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്തമര്‍ന്നപ്പ്പ്പോള്‍,ടീച്ചറിന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത് അദ്ദേഹം മന്ത്രിച്ചു.<br />"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു തോന്നുന്നു.അവന് പറഞ്ഞതില്‍ കാര്യമുണ്ട്.മക്കളെ വളര്‍ത്തി ഒരു നിലയില്‍ എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ."<br />ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.<br />" പക്ഷേ...അവിടെ മുത്തശ്ശന് ഒരധികപ്പറ്റാ."<br />ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ് പൊത്തി.<br />"അരുത്,,, അങ്ങനെ പറയരുത്."<br />വിശ്വനാഥന് ചിരിച്ചു.<br />"ഞാന്‍ വെറുതെ പറഞ്ഞതല്ലെടാ.മക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചു മക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍.....ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു ഭാരമാണെന്ന്"<br />ടീച്ചര്‍ മിണ്ടിയില്ല.<br />കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്<br />കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്ഷന് പറ്റിയ അമ്മതന്നെ.<br />പക്ഷേ...??!!<br />ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്ക്കുമ്പോള് ടീച്ചര്‍ക്കു ക്ഷീണം തോന്നി.ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ ഏറെ നേരമിരുന്നു.<br />ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.ഇനി തിരക്കൊന്നും ഇല്ല.എങ്കിലും,<br />ഇന്നു മകന് വരും .അവന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം.അതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു തോന്നി.<br />ഒന്നും ചെയ്യാനില്ലാത്തതു പോലെ.<br />ഒന്നും പറയാനില്ലാത്തതൂപോലെ...<br />വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക് അനുഭവപ്പെട്ടു.<br />പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..<br />മകന്റെ വരവാണ്.<br />'അമ്മേ' എന്നുറക്കെ വിളിച്ച് അവന് പണ്ടത്തെ വികൃതിക്കുട്ടിയേപ്പോലെ അകത്തേയ്ക്ക് വന്നു.<br />പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.<br />"അമ്മ അച്ഛനോട് പറഞ്ഞോ?"<br />അവന്റെ കൈ പിടിച്ച് ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച്<br />ടീച്ചര്‍ നിര്‍ബന്ധിച്ചു.<br />"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"<br />"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."<br />ഒരു യാചനപോലെ അവര്‍ പറഞ്ഞു.<br />"ഒരു കപ്പ് ചായ എങ്കിലും...?"<br />മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി.പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ് കൈയ്യിലെടുത്തു.<br />മകന് ചായ കുടിക്കുന്നതും നോക്കി ഒരല്പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.<br />"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."<br />മകന്റെ മുഖത്ത് അമ്പരപ്പുണ്ടായി.<br />"അമ്മ ഉദ്ദേശിക്കുന്നത്....?"<br />"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ് നീട്ടുന്നതു തന്നെയാണ് യുക്തം"<br />പകുതി കുടിച്ച ചായക്കപ്പ് മേശമേല്‍ വച്ച് മകന് തലകുലുക്കി.<br />"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"<br />'ഇല്ല'എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.<br />തന്റെ ധര്‍മ്മസങ്കടം മകന് മനസ്സിലാക്കാത്തതില്‍ അവര്‍ക്ക് കഠിനമായ വ്യഥയുണ്ടായി.<br />എങ്കിലും അവര്‍ പറഞ്ഞു.<br />"മോനെ...ഒന്നു നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. നീ മറന്നാലും അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല്"<br />മകന്റെ മുഖം വിളറി.<br />"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"<br />മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.<br />അവന്റെ ചുമലില്‍ തഴുകിക്കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു.<br />"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."<br />അതിനെ എതിര്‍ത്ത് മകന് ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക് ആശ്വാസം തോന്നി.അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.<br />"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ട വേണം...പഴയ കാടന്‍ രീതികളൊന്നും അല്ലിപ്പോള്‍"<br />ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.<br />'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,<br />സ്റ്റെറിലൈസ് ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'<br />എത്രയെത്ര കുറ്റങ്ങള്‍...!!<br />"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത് അമ്മയ്ക്കില്ലാ.അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"<br />ടീച്ചര്‍ ണെടുവീര്‍പ്പിട്ടു<br />."ഞാനത്രയും ചിന്തിച്ചില്ല.കുറച്ചു നാള് അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ എന്നേ ഞാന്‍ വിചാരിച്ചുള്ളു... അമ്മ ക്ഷമിക്കണം"<br />നിര്‍ബന്ധിച്ച് ബോര്ഡിങ്ങില് ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട് ടീച്ചറുടെ നെഞ്ചു പിടഞ്ഞു.<br />"അരുത്...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം"<br />അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന് ആവശ്യപ്പെട്ടു.<br />"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്."<br />നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച് ടീച്ചര്‍ പറഞ്ഞു.<br />"ഒന്നും തോന്നില്ല. മോന് സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."<br />പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്ക്കല് കേട്ടു.<br />"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട് കേട്ടോ...പണ്ടു നടക്കാതെ പോയവ...."<br />നേര്‍ത്തൊരു ചിരിയോടെ മകന് അച്ഛനെ നോക്കി.<br />"ഊട്ടി...? കൊടൈക്കനാല്‍...?"<br />ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു.ആ കുസൃതിയേറ്റുവാങ്ങി വിശ്വനാഥന് കൂട്ടിച്ചേര്‍ത്തു.<br />"അതെയതെ...തീര്‍ന്നില്ല,കാശി...രാമേശ്വരം...തിരുപ്പതി..."<br />അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട് ടീച്ചര്‍ കോരിത്തരിച്ചു.</span><br />*****************************</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com24tag:blogger.com,1999:blog-2584618528800311633.post-83916294308206578262008-11-16T09:42:00.000-08:002015-06-02T12:28:57.285-07:00തിരിച്ചു വരവ്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 130%;"> ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ സംഗിയുടെയുള്ളില്‍ ദേഷ്യം ജ്വലിക്കുന്നുണ്ടായിരുന്നു.ഇത്രയും നാണക്കേട് ഇന്നു വരെ അനുഭവിച്ചിട്ടില്ല<br />കേട്ടപ്പോള്‍ തൊലിയുരിയുന്നതു പോലെയാണു തോന്നിയത്.കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ പരിഹസിക്കാനേ അവര്‍ ഉപയോഗിച്ചിട്ടുള്ളു ലയണസ് ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിന്റെ പകയാണ് ശോഭാമേനോന്.ഡോക്ടര്‍ വിശ്വത്തെ കമ്പനികൂടാന്‍ കിട്ടാത്ത ദേഷ്യം രുഗ്മിണി നമ്പ്യാര്‍ക്കുമുണ്ട്. താനാരോടും ഒന്നും പിടിച്ചു പറിച്ചതല്ല. സ്വന്തം കഴിവുകൊണ്ടു നേടിയതാണ്. അതില്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം...?ചിരിച്ചു കാണിച്ചും സോപ്പിട്ടും എല്ലാം നേടാനാകുമെന്നാണെങ്കില്‍ അവര്‍ക്കും ശ്രമിക്കാവുന്നതല്ലെയുള്ളു.<br />അല്ലാതെ,തന്റെ നേരെമാത്രം ഈ പരിഹാസം...? </span><br />
<span style="font-size: 130%;"><br />ഓര്‍ക്കുന്തോറും നെഞ്ചില്‍ സങ്കടവും ദേഷ്യവും നിറയുന്നത് സംഗി അറിഞ്ഞു.<br />"അത്ര പാവമൊന്നും അല്ല കേട്ടൊ....ഒരു കൊച്ചു പെണ്ണാ...അല്ലേലും മധ്യവയസ്കര്‍ക്കിഷ്ടം അതാണല്ലൊ...."<br /><br />സ്വകാര്യം പോലെ ,ആനന്ദവല്ലിയോട് ശോഭാ മേനോന് ഉറക്കെ പറഞ്ഞത് തന്നെ കേള്‍പ്പിക്കാനാണെന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതാണ്. രാഗിണി നമ്പ്യാരാണ് ഏറ്റു പിടിച്ചത്.<br />"ഒന്നും ചോദിക്കാനും പറ്റില്ലല്ലോ.അങ്ങേര് തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ മിണ്ടാനൊക്കുമോ?" സഹിച്ചില്ല. മുഖത്തടിച്ചപോലെ മറുപടി നല്കി.<br /><br />ആരും അത്ര നല്ലപിള്ള ചമയേണ്ട...എല്ലാ അവളുമാരുടേം കാര്യം എനിക്കുമറിയാം"<br />പെട്ടെന്ന് ശോഭാമേനോന് ചൂടായി.<br />"എന്തറിയാമെന്നാ...? നിന്നേപ്പോലെ കണ്ട അവന്മാരുടേ പുറകെ പോകുന്നെന്നോ?<br />...ദേ... എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ...കണ്ണടച്ചു പാലു കുടിക്കുന്നത് ആരും കാണുന്നില്ലെന്നാ വിചാരം..."<br />വാക്കുകളുടെ നിയന്ത്രണം അറ്റു. തെമ്മാടിത്തം പറയുന്നതിനു ഒരതിരില്ലെ..?<br />കൈ തരിച്ചതാണ്. അഷിത തടഞ്ഞിരുന്നില്ലെങ്കില്‍ അടി ഉറപ്പായിരുന്നു. താനെന്തു തെറ്റു ചെയ്തെന്നാ....?<br /><br />വിശ്വത്തിന്റെ കൂടെ രണ്ടു മൂന്നു തവണ പാര്‍ട്ടിക്കു പോയിട്ടുണ്ടെന്നതു സത്യം തന്നെ. അവര്‍ക്കതിനു കഴിയാത്തതിന് അസൂയ തീര്‍ക്കുന്നത് അപവാദം പറഞ്ഞിട്ടാണോ?<br />എല്ലാം കേട്ടു ചിരിക്കാന്‍ കുറേ അവളുമാരും...കെട്ടിയൊരുങ്ങി വന്നിരിക്കുന്നത് അതിനു മാത്രമാണല്ലോ. തന്റെ കാര്യം പോട്ടെ... അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.<br />പക്ഷെ ...വിനയന്...!!?<br /><br />വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പോലും ഒരു കാമുകന്റെ വികാര പ്രകടനങ്ങള്‍ കാണിച്ചിട്ടില്ലാത്ത മനുഷ്യന്...,ഈ പ്രായത്തില്‍ ഒരു പെണ്ണിനേയും കൊണ്ടു ചുറ്റിയടിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും..?!!<br />"വേണ്ട...ഞങ്ങള്‍ പറഞ്ഞതു കാര്യമാക്കേണ്ട...കണ്ടു വിശ്വസിച്ചാല്‍ മതി. ദാ...ഇപ്പോള്‍ പോയാല്‍ നേരില്‍ കാണാം.ബീച്ചിലേയ്ക്കു പോയിട്ടുണ്ട്. ആരതി പ്രഭാകരനും ലേഖയും ദൃക് സാക്ഷികളാ.."<br />വെല്ലു വിളിയായിരുന്നു...<br />അതെ, കണ്ടിട്ടേ വിശ്വസിക്കുന്നുള്ളു. അതിനു വേണ്ടിത്തന്നെയാണു പോകുന്നതും സത്യമല്ലെങ്കില്‍ സംഗി ആരെന്ന് അവളുമാരറിയും.<br />സത്യമാണെങ്കിലോ...?<br />ഒരു നിമിഷം മനസ്സു ചാഞ്ചല്യപ്പെട്ടു.<br />പിന്നെ തീരുമാനം ഉറച്ചതായി.<br />ഇനി ഒരു വിട്ടു വീഴ്ചയില്ല.<br />ഇങ്ങനെ തണുത്തുറഞ്ഞൊരു ജീവിതം തനിക്കെന്തിന്...?<br />ഒഴിവാക്കണം<br />വിവാഹം കഴിഞ്ഞ നാള് തൊട്ടു തുടങ്ങിയ നാണക്കേടില്‍ നിന്നും മോചനം വേണം ..<br />മകള്‍ ആഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ കഴിവുണ്ടായിരുന്ന ഡാഡിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു വിനയന്.<br />സുന്ദരനും സുശീലനുമായ ഒരു കോളേജു പ്രൊഫസര്‍...!പക്ഷെ....?!<br />ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്നു മനസ്സിലായപ്പോള്‍ഒഴിവാക്കാന്‍ ഡാഡിയും നിര്‍ബ്ബന്ധിച്ചു..<br />അപ്പോഴേയ്ക്കും അപശകുനം പോലെ ഇടയിലെത്തിയ മകള്‍..!!!<br />വേണമെന്നു കരുതിയതല്ല നശിപ്പിക്കാന്‍ ഒരുങ്ങിയതുമാണ് വിനയന് യാചിക്കുകയായിരുന്നു.<br />"എല്ലാം എനിക്കു വിട്ടേയ്ക്കു.ഒന്നിനും ബുദ്ധിമുട്ടിക്കില്ല....നിന്റെ സ്വാതന്ത്ര്യത്തിനു ഒരിക്കലും തടസ്സമാവില്ല.." ശരിയായിരുന്നു. പെറ്റിട്ട ബന്ധമേയുള്ളു.വളര്‍ത്തിയത്, പഠിപ്പിച്ചത്...എല്ലാം വിനയന് ആയിരുന്നു. പറഞ്ഞപോലെ തന്നെ തന്റെ സ്വതന്ത്രജീവിതത്തിന് മകളൊരു തടസ്സമേയായില്ല, വിനയനും.<br />ഒരിക്കല്‍ പറഞ്ഞു."സംഗീ...മകള്‍ വളരുകയാണ്"<br />"അതിനെന്താ...?"ധിക്കരിക്കാനുള്ള ആവേശം മറു ചോദ്യത്തില്‍ നിറച്ചു.<br />"പൊള്ളയായ സ്റ്റാറ്റസിന്റെ പേരില്‍ നീ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങള്‍..."<br />പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല.<br />ബന്ധങ്ങളുടെ പേരു പറഞ്ഞ് തന്നെ അടിമയാക്കാനാണു ഭാവമെങ്കില്‍ അതു നടപ്പില്ലെന്ന് അറുത്തു മുറിച്ചു പറഞ്ഞു.പിന്നീട് സംവാദങ്ങള്‍ ഉണ്ടായില്ല.<br />പക്ഷെ...,ഒരിക്കല്‍ മകളെ പാര്‍ട്ടിക്കു കൊണ്ടു പോയതിന്റെ പേരില്‍ ശരിക്കും വഴക്കുണ്ടായി.<br />സുന്ദരിയാണ് മകള്‍...അണിഞ്ഞൊരുങ്ങിയാല്‍ അവളെ വെല്ലാന്‍ ആരു മുണ്ടാകില്ല.<br />നിര്‍ബന്ധിച്ചാണു കൊണ്ടുപോയത്.<br />പാര്‍ട്ടിക്കിടയില്‍ കലക്ടര്‍ വിനായക് അവളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.അദ്ദേഹവുമായി അവളെ അടുപ്പിക്കണമെന്നായിരുന്നു ആഗ്രഹം.ഒരുപാടു പേര്‍ക്ക് അയാളില്‍ താല്പര്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ്മകളെ അതിനു പ്രേരിപ്പിച്ചത്.<br />പക്ഷെ ,അച്ഛനേക്കാള്‍ പിന്തിരിപ്പാന്‍ സ്വഭാവമുള്ള മകള്‍....!<br />എങ്ങനെ ഉണ്ടാകാതിരിക്കും.? വളര്‍ത്തിയത് അങ്ങനെയല്ലെ?!<br />"എങ്കില്‍ നിനക്കാകാമായിരുന്നല്ലൊ...."<br />കുറ്റങ്ങളൊന്നും ഏറ്റെടുക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.<br />പറഞ്ഞു പറഞ്ഞ് എവിടെയോ എത്തി.<br />അതിന്റെ വാശിക്കാണ് വിനയന് മകളെ ഹോസ്റ്റലില്‍ ആക്കിയത്.<br />തന്നേപ്പോലെ ആകരുതു പോലും.<br />തന്റെ അച്ഛനേപ്പോലെ അല്ല വിനയന് എന്ന്...<br />തന്റെ അച്ഛനെന്താണൊരു കുറവ്..?<br />തനിക്കു വേണ്ടതെല്ലാം ഒരു മടിയും കൂടാതെ സാധിച്ചു തന്നു.<br />എന്തിനും സ്വാതന്ത്ര്യമുണ്ടായിരുന്നു<br />ആരുടെ ചങ്ങാത്തവും കൂടാം...എവിടേയും പോകാം എപ്പോള്‍ വേണമെങ്കിലും വരാംചോദ്യമില്ല. ശകാരമില്ല.<br />അച്ഛന്റെ ബിസ്സിനസ്സ് ടൂറുകള്‍ പോലും തനിക്ക് ആഘോഷമായിരുന്നു.<br />ഒക്കെ തകര്‍ന്നത് വിവാഹത്തോടെയാണ്<br />സമൂഹത്തില്‍ ജീവിക്കാനറിയാത്ത ഒരു മൊശടന് ഭര്‍ത്താവ്....<br />ഒരു പാര്‍ട്ടിക്കു വരില്ല ഒരുമിച്ചൊരു യാത്രയില്ല...എന്തിന്...ഒരു സിനിമയ്ക്കു പോലും ഒന്നിച്ചു പോയിട്ടില്ല എന്നിട്ടും എല്ലാം സഹിച്ചു..ക്ഷമിച്ചു.<br />ഡോക്ടര്‍ വിശ്വം പലപ്പോഴും പറഞ്ഞു, 'നിന്റെ ഈ സ്മാര്‍ട്ട്നെസ്സ് കാണാന്‍ അയാള്‍ക്കാവുന്നില്ലല്ലോ' എന്ന്സമ്മതം എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, തന്റെ ജീവിതം തികച്ചും വ്യത്യസ്തമാക്കാന്‍ വിശ്വത്തിനാകും. ഉറപ്പുണ്ട്.<br />ശോഭാ മേനോനോടും മറ്റും നേര്‍ക്കു നിന്നു പൊരുതാനുള്ള ധൈര്യം വിശ്വം തരും.<br />എന്നിട്ടും...,അവഗണിക്കാനാവാത്ത ഏതോ കെട്ടു പാടിന്റെ പേരില്‍ മുറിച്ചു മാറ്റാതിരുന്ന വിവാഹ ബന്ധം....ഒരേ വീട്ടില്‍...തികച്ചും അന്യരേപ്പോലെ....<br />എന്തിന്വെറുതെ ഈ പ്രഹസനം..?!!<br />അതുകൊണ്ട്, ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടായേതീരൂഉള്ളിലെ ചൂടുകൊണ്ടാകാം കാറിന്റെ വേഗത കൂടുന്നുണ്ടെന്ന്<br />സംഗി ഓര്‍ത്തു.<br />തിരക്കുപിടിച്ച നഗരമാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാന്‍...അതീവ ശ്രദ്ധയോടെ നഗരത്തിന്റെ തിരക്കു പിന്നിട്ട് ബീച്ച് റോഡിലേയ്ക്കു തിരിയുമ്പോള്‍ എതിരെ കടന്നു പോയ ടാക്സിക്കാറില്‍ വിനയന്റെ മുഖം സംഗി കണ്ടു.<br />ഇന്നത്തെ സല്ലാപം കഴിഞ്ഞുള്ള തിരിച്ചു പോക്ക്...<br />അവളും കൂടെയുണ്ടാകും... കൈയോടെ പിടിക്കണം.<br />പെട്ടെന്ന് അല്പം കടന്ന സാഹസികതയോടെ കാര്‍ തിരിച്ച് സംഗി അവരെ പിന്തുടര്ന്നു<br />തിരക്കുള്ള റോഡില്‍ നിന്നും തിരിഞ്ഞ് ഇടവഴിയിലൂടെ മുന്നോട്ടു പോയ കാര്‍ വളവിനപ്പുറം ഒരു വലിയ ഗേറ്റിനു മുമ്പില്‍ നിന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം സൈഡു ചേര്‍ത്ത് സംഗിയും കാര്‍ നിര്‍ത്തി.<br />കാറില്‍ നിന്നും ആദ്യം വിനയന് ഇറങ്ങുന്നത് അവള് കണ്ടു,<br />ആകാംക്ഷയോടെ നോക്കി നില്ക്കുമ്പോള്, മറുവശത്തെ ഡോര്‍ തുറന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ട് സംഗി ഞെട്ടി. .....മകള്‍.....!<br />അസഹ്യമായ ഒരു ശൂന്യത മനസ്സില്‍ നിറയുന്നത് അവള് അറിഞ്ഞു.<br />അച്ഛന്റെ നേരെ കൈവീശി ചിരിച്ചു കൊണ്ട് ഗേറ്റുകടന്ന് അകത്തേയ്ക്കു പോകുന്ന മകള്‍...! മകളെ നിര്‍ന്നിമേഷം നോക്കി നില്ക്കുന്ന അച്ഛന്...!<br />ഇന്നോളം തനിക്കപരിചിതമായ ഒരു അസ്വാസ്ഥ്യം തന്നെ കെട്ടി വരിയുന്നു.ഹൃദയത്തില്‍ വിങ്ങി നിറഞ്ഞ് എന്തോ പൊട്ടിത്തകരുന്നതു പോലെ ...<br />"ഒക്കെ നിനക്കറിയാത്ത വികാരങ്ങളാണെന്ന് എനിക്കറിയാം സംഗീ.<br />നിനക്കു കിട്ടാത്തതൊന്നും നീ മകള്‍ക്കു നല്‍കുമെന്നും ഞാന്‍ കരുതുന്നില്ല..പക്ഷെ... എന്നെങ്കിലും ഈ ബന്ധങ്ങളുടെ പവിത്രത നീ തിരിച്ചറിയും..."<br />ശാപമായിരുന്നുവോ?<br />പണത്തിനു വേണ്ടിയല്ലാതെ,അച്ഛന് തനിക്ക് ഒരാവശ്യമായി തോന്നിയിട്ടില്ല.<br />അച്ഛനെ സ്നേഹിക്കുന്ന മകള്‍...!<br />മകളെ സ്നേഹിക്കുന്ന അച്ഛന്...!<br />അതെ. തനിക്ക് അന്യമായ വികാരം.വിവാഹം പോലും എല്ലാ തോന്ന്യാസങ്ങള്‍ക്കുമുള്ള ഒരു മറയായി മാത്രമേ കണ്ടുള്ളു.<br />കുതിക്കുകയായിരുന്നു...കടിഞ്ഞാണറ്റ അശ്വത്തേപ്പോലെ....<br />എന്നിട്ടോ...?എന്നിട്ടോ...?<br />പരാജിതയേപ്പോലെ സംഗി കിതച്ചു.<br />ക്ലബ്ബിലേയ്ക്ക് തിരിച്ചു പോകാന്‍ വയ്യ.<br />ഇനി ഒരു വാക് സമരത്തിനു ത്രാണിയില്ല.<br />തിരക്കിനിടയിലൂടെ അതിധൃതം കാറോടിക്കുമ്പോള്‍ സംഗിക്കു ലക്ഷ്യമേ ഉണ്ടായിരുന്നില്ല.<br />മരണമാണ് മധുരം എന്നു തോന്നിപ്പിച്ച വിഭ്രാന്ത നിമിഷങ്ങള്‍...!<br />പക്ഷേ..,<br />ഒടുവില്‍ മനസ്സറിയാതെ കാര്‍ വന്നു നിന്നത് സ്വന്തം വീട്ടുമുറ്റത്തു തന്നെ ആയിരുന്നു..............</span></div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com14tag:blogger.com,1999:blog-2584618528800311633.post-80374575770847083572008-08-02T06:59:00.000-07:002012-04-12T01:42:38.199-07:00മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്<div dir="ltr" style="text-align: left;" trbidi="on">
പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.<br />
പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.<br />
<br />
ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.<br />
ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.<br />
<br />
ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.<br />
<br />
പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.<br />
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ് വിധിയാളന് ഇടയിലെത്തിയത്.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.<br />
ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത് പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.<br />
അതില്‍പ്പിന്നീടാണ് പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്.<br />
വിധിയാളന് അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ് തിരിച്ചെത്തി.<br />
പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന് പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.<br />
<br />
എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.<br />
പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്പു നല്കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത് എല്ലാവരും കൂടിയാണ്.<br />
പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന് മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.<br />
സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത് സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്കി വിധിയാളന് പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്നമ്മുടെ ആഗ്രഹം.<br />
അതു സാധിപ്പിക്കാനുള്ള കഴിവ് പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന് തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.<br />
<br />
പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന് നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.<br />
പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.<br />
പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന് പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.<br />
വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.<br />
എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.<br />
പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക് നിമിത്തകാരനെ വലിച്ചെറിഞ്ഞ്,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന് അവനു നല്കി.<br />
നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത് ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.<br />
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....<br />
ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട് തൊഴിച്ചകറ്റി.<br />
<br />
അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന് കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.<br />
വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.<br />
അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.</div>ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com15tag:blogger.com,1999:blog-2584618528800311633.post-50462854479430173612008-07-19T02:46:00.000-07:002016-07-18T22:50:05.028-07:00ജൂലായ് 19<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 180%;"><b>ജൂലായ് 19</b></span>.<br />
<br />
മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .<br />
എന്റെ ചരമവാര്‍ഷിക ദിനം.<br />
മരണം സംഭവിച്ചത് കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ് 19 .സമയം പകല്‍ 11മണിക്ക്.<br />
വെറും മരണമല്ല. കൊലപാതകം.<br />
പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക് എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ് മരണത്തിന്റെ പടുകുഴിയിലേയ്ക്ക് എന്നെ ചതിച്ചു വീഴ്ത്തിയതും<br />
എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത് തികച്ചും സാധാരണ മട്ടിലാണ്.<br />
എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്മുമ്പിലുണ്ട്.<br />
ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ, പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.<br />
വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.<br />
സ്വര്‍ണക്കൂട്ടിലിട്ട് പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.<br />
പക്ഷേ , മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു. ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ് അയാള്‍ എത്തിയത്.<br />
അയാള്‍ക്ക് അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ വിശ്വസിപ്പിച്ചു.<br />
പക്ഷേ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്.<br />
എത്ര വിദഗ്ദ്ധമായ കളി...!<br />
എത്ര മനോഹരമായ ചതി.....!<br />
രക്ഷകവേഷം കെട്ടി തന്മയത്തത്തോടെ അയാളെന്നെ ഇല്ലാതാക്കി.<br />
മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.<br />
ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!<br />
വിധി...!<br />
ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.<br />
മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്...<br />
ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്...<br />
നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്...<br />
ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്...<br />
അതെ, എല്ലാം അക്ഷന്തവ്യങ്ങള്‍...<br />
എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.<br />
എന്റെ ജന്മം...ആത്മാവ്...ആത്മാവിന് ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്...<br />
ഞാന്‍ വെറും ഊഷരഭൂമി...<br />
എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത് ഓശാന പാടി തിമര്‍ക്കുന്നത് ഞാന്‍ കണ്ടു.<br />
എന്നിട്ടും എല്ലാം സഹിച്ച് ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.<br />
പക്ഷേ, അവരെന്നെ കണ്ടില്ല. കണ്ടതായി നടിച്ചില്ല.<br />
എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.<br />
ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.<br />
കഷ്ടം...! മറന്നു. ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.<br />
ആര്‍ക്കും വേണ്ടാത്ത,<br />
ആരും കാണാത്ത,<br />
വെറും ഒരാത്മാവ്.<br />
എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!<br />
അതെ...ജുലായ് 19<br />
വാര്‍ഷിക ദിനമാണ്...<br />
എന്റെ ചരമവാര്‍ഷിക ദിനം.<br />
***********************************</div>
ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.com16